Jul 8, 2020, 4:23 PM IST
സ്വര്‍ണ്ണക്കടത്തുകേസിലെ പ്രധാന കണ്ണിയായ സന്ദീപ് നായര്‍ എട്ടുകൊല്ലത്തോളം പലരുടെയും ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ്. പിന്നീട് ബിജെപി കൗണ്‍സിലറുടെ സ്ഥാപനത്തിലെ ഡ്രൈവറായും ജോലി ചെയ്തു. നഗരത്തിലെ പല ഗുണ്ടകളുമായും അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.