MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • India News
  • 'മാന്‍ ഓഫ് ഓള്‍ സീസണ്‍സ്'; പ്രധാനമന്ത്രി പദം നഷ്ടമായെങ്കിലും രാഷ്ട്രപതിയായ പ്രണബ് ദാ; ചിത്രങ്ങളിലൂടെ ആ ജിവിതം

'മാന്‍ ഓഫ് ഓള്‍ സീസണ്‍സ്'; പ്രധാനമന്ത്രി പദം നഷ്ടമായെങ്കിലും രാഷ്ട്രപതിയായ പ്രണബ് ദാ; ചിത്രങ്ങളിലൂടെ ആ ജിവിതം

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവില്‍ നിന്നാണ് രാജ്യത്തിന്റെ പ്രഥമ പൗരനെന്ന പദവിയിലേക്ക് പ്രണബ് മുഖര്‍ജി മാറിയത്. ദില്ലിയിലെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ക്കിടയില്‍ 'മാന്‍ ഓഫ് ഓള്‍ സീസണ്‍സ്' എന്നറിയപ്പെട്ടിരുന്ന മുഖര്‍ജി എന്നാല്‍ വിവാദങ്ങളില്‍ നിന്നെല്ലാം മാറി രാഷ്ട്രപതി ഭവനെ സാംസ്‌കാരിക കേന്ദ്രമാക്കുകയായിരുന്നു. ദില്ലിയിലെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കിടയില്‍ എന്നുമെന്നും അക്ഷോഭ്യനായി നിലകൊണ്ടിട്ടുള്ള അദ്ദേഹം എന്നും സംശുദ്ധരാഷ്ട്രീയം മുന്നോട്ടു വെച്ച നേതാക്കളില്‍ ഒരാളുകൂടിയായിരുന്നു അദ്ദേഹം.  

3 Min read
Web Desk | Asianet News
Published : Aug 31 2020, 08:55 PM IST| Updated : Aug 31 2020, 10:47 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
128
<p>ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയും കോണ്‍ഗ്രസിന്റെ സമുന്നതനായ ദേശീയനേതാവും ആയിരുന്നു, പ്രണബ് മുഖര്‍ജി. ദില്ലിയിലെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കിടയില്‍ എന്നുമെന്നും അക്ഷോഭ്യനായി നിലകൊണ്ടിട്ടുള്ള അദ്ദേഹം എന്നും സംശുദ്ധരാഷ്ട്രീയം മുന്നോട്ടു വെച്ച നേതാക്കളില്‍ ഒരാളായിരുന്നു.</p>

<p>ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയും കോണ്‍ഗ്രസിന്റെ സമുന്നതനായ ദേശീയനേതാവും ആയിരുന്നു, പ്രണബ് മുഖര്‍ജി. ദില്ലിയിലെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കിടയില്‍ എന്നുമെന്നും അക്ഷോഭ്യനായി നിലകൊണ്ടിട്ടുള്ള അദ്ദേഹം എന്നും സംശുദ്ധരാഷ്ട്രീയം മുന്നോട്ടു വെച്ച നേതാക്കളില്‍ ഒരാളായിരുന്നു.</p>

ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയും കോണ്‍ഗ്രസിന്റെ സമുന്നതനായ ദേശീയനേതാവും ആയിരുന്നു, പ്രണബ് മുഖര്‍ജി. ദില്ലിയിലെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കിടയില്‍ എന്നുമെന്നും അക്ഷോഭ്യനായി നിലകൊണ്ടിട്ടുള്ള അദ്ദേഹം എന്നും സംശുദ്ധരാഷ്ട്രീയം മുന്നോട്ടു വെച്ച നേതാക്കളില്‍ ഒരാളായിരുന്നു.

228
<p>1935 ഡിസംബര്‍ 11 ന്, അവിഭക്ത ഇന്ത്യയിലെ ബംഗാള്‍ പ്രസിഡന്‍സിയിലായിരുന്നു പ്രണബിന്റെ ജനനം. ഭിര്‍ഭും ജില്ലയിലെ മിറാഠിയില്‍, പ്രസിദ്ധ സ്വാതന്ത്ര്യ സമര നേതാവായിരുന്ന കാമദാ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മി മുഖര്ജിയുടെയും മകനായി ജനിച്ച പ്രണബ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടി.&nbsp;</p>

<p>1935 ഡിസംബര്‍ 11 ന്, അവിഭക്ത ഇന്ത്യയിലെ ബംഗാള്‍ പ്രസിഡന്‍സിയിലായിരുന്നു പ്രണബിന്റെ ജനനം. ഭിര്‍ഭും ജില്ലയിലെ മിറാഠിയില്‍, പ്രസിദ്ധ സ്വാതന്ത്ര്യ സമര നേതാവായിരുന്ന കാമദാ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മി മുഖര്ജിയുടെയും മകനായി ജനിച്ച പ്രണബ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടി.&nbsp;</p>

1935 ഡിസംബര്‍ 11 ന്, അവിഭക്ത ഇന്ത്യയിലെ ബംഗാള്‍ പ്രസിഡന്‍സിയിലായിരുന്നു പ്രണബിന്റെ ജനനം. ഭിര്‍ഭും ജില്ലയിലെ മിറാഠിയില്‍, പ്രസിദ്ധ സ്വാതന്ത്ര്യ സമര നേതാവായിരുന്ന കാമദാ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മി മുഖര്ജിയുടെയും മകനായി ജനിച്ച പ്രണബ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടി. 

328
<p>കമ്പിത്തപാല്‍ വകുപ്പില്‍ ഗുമസ്തനായി ചേര്‍ന്ന അദ്ദേഹം 1963 ല്‍ കല്‍ക്കത്തയിലെ വിദ്യാനഗര്‍ കോളേജില്‍ അധ്യാപകനാകുന്നു. അതിനു ശേഷം ഹ്രസ്വകാലം ദേശേര്‍ ദേക് എന്ന പ്രാദേശിക പത്രത്തിന്റെ ലേഖകനായും സേവനമനുഷ്ടിക്കുന്നുണ്ട് പ്രണബ്.</p>

<p>കമ്പിത്തപാല്‍ വകുപ്പില്‍ ഗുമസ്തനായി ചേര്‍ന്ന അദ്ദേഹം 1963 ല്‍ കല്‍ക്കത്തയിലെ വിദ്യാനഗര്‍ കോളേജില്‍ അധ്യാപകനാകുന്നു. അതിനു ശേഷം ഹ്രസ്വകാലം ദേശേര്‍ ദേക് എന്ന പ്രാദേശിക പത്രത്തിന്റെ ലേഖകനായും സേവനമനുഷ്ടിക്കുന്നുണ്ട് പ്രണബ്.</p>

കമ്പിത്തപാല്‍ വകുപ്പില്‍ ഗുമസ്തനായി ചേര്‍ന്ന അദ്ദേഹം 1963 ല്‍ കല്‍ക്കത്തയിലെ വിദ്യാനഗര്‍ കോളേജില്‍ അധ്യാപകനാകുന്നു. അതിനു ശേഷം ഹ്രസ്വകാലം ദേശേര്‍ ദേക് എന്ന പ്രാദേശിക പത്രത്തിന്റെ ലേഖകനായും സേവനമനുഷ്ടിക്കുന്നുണ്ട് പ്രണബ്.

428
<p>രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ എന്‍ട്രി, 1969 ല്‍ അന്ന് മിഡ്‌നാപൂരില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച, പില്‍ക്കാല ഇന്ത്യന്‍ പ്രതിരോധ മന്ത്രി വികെ കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചുകൊണ്ടായിരുന്നു. അന്ന് പ്രണബിനെ പരിചയപ്പെടാനിടയായ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് അദ്ദേഹത്തിന്റെ കഴിവുകള്‍ ബോധ്യപ്പെടുകയും, കൈപിടിച്ച് പാര്‍ട്ടിയിലേക്ക് ആനയിക്കുകയുമാണ് ഉണ്ടായത്.</p>

<p>രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ എന്‍ട്രി, 1969 ല്‍ അന്ന് മിഡ്‌നാപൂരില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച, പില്‍ക്കാല ഇന്ത്യന്‍ പ്രതിരോധ മന്ത്രി വികെ കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചുകൊണ്ടായിരുന്നു. അന്ന് പ്രണബിനെ പരിചയപ്പെടാനിടയായ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് അദ്ദേഹത്തിന്റെ കഴിവുകള്‍ ബോധ്യപ്പെടുകയും, കൈപിടിച്ച് പാര്‍ട്ടിയിലേക്ക് ആനയിക്കുകയുമാണ് ഉണ്ടായത്.</p>

രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ എന്‍ട്രി, 1969 ല്‍ അന്ന് മിഡ്‌നാപൂരില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച, പില്‍ക്കാല ഇന്ത്യന്‍ പ്രതിരോധ മന്ത്രി വികെ കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചുകൊണ്ടായിരുന്നു. അന്ന് പ്രണബിനെ പരിചയപ്പെടാനിടയായ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് അദ്ദേഹത്തിന്റെ കഴിവുകള്‍ ബോധ്യപ്പെടുകയും, കൈപിടിച്ച് പാര്‍ട്ടിയിലേക്ക് ആനയിക്കുകയുമാണ് ഉണ്ടായത്.

528
<p>അക്കൊല്ലം ജൂലൈയില്‍ തന്നെ അദ്ദേഹത്തെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നു. പിന്നീട് 1975,1981,1993,1999 എന്നീ വര്‍ഷങ്ങളില്‍ പ്രണബ് വീണ്ടും രാജ്യസഭയിലെത്തുന്നു.</p>

<p>അക്കൊല്ലം ജൂലൈയില്‍ തന്നെ അദ്ദേഹത്തെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നു. പിന്നീട് 1975,1981,1993,1999 എന്നീ വര്‍ഷങ്ങളില്‍ പ്രണബ് വീണ്ടും രാജ്യസഭയിലെത്തുന്നു.</p>

അക്കൊല്ലം ജൂലൈയില്‍ തന്നെ അദ്ദേഹത്തെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നു. പിന്നീട് 1975,1981,1993,1999 എന്നീ വര്‍ഷങ്ങളില്‍ പ്രണബ് വീണ്ടും രാജ്യസഭയിലെത്തുന്നു.

628
<p>തികഞ്ഞ ഇന്ദിരാ സപ്പോര്‍ട്ടര്‍ ആയിരുന്ന അദ്ദേഹം ദില്ലിയിലെ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ അറിയപ്പെട്ടിരുന്നത് 'മാന്‍ ഓഫ് ഓള്‍ സീസണ്‍സ്' എന്നായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ വളരെ പെട്ടെന്ന് ഉന്നതങ്ങളില്‍ എത്തിപ്പെടാന്‍ പ്രണബിന് കഴിഞ്ഞു.</p>

<p>തികഞ്ഞ ഇന്ദിരാ സപ്പോര്‍ട്ടര്‍ ആയിരുന്ന അദ്ദേഹം ദില്ലിയിലെ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ അറിയപ്പെട്ടിരുന്നത് 'മാന്‍ ഓഫ് ഓള്‍ സീസണ്‍സ്' എന്നായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ വളരെ പെട്ടെന്ന് ഉന്നതങ്ങളില്‍ എത്തിപ്പെടാന്‍ പ്രണബിന് കഴിഞ്ഞു.</p>

തികഞ്ഞ ഇന്ദിരാ സപ്പോര്‍ട്ടര്‍ ആയിരുന്ന അദ്ദേഹം ദില്ലിയിലെ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ അറിയപ്പെട്ടിരുന്നത് 'മാന്‍ ഓഫ് ഓള്‍ സീസണ്‍സ്' എന്നായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ വളരെ പെട്ടെന്ന് ഉന്നതങ്ങളില്‍ എത്തിപ്പെടാന്‍ പ്രണബിന് കഴിഞ്ഞു.

728
<p>1973 ലെ ഇന്ദിരാ ഗവണ്‍മെന്റില്‍ പ്രണബ് യൂണിയന്‍ ഡെപ്യൂട്ടി മിനിസ്റ്റര്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് പദവി വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ദുഷ്‌പേര് കേട്ട കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടത്തില്‍ പ്രണബിന്റെ പേരുമുണ്ട്. എന്നാല്‍ ഷാ കമ്മീഷന്റെ ആരോപണങ്ങള്‍ക്കൊന്നും തന്നെ പ്രണബിനുമേല്‍ നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യമുണ്ടാക്കാന്‍ സാധിച്ചില്ല.</p>

<p>1973 ലെ ഇന്ദിരാ ഗവണ്‍മെന്റില്‍ പ്രണബ് യൂണിയന്‍ ഡെപ്യൂട്ടി മിനിസ്റ്റര്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് പദവി വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ദുഷ്‌പേര് കേട്ട കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടത്തില്‍ പ്രണബിന്റെ പേരുമുണ്ട്. എന്നാല്‍ ഷാ കമ്മീഷന്റെ ആരോപണങ്ങള്‍ക്കൊന്നും തന്നെ പ്രണബിനുമേല്‍ നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യമുണ്ടാക്കാന്‍ സാധിച്ചില്ല.</p>

1973 ലെ ഇന്ദിരാ ഗവണ്‍മെന്റില്‍ പ്രണബ് യൂണിയന്‍ ഡെപ്യൂട്ടി മിനിസ്റ്റര്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് പദവി വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ദുഷ്‌പേര് കേട്ട കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടത്തില്‍ പ്രണബിന്റെ പേരുമുണ്ട്. എന്നാല്‍ ഷാ കമ്മീഷന്റെ ആരോപണങ്ങള്‍ക്കൊന്നും തന്നെ പ്രണബിനുമേല്‍ നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യമുണ്ടാക്കാന്‍ സാധിച്ചില്ല.

828
<p>ആരോപണങ്ങളെ കുടഞ്ഞെറിഞ്ഞ് വീണ്ടും പ്രണബ് ഉയിര്‍ത്തെഴുന്നേറ്റു. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിയായപ്പോള്‍, വിശ്വസ്തനായ പ്രണബിന് കിട്ടിയത് ധനമന്ത്രി പദമായിരുന്നു.</p>

<p>ആരോപണങ്ങളെ കുടഞ്ഞെറിഞ്ഞ് വീണ്ടും പ്രണബ് ഉയിര്‍ത്തെഴുന്നേറ്റു. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിയായപ്പോള്‍, വിശ്വസ്തനായ പ്രണബിന് കിട്ടിയത് ധനമന്ത്രി പദമായിരുന്നു.</p>

ആരോപണങ്ങളെ കുടഞ്ഞെറിഞ്ഞ് വീണ്ടും പ്രണബ് ഉയിര്‍ത്തെഴുന്നേറ്റു. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിയായപ്പോള്‍, വിശ്വസ്തനായ പ്രണബിന് കിട്ടിയത് ധനമന്ത്രി പദമായിരുന്നു.

928
<p>സാമ്പത്തികരംഗം വളരെ സമര്‍ത്ഥമായി കൈകാര്യം ചെയ്ത പ്രണബ് ലോകബാങ്കില്‍ നിന്ന് ഇന്ത്യ സ്വീകരിച്ച ആദ്യ കടത്തിന്റെ അവസാന ഇന്‍സ്റ്റാള്‍മെന്റ് തിരിച്ചു നല്‍കി ശ്രദ്ധേയനായി. മന്‍മോഹന്‍ സിംഗ് എന്ന സാമ്പത്തിക വിദഗ്ധനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയി നിയമിച്ചത് അന്ന് ധനമന്ത്രി ആയിരുന്ന പ്രണബ് മുഖര്‍ജിയുടെ ശുപാര്‍ശ പ്രകാരമാണ്.</p>

<p>സാമ്പത്തികരംഗം വളരെ സമര്‍ത്ഥമായി കൈകാര്യം ചെയ്ത പ്രണബ് ലോകബാങ്കില്‍ നിന്ന് ഇന്ത്യ സ്വീകരിച്ച ആദ്യ കടത്തിന്റെ അവസാന ഇന്‍സ്റ്റാള്‍മെന്റ് തിരിച്ചു നല്‍കി ശ്രദ്ധേയനായി. മന്‍മോഹന്‍ സിംഗ് എന്ന സാമ്പത്തിക വിദഗ്ധനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയി നിയമിച്ചത് അന്ന് ധനമന്ത്രി ആയിരുന്ന പ്രണബ് മുഖര്‍ജിയുടെ ശുപാര്‍ശ പ്രകാരമാണ്.</p>

സാമ്പത്തികരംഗം വളരെ സമര്‍ത്ഥമായി കൈകാര്യം ചെയ്ത പ്രണബ് ലോകബാങ്കില്‍ നിന്ന് ഇന്ത്യ സ്വീകരിച്ച ആദ്യ കടത്തിന്റെ അവസാന ഇന്‍സ്റ്റാള്‍മെന്റ് തിരിച്ചു നല്‍കി ശ്രദ്ധേയനായി. മന്‍മോഹന്‍ സിംഗ് എന്ന സാമ്പത്തിക വിദഗ്ധനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയി നിയമിച്ചത് അന്ന് ധനമന്ത്രി ആയിരുന്ന പ്രണബ് മുഖര്‍ജിയുടെ ശുപാര്‍ശ പ്രകാരമാണ്.

1028
<p>എണ്‍പതുകളില്‍ ദില്ലിയിലെ നമ്പര്‍ 2 ആയിരുന്ന പ്രണബ് മുഖര്‍ജി, ഇന്ദിര സ്ഥലത്തില്ലാതിരുന്ന ദിവസങ്ങളില്‍ ക്യാബിനറ്റ് മീറ്റിംഗുകള്‍ക്ക് അധ്യക്ഷത വഹിക്കുക വരെ ചെയ്തിരുന്നു. അന്ന് ഇന്ദിരാഗാന്ധിയുടെ പ്രസിദ്ധമായ ഒരു പരാമര്‍ശമുണ്ടായിരുന്നു പ്രണബിനെപ്പറ്റി, അതിങ്ങനെയാണ്,'പ്രണബിന്റെ വായില്‍ നിന്ന് പൈപ്പിന്റെ പുകയല്ലാതെ, എന്റെയോ കോണ്‍ഗ്രസിന്റെയോ യാതൊരു രഹസ്യവും വെളിയില്‍ ചാടുകയില്ല...' അത്രക്ക് വിശ്വസ്തനായിരുന്നു പ്രണബ്, ഇന്ദിരക്ക്.</p>

<p>എണ്‍പതുകളില്‍ ദില്ലിയിലെ നമ്പര്‍ 2 ആയിരുന്ന പ്രണബ് മുഖര്‍ജി, ഇന്ദിര സ്ഥലത്തില്ലാതിരുന്ന ദിവസങ്ങളില്‍ ക്യാബിനറ്റ് മീറ്റിംഗുകള്‍ക്ക് അധ്യക്ഷത വഹിക്കുക വരെ ചെയ്തിരുന്നു. അന്ന് ഇന്ദിരാഗാന്ധിയുടെ പ്രസിദ്ധമായ ഒരു പരാമര്‍ശമുണ്ടായിരുന്നു പ്രണബിനെപ്പറ്റി, അതിങ്ങനെയാണ്,'പ്രണബിന്റെ വായില്‍ നിന്ന് പൈപ്പിന്റെ പുകയല്ലാതെ, എന്റെയോ കോണ്‍ഗ്രസിന്റെയോ യാതൊരു രഹസ്യവും വെളിയില്‍ ചാടുകയില്ല...' അത്രക്ക് വിശ്വസ്തനായിരുന്നു പ്രണബ്, ഇന്ദിരക്ക്.</p>

എണ്‍പതുകളില്‍ ദില്ലിയിലെ നമ്പര്‍ 2 ആയിരുന്ന പ്രണബ് മുഖര്‍ജി, ഇന്ദിര സ്ഥലത്തില്ലാതിരുന്ന ദിവസങ്ങളില്‍ ക്യാബിനറ്റ് മീറ്റിംഗുകള്‍ക്ക് അധ്യക്ഷത വഹിക്കുക വരെ ചെയ്തിരുന്നു. അന്ന് ഇന്ദിരാഗാന്ധിയുടെ പ്രസിദ്ധമായ ഒരു പരാമര്‍ശമുണ്ടായിരുന്നു പ്രണബിനെപ്പറ്റി, അതിങ്ങനെയാണ്,'പ്രണബിന്റെ വായില്‍ നിന്ന് പൈപ്പിന്റെ പുകയല്ലാതെ, എന്റെയോ കോണ്‍ഗ്രസിന്റെയോ യാതൊരു രഹസ്യവും വെളിയില്‍ ചാടുകയില്ല...' അത്രക്ക് വിശ്വസ്തനായിരുന്നു പ്രണബ്, ഇന്ദിരക്ക്.

1128
<p>1984 ല്‍ ഇന്ദിര ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് അവിചാരിതമായി കൊല്ലപ്പെടുന്നു. പശ്ചിമ ബംഗാളില്‍ പ്രണബിനൊപ്പം രാജീവ് ഗാന്ധി പ്രചാരണം നടത്തുന്ന കാലമാണത്. വിമാനത്തില്‍ വെച്ച് രാജീവ്, 'ഇങ്ങനെ ഒരു അടിയന്തര ഘട്ടത്തില്‍ എന്താണ് കീഴ്വഴക്കം?' എന്ന് പ്രണബ്ദായോട് ചോദിക്കുന്നു. 'ദില്ലിയില്‍ സീനിയര്‍മോസ്റ്റ് ആരാണോ ഇനി, അയാളെ പ്രധാനമന്ത്രി ആയി നിയമിക്കുക എന്നതാണ് ശരിയായ രീതി...' എന്ന് പ്രണബ്ദാ മറുപടി നല്‍കുന്നു.</p>

<p>1984 ല്‍ ഇന്ദിര ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് അവിചാരിതമായി കൊല്ലപ്പെടുന്നു. പശ്ചിമ ബംഗാളില്‍ പ്രണബിനൊപ്പം രാജീവ് ഗാന്ധി പ്രചാരണം നടത്തുന്ന കാലമാണത്. വിമാനത്തില്‍ വെച്ച് രാജീവ്, 'ഇങ്ങനെ ഒരു അടിയന്തര ഘട്ടത്തില്‍ എന്താണ് കീഴ്വഴക്കം?' എന്ന് പ്രണബ്ദായോട് ചോദിക്കുന്നു. 'ദില്ലിയില്‍ സീനിയര്‍മോസ്റ്റ് ആരാണോ ഇനി, അയാളെ പ്രധാനമന്ത്രി ആയി നിയമിക്കുക എന്നതാണ് ശരിയായ രീതി...' എന്ന് പ്രണബ്ദാ മറുപടി നല്‍കുന്നു.</p>

1984 ല്‍ ഇന്ദിര ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് അവിചാരിതമായി കൊല്ലപ്പെടുന്നു. പശ്ചിമ ബംഗാളില്‍ പ്രണബിനൊപ്പം രാജീവ് ഗാന്ധി പ്രചാരണം നടത്തുന്ന കാലമാണത്. വിമാനത്തില്‍ വെച്ച് രാജീവ്, 'ഇങ്ങനെ ഒരു അടിയന്തര ഘട്ടത്തില്‍ എന്താണ് കീഴ്വഴക്കം?' എന്ന് പ്രണബ്ദായോട് ചോദിക്കുന്നു. 'ദില്ലിയില്‍ സീനിയര്‍മോസ്റ്റ് ആരാണോ ഇനി, അയാളെ പ്രധാനമന്ത്രി ആയി നിയമിക്കുക എന്നതാണ് ശരിയായ രീതി...' എന്ന് പ്രണബ്ദാ മറുപടി നല്‍കുന്നു.

1228
<p>തീരുമാനങ്ങള്‍ മാറിമറിഞ്ഞു. ഒടുവില്‍ രാജീവിന്റെ പേര് പ്രധാനമന്ത്രി പദത്തിലേറാന്‍ മുന്നോട്ടുവരുന്നു. &nbsp;ആ സത്യപ്രതിജ്ഞാ പ്രസംഗം തയ്യാറാക്കിയത് നരസിംഹറാവുവും, പ്രണബ് മുഖര്‍ജിയും ചേര്‍ന്നായിരുന്നു.</p>

<p>തീരുമാനങ്ങള്‍ മാറിമറിഞ്ഞു. ഒടുവില്‍ രാജീവിന്റെ പേര് പ്രധാനമന്ത്രി പദത്തിലേറാന്‍ മുന്നോട്ടുവരുന്നു. &nbsp;ആ സത്യപ്രതിജ്ഞാ പ്രസംഗം തയ്യാറാക്കിയത് നരസിംഹറാവുവും, പ്രണബ് മുഖര്‍ജിയും ചേര്‍ന്നായിരുന്നു.</p>

തീരുമാനങ്ങള്‍ മാറിമറിഞ്ഞു. ഒടുവില്‍ രാജീവിന്റെ പേര് പ്രധാനമന്ത്രി പദത്തിലേറാന്‍ മുന്നോട്ടുവരുന്നു.  ആ സത്യപ്രതിജ്ഞാ പ്രസംഗം തയ്യാറാക്കിയത് നരസിംഹറാവുവും, പ്രണബ് മുഖര്‍ജിയും ചേര്‍ന്നായിരുന്നു.

1328
<p>അവിടന്നങ്ങോട്ടുള്ള മാസങ്ങളില്‍ രാജീവിന് ചുറ്റുമുള്ള ഉപജാപക വൃന്ദം അദ്ദേഹത്തെ പ്രണബില്‍ നിന്ന് അകറ്റി. ഇന്ദിര കൊല്ലപ്പെട്ട്, കസേരയൊഴിഞ്ഞപ്പോള്‍ അതില്‍ കണ്ണുവെച്ച കുറുക്കനാണ് പ്രണബ് എന്ന മട്ടിലായിരുന്നു അവര്‍ രാജീവിനെ പറഞ്ഞു തിരിപ്പിച്ചത്. ആ പരദൂഷണങ്ങളില്‍ വീണുപോയ രാജീവ് പ്രണബിനോട് പിന്നീട് കാണിച്ചത് വളരെ വലിയ നീതികേടാണ്.</p>

<p>അവിടന്നങ്ങോട്ടുള്ള മാസങ്ങളില്‍ രാജീവിന് ചുറ്റുമുള്ള ഉപജാപക വൃന്ദം അദ്ദേഹത്തെ പ്രണബില്‍ നിന്ന് അകറ്റി. ഇന്ദിര കൊല്ലപ്പെട്ട്, കസേരയൊഴിഞ്ഞപ്പോള്‍ അതില്‍ കണ്ണുവെച്ച കുറുക്കനാണ് പ്രണബ് എന്ന മട്ടിലായിരുന്നു അവര്‍ രാജീവിനെ പറഞ്ഞു തിരിപ്പിച്ചത്. ആ പരദൂഷണങ്ങളില്‍ വീണുപോയ രാജീവ് പ്രണബിനോട് പിന്നീട് കാണിച്ചത് വളരെ വലിയ നീതികേടാണ്.</p>

അവിടന്നങ്ങോട്ടുള്ള മാസങ്ങളില്‍ രാജീവിന് ചുറ്റുമുള്ള ഉപജാപക വൃന്ദം അദ്ദേഹത്തെ പ്രണബില്‍ നിന്ന് അകറ്റി. ഇന്ദിര കൊല്ലപ്പെട്ട്, കസേരയൊഴിഞ്ഞപ്പോള്‍ അതില്‍ കണ്ണുവെച്ച കുറുക്കനാണ് പ്രണബ് എന്ന മട്ടിലായിരുന്നു അവര്‍ രാജീവിനെ പറഞ്ഞു തിരിപ്പിച്ചത്. ആ പരദൂഷണങ്ങളില്‍ വീണുപോയ രാജീവ് പ്രണബിനോട് പിന്നീട് കാണിച്ചത് വളരെ വലിയ നീതികേടാണ്.

1428
<p>അന്ന് ദില്ലിയിലെ പ്രണബ് വിരുദ്ധ കോണ്‍ഗ്രസ് കോക്കസ് നടത്തിയ ചരടുവലികള്‍ക്കെല്ലാം രാജീവ് കൂട്ടുനിന്നു. ഫലമോ, പ്രണബ് മുഖര്‍ജി ദില്ലിയിലെ സകല അധികാര കേന്ദ്രങ്ങളില്‍ നിന്നും വെട്ടിമാറ്റപ്പെട്ടു.</p>

<p>അന്ന് ദില്ലിയിലെ പ്രണബ് വിരുദ്ധ കോണ്‍ഗ്രസ് കോക്കസ് നടത്തിയ ചരടുവലികള്‍ക്കെല്ലാം രാജീവ് കൂട്ടുനിന്നു. ഫലമോ, പ്രണബ് മുഖര്‍ജി ദില്ലിയിലെ സകല അധികാര കേന്ദ്രങ്ങളില്‍ നിന്നും വെട്ടിമാറ്റപ്പെട്ടു.</p>

അന്ന് ദില്ലിയിലെ പ്രണബ് വിരുദ്ധ കോണ്‍ഗ്രസ് കോക്കസ് നടത്തിയ ചരടുവലികള്‍ക്കെല്ലാം രാജീവ് കൂട്ടുനിന്നു. ഫലമോ, പ്രണബ് മുഖര്‍ജി ദില്ലിയിലെ സകല അധികാര കേന്ദ്രങ്ങളില്‍ നിന്നും വെട്ടിമാറ്റപ്പെട്ടു.

1528
<p>ആദ്യ പ്രഹരം അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതായിരുന്നു. എന്നാല്‍, ആദ്യം പ്രണബ് സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചത് പശ്ചിമ ബംഗാളിലെ മറ്റൊരു പ്രമുഖ കോണ്‍ഗ്രസ് നേതാവായ എ ബി ഗനിഖാന്‍ ചൗധരിയെയും ഡ്രോപ്പ് ചെയ്തിട്ടുണ്ടല്ലോ എന്ന് സ്വയം പറഞ്ഞുകൊണ്ടാണ്.</p>

<p>ആദ്യ പ്രഹരം അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതായിരുന്നു. എന്നാല്‍, ആദ്യം പ്രണബ് സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചത് പശ്ചിമ ബംഗാളിലെ മറ്റൊരു പ്രമുഖ കോണ്‍ഗ്രസ് നേതാവായ എ ബി ഗനിഖാന്‍ ചൗധരിയെയും ഡ്രോപ്പ് ചെയ്തിട്ടുണ്ടല്ലോ എന്ന് സ്വയം പറഞ്ഞുകൊണ്ടാണ്.</p>

ആദ്യ പ്രഹരം അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതായിരുന്നു. എന്നാല്‍, ആദ്യം പ്രണബ് സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചത് പശ്ചിമ ബംഗാളിലെ മറ്റൊരു പ്രമുഖ കോണ്‍ഗ്രസ് നേതാവായ എ ബി ഗനിഖാന്‍ ചൗധരിയെയും ഡ്രോപ്പ് ചെയ്തിട്ടുണ്ടല്ലോ എന്ന് സ്വയം പറഞ്ഞുകൊണ്ടാണ്.

1628
<p>ഒരു വര്‍ഷത്തിന് ശേഷം പക്ഷേ, ചൗധരിയെ ക്യാബിനറ്റിലേക്ക് തിരിച്ചെടുത്തു. ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പദവി കൊടുത്ത് പ്രണബിനെ ഒതുക്കാന്‍ ശ്രമമുണ്ടായി. ആ പദത്തിലും അധികനാള്‍ നിലനിര്‍ത്താതെ, അവിടെ അറിയപ്പെടുന്ന പ്രണബ് വിരോധി പ്രിയരഞ്ജന്‍ ദാസ് മുഷിയെ കൊണ്ടിരുത്തി.</p>

<p>ഒരു വര്‍ഷത്തിന് ശേഷം പക്ഷേ, ചൗധരിയെ ക്യാബിനറ്റിലേക്ക് തിരിച്ചെടുത്തു. ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പദവി കൊടുത്ത് പ്രണബിനെ ഒതുക്കാന്‍ ശ്രമമുണ്ടായി. ആ പദത്തിലും അധികനാള്‍ നിലനിര്‍ത്താതെ, അവിടെ അറിയപ്പെടുന്ന പ്രണബ് വിരോധി പ്രിയരഞ്ജന്‍ ദാസ് മുഷിയെ കൊണ്ടിരുത്തി.</p>

ഒരു വര്‍ഷത്തിന് ശേഷം പക്ഷേ, ചൗധരിയെ ക്യാബിനറ്റിലേക്ക് തിരിച്ചെടുത്തു. ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പദവി കൊടുത്ത് പ്രണബിനെ ഒതുക്കാന്‍ ശ്രമമുണ്ടായി. ആ പദത്തിലും അധികനാള്‍ നിലനിര്‍ത്താതെ, അവിടെ അറിയപ്പെടുന്ന പ്രണബ് വിരോധി പ്രിയരഞ്ജന്‍ ദാസ് മുഷിയെ കൊണ്ടിരുത്തി.

1728
<p>ജീവ് സംഘത്തിന്റെ ഓപ്പറേഷന്‍ അവസാനിച്ചിരുന്നില്ല. ഇനിയും അപമാനങ്ങള്‍ ഏറ്റുവാങ്ങാന്‍ ബാക്കിയുണ്ടായിരുന്നു പ്രണബിന്. അദ്ദേഹത്തെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും നീക്കി. എന്നാല്‍, അപ്പോഴും ഒന്നും വിട്ടുപറയാന്‍ നില്‍ക്കാതെ പ്രണബ് മുഖര്‍ജി എന്ന കോണ്‍ഗ്രസുകാരന്‍ തന്റെ അച്ചടക്കം നിലനിര്‍ത്തി.</p>

<p>ജീവ് സംഘത്തിന്റെ ഓപ്പറേഷന്‍ അവസാനിച്ചിരുന്നില്ല. ഇനിയും അപമാനങ്ങള്‍ ഏറ്റുവാങ്ങാന്‍ ബാക്കിയുണ്ടായിരുന്നു പ്രണബിന്. അദ്ദേഹത്തെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും നീക്കി. എന്നാല്‍, അപ്പോഴും ഒന്നും വിട്ടുപറയാന്‍ നില്‍ക്കാതെ പ്രണബ് മുഖര്‍ജി എന്ന കോണ്‍ഗ്രസുകാരന്‍ തന്റെ അച്ചടക്കം നിലനിര്‍ത്തി.</p>

ജീവ് സംഘത്തിന്റെ ഓപ്പറേഷന്‍ അവസാനിച്ചിരുന്നില്ല. ഇനിയും അപമാനങ്ങള്‍ ഏറ്റുവാങ്ങാന്‍ ബാക്കിയുണ്ടായിരുന്നു പ്രണബിന്. അദ്ദേഹത്തെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും നീക്കി. എന്നാല്‍, അപ്പോഴും ഒന്നും വിട്ടുപറയാന്‍ നില്‍ക്കാതെ പ്രണബ് മുഖര്‍ജി എന്ന കോണ്‍ഗ്രസുകാരന്‍ തന്റെ അച്ചടക്കം നിലനിര്‍ത്തി.

1828
<p>1986 ഒക്ടോബര്‍ മാസത്തില്‍ പ്രണബിനെ രാജീവ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.</p>

<p>1986 ഒക്ടോബര്‍ മാസത്തില്‍ പ്രണബിനെ രാജീവ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.</p>

1986 ഒക്ടോബര്‍ മാസത്തില്‍ പ്രണബിനെ രാജീവ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.

1928
<p>പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രണബ് തുടങ്ങിയ പുതിയ പാര്‍ട്ടിയാണ് രാഷ്ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ്. അന്ന് കോണ്‍ഗ്രസില്‍ രാജീവ് കോക്കസിനെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി ഉണ്ടായിരുന്ന പല ദേശീയ നേതാക്കളും പ്രണബിനൊപ്പം ചേര്‍ന്നു.</p>

<p>പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രണബ് തുടങ്ങിയ പുതിയ പാര്‍ട്ടിയാണ് രാഷ്ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ്. അന്ന് കോണ്‍ഗ്രസില്‍ രാജീവ് കോക്കസിനെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി ഉണ്ടായിരുന്ന പല ദേശീയ നേതാക്കളും പ്രണബിനൊപ്പം ചേര്‍ന്നു.</p>

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രണബ് തുടങ്ങിയ പുതിയ പാര്‍ട്ടിയാണ് രാഷ്ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ്. അന്ന് കോണ്‍ഗ്രസില്‍ രാജീവ് കോക്കസിനെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി ഉണ്ടായിരുന്ന പല ദേശീയ നേതാക്കളും പ്രണബിനൊപ്പം ചേര്‍ന്നു.

2028
<p>ഈ ഗ്രൂപ്പിന്റെ ആദ്യത്തെ പരീക്ഷണം 1987 ലെ ബംഗാള്‍ തെരഞ്ഞെടുപ്പായിരുന്നു. അന്ന് പക്ഷേ അവര്‍ക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. അതോടെ ആ പാര്‍ട്ടിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി. രാജ്യസഭയിലെ അംഗത്വകാലാവധി അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ ബാക്കിയുണ്ടായിരുന്ന അക്കാലത്ത്&nbsp; രാജീവ് ഗ്യാങ്ങിന്റെ അപ്രീതി ഭയന്ന് ജികെ മൂപ്പനാരും നജ്മ ഹെപ്തുള്ളയും ഒഴികെ കോണ്‍ഗ്രസില്‍ മറ്റാരും അദ്ദേഹത്തോട് സംസാരിക്കുക പോലും ചെയ്തിരുന്നില്ല.</p>

<p>ഈ ഗ്രൂപ്പിന്റെ ആദ്യത്തെ പരീക്ഷണം 1987 ലെ ബംഗാള്‍ തെരഞ്ഞെടുപ്പായിരുന്നു. അന്ന് പക്ഷേ അവര്‍ക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. അതോടെ ആ പാര്‍ട്ടിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി. രാജ്യസഭയിലെ അംഗത്വകാലാവധി അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ ബാക്കിയുണ്ടായിരുന്ന അക്കാലത്ത്&nbsp; രാജീവ് ഗ്യാങ്ങിന്റെ അപ്രീതി ഭയന്ന് ജികെ മൂപ്പനാരും നജ്മ ഹെപ്തുള്ളയും ഒഴികെ കോണ്‍ഗ്രസില്‍ മറ്റാരും അദ്ദേഹത്തോട് സംസാരിക്കുക പോലും ചെയ്തിരുന്നില്ല.</p>

ഈ ഗ്രൂപ്പിന്റെ ആദ്യത്തെ പരീക്ഷണം 1987 ലെ ബംഗാള്‍ തെരഞ്ഞെടുപ്പായിരുന്നു. അന്ന് പക്ഷേ അവര്‍ക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. അതോടെ ആ പാര്‍ട്ടിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി. രാജ്യസഭയിലെ അംഗത്വകാലാവധി അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ ബാക്കിയുണ്ടായിരുന്ന അക്കാലത്ത്  രാജീവ് ഗ്യാങ്ങിന്റെ അപ്രീതി ഭയന്ന് ജികെ മൂപ്പനാരും നജ്മ ഹെപ്തുള്ളയും ഒഴികെ കോണ്‍ഗ്രസില്‍ മറ്റാരും അദ്ദേഹത്തോട് സംസാരിക്കുക പോലും ചെയ്തിരുന്നില്ല.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
മുനമ്പം വഖഫ് ഭൂമി തർക്കം: വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Recommended image2
ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
Recommended image3
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved