Dec 3, 2019, 12:04 PM IST
ദിവസം നാലഞ്ച് മണിക്കൂര്‍ പ്രയത്‌നിച്ചാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ തിരിച്ചറിയാനായതെന്ന് ചെന്നൈ സ്വദേശി ഷണ്‍മുഖ സുബ്രഹ്മണ്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരിച്ചറിഞ്ഞപ്പോള്‍ ട്വീറ്റിലൂടെയും മെയിലിലൂടെയും നാസയെ വിവരമറിയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.