Dec 12, 2018, 9:29 AM IST
മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കുറവുള്ള കോണ്‍ഗ്രസ് ഗവര്‍ണ്ണറെ കാണാന്‍ സമയം ചോദിച്ചെങ്കിലും അവസാന സീറ്റിലെ ഫലം കൂടി വന്നശേഷം കാണാമെന്നാണ് മറുപടി കിട്ടിയത്. ഇതിനിടെ കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിച്ച് ബി ജെ പി രംഗത്തെത്തി.