MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • ഈ ചിത്രം പകർത്തിയത് ഒരു പെൺഫോ​ട്ടോ​ഗ്രാഫറാണ്, ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോജേണലിസ്റ്റിനെ അറിയാം

ഈ ചിത്രം പകർത്തിയത് ഒരു പെൺഫോ​ട്ടോ​ഗ്രാഫറാണ്, ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോജേണലിസ്റ്റിനെ അറിയാം

സ്വതന്ത്ര ഇന്ത്യയുടെ ആദ്യകാല ചിത്രങ്ങളിൽ ചിലത് കാണുമ്പോൾ, അവ എടുത്തത് ഒരു സ്ത്രീയാണെന്ന കാര്യം നമ്മളിൽ പലർക്കും അറിയുന്നുണ്ടാകില്ല, അവരാണ് ഹോമൈ വ്യാരവല്ല. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫോട്ടോ ജേണലിസ്റ്റ്. ഗുജറാത്തിലെ ഒരു പാർസി കുടുംബത്തിൽ ജനിച്ച ഹോമൈ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും യാത്രയിലായിരുന്നു. അവരുടെ അച്ഛൻ ഒരു യാത്രാ നാടക സംഘത്തിലെ നടനായിരുന്നു. എന്നാൽ, പിന്നീട് കുടുംബം മുംബൈയിലേക്ക് താമസം മാറുകയും അവിടെ അവർ ജെജെ സ്കൂൾ ഓഫ് ആർട്ടിൽ ചേരുകയും ചെയ്തു. ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോ ജേണലിസ്റ്റ് ഹോമൈയെ കുറിച്ച് അറിയാം. അവരുടെ പ്രശസ്തമായ ചിത്രങ്ങളും കാണാം.

2 Min read
Web Desk
Published : Jan 26 2021, 03:40 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
<p>ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ മനേശ വ്യാരവല്ലയെ കണ്ടുമുട്ടുമ്പോൾ, ഹോമൈ കോളേജിൽ പഠിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ അവർ വിവാഹം ചെയ്തു. അദ്ദേഹമാണ് അവർക്ക് ഫോട്ടോഗ്രാഫിയുടെ ലോകം പരിചയപ്പെടുത്തി നൽകുന്നത്. ആ യാത്ര വെറുതെയായിരുന്നില്ല. അവർ ഫോട്ടോ​ഗ്രാഫിയെ ജീവനെപ്പോലെ ചേർത്തുപിടിച്ചു. മികവുറ്റ പല ചിത്രങ്ങളും അവരുടെ ക്യാമറയിൽ പതിഞ്ഞു. ചരിത്രത്തിലെ പ്രധാന സംഭവങ്ങളിൽ പലതിനും അവരുടെ ക്യാമറക്കണ്ണുകൾ സാക്ഷിയായി.&nbsp;</p>

<p>ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ മനേശ വ്യാരവല്ലയെ കണ്ടുമുട്ടുമ്പോൾ, ഹോമൈ കോളേജിൽ പഠിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ അവർ വിവാഹം ചെയ്തു. അദ്ദേഹമാണ് അവർക്ക് ഫോട്ടോഗ്രാഫിയുടെ ലോകം പരിചയപ്പെടുത്തി നൽകുന്നത്. ആ യാത്ര വെറുതെയായിരുന്നില്ല. അവർ ഫോട്ടോ​ഗ്രാഫിയെ ജീവനെപ്പോലെ ചേർത്തുപിടിച്ചു. മികവുറ്റ പല ചിത്രങ്ങളും അവരുടെ ക്യാമറയിൽ പതിഞ്ഞു. ചരിത്രത്തിലെ പ്രധാന സംഭവങ്ങളിൽ പലതിനും അവരുടെ ക്യാമറക്കണ്ണുകൾ സാക്ഷിയായി.&nbsp;</p>

ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ മനേശ വ്യാരവല്ലയെ കണ്ടുമുട്ടുമ്പോൾ, ഹോമൈ കോളേജിൽ പഠിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ അവർ വിവാഹം ചെയ്തു. അദ്ദേഹമാണ് അവർക്ക് ഫോട്ടോഗ്രാഫിയുടെ ലോകം പരിചയപ്പെടുത്തി നൽകുന്നത്. ആ യാത്ര വെറുതെയായിരുന്നില്ല. അവർ ഫോട്ടോ​ഗ്രാഫിയെ ജീവനെപ്പോലെ ചേർത്തുപിടിച്ചു. മികവുറ്റ പല ചിത്രങ്ങളും അവരുടെ ക്യാമറയിൽ പതിഞ്ഞു. ചരിത്രത്തിലെ പ്രധാന സംഭവങ്ങളിൽ പലതിനും അവരുടെ ക്യാമറക്കണ്ണുകൾ സാക്ഷിയായി. 

29
<p>കോളേജിൽ പഠിക്കുമ്പോൾ തന്നെ അവർക്ക് ആദ്യത്തെ ചിത്രമെടുക്കാൻ ഒരു അവസരം ലഭിച്ചു. ഒരു പിക്നിക് ഫോട്ടോ ആയിരുന്നു അത്. എന്നാൽ, അന്ന് മനോ​ഹരങ്ങളായ ചിത്രങ്ങൾ അപൂർവമായതിനാലോ എന്തോ ഇത് ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിലൂടെ തന്നെ ഹോമൈ ശ്രദ്ധിക്കപ്പെട്ടു. താമസിയാതെ കൂടുതൽ കൂടുതൽ ഫ്രീലാൻസ് ജോലികൾ ഹോമൈക്ക് ലഭിക്കാനും തുടങ്ങി. എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ പല പ്രധാനസംഭവങ്ങളും പിന്നീടവർ പകർത്തുകയുണ്ടായി.</p><p>&nbsp;</p>

<p>കോളേജിൽ പഠിക്കുമ്പോൾ തന്നെ അവർക്ക് ആദ്യത്തെ ചിത്രമെടുക്കാൻ ഒരു അവസരം ലഭിച്ചു. ഒരു പിക്നിക് ഫോട്ടോ ആയിരുന്നു അത്. എന്നാൽ, അന്ന് മനോ​ഹരങ്ങളായ ചിത്രങ്ങൾ അപൂർവമായതിനാലോ എന്തോ ഇത് ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിലൂടെ തന്നെ ഹോമൈ ശ്രദ്ധിക്കപ്പെട്ടു. താമസിയാതെ കൂടുതൽ കൂടുതൽ ഫ്രീലാൻസ് ജോലികൾ ഹോമൈക്ക് ലഭിക്കാനും തുടങ്ങി. എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ പല പ്രധാനസംഭവങ്ങളും പിന്നീടവർ പകർത്തുകയുണ്ടായി.</p><p>&nbsp;</p>

കോളേജിൽ പഠിക്കുമ്പോൾ തന്നെ അവർക്ക് ആദ്യത്തെ ചിത്രമെടുക്കാൻ ഒരു അവസരം ലഭിച്ചു. ഒരു പിക്നിക് ഫോട്ടോ ആയിരുന്നു അത്. എന്നാൽ, അന്ന് മനോ​ഹരങ്ങളായ ചിത്രങ്ങൾ അപൂർവമായതിനാലോ എന്തോ ഇത് ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിലൂടെ തന്നെ ഹോമൈ ശ്രദ്ധിക്കപ്പെട്ടു. താമസിയാതെ കൂടുതൽ കൂടുതൽ ഫ്രീലാൻസ് ജോലികൾ ഹോമൈക്ക് ലഭിക്കാനും തുടങ്ങി. എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ പല പ്രധാനസംഭവങ്ങളും പിന്നീടവർ പകർത്തുകയുണ്ടായി.

 

39
<p>പിന്നീട് ബ്രിട്ടീഷ് ഇൻഫർമേഷൻ സർവീസിലെ ഫോട്ടോഗ്രാഫർമാരായി ഹോമൈക്കും ഭർത്താവിനും ജോലി ലഭിച്ചതിനെ തുടർന്ന് 1942 -ൽ അവരിരുവരും ദില്ലിയിലേക്ക് താമസം മാറുകയും ചെയ്തു. അങ്ങനെ, അക്കാലത്ത് ദില്ലിയിൽ ജോലി ചെയ്തിരുന്ന കുറച്ച് ഫോട്ടോ ജേണലിസ്റ്റുകളിലൊരാളായി മാറി ഹോമൈ. &nbsp;</p>

<p>പിന്നീട് ബ്രിട്ടീഷ് ഇൻഫർമേഷൻ സർവീസിലെ ഫോട്ടോഗ്രാഫർമാരായി ഹോമൈക്കും ഭർത്താവിനും ജോലി ലഭിച്ചതിനെ തുടർന്ന് 1942 -ൽ അവരിരുവരും ദില്ലിയിലേക്ക് താമസം മാറുകയും ചെയ്തു. അങ്ങനെ, അക്കാലത്ത് ദില്ലിയിൽ ജോലി ചെയ്തിരുന്ന കുറച്ച് ഫോട്ടോ ജേണലിസ്റ്റുകളിലൊരാളായി മാറി ഹോമൈ. &nbsp;</p>

പിന്നീട് ബ്രിട്ടീഷ് ഇൻഫർമേഷൻ സർവീസിലെ ഫോട്ടോഗ്രാഫർമാരായി ഹോമൈക്കും ഭർത്താവിനും ജോലി ലഭിച്ചതിനെ തുടർന്ന് 1942 -ൽ അവരിരുവരും ദില്ലിയിലേക്ക് താമസം മാറുകയും ചെയ്തു. അങ്ങനെ, അക്കാലത്ത് ദില്ലിയിൽ ജോലി ചെയ്തിരുന്ന കുറച്ച് ഫോട്ടോ ജേണലിസ്റ്റുകളിലൊരാളായി മാറി ഹോമൈ.  

49
<p>വിഭജനത്തിനുശേഷം ബ്രിട്ടീഷ് രാജിൽ നിന്ന് ഒരു സ്വതന്ത്ര രാജ്യത്തേക്കുള്ള ഇന്ത്യയുടെ മാറ്റം പിടിച്ചെടുക്കാൻ തന്റെ ക്യാമറ അവർ ഉപയോഗിച്ചു. ഒരു ഫോട്ടോജേണലിസ്റ്റ് എന്ന നിലയിൽ, 1947 ഓഗസ്റ്റ് 15 -ന് ചെങ്കോട്ടയിൽ ഉയർത്തിയ ആദ്യത്തെ പതാക, അവസാനത്തെ വൈസ്രോയി പ്രഭു മൗണ്ട് ബാറ്റൺ, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ സംസ്കാര ചടങ്ങുകൾ പോലുള്ള അനേകം നിമിഷങ്ങൾ അവർ തന്റെ ക്യാമറയിൽ പകർത്തുകയും അവ അനശ്വരമാക്കുകയും ചെയ്തു.&nbsp;</p>

<p>വിഭജനത്തിനുശേഷം ബ്രിട്ടീഷ് രാജിൽ നിന്ന് ഒരു സ്വതന്ത്ര രാജ്യത്തേക്കുള്ള ഇന്ത്യയുടെ മാറ്റം പിടിച്ചെടുക്കാൻ തന്റെ ക്യാമറ അവർ ഉപയോഗിച്ചു. ഒരു ഫോട്ടോജേണലിസ്റ്റ് എന്ന നിലയിൽ, 1947 ഓഗസ്റ്റ് 15 -ന് ചെങ്കോട്ടയിൽ ഉയർത്തിയ ആദ്യത്തെ പതാക, അവസാനത്തെ വൈസ്രോയി പ്രഭു മൗണ്ട് ബാറ്റൺ, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ സംസ്കാര ചടങ്ങുകൾ പോലുള്ള അനേകം നിമിഷങ്ങൾ അവർ തന്റെ ക്യാമറയിൽ പകർത്തുകയും അവ അനശ്വരമാക്കുകയും ചെയ്തു.&nbsp;</p>

വിഭജനത്തിനുശേഷം ബ്രിട്ടീഷ് രാജിൽ നിന്ന് ഒരു സ്വതന്ത്ര രാജ്യത്തേക്കുള്ള ഇന്ത്യയുടെ മാറ്റം പിടിച്ചെടുക്കാൻ തന്റെ ക്യാമറ അവർ ഉപയോഗിച്ചു. ഒരു ഫോട്ടോജേണലിസ്റ്റ് എന്ന നിലയിൽ, 1947 ഓഗസ്റ്റ് 15 -ന് ചെങ്കോട്ടയിൽ ഉയർത്തിയ ആദ്യത്തെ പതാക, അവസാനത്തെ വൈസ്രോയി പ്രഭു മൗണ്ട് ബാറ്റൺ, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ സംസ്കാര ചടങ്ങുകൾ പോലുള്ള അനേകം നിമിഷങ്ങൾ അവർ തന്റെ ക്യാമറയിൽ പകർത്തുകയും അവ അനശ്വരമാക്കുകയും ചെയ്തു. 

59
<p>പ്രമുഖ സ്വാതന്ത്ര്യ നേതാക്കളുടെ ഫോട്ടോയും അവർ എടുത്ത ചിത്രങ്ങളിൽ പെടുന്നു. മഹാത്മാഗാന്ധിയുടെ മരണം പകർത്താൻ തനിക്ക് കഴിയാതിരുന്നതാണ് ഏറ്റവും വലിയ ദുഃഖമെന്ന് ഒരു അഭിമുഖത്തിൽ അവർ പറയുകയുണ്ടായി. അന്നത്തെ പരിപാടിയിൽ പങ്കെടുക്കാൻ പോയ സമയത്ത് ഭർത്താവ് മറ്റ് എന്തോ ജോലിക്കായി അവരെ തിരികെ വിളിക്കുകയായിരുന്നു. അങ്ങനെ അവർ തിരികെ ചെല്ലുകയും ചെയ്തു. &nbsp;</p>

<p>പ്രമുഖ സ്വാതന്ത്ര്യ നേതാക്കളുടെ ഫോട്ടോയും അവർ എടുത്ത ചിത്രങ്ങളിൽ പെടുന്നു. മഹാത്മാഗാന്ധിയുടെ മരണം പകർത്താൻ തനിക്ക് കഴിയാതിരുന്നതാണ് ഏറ്റവും വലിയ ദുഃഖമെന്ന് ഒരു അഭിമുഖത്തിൽ അവർ പറയുകയുണ്ടായി. അന്നത്തെ പരിപാടിയിൽ പങ്കെടുക്കാൻ പോയ സമയത്ത് ഭർത്താവ് മറ്റ് എന്തോ ജോലിക്കായി അവരെ തിരികെ വിളിക്കുകയായിരുന്നു. അങ്ങനെ അവർ തിരികെ ചെല്ലുകയും ചെയ്തു. &nbsp;</p>

പ്രമുഖ സ്വാതന്ത്ര്യ നേതാക്കളുടെ ഫോട്ടോയും അവർ എടുത്ത ചിത്രങ്ങളിൽ പെടുന്നു. മഹാത്മാഗാന്ധിയുടെ മരണം പകർത്താൻ തനിക്ക് കഴിയാതിരുന്നതാണ് ഏറ്റവും വലിയ ദുഃഖമെന്ന് ഒരു അഭിമുഖത്തിൽ അവർ പറയുകയുണ്ടായി. അന്നത്തെ പരിപാടിയിൽ പങ്കെടുക്കാൻ പോയ സമയത്ത് ഭർത്താവ് മറ്റ് എന്തോ ജോലിക്കായി അവരെ തിരികെ വിളിക്കുകയായിരുന്നു. അങ്ങനെ അവർ തിരികെ ചെല്ലുകയും ചെയ്തു.  

69
<p>സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ സന്ദർശിച്ച പ്രമുഖരുടേയും, വിശിഷ്ടാതിഥികളുടെയും ഫോട്ടോകളും അവർ എടുത്തിട്ടുണ്ട്. ചൈനയുടെ ആദ്യ പ്രധാനമന്ത്രി ഷൗ എൻലൈ, വിയറ്റ്നാമീസ് നേതാവ് ഹോ ചി മിൻ, എലിസബത്ത് രാജ്ഞി, യുഎസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡി എന്നിവരെല്ലാം അതിൽ ഉൾപ്പെടുന്നു. ആ ചിത്രങ്ങളിൽ പലതും ചരിത്രത്തിന്റെ ഭാ​ഗങ്ങളായിത്തീർന്നു.</p>

<p>സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ സന്ദർശിച്ച പ്രമുഖരുടേയും, വിശിഷ്ടാതിഥികളുടെയും ഫോട്ടോകളും അവർ എടുത്തിട്ടുണ്ട്. ചൈനയുടെ ആദ്യ പ്രധാനമന്ത്രി ഷൗ എൻലൈ, വിയറ്റ്നാമീസ് നേതാവ് ഹോ ചി മിൻ, എലിസബത്ത് രാജ്ഞി, യുഎസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡി എന്നിവരെല്ലാം അതിൽ ഉൾപ്പെടുന്നു. ആ ചിത്രങ്ങളിൽ പലതും ചരിത്രത്തിന്റെ ഭാ​ഗങ്ങളായിത്തീർന്നു.</p>

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ സന്ദർശിച്ച പ്രമുഖരുടേയും, വിശിഷ്ടാതിഥികളുടെയും ഫോട്ടോകളും അവർ എടുത്തിട്ടുണ്ട്. ചൈനയുടെ ആദ്യ പ്രധാനമന്ത്രി ഷൗ എൻലൈ, വിയറ്റ്നാമീസ് നേതാവ് ഹോ ചി മിൻ, എലിസബത്ത് രാജ്ഞി, യുഎസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡി എന്നിവരെല്ലാം അതിൽ ഉൾപ്പെടുന്നു. ആ ചിത്രങ്ങളിൽ പലതും ചരിത്രത്തിന്റെ ഭാ​ഗങ്ങളായിത്തീർന്നു.

79
<p>നിരവധി പ്രശസ്തരുടെ ഫോട്ടോയെടുത്തിട്ടുണ്ടെങ്കിലും, നെഹ്‌റുവിന്റെ ചിത്രങ്ങൾ പകർത്താനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് അവർ പറയുകയുണ്ടായി. നെഹ്റുവിന്റെ ഏറെ പരിചിതമായ ഈ ചിത്രം പകർത്തിയതും ഇന്ത്യയുടെ ആദ്യത്തെ ഈ വനിതാ ഫോട്ടോ ജേണലിസ്റ്റ് തന്നെയാണ്. ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞന്റെ ഭാര്യയാണ് ചിത്രത്തിൽ.&nbsp;</p>

<p>നിരവധി പ്രശസ്തരുടെ ഫോട്ടോയെടുത്തിട്ടുണ്ടെങ്കിലും, നെഹ്‌റുവിന്റെ ചിത്രങ്ങൾ പകർത്താനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് അവർ പറയുകയുണ്ടായി. നെഹ്റുവിന്റെ ഏറെ പരിചിതമായ ഈ ചിത്രം പകർത്തിയതും ഇന്ത്യയുടെ ആദ്യത്തെ ഈ വനിതാ ഫോട്ടോ ജേണലിസ്റ്റ് തന്നെയാണ്. ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞന്റെ ഭാര്യയാണ് ചിത്രത്തിൽ.&nbsp;</p>

നിരവധി പ്രശസ്തരുടെ ഫോട്ടോയെടുത്തിട്ടുണ്ടെങ്കിലും, നെഹ്‌റുവിന്റെ ചിത്രങ്ങൾ പകർത്താനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് അവർ പറയുകയുണ്ടായി. നെഹ്റുവിന്റെ ഏറെ പരിചിതമായ ഈ ചിത്രം പകർത്തിയതും ഇന്ത്യയുടെ ആദ്യത്തെ ഈ വനിതാ ഫോട്ടോ ജേണലിസ്റ്റ് തന്നെയാണ്. ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞന്റെ ഭാര്യയാണ് ചിത്രത്തിൽ. 

89
<p>ചരിത്രത്തിലെ അനേകമനേകം ചിത്രങ്ങൾ ഒപ്പിയെടുത്ത അവർ പക്ഷേ തന്റെ ഭർത്താവിന്റെ മരണശേഷം ജോലി ഉപേക്ഷിച്ചു. നാല് പതിറ്റാണ്ട് നീണ്ട കരിയറിന് ശേഷം 1970 -ൽ അവർ തന്റെ ചിത്രം പകർത്തലിന്റെ ലോകത്തുനിന്നും വിരമിച്ചു. അവരുടെ ചിത്രങ്ങൾ വരും തലമുറയ്ക്ക് ഒരു നാഴികക്കല്ലായി. അവ ചരിത്രമായി പുതുതലമുറകളോട് സംവദിച്ചു.&nbsp;</p>

<p>ചരിത്രത്തിലെ അനേകമനേകം ചിത്രങ്ങൾ ഒപ്പിയെടുത്ത അവർ പക്ഷേ തന്റെ ഭർത്താവിന്റെ മരണശേഷം ജോലി ഉപേക്ഷിച്ചു. നാല് പതിറ്റാണ്ട് നീണ്ട കരിയറിന് ശേഷം 1970 -ൽ അവർ തന്റെ ചിത്രം പകർത്തലിന്റെ ലോകത്തുനിന്നും വിരമിച്ചു. അവരുടെ ചിത്രങ്ങൾ വരും തലമുറയ്ക്ക് ഒരു നാഴികക്കല്ലായി. അവ ചരിത്രമായി പുതുതലമുറകളോട് സംവദിച്ചു.&nbsp;</p>

ചരിത്രത്തിലെ അനേകമനേകം ചിത്രങ്ങൾ ഒപ്പിയെടുത്ത അവർ പക്ഷേ തന്റെ ഭർത്താവിന്റെ മരണശേഷം ജോലി ഉപേക്ഷിച്ചു. നാല് പതിറ്റാണ്ട് നീണ്ട കരിയറിന് ശേഷം 1970 -ൽ അവർ തന്റെ ചിത്രം പകർത്തലിന്റെ ലോകത്തുനിന്നും വിരമിച്ചു. അവരുടെ ചിത്രങ്ങൾ വരും തലമുറയ്ക്ക് ഒരു നാഴികക്കല്ലായി. അവ ചരിത്രമായി പുതുതലമുറകളോട് സംവദിച്ചു. 

99
<p>അന്നത്തെ കാലത്ത് ഒരു പെൺ ഫോട്ടോ​ഗ്രാഫറുടെ ക്യാമറയിലൂടെ ഇത്തരം ചിത്രങ്ങൾ പകർത്തുകയെന്നത് തീർച്ചയായും വെല്ലുവിളി തന്നെയായിരുന്നു. എങ്കിലും കാലത്തോട് കിടപിടിക്കും തരത്തിലുള്ള ജീവസുറ്റ ചിത്രങ്ങൾ തന്നെയാണ് ആ പെൺഫോ​ട്ടോ​ഗ്രാഫറുടെ ക്യമറയിൽ പിറവി കൊണ്ടത്. 2011 -ൽ, ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ അവാർഡായ പത്മവിഭൂഷൺ &nbsp;അവർക്ക് ലഭിച്ചു. 2012 -ൽ 98 -ാമത്തെ വയസ്സിലാണ് അവർ അന്തരിച്ചത്.&nbsp;</p><p><br />​</p>

<p>അന്നത്തെ കാലത്ത് ഒരു പെൺ ഫോട്ടോ​ഗ്രാഫറുടെ ക്യാമറയിലൂടെ ഇത്തരം ചിത്രങ്ങൾ പകർത്തുകയെന്നത് തീർച്ചയായും വെല്ലുവിളി തന്നെയായിരുന്നു. എങ്കിലും കാലത്തോട് കിടപിടിക്കും തരത്തിലുള്ള ജീവസുറ്റ ചിത്രങ്ങൾ തന്നെയാണ് ആ പെൺഫോ​ട്ടോ​ഗ്രാഫറുടെ ക്യമറയിൽ പിറവി കൊണ്ടത്. 2011 -ൽ, ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ അവാർഡായ പത്മവിഭൂഷൺ &nbsp;അവർക്ക് ലഭിച്ചു. 2012 -ൽ 98 -ാമത്തെ വയസ്സിലാണ് അവർ അന്തരിച്ചത്.&nbsp;</p><p><br />​</p>

അന്നത്തെ കാലത്ത് ഒരു പെൺ ഫോട്ടോ​ഗ്രാഫറുടെ ക്യാമറയിലൂടെ ഇത്തരം ചിത്രങ്ങൾ പകർത്തുകയെന്നത് തീർച്ചയായും വെല്ലുവിളി തന്നെയായിരുന്നു. എങ്കിലും കാലത്തോട് കിടപിടിക്കും തരത്തിലുള്ള ജീവസുറ്റ ചിത്രങ്ങൾ തന്നെയാണ് ആ പെൺഫോ​ട്ടോ​ഗ്രാഫറുടെ ക്യമറയിൽ പിറവി കൊണ്ടത്. 2011 -ൽ, ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ അവാർഡായ പത്മവിഭൂഷൺ  അവർക്ക് ലഭിച്ചു. 2012 -ൽ 98 -ാമത്തെ വയസ്സിലാണ് അവർ അന്തരിച്ചത്. 


​

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
Recommended image2
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ
Recommended image3
ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved