MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • ആഭ്യന്തര യുദ്ധമോ വീണ്ടും പട്ടാള ഭരണമോ; പാക്കിസ്താനില്‍ എന്താണ് സംഭവിക്കുന്നത്?

ആഭ്യന്തര യുദ്ധമോ വീണ്ടും പട്ടാള ഭരണമോ; പാക്കിസ്താനില്‍ എന്താണ് സംഭവിക്കുന്നത്?

പാക്കിസ്താനില്‍ എന്താണ് സംഭവിക്കുന്നത്? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവിടെനിന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ആരും ചോദിക്കാവുന്ന ചോദ്യമാണിത്. 

2 Min read
Web Desk| stockphoto
Published : Oct 22 2020, 05:09 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
132
<p>ആഭ്യന്തര യുദ്ധത്തിലേക്ക് പോവുകയാണ് പാക്കിസ്താന്‍ എന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. പട്ടാള ഭരണ സാദ്ധ്യത വീണ്ടും വരികയാണോ എന്നും പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.&nbsp;</p>

<p>ആഭ്യന്തര യുദ്ധത്തിലേക്ക് പോവുകയാണ് പാക്കിസ്താന്‍ എന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. പട്ടാള ഭരണ സാദ്ധ്യത വീണ്ടും വരികയാണോ എന്നും പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.&nbsp;</p>

ആഭ്യന്തര യുദ്ധത്തിലേക്ക് പോവുകയാണ് പാക്കിസ്താന്‍ എന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. പട്ടാള ഭരണ സാദ്ധ്യത വീണ്ടും വരികയാണോ എന്നും പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. 

232
<p>എന്നാല്‍, ഇതെല്ലാം ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് എന്നാണ് പാക്കിസ്താനിലെ ഔദ്യോഗിക മാധ്യമങ്ങള്‍ പറയുന്നത്.&nbsp;</p>

<p>എന്നാല്‍, ഇതെല്ലാം ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് എന്നാണ് പാക്കിസ്താനിലെ ഔദ്യോഗിക മാധ്യമങ്ങള്‍ പറയുന്നത്.&nbsp;</p>

എന്നാല്‍, ഇതെല്ലാം ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് എന്നാണ് പാക്കിസ്താനിലെ ഔദ്യോഗിക മാധ്യമങ്ങള്‍ പറയുന്നത്. 

332
<p>&nbsp;ഇന്ത്യയാണ് പുതിയ സംഘര്‍ഷങ്ങളുടെ കേന്ദ്രമെന്നും ജിയോ ന്യൂസ് അടക്കമുള്ള മാധ്യമങ്ങളും ആരോപിക്കുന്നു.</p>

<p>&nbsp;ഇന്ത്യയാണ് പുതിയ സംഘര്‍ഷങ്ങളുടെ കേന്ദ്രമെന്നും ജിയോ ന്യൂസ് അടക്കമുള്ള മാധ്യമങ്ങളും ആരോപിക്കുന്നു.</p>

 ഇന്ത്യയാണ് പുതിയ സംഘര്‍ഷങ്ങളുടെ കേന്ദ്രമെന്നും ജിയോ ന്യൂസ് അടക്കമുള്ള മാധ്യമങ്ങളും ആരോപിക്കുന്നു.

432
<p><br />പക്ഷേ, അത്ര ലളിതമല്ല കാര്യങ്ങള്‍ എന്നതാണ് വാസ്തവം. കറാച്ചി അടക്കമുള്ള മേഖലകള്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥയിലാണ്. എന്നാല്‍, പാക് മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.&nbsp;</p>

<p><br />പക്ഷേ, അത്ര ലളിതമല്ല കാര്യങ്ങള്‍ എന്നതാണ് വാസ്തവം. കറാച്ചി അടക്കമുള്ള മേഖലകള്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥയിലാണ്. എന്നാല്‍, പാക് മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.&nbsp;</p>


പക്ഷേ, അത്ര ലളിതമല്ല കാര്യങ്ങള്‍ എന്നതാണ് വാസ്തവം. കറാച്ചി അടക്കമുള്ള മേഖലകള്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥയിലാണ്. എന്നാല്‍, പാക് മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. 

532
<p><br />അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം, വിലക്കയറ്റം, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവ ജനജീവിതം ദുസ്സമാക്കിയിട്ടുണ്ട്. ഇംറാന്‍ ഖാന്റെ ഭരണത്തിനെതിരെ ജനവിരുദ്ധ വികാരം ശക്തമാണ്. ഈ അവസരം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് പ്രതിപക്ഷം.</p>

<p><br />അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം, വിലക്കയറ്റം, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവ ജനജീവിതം ദുസ്സമാക്കിയിട്ടുണ്ട്. ഇംറാന്‍ ഖാന്റെ ഭരണത്തിനെതിരെ ജനവിരുദ്ധ വികാരം ശക്തമാണ്. ഈ അവസരം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് പ്രതിപക്ഷം.</p>


അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം, വിലക്കയറ്റം, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവ ജനജീവിതം ദുസ്സമാക്കിയിട്ടുണ്ട്. ഇംറാന്‍ ഖാന്റെ ഭരണത്തിനെതിരെ ജനവിരുദ്ധ വികാരം ശക്തമാണ്. ഈ അവസരം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് പ്രതിപക്ഷം.

632
<p>ഇംറാന്‍ ഖാന്‍ സര്‍ക്കാറിനെതിരെ വമ്പിച്ച പ്രതിപക്ഷ പ്രകടനങ്ങള്‍ അടുത്ത ദിവസങ്ങളിലും നടക്കാനിരിക്കയാണ്. തലസ്ഥാനമായ ഇസ്‌ലാമബാദ് അടക്കം സംഘര്‍ഷഭരിതമാവുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്.&nbsp;</p>

<p>ഇംറാന്‍ ഖാന്‍ സര്‍ക്കാറിനെതിരെ വമ്പിച്ച പ്രതിപക്ഷ പ്രകടനങ്ങള്‍ അടുത്ത ദിവസങ്ങളിലും നടക്കാനിരിക്കയാണ്. തലസ്ഥാനമായ ഇസ്‌ലാമബാദ് അടക്കം സംഘര്‍ഷഭരിതമാവുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്.&nbsp;</p>

ഇംറാന്‍ ഖാന്‍ സര്‍ക്കാറിനെതിരെ വമ്പിച്ച പ്രതിപക്ഷ പ്രകടനങ്ങള്‍ അടുത്ത ദിവസങ്ങളിലും നടക്കാനിരിക്കയാണ്. തലസ്ഥാനമായ ഇസ്‌ലാമബാദ് അടക്കം സംഘര്‍ഷഭരിതമാവുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. 

732
<p><br />പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായപാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ (പിഎംഎല്‍-എന്‍), പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നിവ ഉള്‍പ്പെടെ പതിനൊന്നു കക്ഷികളാണ് പാക്കിസ്ഥാന്‍ ജനാധിപത്യ പ്രസ്ഥാനം (പിഡിഎം) എന്ന പേരില്‍ ഇംറാന്‍ ഭരണകൂടത്തിന് എതിരായി സംയുക്ത പ്രക്ഷോഭം ആരംഭിച്ചത്.&nbsp;</p>

<p><br />പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായപാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ (പിഎംഎല്‍-എന്‍), പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നിവ ഉള്‍പ്പെടെ പതിനൊന്നു കക്ഷികളാണ് പാക്കിസ്ഥാന്‍ ജനാധിപത്യ പ്രസ്ഥാനം (പിഡിഎം) എന്ന പേരില്‍ ഇംറാന്‍ ഭരണകൂടത്തിന് എതിരായി സംയുക്ത പ്രക്ഷോഭം ആരംഭിച്ചത്.&nbsp;</p>


പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായപാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ (പിഎംഎല്‍-എന്‍), പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നിവ ഉള്‍പ്പെടെ പതിനൊന്നു കക്ഷികളാണ് പാക്കിസ്ഥാന്‍ ജനാധിപത്യ പ്രസ്ഥാനം (പിഡിഎം) എന്ന പേരില്‍ ഇംറാന്‍ ഭരണകൂടത്തിന് എതിരായി സംയുക്ത പ്രക്ഷോഭം ആരംഭിച്ചത്. 

832
<p><br />മത പാര്‍ട്ടിയായ ജംഇയ്യത്തുല്‍ ഉലമായെ ഇസ്ലാം (എഫ്) തലവന്‍ മൗലാന ഫസലുര്‍ റഹമാനാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.&nbsp;</p>

<p><br />മത പാര്‍ട്ടിയായ ജംഇയ്യത്തുല്‍ ഉലമായെ ഇസ്ലാം (എഫ്) തലവന്‍ മൗലാന ഫസലുര്‍ റഹമാനാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.&nbsp;</p>


മത പാര്‍ട്ടിയായ ജംഇയ്യത്തുല്‍ ഉലമായെ ഇസ്ലാം (എഫ്) തലവന്‍ മൗലാന ഫസലുര്‍ റഹമാനാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. 

932
<p><br />നവാസ് ഷരീഫിന്റെ പിഎംഎല്‍-എന്‍, മുന്‍പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും നയിക്കുന്ന പിപിപി എന്നിവര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത മാറിയതാണ് പുതിയ സഖ്യത്തെ അപകടകരമാക്കുന്നത്.</p>

<p><br />നവാസ് ഷരീഫിന്റെ പിഎംഎല്‍-എന്‍, മുന്‍പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും നയിക്കുന്ന പിപിപി എന്നിവര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത മാറിയതാണ് പുതിയ സഖ്യത്തെ അപകടകരമാക്കുന്നത്.</p>


നവാസ് ഷരീഫിന്റെ പിഎംഎല്‍-എന്‍, മുന്‍പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും നയിക്കുന്ന പിപിപി എന്നിവര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത മാറിയതാണ് പുതിയ സഖ്യത്തെ അപകടകരമാക്കുന്നത്.

1032
<p><br />സര്‍ക്കാറിനെ പുറത്താക്കുന്നതിനുള്ള പ്രതിപക്ഷ പ്രക്ഷോഭം ഈ മാസം 16-ന് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റന്‍വാലയിലാണ് തുടക്കം കുറിച്ചത്. രണ്ടു ദിവസത്തിനുശേഷം കറാച്ചിയിലും സര്‍ക്കാറിന്റെ എതിര്‍പ്പുകളെല്ലാം മറികടന്ന് പതിനായിരങ്ങള്‍ പങ്കെടുത്ത വമ്പന്‍ സമ്മേളനം നടന്നു.&nbsp;</p>

<p><br />സര്‍ക്കാറിനെ പുറത്താക്കുന്നതിനുള്ള പ്രതിപക്ഷ പ്രക്ഷോഭം ഈ മാസം 16-ന് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റന്‍വാലയിലാണ് തുടക്കം കുറിച്ചത്. രണ്ടു ദിവസത്തിനുശേഷം കറാച്ചിയിലും സര്‍ക്കാറിന്റെ എതിര്‍പ്പുകളെല്ലാം മറികടന്ന് പതിനായിരങ്ങള്‍ പങ്കെടുത്ത വമ്പന്‍ സമ്മേളനം നടന്നു.&nbsp;</p>


സര്‍ക്കാറിനെ പുറത്താക്കുന്നതിനുള്ള പ്രതിപക്ഷ പ്രക്ഷോഭം ഈ മാസം 16-ന് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റന്‍വാലയിലാണ് തുടക്കം കുറിച്ചത്. രണ്ടു ദിവസത്തിനുശേഷം കറാച്ചിയിലും സര്‍ക്കാറിന്റെ എതിര്‍പ്പുകളെല്ലാം മറികടന്ന് പതിനായിരങ്ങള്‍ പങ്കെടുത്ത വമ്പന്‍ സമ്മേളനം നടന്നു. 

1132
<p><br />ചികില്‍സയ്ക്കായി ലണ്ടനിലേക്ക് പോയി മുങ്ങിയ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീഡിയോ വഴി ഗുജ്‌റന്‍വാലയില്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു.&nbsp;</p>

<p><br />ചികില്‍സയ്ക്കായി ലണ്ടനിലേക്ക് പോയി മുങ്ങിയ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീഡിയോ വഴി ഗുജ്‌റന്‍വാലയില്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു.&nbsp;</p>


ചികില്‍സയ്ക്കായി ലണ്ടനിലേക്ക് പോയി മുങ്ങിയ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീഡിയോ വഴി ഗുജ്‌റന്‍വാലയില്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. 

1232
<p><br />സുപ്രീം കോടതിവിധിയിലൂടെ 2017 ല്‍ ഭരണം നഷ്ടപ്പെട്ട നവാസ് ഷരീഫ് അഴിമതികേസുകളില്‍ ജയിലിലായിരുന്നു. അതിനിടയിലാണ്, ലാഹോര്‍ ഹൈക്കോടതിയുടെ അനുമതിയോടെ ഹൃദ്രോഗ ചികില്‍സയ്ക്കായി കഴിഞ്ഞ നവംബറില്‍ ഷരീഫ് നാലാഴ്ചത്തേക്കു ലണ്ടനിലേക്കു പോയത്.&nbsp;</p>

<p><br />സുപ്രീം കോടതിവിധിയിലൂടെ 2017 ല്‍ ഭരണം നഷ്ടപ്പെട്ട നവാസ് ഷരീഫ് അഴിമതികേസുകളില്‍ ജയിലിലായിരുന്നു. അതിനിടയിലാണ്, ലാഹോര്‍ ഹൈക്കോടതിയുടെ അനുമതിയോടെ ഹൃദ്രോഗ ചികില്‍സയ്ക്കായി കഴിഞ്ഞ നവംബറില്‍ ഷരീഫ് നാലാഴ്ചത്തേക്കു ലണ്ടനിലേക്കു പോയത്.&nbsp;</p>


സുപ്രീം കോടതിവിധിയിലൂടെ 2017 ല്‍ ഭരണം നഷ്ടപ്പെട്ട നവാസ് ഷരീഫ് അഴിമതികേസുകളില്‍ ജയിലിലായിരുന്നു. അതിനിടയിലാണ്, ലാഹോര്‍ ഹൈക്കോടതിയുടെ അനുമതിയോടെ ഹൃദ്രോഗ ചികില്‍സയ്ക്കായി കഴിഞ്ഞ നവംബറില്‍ ഷരീഫ് നാലാഴ്ചത്തേക്കു ലണ്ടനിലേക്കു പോയത്. 

1332
<p><br />എന്നാല്‍, പത്തുമാസം കഴിഞ്ഞിട്ടും ഷരീഫ് തിരിച്ചുവന്നില്ല. തുടര്‍ന്ന് ഷരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സ്വത്തുക്കള്‍ കണ്ടുകെട്ടി.&nbsp;</p>

<p><br />എന്നാല്‍, പത്തുമാസം കഴിഞ്ഞിട്ടും ഷരീഫ് തിരിച്ചുവന്നില്ല. തുടര്‍ന്ന് ഷരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സ്വത്തുക്കള്‍ കണ്ടുകെട്ടി.&nbsp;</p>


എന്നാല്‍, പത്തുമാസം കഴിഞ്ഞിട്ടും ഷരീഫ് തിരിച്ചുവന്നില്ല. തുടര്‍ന്ന് ഷരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സ്വത്തുക്കള്‍ കണ്ടുകെട്ടി. 

1432
<p><br />സര്‍ക്കാറിനെ പോലും നിയന്ത്രിക്കുന്ന ശക്തികളായ സൈന്യത്തിനും ചാര സംഘടനയായ ഐ എസ് ഐയ്ക്കും എതിരെ ലണ്ടനില്‍നിന്നും വീഡിയോ സന്ദേശത്തിലൂടെ പൊട്ടിത്തെറിക്കുകയായിരുന്നു നവാസ് ഷെരീഫ്.&nbsp;</p>

<p><br />സര്‍ക്കാറിനെ പോലും നിയന്ത്രിക്കുന്ന ശക്തികളായ സൈന്യത്തിനും ചാര സംഘടനയായ ഐ എസ് ഐയ്ക്കും എതിരെ ലണ്ടനില്‍നിന്നും വീഡിയോ സന്ദേശത്തിലൂടെ പൊട്ടിത്തെറിക്കുകയായിരുന്നു നവാസ് ഷെരീഫ്.&nbsp;</p>


സര്‍ക്കാറിനെ പോലും നിയന്ത്രിക്കുന്ന ശക്തികളായ സൈന്യത്തിനും ചാര സംഘടനയായ ഐ എസ് ഐയ്ക്കും എതിരെ ലണ്ടനില്‍നിന്നും വീഡിയോ സന്ദേശത്തിലൂടെ പൊട്ടിത്തെറിക്കുകയായിരുന്നു നവാസ് ഷെരീഫ്. 

1532
<p><br />പട്ടാളത്തലവനായ ജനറല്‍ ഖമര്‍ ജാവേദ് ബാജ്‌വയെയും ഐഎസ്‌ഐ മേധാവി ലെഫ്. ജനറല്‍ ഫയിസ് ഹമീദിനെയും പേരെടുത്തു പറഞ്ഞ് നടത്തിയ പ്രസംഗം, രാജ്യം കുട്ടിച്ചോറാക്കിയതിനു കാരണം സൈന്യവും ഐ എസ് ഐയും ആണെന്നാണ് ആരോപിച്ചത്.&nbsp;</p>

<p><br />പട്ടാളത്തലവനായ ജനറല്‍ ഖമര്‍ ജാവേദ് ബാജ്‌വയെയും ഐഎസ്‌ഐ മേധാവി ലെഫ്. ജനറല്‍ ഫയിസ് ഹമീദിനെയും പേരെടുത്തു പറഞ്ഞ് നടത്തിയ പ്രസംഗം, രാജ്യം കുട്ടിച്ചോറാക്കിയതിനു കാരണം സൈന്യവും ഐ എസ് ഐയും ആണെന്നാണ് ആരോപിച്ചത്.&nbsp;</p>


പട്ടാളത്തലവനായ ജനറല്‍ ഖമര്‍ ജാവേദ് ബാജ്‌വയെയും ഐഎസ്‌ഐ മേധാവി ലെഫ്. ജനറല്‍ ഫയിസ് ഹമീദിനെയും പേരെടുത്തു പറഞ്ഞ് നടത്തിയ പ്രസംഗം, രാജ്യം കുട്ടിച്ചോറാക്കിയതിനു കാരണം സൈന്യവും ഐ എസ് ഐയും ആണെന്നാണ് ആരോപിച്ചത്. 

1632
<p><br />കഴിവുകെട്ട ഒരു പാവ ഗവണ്‍മെന്റിനെ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചതിന് ജനറല്‍ ബാജ്‌വയും ലെഫ്. ജനറല്‍ ഹമീദും ഉത്തരം പറയേണ്ടിവരുമെന്നായിരുന്നു&nbsp;നവാസ് ഷെരീഫ് പറഞ്ഞത്.&nbsp;</p>

<p><br />കഴിവുകെട്ട ഒരു പാവ ഗവണ്‍മെന്റിനെ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചതിന് ജനറല്‍ ബാജ്‌വയും ലെഫ്. ജനറല്‍ ഹമീദും ഉത്തരം പറയേണ്ടിവരുമെന്നായിരുന്നു&nbsp;നവാസ് ഷെരീഫ് പറഞ്ഞത്.&nbsp;</p>


കഴിവുകെട്ട ഒരു പാവ ഗവണ്‍മെന്റിനെ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചതിന് ജനറല്‍ ബാജ്‌വയും ലെഫ്. ജനറല്‍ ഹമീദും ഉത്തരം പറയേണ്ടിവരുമെന്നായിരുന്നു നവാസ് ഷെരീഫ് പറഞ്ഞത്. 

1732
<p><br />സൈനിക മേധാവിയെയും ചാരസംഘടനാ മേധാവിയെയും പരസ്യമായി വിമര്‍ശിക്കുക എന്നത് പാക്കിസ്താനില്‍ അസാധാരണമാണ്. അതിന്റെ ഞെട്ടലിലാണ് സൈന്യവും ഐ എസ് ഐയും സര്‍ക്കാറും</p>

<p><br />സൈനിക മേധാവിയെയും ചാരസംഘടനാ മേധാവിയെയും പരസ്യമായി വിമര്‍ശിക്കുക എന്നത് പാക്കിസ്താനില്‍ അസാധാരണമാണ്. അതിന്റെ ഞെട്ടലിലാണ് സൈന്യവും ഐ എസ് ഐയും സര്‍ക്കാറും</p>


സൈനിക മേധാവിയെയും ചാരസംഘടനാ മേധാവിയെയും പരസ്യമായി വിമര്‍ശിക്കുക എന്നത് പാക്കിസ്താനില്‍ അസാധാരണമാണ്. അതിന്റെ ഞെട്ടലിലാണ് സൈന്യവും ഐ എസ് ഐയും സര്‍ക്കാറും

1832
<p><br />കറാച്ചി സമ്മേളനത്തിന് മുന്നോടിയായാണ് കഴിഞ്ഞ ദിവസം ആഭ്യന്തര യുദ്ധത്തിന് സമാനമായ സംഭവങ്ങള്‍ നടന്നത്. ഇവിടെ പൊലീസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലും വെടിവെപ്പും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.</p>

<p><br />കറാച്ചി സമ്മേളനത്തിന് മുന്നോടിയായാണ് കഴിഞ്ഞ ദിവസം ആഭ്യന്തര യുദ്ധത്തിന് സമാനമായ സംഭവങ്ങള്‍ നടന്നത്. ഇവിടെ പൊലീസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലും വെടിവെപ്പും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.</p>


കറാച്ചി സമ്മേളനത്തിന് മുന്നോടിയായാണ് കഴിഞ്ഞ ദിവസം ആഭ്യന്തര യുദ്ധത്തിന് സമാനമായ സംഭവങ്ങള്‍ നടന്നത്. ഇവിടെ പൊലീസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലും വെടിവെപ്പും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

1932
<p>വെടിവയ്പ്പില്‍ 10 പൊലീസുകാര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. &nbsp;</p>

<p>വെടിവയ്പ്പില്‍ 10 പൊലീസുകാര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. &nbsp;</p>

വെടിവയ്പ്പില്‍ 10 പൊലീസുകാര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.  

2032
<p>നവാസ് ഷരീഫിന്റെ മകളും പ്രതിപക്ഷ സഖ്യത്തിലെ മുന്‍നിര സംഘടനയായ പിഎംഎല്‍-എന്‍ വൈസ് പ്രസിഡന്റുമായ മറിയം ഷരീഫിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദറിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പുതിയ സംഭവങ്ങള്‍. കറാച്ചി റാലിയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്.&nbsp;</p>

<p>നവാസ് ഷരീഫിന്റെ മകളും പ്രതിപക്ഷ സഖ്യത്തിലെ മുന്‍നിര സംഘടനയായ പിഎംഎല്‍-എന്‍ വൈസ് പ്രസിഡന്റുമായ മറിയം ഷരീഫിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദറിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പുതിയ സംഭവങ്ങള്‍. കറാച്ചി റാലിയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്.&nbsp;</p>

നവാസ് ഷരീഫിന്റെ മകളും പ്രതിപക്ഷ സഖ്യത്തിലെ മുന്‍നിര സംഘടനയായ പിഎംഎല്‍-എന്‍ വൈസ് പ്രസിഡന്റുമായ മറിയം ഷരീഫിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദറിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പുതിയ സംഭവങ്ങള്‍. കറാച്ചി റാലിയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
Recommended image2
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു
Recommended image3
ഒരു മഴ പെയ്തതോടെ ചോര ചുവപ്പായി ഈ പ്രദേശം, കേൾക്കുമ്പോൾ അസാധ്യം, ഇറാനിൽ സംഭവിച്ചത് അപൂർവ്വ പ്രതിഭാസം!
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved