കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.8 ശതമാനമായിരുന്നു പലിശ.എംപ്ലോയിമെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ിറെ യോഗത്തിലാണ് തീരുമാനമുണ്ടായത്.പലിശ നിരക്കിലുണ്ടായ കുറവ് 4 കോടിയോളം വരുന്ന തൊഴിലാളികളെയാണ് ബാധിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
