Aug 2, 2020, 12:25 PM IST
എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കുട്ടിയെ അയച്ചത് ആലുവ ജില്ലാ ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധന്‍ ഇല്ലാത്തതിനാലാണെന്ന് സൂപ്രണ്ടിന്റെ പ്രതികരണം. എക്‌സ്‌റേ എടുത്തശേഷം കുട്ടിയെ വിടുകയായിരുന്നെന്നും പ്രസന്നകുമാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാണയം ചെറുകുടല്‍ വരെയെത്തിയതിനാല്‍ കുട്ടി മരിക്കാന്‍ സാധ്യതയില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.