കത്തിയമർന്ന തെരുവുകൾ, പലായനം ചെയ്ത് മനുഷ്യർ; ദില്ലി ഇപ്പോൾ ഇങ്ങനെയാണ്
ഏറ്റവും കൂടുതൽ അക്രമങ്ങൾ നടന്ന ചാന്ദ്ബാഗിൽ ഇനി തകർക്കാനായി ഒന്നും അവശേഷിച്ചിട്ടില്ല. എല്ലാം നഷ്ടപ്പെട്ട്, ജീവൻ മാത്രം കയ്യിൽ പിടിച്ച് നിരവധിപേരാണ് ഇവിടങ്ങളിൽ നിന്നും രക്ഷപ്പെടുന്നത്. കലാപബാധിത പ്രദേശങ്ങളിലെ കാഴ്ചകൾ ഇതാണ്.
ഏറ്റവും കൂടുതൽ അക്രമങ്ങൾ നടന്ന ചാന്ദ്ബാഗിൽ ഇനി തകർക്കാനായി ഒന്നും അവശേഷിച്ചിട്ടില്ല. എല്ലാം നഷ്ടപ്പെട്ട്, ജീവൻ മാത്രം കയ്യിൽ പിടിച്ച് നിരവധിപേരാണ് ഇവിടങ്ങളിൽ നിന്നും രക്ഷപ്പെടുന്നത്. കലാപബാധിത പ്രദേശങ്ങളിലെ കാഴ്ചകൾ ഇതാണ്.