നാലുനില കെട്ടിടത്തിന്റെ ഉയരത്തില്‍ കോൺക്രീറ്റ് അവശിഷ്ടങ്ങള്‍; തകര്‍ന്നതില്‍ ഏറ്റവും വലുത്
ഒമ്പത് സെക്കന്‍ഡുകള്‍ക്കുള്ളിലാണ് 16 നിലയുള്ള ജെയിന്‍ കോറല്‍ കോവ് തകര്‍ന്നടിഞ്ഞത്. തുറസ്സായി കിടന്ന സ്ഥലത്തേക്കാണ് ഫ്‌ളാറ്റ് നിലംപൊത്തിയത്. കായലിലേക്ക് അവശിഷ്ടങ്ങള്‍ പതിച്ചുവോയെന്ന് പൊടിപടലങ്ങള്‍ ശമിച്ചശേഷമേ അറിയാന്‍ സാധിക്കൂ.
ഒമ്പത് സെക്കന്‍ഡുകള്‍ക്കുള്ളിലാണ് 16 നിലയുള്ള ജെയിന്‍ കോറല്‍ കോവ് തകര്‍ന്നടിഞ്ഞത്. തുറസ്സായി കിടന്ന സ്ഥലത്തേക്കാണ് ഫ്‌ളാറ്റ് നിലംപൊത്തിയത്. കായലിലേക്ക് അവശിഷ്ടങ്ങള്‍ പതിച്ചുവോയെന്ന് പൊടിപടലങ്ങള്‍ ശമിച്ചശേഷമേ അറിയാന്‍ സാധിക്കൂ.