തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം; സമരത്തിന് താൽക്കാലിക അവസാനം
17 വർഷങ്ങൾക്ക് മുമ്പ് യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ കരിമണൽ ഖനനത്തിനെതിരായി സമരം നയിച്ചത് വിഎം സുധീരനായിരുന്നു. അന്ന് അദ്ദേഹത്തിനൊപ്പം കൈകോർത്തത് ഇടതുപക്ഷവും സിപിഎമ്മും. ഇത്തവണയും കരിമണൽ ഖനനം അനുവദിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ട് സുധീരൻ അവിടേക്കെത്തി. എന്നാൽ സിപിഎം ഇന്ന് മറുപക്ഷത്താണ്.
17 വർഷങ്ങൾക്ക് മുമ്പ് യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ കരിമണൽ ഖനനത്തിനെതിരായി സമരം നയിച്ചത് വിഎം സുധീരനായിരുന്നു. അന്ന് അദ്ദേഹത്തിനൊപ്പം കൈകോർത്തത് ഇടതുപക്ഷവും സിപിഎമ്മും. ഇത്തവണയും കരിമണൽ ഖനനം അനുവദിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ട് സുധീരൻ അവിടേക്കെത്തി. എന്നാൽ സിപിഎം ഇന്ന് മറുപക്ഷത്താണ്.