വാണിജ്യ ബാങ്കുകള്‍ക്ക് ഈ ചട്ടം നേരത്തെ റിസര്‍വ് ബാങ്ക് നടപ്പാക്കിയിരുന്നു. 2014 മേയ് മാസം മുതലാണ് വാണിജ്യ ബാങ്കുകളില്‍ ഈ ചട്ടം റിസര്‍വ് ബാങ്ക് നടപ്പാക്കിയത്. 

മുംബൈ: വായ്പയെടുത്തവര്‍ കാലാവധിക്ക് മുന്‍പേ വായ്പ അടച്ചു തീര്‍ത്താല്‍ ഇനിമുതല്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കാനാകില്ല. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഇത്തരത്തില്‍ പിഴ ചുമത്തുന്ന നടപടിയാണ് ആര്‍ബിഐ വിലക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാണിജ്യ ബാങ്കുകള്‍ക്ക് ഈ ചട്ടം നേരത്തെ റിസര്‍വ് ബാങ്ക് നടപ്പാക്കിയിരുന്നു. 2014 മേയ് മാസം മുതലാണ് വാണിജ്യ ബാങ്കുകളില്‍ ഈ ചട്ടം റിസര്‍വ് ബാങ്ക് നടപ്പാക്കിയത്. 

ബിസിനസ് ആവശ്യങ്ങള്‍ക്കാല്ലതെ എടുക്കുന്ന വായ്പകള്‍ക്കാണ് ചട്ടം ബാധകമാകുക. ബിസിനസ് ആവശ്യങ്ങള്‍ക്കാല്ലാതെ ഫ്ലോട്ടിങ് പലിശ നിരക്കില്‍ നല്‍കുന്ന വായ്പകള്‍ക്കാണ് നിയമം ബാധകമാകുക. എന്നാല്‍, എന്നുമുതലാണ് ഈ തീരുമാനം നടപ്പാകുകയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.