MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • India News
  • 87 വര്‍ഷം, മഴയൊന്ന് പെയ്താല്‍ ഇന്നും മുങ്ങുന്ന ദില്ലിയിലെ മിന്‍റോ പാലം

87 വര്‍ഷം, മഴയൊന്ന് പെയ്താല്‍ ഇന്നും മുങ്ങുന്ന ദില്ലിയിലെ മിന്‍റോ പാലം

ദില്ലിയില്‍ 1933ല്‍ നിര്‍മ്മിച്ച അടിപ്പാത ഇന്നും ചെറുമഴയ്ക്ക് വെള്ളം നിറഞ്ഞ അവസ്ഥയിലാവും. നിര്‍മ്മിച്ച് 87 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മിന്‍റോ ബ്രിഡ്ജിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസത്തെ മഴയില്‍ ഇവുടെയുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങി ട്രെക്ക് ഡ്രൈവര്‍ മരിച്ചതാണ് ഇവിടെ നടന്ന ദാരുണ സംഭവങ്ങളില്‍ ഒടുവില്‍ വന്നത്. 

2 Min read
Web Desk
Published : Jul 20 2020, 04:39 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
117
<p>62വര്‍ഷമായിട്ടും വെള്ളക്കെട്ടിന്‍റെ കാര്യത്തില്‍ മാറ്റമില്ലാതെ ദില്ലിയിലെ മിന്‍റോ ബ്രിഡ്ജ്.&nbsp;</p>

<p>62വര്‍ഷമായിട്ടും വെള്ളക്കെട്ടിന്‍റെ കാര്യത്തില്‍ മാറ്റമില്ലാതെ ദില്ലിയിലെ മിന്‍റോ ബ്രിഡ്ജ്.&nbsp;</p>

62വര്‍ഷമായിട്ടും വെള്ളക്കെട്ടിന്‍റെ കാര്യത്തില്‍ മാറ്റമില്ലാതെ ദില്ലിയിലെ മിന്‍റോ ബ്രിഡ്ജ്. 

217
<p>1958ല്‍ കനത്ത മഴയേ തുടര്‍ന്ന് ഈ റെയില്‍വേ അടിപ്പാത വെള്ളത്തിലായിരുന്നു. അന്ന് ദില്ലി മുന്‍സിപ്പല്‍ കമ്മീഷണല്‍ പി ആര്‍ നായക് പമ്പ് സെറ്റുകള്‍ വച്ചാണ് വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചതെന്നാണ് ചരിത്രകാരന്മാര്‍ വിശദമാക്കുന്നത്.&nbsp;</p>

<p>1958ല്‍ കനത്ത മഴയേ തുടര്‍ന്ന് ഈ റെയില്‍വേ അടിപ്പാത വെള്ളത്തിലായിരുന്നു. അന്ന് ദില്ലി മുന്‍സിപ്പല്‍ കമ്മീഷണല്‍ പി ആര്‍ നായക് പമ്പ് സെറ്റുകള്‍ വച്ചാണ് വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചതെന്നാണ് ചരിത്രകാരന്മാര്‍ വിശദമാക്കുന്നത്.&nbsp;</p>

1958ല്‍ കനത്ത മഴയേ തുടര്‍ന്ന് ഈ റെയില്‍വേ അടിപ്പാത വെള്ളത്തിലായിരുന്നു. അന്ന് ദില്ലി മുന്‍സിപ്പല്‍ കമ്മീഷണല്‍ പി ആര്‍ നായക് പമ്പ് സെറ്റുകള്‍ വച്ചാണ് വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചതെന്നാണ് ചരിത്രകാരന്മാര്‍ വിശദമാക്കുന്നത്. 

317
<p>റെഡ്ഡി കമ്മിറ്റിയുടെ നിര്‍ദ്ദശ പ്രകാരമായിരുന്നു പമ്പ് സെറ്റ് കൊണ്ടുവന്ന് വെള്ളം അടിച്ച് കളഞ്ഞത്. 1933ലാണ് ഈ അടിപ്പാത നിര്‍മ്മിക്കുന്നതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.&nbsp;</p>

<p>റെഡ്ഡി കമ്മിറ്റിയുടെ നിര്‍ദ്ദശ പ്രകാരമായിരുന്നു പമ്പ് സെറ്റ് കൊണ്ടുവന്ന് വെള്ളം അടിച്ച് കളഞ്ഞത്. 1933ലാണ് ഈ അടിപ്പാത നിര്‍മ്മിക്കുന്നതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.&nbsp;</p>

റെഡ്ഡി കമ്മിറ്റിയുടെ നിര്‍ദ്ദശ പ്രകാരമായിരുന്നു പമ്പ് സെറ്റ് കൊണ്ടുവന്ന് വെള്ളം അടിച്ച് കളഞ്ഞത്. 1933ലാണ് ഈ അടിപ്പാത നിര്‍മ്മിക്കുന്നതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 

417
<p>ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ 87 വര്‍ഷം പഴക്കമുണ്ട് ഈ അടിപ്പാതയ്ക്ക്.&nbsp;നിര്‍മ്മിച്ച കാലം മുതല്‍ തന്നെ കാലവര്‍ഷത്തില്‍ അടിപ്പാത വെള്ളത്തില്‍ മുങ്ങുമായിരുന്നു.&nbsp;</p>

<p>ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ 87 വര്‍ഷം പഴക്കമുണ്ട് ഈ അടിപ്പാതയ്ക്ക്.&nbsp;നിര്‍മ്മിച്ച കാലം മുതല്‍ തന്നെ കാലവര്‍ഷത്തില്‍ അടിപ്പാത വെള്ളത്തില്‍ മുങ്ങുമായിരുന്നു.&nbsp;</p>

ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ 87 വര്‍ഷം പഴക്കമുണ്ട് ഈ അടിപ്പാതയ്ക്ക്. നിര്‍മ്മിച്ച കാലം മുതല്‍ തന്നെ കാലവര്‍ഷത്തില്‍ അടിപ്പാത വെള്ളത്തില്‍ മുങ്ങുമായിരുന്നു. 

517
<p>ദില്ലിയിലെ വെള്ളക്കെട്ടിന്‍റെ സൂചനയായി മിക്ക മാധ്യമങ്ങളും മിന്‍റോ ബ്രിഡ്ജ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.&nbsp;</p>

<p>ദില്ലിയിലെ വെള്ളക്കെട്ടിന്‍റെ സൂചനയായി മിക്ക മാധ്യമങ്ങളും മിന്‍റോ ബ്രിഡ്ജ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.&nbsp;</p>

ദില്ലിയിലെ വെള്ളക്കെട്ടിന്‍റെ സൂചനയായി മിക്ക മാധ്യമങ്ങളും മിന്‍റോ ബ്രിഡ്ജ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

617
<p>എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഇവിടുത്തെ അവസ്ഥയ്ക്ക് ഒരു വ്യത്യാസമില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച കനത്ത മഴയില്‍ മിന്‍റോ ബ്രിഡ്ജ് വെള്ളത്തിനടിയിലായിരുന്നു.</p>

<p>എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഇവിടുത്തെ അവസ്ഥയ്ക്ക് ഒരു വ്യത്യാസമില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച കനത്ത മഴയില്‍ മിന്‍റോ ബ്രിഡ്ജ് വെള്ളത്തിനടിയിലായിരുന്നു.</p>

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഇവിടുത്തെ അവസ്ഥയ്ക്ക് ഒരു വ്യത്യാസമില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച കനത്ത മഴയില്‍ മിന്‍റോ ബ്രിഡ്ജ് വെള്ളത്തിനടിയിലായിരുന്നു.

717
<p>ഞായറാഴ്ച അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങി 26കാരനായ ഡ്രൈവറിന് ജീവന്‍ നഷ്ടമായിരുന്നു.&nbsp;</p>

<p>ഞായറാഴ്ച അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങി 26കാരനായ ഡ്രൈവറിന് ജീവന്‍ നഷ്ടമായിരുന്നു.&nbsp;</p>

ഞായറാഴ്ച അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങി 26കാരനായ ഡ്രൈവറിന് ജീവന്‍ നഷ്ടമായിരുന്നു. 

817
<p>തന്‍റെ ബാല്യകാലം മുതല്‍ മിന്‍റെ ബ്രിഡ്ജിന്‍റെ അവസ്ഥ ഇങ്ങനെ തന്നെയെന്നാണ് മുതിര്‍ന്ന ഐപിഎസ് ഓഫീസറായ മുക്തേഷ് ചന്ദര്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്.&nbsp;</p>

<p>തന്‍റെ ബാല്യകാലം മുതല്‍ മിന്‍റെ ബ്രിഡ്ജിന്‍റെ അവസ്ഥ ഇങ്ങനെ തന്നെയെന്നാണ് മുതിര്‍ന്ന ഐപിഎസ് ഓഫീസറായ മുക്തേഷ് ചന്ദര്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്.&nbsp;</p>

തന്‍റെ ബാല്യകാലം മുതല്‍ മിന്‍റെ ബ്രിഡ്ജിന്‍റെ അവസ്ഥ ഇങ്ങനെ തന്നെയെന്നാണ് മുതിര്‍ന്ന ഐപിഎസ് ഓഫീസറായ മുക്തേഷ് ചന്ദര്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്. 

917
<p>എന്നാല്‍ ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗ്, സ്വാമി വിവേകാനന്ദ മാര്‍ഗ് തുടങ്ങി കൊണാട്ട് പ്ലേസിലേക്കുള്ള സുപ്രധാന ട്രാഫിക് പോയിന്‍റായ അടിപ്പാതയുടെ മഴക്കാലത്തെ അവസ്ഥയില്‍ മാറ്റമില്ല.&nbsp;</p>

<p>എന്നാല്‍ ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗ്, സ്വാമി വിവേകാനന്ദ മാര്‍ഗ് തുടങ്ങി കൊണാട്ട് പ്ലേസിലേക്കുള്ള സുപ്രധാന ട്രാഫിക് പോയിന്‍റായ അടിപ്പാതയുടെ മഴക്കാലത്തെ അവസ്ഥയില്‍ മാറ്റമില്ല.&nbsp;</p>

എന്നാല്‍ ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗ്, സ്വാമി വിവേകാനന്ദ മാര്‍ഗ് തുടങ്ങി കൊണാട്ട് പ്ലേസിലേക്കുള്ള സുപ്രധാന ട്രാഫിക് പോയിന്‍റായ അടിപ്പാതയുടെ മഴക്കാലത്തെ അവസ്ഥയില്‍ മാറ്റമില്ല. 

1017
<p>1967ല്‍ തുടര്‍ച്ചയായ വെള്ളക്കെട്ട് മൂലം അടിപ്പാത വികസിപ്പിച്ചിരുന്നു. എന്നാല്‍ ഈ മരാമത്തിനും പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല.</p>

<p>1967ല്‍ തുടര്‍ച്ചയായ വെള്ളക്കെട്ട് മൂലം അടിപ്പാത വികസിപ്പിച്ചിരുന്നു. എന്നാല്‍ ഈ മരാമത്തിനും പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല.</p>

1967ല്‍ തുടര്‍ച്ചയായ വെള്ളക്കെട്ട് മൂലം അടിപ്പാത വികസിപ്പിച്ചിരുന്നു. എന്നാല്‍ ഈ മരാമത്തിനും പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല.

1117
<p>കഴിഞ്ഞ 60വര്‍ഷമായി ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ വിവിധ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല.&nbsp;</p>

<p>കഴിഞ്ഞ 60വര്‍ഷമായി ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ വിവിധ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല.&nbsp;</p>

കഴിഞ്ഞ 60വര്‍ഷമായി ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ വിവിധ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല. 

1217
<p>2010 കോമണ്‍വെല്‍ത്ത് ഗെയിംസ് വേളയില്‍ ചില പുനരുദ്ധാരണ പ്രര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടെങ്കിലും അത് കടലാസില്‍ ഒതുങ്ങുകയായിരുന്നു.&nbsp;</p>

<p>2010 കോമണ്‍വെല്‍ത്ത് ഗെയിംസ് വേളയില്‍ ചില പുനരുദ്ധാരണ പ്രര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടെങ്കിലും അത് കടലാസില്‍ ഒതുങ്ങുകയായിരുന്നു.&nbsp;</p>

2010 കോമണ്‍വെല്‍ത്ത് ഗെയിംസ് വേളയില്‍ ചില പുനരുദ്ധാരണ പ്രര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടെങ്കിലും അത് കടലാസില്‍ ഒതുങ്ങുകയായിരുന്നു. 

1317
<p>പൈതൃകനിര്‍മ്മിതിയായതിനാല്‍ വിവിധ രീതിയിലുള്ള എന്‍ജിനിയറിംഗ് പരീക്ഷണം നടത്താന്‍ മാത്രമേ സാധിക്കൂവെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.</p>

<p>പൈതൃകനിര്‍മ്മിതിയായതിനാല്‍ വിവിധ രീതിയിലുള്ള എന്‍ജിനിയറിംഗ് പരീക്ഷണം നടത്താന്‍ മാത്രമേ സാധിക്കൂവെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.</p>

പൈതൃകനിര്‍മ്മിതിയായതിനാല്‍ വിവിധ രീതിയിലുള്ള എന്‍ജിനിയറിംഗ് പരീക്ഷണം നടത്താന്‍ മാത്രമേ സാധിക്കൂവെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.

1417
<p>വെള്ളമൊഴുകുന്ന ചാലുകളില്‍ തടസമില്ലെങ്കിലും അടിപ്പാതയുടെ ചെരിവാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്.&nbsp;</p>

<p>വെള്ളമൊഴുകുന്ന ചാലുകളില്‍ തടസമില്ലെങ്കിലും അടിപ്പാതയുടെ ചെരിവാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്.&nbsp;</p>

വെള്ളമൊഴുകുന്ന ചാലുകളില്‍ തടസമില്ലെങ്കിലും അടിപ്പാതയുടെ ചെരിവാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. 

1517
<p>നിലവില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ നാലുപമ്പുകള്‍ ഉപയോഗിച്ചാണ് ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കുന്നത്. ഇവ കൃത്യസമയത്ത് പ്രവര്‍ത്തിക്കാത്തതാണ് കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിലേക്ക് നയിച്ചതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.&nbsp;</p>

<p>നിലവില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ നാലുപമ്പുകള്‍ ഉപയോഗിച്ചാണ് ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കുന്നത്. ഇവ കൃത്യസമയത്ത് പ്രവര്‍ത്തിക്കാത്തതാണ് കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിലേക്ക് നയിച്ചതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.&nbsp;</p>

നിലവില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ നാലുപമ്പുകള്‍ ഉപയോഗിച്ചാണ് ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കുന്നത്. ഇവ കൃത്യസമയത്ത് പ്രവര്‍ത്തിക്കാത്തതാണ് കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിലേക്ക് നയിച്ചതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. 

1617
<p>1933ലാണ് ഈ അടിപ്പാത നിര്‍മ്മിക്കുന്നതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ 87 വര്‍ഷം പഴക്കമുണ്ട് ഈ അടിപ്പാതയ്ക്ക്.&nbsp;</p>

<p>1933ലാണ് ഈ അടിപ്പാത നിര്‍മ്മിക്കുന്നതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ 87 വര്‍ഷം പഴക്കമുണ്ട് ഈ അടിപ്പാതയ്ക്ക്.&nbsp;</p>

1933ലാണ് ഈ അടിപ്പാത നിര്‍മ്മിക്കുന്നതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ 87 വര്‍ഷം പഴക്കമുണ്ട് ഈ അടിപ്പാതയ്ക്ക്. 

1717
<p>നിര്‍മ്മിച്ച കാലം മുതല്‍ തന്നെ കാലവര്‍ഷത്തില്‍ അടിപ്പാത വെള്ളത്തില്‍ മുങ്ങുമായിരുന്നു. ദില്ലിയിലെ വെള്ളക്കെട്ടിന്‍റെ സൂചനയായി മിക്ക മാധ്യമങ്ങളും മിന്‍റോ ബ്രിഡ്ജ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഇവിടുത്തെ അവസ്ഥയ്ക്ക് ഒരു വ്യത്യാസമില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.&nbsp;</p>

<p>നിര്‍മ്മിച്ച കാലം മുതല്‍ തന്നെ കാലവര്‍ഷത്തില്‍ അടിപ്പാത വെള്ളത്തില്‍ മുങ്ങുമായിരുന്നു. ദില്ലിയിലെ വെള്ളക്കെട്ടിന്‍റെ സൂചനയായി മിക്ക മാധ്യമങ്ങളും മിന്‍റോ ബ്രിഡ്ജ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഇവിടുത്തെ അവസ്ഥയ്ക്ക് ഒരു വ്യത്യാസമില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.&nbsp;</p>

നിര്‍മ്മിച്ച കാലം മുതല്‍ തന്നെ കാലവര്‍ഷത്തില്‍ അടിപ്പാത വെള്ളത്തില്‍ മുങ്ങുമായിരുന്നു. ദില്ലിയിലെ വെള്ളക്കെട്ടിന്‍റെ സൂചനയായി മിക്ക മാധ്യമങ്ങളും മിന്‍റോ ബ്രിഡ്ജ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഇവിടുത്തെ അവസ്ഥയ്ക്ക് ഒരു വ്യത്യാസമില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം
Recommended image2
പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസഭയിൽ അത്യസാധാരണ സംഭവം; കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ആരും സഭയിലെത്തിയില്ല
Recommended image3
​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved