MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • India News
  • അരുണ്‍ ജെയ്റ്റ്ലി ജീവിത രേഖ

അരുണ്‍ ജെയ്റ്റ്ലി ജീവിത രേഖ

മുന്‍ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റലി (66) അന്തരിച്ചു. ദില്ലി എയിംസില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റലി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ് പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.- ഇദ്ദേഹത്തിന്‍റെ ജീവിത രേഖ

3 Min read
Web Desk
Published : Aug 24 2019, 02:17 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
130
1952 ഡിസംബർ 28ന് അഭിഭാഷകനും പഞ്ചാബിയുമായ മഹാരാജ് കിഷൻ ജയ്റ്റ്ലിയുടെയും രത്തൻപ്രഭ ജയ്റ്റ്ലിയുടെയും മകനായി ഡൽഹിയിൽ ജനനം 1960 69 ഡൽഹി സെന്‍റ് സേവിയേഴ്സ് സ്കൂളിൽ പഠനം

1952 ഡിസംബർ 28ന് അഭിഭാഷകനും പഞ്ചാബിയുമായ മഹാരാജ് കിഷൻ ജയ്റ്റ്ലിയുടെയും രത്തൻപ്രഭ ജയ്റ്റ്ലിയുടെയും മകനായി ഡൽഹിയിൽ ജനനം 1960-69 ഡൽഹി സെന്‍റ് സേവിയേഴ്സ് സ്കൂളിൽ പഠനം

1952 ഡിസംബർ 28ന് അഭിഭാഷകനും പഞ്ചാബിയുമായ മഹാരാജ് കിഷൻ ജയ്റ്റ്ലിയുടെയും രത്തൻപ്രഭ ജയ്റ്റ്ലിയുടെയും മകനായി ഡൽഹിയിൽ ജനനം 1960-69 ഡൽഹി സെന്‍റ് സേവിയേഴ്സ് സ്കൂളിൽ പഠനം
230
ഡൽഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിലെ ബിരുദ പ‌ഠനകാലത്ത് എബിവിപിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. 1973 - കൊമേഴ്സിൽ ബിരുദം നേടി. 1974 - ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ അധ്യക്ഷൻ അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത് അംബാല ജയിലിലും പിന്നീട് തീഹാർ ജയിലിലുമായി 19 മാസം തടവിൽക്കഴിഞ്ഞു.

ഡൽഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിലെ ബിരുദ പ‌ഠനകാലത്ത് എബിവിപിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. 1973 - കൊമേഴ്സിൽ ബിരുദം നേടി. 1974 - ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ അധ്യക്ഷൻ അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത് അംബാല ജയിലിലും പിന്നീട് തീഹാർ ജയിലിലുമായി 19 മാസം തടവിൽക്കഴിഞ്ഞു.

ഡൽഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിലെ ബിരുദ പ‌ഠനകാലത്ത് എബിവിപിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. 1973 - കൊമേഴ്സിൽ ബിരുദം നേടി. 1974 - ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ അധ്യക്ഷൻ അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത് അംബാല ജയിലിലും പിന്നീട് തീഹാർ ജയിലിലുമായി 19 മാസം തടവിൽക്കഴിഞ്ഞു.
330
1977 - ഡൽഹി സർവകലാശാലയിൽനിന്നും നിയമ ബിരുദം. 1977 - എബിവിപി ദില്ലി അധ്യക്ഷനും അഖിലേന്ത്യാ സെക്രട്ടറിയുമായി. 1980 - യുവമോർച്ച അധ്യക്ഷൻ. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.

1977 - ഡൽഹി സർവകലാശാലയിൽനിന്നും നിയമ ബിരുദം. 1977 - എബിവിപി ദില്ലി അധ്യക്ഷനും അഖിലേന്ത്യാ സെക്രട്ടറിയുമായി. 1980 - യുവമോർച്ച അധ്യക്ഷൻ. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.

1977 - ഡൽഹി സർവകലാശാലയിൽനിന്നും നിയമ ബിരുദം. 1977 - എബിവിപി ദില്ലി അധ്യക്ഷനും അഖിലേന്ത്യാ സെക്രട്ടറിയുമായി. 1980 - യുവമോർച്ച അധ്യക്ഷൻ. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.
430
530
630
1999-ൽ ബിജെപി ദേശീയ വക്താവ്

1999-ൽ ബിജെപി ദേശീയ വക്താവ്

1999-ൽ ബിജെപി ദേശീയ വക്താവ്
730
830
930
1982 മേയ് 24 - സംഗീത ദോഗ്രയുമായി വിവാഹം,

1982 മേയ് 24 - സംഗീത ദോഗ്രയുമായി വിവാഹം,

1982 മേയ് 24 - സംഗീത ദോഗ്രയുമായി വിവാഹം,
1030
ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ഓഗസ്റ്റ് 28ന് കൊണ്ടുവന്ന ജൻധൻ യോജന വലിയ മുന്നേറ്റമായിരുന്നു. 55ഓളം സ്കീമുകളുടെ സബ്സിഡി തുക ആധാർ കാർഡുമായി ബന്ധിപ്പിച്ച ഈ അക്കൗണ്ട് വഴി കൈമാറിയതിലൂടെ ഒരു ലക്ഷം കോടി രൂപ ചോർന്നു പോകുന്നത് തടയാൻ കഴിഞ്ഞു.

ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ഓഗസ്റ്റ് 28ന് കൊണ്ടുവന്ന ജൻധൻ യോജന വലിയ മുന്നേറ്റമായിരുന്നു. 55ഓളം സ്കീമുകളുടെ സബ്സിഡി തുക ആധാർ കാർഡുമായി ബന്ധിപ്പിച്ച ഈ അക്കൗണ്ട് വഴി കൈമാറിയതിലൂടെ ഒരു ലക്ഷം കോടി രൂപ ചോർന്നു പോകുന്നത് തടയാൻ കഴിഞ്ഞു.

ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ഓഗസ്റ്റ് 28ന് കൊണ്ടുവന്ന ജൻധൻ യോജന വലിയ മുന്നേറ്റമായിരുന്നു. 55ഓളം സ്കീമുകളുടെ സബ്സിഡി തുക ആധാർ കാർഡുമായി ബന്ധിപ്പിച്ച ഈ അക്കൗണ്ട് വഴി കൈമാറിയതിലൂടെ ഒരു ലക്ഷം കോടി രൂപ ചോർന്നു പോകുന്നത് തടയാൻ കഴിഞ്ഞു.
1130
1989 - അഡീഷണൽ സോളിസിറ്റർ ജനറൽ ആയി വി പി സിങ് സർക്കാർ നിയമിച്ചു. 1990 ജനുവരി - ഡൽഹി ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനായി. 1991 മുതൽ ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗം

1989 - അഡീഷണൽ സോളിസിറ്റർ ജനറൽ ആയി വി പി സിങ് സർക്കാർ നിയമിച്ചു. 1990 ജനുവരി - ഡൽഹി ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനായി. 1991 മുതൽ ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗം

1989 - അഡീഷണൽ സോളിസിറ്റർ ജനറൽ ആയി വി പി സിങ് സർക്കാർ നിയമിച്ചു. 1990 ജനുവരി - ഡൽഹി ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനായി. 1991 മുതൽ ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗം
1230
1330
1999 ഒക്ടോബർ 13 - വാജ്പേയി മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയോടെ വാർത്താവിതരണ വകുപ്പ് സഹമന്ത്രി. രാംജെത് മലാനി നിയമ മന്ത്രിസ്ഥാനം രാജിവെച്ചതിനെത്തുടർന്ന് നിയമ, കമ്പനി കാര്യങ്ങളുടെ അധിക ചുമതല

1999 ഒക്ടോബർ 13 - വാജ്പേയി മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയോടെ വാർത്താവിതരണ വകുപ്പ് സഹമന്ത്രി. രാംജെത് മലാനി നിയമ മന്ത്രിസ്ഥാനം രാജിവെച്ചതിനെത്തുടർന്ന് നിയമ, കമ്പനി കാര്യങ്ങളുടെ അധിക ചുമതല

1999 ഒക്ടോബർ 13 - വാജ്പേയി മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയോടെ വാർത്താവിതരണ വകുപ്പ് സഹമന്ത്രി. രാംജെത് മലാനി നിയമ മന്ത്രിസ്ഥാനം രാജിവെച്ചതിനെത്തുടർന്ന് നിയമ, കമ്പനി കാര്യങ്ങളുടെ അധിക ചുമതല
1430
2000 - ഗുജറാത്തിൽ നിന്ന് രാജ്യസഭാംഗമായി, പിന്നീട് 2006ലും 2012ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2000 നവംബർ - നിയമ, നീതിന്യായ വകുപ്പുകളുടെയും ഷിപ്പിങ് മന്ത്രാലയത്തിന്‍റെയും ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി. 2002 ജൂലൈ 01 - ബിജെപി ദേശീയ സെക്രട്ടറിയും ദേശീയ വക്താവും

2000 - ഗുജറാത്തിൽ നിന്ന് രാജ്യസഭാംഗമായി, പിന്നീട് 2006ലും 2012ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2000 നവംബർ - നിയമ, നീതിന്യായ വകുപ്പുകളുടെയും ഷിപ്പിങ് മന്ത്രാലയത്തിന്‍റെയും ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി. 2002 ജൂലൈ 01 - ബിജെപി ദേശീയ സെക്രട്ടറിയും ദേശീയ വക്താവും

2000 - ഗുജറാത്തിൽ നിന്ന് രാജ്യസഭാംഗമായി, പിന്നീട് 2006ലും 2012ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2000 നവംബർ - നിയമ, നീതിന്യായ വകുപ്പുകളുടെയും ഷിപ്പിങ് മന്ത്രാലയത്തിന്‍റെയും ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി. 2002 ജൂലൈ 01 - ബിജെപി ദേശീയ സെക്രട്ടറിയും ദേശീയ വക്താവും
1530
2001 - നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാവാൻ സുപ്രധാന പങ്ക് വഹിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാൻ വാജ്പേയി ആവശ്യപ്പെട്ടപ്പോഴും മോദിക്ക് ഉറച്ച പിന്തുണയേകിയതിന് മുന്നിൽ ജയ്റ്റ്ലി ആയിരുന്നു

2001 - നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാവാൻ സുപ്രധാന പങ്ക് വഹിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാൻ വാജ്പേയി ആവശ്യപ്പെട്ടപ്പോഴും മോദിക്ക് ഉറച്ച പിന്തുണയേകിയതിന് മുന്നിൽ ജയ്റ്റ്ലി ആയിരുന്നു

2001 - നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാവാൻ സുപ്രധാന പങ്ക് വഹിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാൻ വാജ്പേയി ആവശ്യപ്പെട്ടപ്പോഴും മോദിക്ക് ഉറച്ച പിന്തുണയേകിയതിന് മുന്നിൽ ജയ്റ്റ്ലി ആയിരുന്നു
1630
2001 - നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാവാൻ സുപ്രധാന പങ്ക് വഹിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാൻ വാജ്പേയി ആവശ്യപ്പെട്ടപ്പോഴും മോദിക്ക് ഉറച്ച പിന്തുണയേകിയതിന് മുന്നിൽ ജയ്റ്റ്ലി ആയിരുന്നു

2001 - നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാവാൻ സുപ്രധാന പങ്ക് വഹിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാൻ വാജ്പേയി ആവശ്യപ്പെട്ടപ്പോഴും മോദിക്ക് ഉറച്ച പിന്തുണയേകിയതിന് മുന്നിൽ ജയ്റ്റ്ലി ആയിരുന്നു

2001 - നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാവാൻ സുപ്രധാന പങ്ക് വഹിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാൻ വാജ്പേയി ആവശ്യപ്പെട്ടപ്പോഴും മോദിക്ക് ഉറച്ച പിന്തുണയേകിയതിന് മുന്നിൽ ജയ്റ്റ്ലി ആയിരുന്നു
1730
2002ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ചുമതല പാർട്ടി ഏൽപ്പിച്ചത് ജയ്റ്റ്ലിയെ ആയിരുന്നു. പിന്നീട് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിയുടെ പേര് ആദ്യം നിർദേശിക്കുന്നതും ജയ്റ്റ്ലി ആയിരുന്നു. അമിത് ഷായുടെ ഉയർച്ചയ്ക്കു മുൻപുവരെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ തയ്യാറാക്കിയതും ബിജെപിയെ ഒരു ഡസനിലേറെ സംസ്ഥാനങ്ങളിൽ വിജയത്തിലെത്തിച്ചതും ജയ്റ്റ്ലിയുടെ നേതൃത്വത്തിലായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിക്കും അമിത് ഷായ്ക്കുമെതിരായ കേസുകൾ കൈകാര്യം ചെയ്തതും ജയ്റ്റ്ലിയുടെ നേതൃത്വത്തിലായിരുന്നു

2002ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ചുമതല പാർട്ടി ഏൽപ്പിച്ചത് ജയ്റ്റ്ലിയെ ആയിരുന്നു. പിന്നീട് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിയുടെ പേര് ആദ്യം നിർദേശിക്കുന്നതും ജയ്റ്റ്ലി ആയിരുന്നു. അമിത് ഷായുടെ ഉയർച്ചയ്ക്കു മുൻപുവരെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ തയ്യാറാക്കിയതും ബിജെപിയെ ഒരു ഡസനിലേറെ സംസ്ഥാനങ്ങളിൽ വിജയത്തിലെത്തിച്ചതും ജയ്റ്റ്ലിയുടെ നേതൃത്വത്തിലായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിക്കും അമിത് ഷായ്ക്കുമെതിരായ കേസുകൾ കൈകാര്യം ചെയ്തതും ജയ്റ്റ്ലിയുടെ നേതൃത്വത്തിലായിരുന്നു

2002ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ചുമതല പാർട്ടി ഏൽപ്പിച്ചത് ജയ്റ്റ്ലിയെ ആയിരുന്നു. പിന്നീട് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിയുടെ പേര് ആദ്യം നിർദേശിക്കുന്നതും ജയ്റ്റ്ലി ആയിരുന്നു. അമിത് ഷായുടെ ഉയർച്ചയ്ക്കു മുൻപുവരെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ തയ്യാറാക്കിയതും ബിജെപിയെ ഒരു ഡസനിലേറെ സംസ്ഥാനങ്ങളിൽ വിജയത്തിലെത്തിച്ചതും ജയ്റ്റ്ലിയുടെ നേതൃത്വത്തിലായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിക്കും അമിത് ഷായ്ക്കുമെതിരായ കേസുകൾ കൈകാര്യം ചെയ്തതും ജയ്റ്റ്ലിയുടെ നേതൃത്വത്തിലായിരുന്നു
1830
2003 ജനുവരി 29 - നിയമം, വാണിജ്യം, വ്യവസായ വകുപ്പുകളുടെ ക്യാബിനറ്റ് മന്ത്രി. 2004 - ബിജെപി ജനറൽ സെക്രട്ടറി. 2006 - രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2009 ജൂൺ 3 - രാജ്യസഭയിൽ പ്രതിപക്ഷ നേതാവ്. രണ്ടാം യുപിഎ മന്ത്രിസഭയിൽ ആദ്യം ധനകാര്യവും പിന്നെ ആഭ്യന്തരവും കൈകാര്യം ചെയ്തിരുന്ന പി ചിദംബരവുമായി നടന്ന നീണ്ട വാദപ്രതിവാദങ്ങൾ കോടതിയിൽ രണ്ട് മുതിർന്ന അഭിഭാഷകർ ഏറ്റുമുട്ടുന്നതിനു സമാനമായിരുന്നു. 2012 - രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

2003 ജനുവരി 29 - നിയമം, വാണിജ്യം, വ്യവസായ വകുപ്പുകളുടെ ക്യാബിനറ്റ് മന്ത്രി. 2004 - ബിജെപി ജനറൽ സെക്രട്ടറി. 2006 - രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2009 ജൂൺ 3 - രാജ്യസഭയിൽ പ്രതിപക്ഷ നേതാവ്. രണ്ടാം യുപിഎ മന്ത്രിസഭയിൽ ആദ്യം ധനകാര്യവും പിന്നെ ആഭ്യന്തരവും കൈകാര്യം ചെയ്തിരുന്ന പി ചിദംബരവുമായി നടന്ന നീണ്ട വാദപ്രതിവാദങ്ങൾ കോടതിയിൽ രണ്ട് മുതിർന്ന അഭിഭാഷകർ ഏറ്റുമുട്ടുന്നതിനു സമാനമായിരുന്നു. 2012 - രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

2003 ജനുവരി 29 - നിയമം, വാണിജ്യം, വ്യവസായ വകുപ്പുകളുടെ ക്യാബിനറ്റ് മന്ത്രി. 2004 - ബിജെപി ജനറൽ സെക്രട്ടറി. 2006 - രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2009 ജൂൺ 3 - രാജ്യസഭയിൽ പ്രതിപക്ഷ നേതാവ്. രണ്ടാം യുപിഎ മന്ത്രിസഭയിൽ ആദ്യം ധനകാര്യവും പിന്നെ ആഭ്യന്തരവും കൈകാര്യം ചെയ്തിരുന്ന പി ചിദംബരവുമായി നടന്ന നീണ്ട വാദപ്രതിവാദങ്ങൾ കോടതിയിൽ രണ്ട് മുതിർന്ന അഭിഭാഷകർ ഏറ്റുമുട്ടുന്നതിനു സമാനമായിരുന്നു. 2012 - രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
1930
2014 - പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ അമൃതസർ മണ്ഡലത്തിൽ ക്യാപ്റ്റൻ അമരീന്ദർ സിങിനോട് പരാജയപ്പെട്ടു. ജയ്റ്റ്ലി നേരിട്ട ഏക ലോക്സഭ തിരഞ്ഞെടുപ്പും ഇതായിരുന്നു. രാജ്യസഭാംഗമായ ജയ്റ്റ്ലി ഒന്നാം മോദി മന്ത്രിസഭയിൽ രണ്ടാമനായി ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രിയായി. സുപ്രധാന വകുപ്പുകളായ പ്രതിരോധവും , വാർത്താവിതരണവും കൈകാര്യം ചെയ്തിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഒന്നാം മോദി സർക്കാരിന്‍റെ ആദ്യ വർഷങ്ങളിൽ ഇടിഞ്ഞു നിന്നത് ജയ്റ്റ്ലിക്ക് അനുഗ്രഹമായി.

2014 - പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ അമൃതസർ മണ്ഡലത്തിൽ ക്യാപ്റ്റൻ അമരീന്ദർ സിങിനോട് പരാജയപ്പെട്ടു. ജയ്റ്റ്ലി നേരിട്ട ഏക ലോക്സഭ തിരഞ്ഞെടുപ്പും ഇതായിരുന്നു. രാജ്യസഭാംഗമായ ജയ്റ്റ്ലി ഒന്നാം മോദി മന്ത്രിസഭയിൽ രണ്ടാമനായി ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രിയായി. സുപ്രധാന വകുപ്പുകളായ പ്രതിരോധവും , വാർത്താവിതരണവും കൈകാര്യം ചെയ്തിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഒന്നാം മോദി സർക്കാരിന്‍റെ ആദ്യ വർഷങ്ങളിൽ ഇടിഞ്ഞു നിന്നത് ജയ്റ്റ്ലിക്ക് അനുഗ്രഹമായി.

2014 - പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ അമൃതസർ മണ്ഡലത്തിൽ ക്യാപ്റ്റൻ അമരീന്ദർ സിങിനോട് പരാജയപ്പെട്ടു. ജയ്റ്റ്ലി നേരിട്ട ഏക ലോക്സഭ തിരഞ്ഞെടുപ്പും ഇതായിരുന്നു. രാജ്യസഭാംഗമായ ജയ്റ്റ്ലി ഒന്നാം മോദി മന്ത്രിസഭയിൽ രണ്ടാമനായി ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രിയായി. സുപ്രധാന വകുപ്പുകളായ പ്രതിരോധവും , വാർത്താവിതരണവും കൈകാര്യം ചെയ്തിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഒന്നാം മോദി സർക്കാരിന്‍റെ ആദ്യ വർഷങ്ങളിൽ ഇടിഞ്ഞു നിന്നത് ജയ്റ്റ്ലിക്ക് അനുഗ്രഹമായി.
2030
ധനകാര്യ വിദഗ്ധനല്ലാത്ത ജയ്റ്റ്ലി ധനകാര്യമന്ത്രി ആയിരിക്കെയാണ് നരേന്ദ്രമോദി സുപ്രധാന സാമ്പത്തിക നടപടികൾ കൈക്കൊണ്ടത്. ഫെഡറലിസം ശക്തിപ്പെടുത്താനെന്നു പറഞ്ഞ് പ്ലാനിങ് കമ്മീഷൻ എടുത്ത് കളഞ്ഞ് പകരം നീതി ആയോഗ് കൊണ്ടുവന്നത് സുപ്രധാന ചുവടുവെയ്പായിരുന്നു. സാമ്പത്തിക രംഗത്തെ സർജിക്കൽ സ്ട്രൈക്കായി വിശേഷിപ്പിച്ച നോട്ട് നിരോധനവും, ഒരു രാജ്യം ഒരു നികുതി എന്ന അടിസ്ഥാനത്തിൽ ജിഎസ്ടി നടപ്പാക്കിയതും ജയ്റ്റ്ലിയുടെ കീഴിലാണ്. പ്രണബ് മുഖർജിയും പി ചിദംബരവും സംസ്ഥാനങ്ങളുമായി സമവായം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടിടത്ത് ജയ്റ്റ്ലി വിജയിച്ചു. രാഷ്ട്രീയം മാറ്റി വെച്ച് ഓരോ കാര്യങ്ങളും തികച്ചും ജനാധിപത്യപരമായാണ് ചർച്ച ചെയ്ത് സമവായത്തിലെത്തിയതെന്ന് പ്രതിപക്ഷ നേതാക്കൾ പോലും സമ്മതിക്കുന്നു. റെയിൽ ബജറ്റ് പൊതു ബജറ്റിനോട് ചേർത്ത് ഒറ്റ ബജറ്റാക്കുകയും ചെയ്തു. പൊതു ബജറ്റ് ഫെബ്രുവരി ഒന്നിലേക്ക് നേരത്തെ ആക്കിയതും ജയ്റ്റ്ലി തന്നെ.

ധനകാര്യ വിദഗ്ധനല്ലാത്ത ജയ്റ്റ്ലി ധനകാര്യമന്ത്രി ആയിരിക്കെയാണ് നരേന്ദ്രമോദി സുപ്രധാന സാമ്പത്തിക നടപടികൾ കൈക്കൊണ്ടത്. ഫെഡറലിസം ശക്തിപ്പെടുത്താനെന്നു പറഞ്ഞ് പ്ലാനിങ് കമ്മീഷൻ എടുത്ത് കളഞ്ഞ് പകരം നീതി ആയോഗ് കൊണ്ടുവന്നത് സുപ്രധാന ചുവടുവെയ്പായിരുന്നു. സാമ്പത്തിക രംഗത്തെ സർജിക്കൽ സ്ട്രൈക്കായി വിശേഷിപ്പിച്ച നോട്ട് നിരോധനവും, ഒരു രാജ്യം ഒരു നികുതി എന്ന അടിസ്ഥാനത്തിൽ ജിഎസ്ടി നടപ്പാക്കിയതും ജയ്റ്റ്ലിയുടെ കീഴിലാണ്. പ്രണബ് മുഖർജിയും പി ചിദംബരവും സംസ്ഥാനങ്ങളുമായി സമവായം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടിടത്ത് ജയ്റ്റ്ലി വിജയിച്ചു. രാഷ്ട്രീയം മാറ്റി വെച്ച് ഓരോ കാര്യങ്ങളും തികച്ചും ജനാധിപത്യപരമായാണ് ചർച്ച ചെയ്ത് സമവായത്തിലെത്തിയതെന്ന് പ്രതിപക്ഷ നേതാക്കൾ പോലും സമ്മതിക്കുന്നു. റെയിൽ ബജറ്റ് പൊതു ബജറ്റിനോട് ചേർത്ത് ഒറ്റ ബജറ്റാക്കുകയും ചെയ്തു. പൊതു ബജറ്റ് ഫെബ്രുവരി ഒന്നിലേക്ക് നേരത്തെ ആക്കിയതും ജയ്റ്റ്ലി തന്നെ.

ധനകാര്യ വിദഗ്ധനല്ലാത്ത ജയ്റ്റ്ലി ധനകാര്യമന്ത്രി ആയിരിക്കെയാണ് നരേന്ദ്രമോദി സുപ്രധാന സാമ്പത്തിക നടപടികൾ കൈക്കൊണ്ടത്. ഫെഡറലിസം ശക്തിപ്പെടുത്താനെന്നു പറഞ്ഞ് പ്ലാനിങ് കമ്മീഷൻ എടുത്ത് കളഞ്ഞ് പകരം നീതി ആയോഗ് കൊണ്ടുവന്നത് സുപ്രധാന ചുവടുവെയ്പായിരുന്നു. സാമ്പത്തിക രംഗത്തെ സർജിക്കൽ സ്ട്രൈക്കായി വിശേഷിപ്പിച്ച നോട്ട് നിരോധനവും, ഒരു രാജ്യം ഒരു നികുതി എന്ന അടിസ്ഥാനത്തിൽ ജിഎസ്ടി നടപ്പാക്കിയതും ജയ്റ്റ്ലിയുടെ കീഴിലാണ്. പ്രണബ് മുഖർജിയും പി ചിദംബരവും സംസ്ഥാനങ്ങളുമായി സമവായം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടിടത്ത് ജയ്റ്റ്ലി വിജയിച്ചു. രാഷ്ട്രീയം മാറ്റി വെച്ച് ഓരോ കാര്യങ്ങളും തികച്ചും ജനാധിപത്യപരമായാണ് ചർച്ച ചെയ്ത് സമവായത്തിലെത്തിയതെന്ന് പ്രതിപക്ഷ നേതാക്കൾ പോലും സമ്മതിക്കുന്നു. റെയിൽ ബജറ്റ് പൊതു ബജറ്റിനോട് ചേർത്ത് ഒറ്റ ബജറ്റാക്കുകയും ചെയ്തു. പൊതു ബജറ്റ് ഫെബ്രുവരി ഒന്നിലേക്ക് നേരത്തെ ആക്കിയതും ജയ്റ്റ്ലി തന്നെ.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
Recommended image2
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു
Recommended image3
നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതിക്കെതിരെ അപ്പീലുമായി ഇഡി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved