MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • ആര്‍ക്കുവേണ്ടിയാണീ നിയമങ്ങള്‍ ? ലൈംഗികതയ്ക്കും അഴിമതി വിരുദ്ധതയ്ക്കും കൂച്ച് വിലങ്ങ്; തെരുവിലിറങ്ങി ജനം

ആര്‍ക്കുവേണ്ടിയാണീ നിയമങ്ങള്‍ ? ലൈംഗികതയ്ക്കും അഴിമതി വിരുദ്ധതയ്ക്കും കൂച്ച് വിലങ്ങ്; തെരുവിലിറങ്ങി ജനം

വ്യക്തിയുടെ ലൈംഗീകതയില്‍ ഭരണൂടകൈകടത്തല്‍ നടത്തുന്നതിനെതിരെയാണ് ഇന്ത്യോനേഷ്യയില്‍ പ്രധാനമായും കലാപം ആരംഭിച്ചത്. സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പലതും മറച്ചുവെക്കുന്നുണ്ടെന്ന് വേണം കരുതാന്‍. കാരണം, പ്രധാന അഴിമതി വിരുദ്ധ ഏജൻസിയായ കെപികെ എന്നറിയപ്പെടുന്ന അഴിമതി നിർമാർജന കമ്മീഷന്‍റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ ആരംഭിച്ചു. പലതരത്തിലും ജനത്തിന് സ്വീകാര്യമല്ലാത്ത നിയമനിര്‍മ്മാണത്തിന് ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെ സ്വാഭാവികമായും ജനങ്ങള്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ തെരുവിലിറങ്ങി. രണ്ട് ദിവസമായി ഇന്ത്യോനേഷ്യയില്‍ കലാപ സമാനമാണ് കാര്യങ്ങള്‍... കാണാം ആ കാഴ്ചകള്‍..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

2 Min read
Web Desk
Published : Sep 25 2019, 03:51 PM IST| Updated : Sep 25 2019, 04:01 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
121
വിവാഹത്തിന് പുറത്തുള്ള സമ്മതത്തോടെയുള്ള ലൈംഗികതയെ നിയമവിരുദ്ധമാക്കുന്ന അഴിമതി വിരുദ്ധ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്ന ഒരു പുതിയ നിയമത്തെ എതിർക്കുന്നതിനായി പതിനായിരക്കണക്കിന് വിദ്യാർത്ഥി പ്രക്ഷോഭകർ ഇന്തോനേഷ്യയിലെ തെരുവിലിറങ്ങി.

വിവാഹത്തിന് പുറത്തുള്ള സമ്മതത്തോടെയുള്ള ലൈംഗികതയെ നിയമവിരുദ്ധമാക്കുന്ന അഴിമതി വിരുദ്ധ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്ന ഒരു പുതിയ നിയമത്തെ എതിർക്കുന്നതിനായി പതിനായിരക്കണക്കിന് വിദ്യാർത്ഥി പ്രക്ഷോഭകർ ഇന്തോനേഷ്യയിലെ തെരുവിലിറങ്ങി.

വിവാഹത്തിന് പുറത്തുള്ള സമ്മതത്തോടെയുള്ള ലൈംഗികതയെ നിയമവിരുദ്ധമാക്കുന്ന അഴിമതി വിരുദ്ധ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്ന ഒരു പുതിയ നിയമത്തെ എതിർക്കുന്നതിനായി പതിനായിരക്കണക്കിന് വിദ്യാർത്ഥി പ്രക്ഷോഭകർ ഇന്തോനേഷ്യയിലെ തെരുവിലിറങ്ങി.
221
കരട് കോഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ തുടർച്ചയായ രണ്ടാം ദിവസവും പ്രതിഷേധക്കാർ പാർലമെന്‍റ് മന്ദിരത്തിന് പുറത്ത് തടിച്ചുകൂടി.

കരട് കോഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ തുടർച്ചയായ രണ്ടാം ദിവസവും പ്രതിഷേധക്കാർ പാർലമെന്‍റ് മന്ദിരത്തിന് പുറത്ത് തടിച്ചുകൂടി.

കരട് കോഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ തുടർച്ചയായ രണ്ടാം ദിവസവും പ്രതിഷേധക്കാർ പാർലമെന്‍റ് മന്ദിരത്തിന് പുറത്ത് തടിച്ചുകൂടി.
321
എന്നാല്‍, പാർലമെന്‍റ് മന്ദിരത്തിന്‍റെ കാവലിനായി 18,000 പോലീസുകാരെ നിയോഗിച്ചെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്.

എന്നാല്‍, പാർലമെന്‍റ് മന്ദിരത്തിന്‍റെ കാവലിനായി 18,000 പോലീസുകാരെ നിയോഗിച്ചെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്.

എന്നാല്‍, പാർലമെന്‍റ് മന്ദിരത്തിന്‍റെ കാവലിനായി 18,000 പോലീസുകാരെ നിയോഗിച്ചെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്.
421
വിവാഹത്തിന് മുമ്പുള്ള ലൈംഗികതയ്ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന തരത്തില്‍ കുറ്റകരമാക്കുക, വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാക്കി പരിഗണിക്കുക, ലൈംഗികാതിക്രമത്തിനിരയവാകുയോ, മറ്റു അടിയന്തര ഘട്ടങ്ങളിലോ അല്ലാതെ ഗര്‍ഭഛിദ്രം ചെയ്യുന്നത് നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി പരിഗണിക്കുക തുടങ്ങിയവയാണ് പ്രധാനമായും ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പാസാക്കൊനൊരുങ്ങുന്ന ശിക്ഷാ നിയമാവലി.

വിവാഹത്തിന് മുമ്പുള്ള ലൈംഗികതയ്ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന തരത്തില്‍ കുറ്റകരമാക്കുക, വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാക്കി പരിഗണിക്കുക, ലൈംഗികാതിക്രമത്തിനിരയവാകുയോ, മറ്റു അടിയന്തര ഘട്ടങ്ങളിലോ അല്ലാതെ ഗര്‍ഭഛിദ്രം ചെയ്യുന്നത് നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി പരിഗണിക്കുക തുടങ്ങിയവയാണ് പ്രധാനമായും ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പാസാക്കൊനൊരുങ്ങുന്ന ശിക്ഷാ നിയമാവലി.

വിവാഹത്തിന് മുമ്പുള്ള ലൈംഗികതയ്ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന തരത്തില്‍ കുറ്റകരമാക്കുക, വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാക്കി പരിഗണിക്കുക, ലൈംഗികാതിക്രമത്തിനിരയവാകുയോ, മറ്റു അടിയന്തര ഘട്ടങ്ങളിലോ അല്ലാതെ ഗര്‍ഭഛിദ്രം ചെയ്യുന്നത് നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി പരിഗണിക്കുക തുടങ്ങിയവയാണ് പ്രധാനമായും ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പാസാക്കൊനൊരുങ്ങുന്ന ശിക്ഷാ നിയമാവലി.
521
രാജ്യത്തിന്‍റെ കൊടി ഉള്‍പ്പെടുന്ന ചിഹ്നങ്ങള്‍, സ്ഥാപനങ്ങള്‍, മതം, പ്രസിഡന്‍റ് - വൈസ് പ്രസിഡന്‍റ് തുടങ്ങിയവരെ അപമാനിക്കുക തുടങ്ങിയവ നിയമവിരുദ്ധമാക്കുകയെന്നതും നിയമാവലിയില്‍ ഉണ്ട്.

രാജ്യത്തിന്‍റെ കൊടി ഉള്‍പ്പെടുന്ന ചിഹ്നങ്ങള്‍, സ്ഥാപനങ്ങള്‍, മതം, പ്രസിഡന്‍റ് - വൈസ് പ്രസിഡന്‍റ് തുടങ്ങിയവരെ അപമാനിക്കുക തുടങ്ങിയവ നിയമവിരുദ്ധമാക്കുകയെന്നതും നിയമാവലിയില്‍ ഉണ്ട്.

രാജ്യത്തിന്‍റെ കൊടി ഉള്‍പ്പെടുന്ന ചിഹ്നങ്ങള്‍, സ്ഥാപനങ്ങള്‍, മതം, പ്രസിഡന്‍റ് - വൈസ് പ്രസിഡന്‍റ് തുടങ്ങിയവരെ അപമാനിക്കുക തുടങ്ങിയവ നിയമവിരുദ്ധമാക്കുകയെന്നതും നിയമാവലിയില്‍ ഉണ്ട്.
621
ഈ നിയമങ്ങള്‍ക്കെതിരെ രാജ്യത്തുടനീളമുള്ള യൂണിവേഴ്സിറ്റി, കോളേജ് വിദ്യാർത്ഥികള്‍ പ്രതിഷേധവുമായി തെരുവുകളിലേക്കിറങ്ങുകയായിരുന്നു.

ഈ നിയമങ്ങള്‍ക്കെതിരെ രാജ്യത്തുടനീളമുള്ള യൂണിവേഴ്സിറ്റി, കോളേജ് വിദ്യാർത്ഥികള്‍ പ്രതിഷേധവുമായി തെരുവുകളിലേക്കിറങ്ങുകയായിരുന്നു.

ഈ നിയമങ്ങള്‍ക്കെതിരെ രാജ്യത്തുടനീളമുള്ള യൂണിവേഴ്സിറ്റി, കോളേജ് വിദ്യാർത്ഥികള്‍ പ്രതിഷേധവുമായി തെരുവുകളിലേക്കിറങ്ങുകയായിരുന്നു.
721
പ്രകടനങ്ങളുടെ മുന്‍നിരയില്‍ തന്നെ വിദ്യാര്‍ത്ഥിനികളുടെ സാന്നിധ്യമുണ്ടായത് ഇന്ത്യോനേഷ്യയിലെ പ്രതിഷേധങ്ങളില്‍ പുതുമയായിരുന്നു.

പ്രകടനങ്ങളുടെ മുന്‍നിരയില്‍ തന്നെ വിദ്യാര്‍ത്ഥിനികളുടെ സാന്നിധ്യമുണ്ടായത് ഇന്ത്യോനേഷ്യയിലെ പ്രതിഷേധങ്ങളില്‍ പുതുമയായിരുന്നു.

പ്രകടനങ്ങളുടെ മുന്‍നിരയില്‍ തന്നെ വിദ്യാര്‍ത്ഥിനികളുടെ സാന്നിധ്യമുണ്ടായത് ഇന്ത്യോനേഷ്യയിലെ പ്രതിഷേധങ്ങളില്‍ പുതുമയായിരുന്നു.
821
രാജ്യത്തെ പ്രധാന അഴിമതി വിരുദ്ധ ഏജൻസിയായ കെപികെ എന്നറിയപ്പെടുന്ന അഴിമതി നിർമാർജന കമ്മീഷന്‍റെ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുന്ന പുതിയ നിയമം സർക്കാർ പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

രാജ്യത്തെ പ്രധാന അഴിമതി വിരുദ്ധ ഏജൻസിയായ കെപികെ എന്നറിയപ്പെടുന്ന അഴിമതി നിർമാർജന കമ്മീഷന്‍റെ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുന്ന പുതിയ നിയമം സർക്കാർ പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

രാജ്യത്തെ പ്രധാന അഴിമതി വിരുദ്ധ ഏജൻസിയായ കെപികെ എന്നറിയപ്പെടുന്ന അഴിമതി നിർമാർജന കമ്മീഷന്‍റെ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുന്ന പുതിയ നിയമം സർക്കാർ പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
921
സ്വവർഗ ബന്ധത്തെ നിയമവിരുദ്ധമാക്കും, പ്രസിഡന്‍റിനെ അപമാനിച്ചാല്‍ കടുത്ത ശിക്ഷ, സ്ത്രീയെ ഗർഭം അവസാനിപ്പിക്കാൻ സഹായിച്ചാല്‍ ജയിൽ ശിക്ഷ, എന്നിങ്ങനെ ജനങ്ങള്‍ എതിര്‍ക്കുന്നതിനെയെല്ലാം നിയമമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു.

സ്വവർഗ ബന്ധത്തെ നിയമവിരുദ്ധമാക്കും, പ്രസിഡന്‍റിനെ അപമാനിച്ചാല്‍ കടുത്ത ശിക്ഷ, സ്ത്രീയെ ഗർഭം അവസാനിപ്പിക്കാൻ സഹായിച്ചാല്‍ ജയിൽ ശിക്ഷ, എന്നിങ്ങനെ ജനങ്ങള്‍ എതിര്‍ക്കുന്നതിനെയെല്ലാം നിയമമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു.

സ്വവർഗ ബന്ധത്തെ നിയമവിരുദ്ധമാക്കും, പ്രസിഡന്‍റിനെ അപമാനിച്ചാല്‍ കടുത്ത ശിക്ഷ, സ്ത്രീയെ ഗർഭം അവസാനിപ്പിക്കാൻ സഹായിച്ചാല്‍ ജയിൽ ശിക്ഷ, എന്നിങ്ങനെ ജനങ്ങള്‍ എതിര്‍ക്കുന്നതിനെയെല്ലാം നിയമമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു.
1021
രാജ്യത്തെ വിവാദപരമായ മതനിന്ദാ നിയമം വിപുലീകരിക്കുമെന്നും ഇത് ഉപയോഗിച്ച് രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ആവർത്തിച്ച് പ്രോസിക്യൂട്ട് ചെയ്യാനാണ് സര്‍ക്കാര്‍ നീക്കമെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

രാജ്യത്തെ വിവാദപരമായ മതനിന്ദാ നിയമം വിപുലീകരിക്കുമെന്നും ഇത് ഉപയോഗിച്ച് രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ആവർത്തിച്ച് പ്രോസിക്യൂട്ട് ചെയ്യാനാണ് സര്‍ക്കാര്‍ നീക്കമെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

രാജ്യത്തെ വിവാദപരമായ മതനിന്ദാ നിയമം വിപുലീകരിക്കുമെന്നും ഇത് ഉപയോഗിച്ച് രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ആവർത്തിച്ച് പ്രോസിക്യൂട്ട് ചെയ്യാനാണ് സര്‍ക്കാര്‍ നീക്കമെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
1121
"സ്ത്രീകൾക്കും മത, ലിംഗ ന്യൂനപക്ഷങ്ങൾക്കും മാത്രമല്ല, എല്ലാ ഇന്തോനേഷ്യക്കാർക്കും വിനാശകരമാണ്" പുതിയ നിയമങ്ങളെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്ന സംഘടനയും അവകാശപ്പെടുന്നു.

"സ്ത്രീകൾക്കും മത, ലിംഗ ന്യൂനപക്ഷങ്ങൾക്കും മാത്രമല്ല, എല്ലാ ഇന്തോനേഷ്യക്കാർക്കും വിനാശകരമാണ്" പുതിയ നിയമങ്ങളെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്ന സംഘടനയും അവകാശപ്പെടുന്നു.

"സ്ത്രീകൾക്കും മത, ലിംഗ ന്യൂനപക്ഷങ്ങൾക്കും മാത്രമല്ല, എല്ലാ ഇന്തോനേഷ്യക്കാർക്കും വിനാശകരമാണ്" പുതിയ നിയമങ്ങളെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്ന സംഘടനയും അവകാശപ്പെടുന്നു.
1221
ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ, എന്നാൽ വൈവിധ്യമാർന്ന വംശങ്ങളും മതങ്ങളും ഏറെ സഹിഷ്ണുതയോടെയാണ് ജീവിച്ചിരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ, എന്നാൽ വൈവിധ്യമാർന്ന വംശങ്ങളും മതങ്ങളും ഏറെ സഹിഷ്ണുതയോടെയാണ് ജീവിച്ചിരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ, എന്നാൽ വൈവിധ്യമാർന്ന വംശങ്ങളും മതങ്ങളും ഏറെ സഹിഷ്ണുതയോടെയാണ് ജീവിച്ചിരുന്നത്.
1321
എന്നാല്‍ ഇന്ന് മത-ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് അസഹിഷ്ണുത വർദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇന്ന് മത-ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് അസഹിഷ്ണുത വർദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇന്ന് മത-ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് അസഹിഷ്ണുത വർദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
1421
സര്‍ക്കാര്‍ പീനൽ കോഡില്‍ ഭേദഗതി വരുത്താന്‍ ശ്രമിക്കുന്നത്, സര്‍ക്കാര്‍ വിമർശനങ്ങളെ അടിച്ചമർത്താനുള്ള വിശാലമായ ശ്രമത്തിന്‍റെ ഭാഗമാണെന്ന് പല പ്രതിഷേധക്കാരും വിശ്വസിക്കുന്നു.

സര്‍ക്കാര്‍ പീനൽ കോഡില്‍ ഭേദഗതി വരുത്താന്‍ ശ്രമിക്കുന്നത്, സര്‍ക്കാര്‍ വിമർശനങ്ങളെ അടിച്ചമർത്താനുള്ള വിശാലമായ ശ്രമത്തിന്‍റെ ഭാഗമാണെന്ന് പല പ്രതിഷേധക്കാരും വിശ്വസിക്കുന്നു.

സര്‍ക്കാര്‍ പീനൽ കോഡില്‍ ഭേദഗതി വരുത്താന്‍ ശ്രമിക്കുന്നത്, സര്‍ക്കാര്‍ വിമർശനങ്ങളെ അടിച്ചമർത്താനുള്ള വിശാലമായ ശ്രമത്തിന്‍റെ ഭാഗമാണെന്ന് പല പ്രതിഷേധക്കാരും വിശ്വസിക്കുന്നു.
1521
പൊതുജനങ്ങളും ഭരണകൂടവും തമ്മിലുള്ള വർദ്ധിച്ചുവരുന്ന അവിശ്വാസത്തിന്‍റെ തെളിവാണ് ജങ്ങളുടെ പ്രതിഷേധമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

പൊതുജനങ്ങളും ഭരണകൂടവും തമ്മിലുള്ള വർദ്ധിച്ചുവരുന്ന അവിശ്വാസത്തിന്‍റെ തെളിവാണ് ജങ്ങളുടെ പ്രതിഷേധമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

പൊതുജനങ്ങളും ഭരണകൂടവും തമ്മിലുള്ള വർദ്ധിച്ചുവരുന്ന അവിശ്വാസത്തിന്‍റെ തെളിവാണ് ജങ്ങളുടെ പ്രതിഷേധമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
1621
നിർദ്ദിഷ്ട പുതിയ ക്രിമിനൽ കോഡ് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. 100 വർഷം പഴക്കമുള്ള ഡച്ച് കൊളോണിയൽ കാലഘട്ടത്തിലെ പീനൽ കോഡ് മാറ്റിസ്ഥാപിക്കാനാണ് ഈ നിയമം ഉദ്ദേശിക്കുന്നതെന്നും ഇന്തോനേഷ്യയിലെ ക്രിമിനൽ നിയമത്തെ കൂടുതൽ മെച്ചപ്പെടുത്തുമെന്നുമാണ് സര്‍ക്കാര്‍ വാദം.

നിർദ്ദിഷ്ട പുതിയ ക്രിമിനൽ കോഡ് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. 100 വർഷം പഴക്കമുള്ള ഡച്ച് കൊളോണിയൽ കാലഘട്ടത്തിലെ പീനൽ കോഡ് മാറ്റിസ്ഥാപിക്കാനാണ് ഈ നിയമം ഉദ്ദേശിക്കുന്നതെന്നും ഇന്തോനേഷ്യയിലെ ക്രിമിനൽ നിയമത്തെ കൂടുതൽ മെച്ചപ്പെടുത്തുമെന്നുമാണ് സര്‍ക്കാര്‍ വാദം.

നിർദ്ദിഷ്ട പുതിയ ക്രിമിനൽ കോഡ് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. 100 വർഷം പഴക്കമുള്ള ഡച്ച് കൊളോണിയൽ കാലഘട്ടത്തിലെ പീനൽ കോഡ് മാറ്റിസ്ഥാപിക്കാനാണ് ഈ നിയമം ഉദ്ദേശിക്കുന്നതെന്നും ഇന്തോനേഷ്യയിലെ ക്രിമിനൽ നിയമത്തെ കൂടുതൽ മെച്ചപ്പെടുത്തുമെന്നുമാണ് സര്‍ക്കാര്‍ വാദം.
1721
'എന്റെ ജനനേന്ദ്രിയം സര്‍ക്കാരിന്‍റെതല്ല', എനിക്ക് ലൈംഗീത വേണ്ട, കാരണം സര്‍ക്കാര്‍ എന്നെ എല്ലാ ദിവസവും ഉപയോഗിക്കുന്നു എന്ന് തുടങ്ങിയ പ്ലേക്കാര്‍ഡുകളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.

'എന്റെ ജനനേന്ദ്രിയം സര്‍ക്കാരിന്‍റെതല്ല', എനിക്ക് ലൈംഗീത വേണ്ട, കാരണം സര്‍ക്കാര്‍ എന്നെ എല്ലാ ദിവസവും ഉപയോഗിക്കുന്നു എന്ന് തുടങ്ങിയ പ്ലേക്കാര്‍ഡുകളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.

'എന്റെ ജനനേന്ദ്രിയം സര്‍ക്കാരിന്‍റെതല്ല', എനിക്ക് ലൈംഗീത വേണ്ട, കാരണം സര്‍ക്കാര്‍ എന്നെ എല്ലാ ദിവസവും ഉപയോഗിക്കുന്നു എന്ന് തുടങ്ങിയ പ്ലേക്കാര്‍ഡുകളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.
1821
രാജ്യത്തെ മിക്ക നഗരങ്ങളിലും സുമാത്ര, സുലവേസി ദ്വീപുകളിലും സമാനമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം ഉപയോഗിച്ചു.

രാജ്യത്തെ മിക്ക നഗരങ്ങളിലും സുമാത്ര, സുലവേസി ദ്വീപുകളിലും സമാനമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം ഉപയോഗിച്ചു.

രാജ്യത്തെ മിക്ക നഗരങ്ങളിലും സുമാത്ര, സുലവേസി ദ്വീപുകളിലും സമാനമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം ഉപയോഗിച്ചു.
1921
വിദ്യാര്‍ത്ഥി പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ, തെക്കൻ സുലവേസിയിൽ 40 ഉം, തെക്കൻ സുമാത്രയിലെ പാലെംബാങ്ങില്‍ 28 പേര്‍ക്കും പരിക്കേറ്റു.

വിദ്യാര്‍ത്ഥി പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ, തെക്കൻ സുലവേസിയിൽ 40 ഉം, തെക്കൻ സുമാത്രയിലെ പാലെംബാങ്ങില്‍ 28 പേര്‍ക്കും പരിക്കേറ്റു.

വിദ്യാര്‍ത്ഥി പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ, തെക്കൻ സുലവേസിയിൽ 40 ഉം, തെക്കൻ സുമാത്രയിലെ പാലെംബാങ്ങില്‍ 28 പേര്‍ക്കും പരിക്കേറ്റു.
2021
ചൊവ്വാഴ്ച പാർലമെന്‍റ് നിർദ്ദിഷ്ട ക്രിമിനൽ കോഡ് പാസാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

ചൊവ്വാഴ്ച പാർലമെന്‍റ് നിർദ്ദിഷ്ട ക്രിമിനൽ കോഡ് പാസാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

ചൊവ്വാഴ്ച പാർലമെന്‍റ് നിർദ്ദിഷ്ട ക്രിമിനൽ കോഡ് പാസാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
Recommended image2
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
Recommended image3
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved