EX-MP ബോർഡുമായി കാര്‍ - സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രളയം
എക്സ് എംപി എന്ന് എഴുതിയ ഒരു കാറാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. തെരഞ്ഞെടുപ്പിൽ തോറ്റതോടെ എം.പി സ്ഥാനം നഷ്ടമായെങ്കിലും എം.പി എന്നത് ഉപയോഗിക്കാൻ വേണ്ടി കാറിന് എക്സ്-എംപി എന്ന് എഴുതിയ കാറാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. KL-01, BR-657 എന്ന നമ്പരിലുള്ള കാറിലാണ് 'Ex.MP' എന്ന് പതിപ്പിച്ചിരിക്കുന്നത്. ആറ്റിങ്ങൽ മുൻ എം.പി എ സമ്പത്തിന്‍റ പേരിലുള്ള കാറാണ് ഇതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ സൈറ്റ് പറയുന്നത്. ഇത് സംബന്ധിച്ചുള്ള ട്രോളുകളാണ് വിവിധ ട്രോള്‍ ഗ്രൂപ്പുകളില്‍
16

എക്സ് എംപി ബോര്‍ഡുവച്ച കാറ് സോഷ്യല്‍ മീഡിയ ചര്‍ച്ചയായതോടെ ഇത് സംബന്ധിച്ച് വന്ന ട്രോള്‍ ട്രോള്‍- സക്കറിയ പുത്തലത്ത്
എക്സ് എംപി ബോര്‍ഡുവച്ച കാറ് സോഷ്യല്‍ മീഡിയ ചര്‍ച്ചയായതോടെ ഇത് സംബന്ധിച്ച് വന്ന ട്രോള്‍ ട്രോള്‍- സക്കറിയ പുത്തലത്ത്
26
എക്സ് എംപി ബോര്‍ഡുവച്ച കാറ് സോഷ്യല്‍ മീഡിയ ചര്‍ച്ചയായതോടെ ഇത് സംബന്ധിച്ച് വന്ന ട്രോള്‍ , ട്രോള്‍ - റഫീക്ക് അഹമ്മദ്
എക്സ് എംപി ബോര്‍ഡുവച്ച കാറ് സോഷ്യല്‍ മീഡിയ ചര്‍ച്ചയായതോടെ ഇത് സംബന്ധിച്ച് വന്ന ട്രോള്‍ , ട്രോള്‍ - റഫീക്ക് അഹമ്മദ്
36
എക്സ് എംപി ബോര്‍ഡുവച്ച കാറ് സോഷ്യല്‍ മീഡിയ ചര്‍ച്ചയായതോടെ ഇത് സംബന്ധിച്ച് വന്ന ട്രോള്‍, ട്രോള്‍ - Dany George
എക്സ് എംപി ബോര്‍ഡുവച്ച കാറ് സോഷ്യല്‍ മീഡിയ ചര്‍ച്ചയായതോടെ ഇത് സംബന്ധിച്ച് വന്ന ട്രോള്‍, ട്രോള്‍ - Dany George
46
എക്സ് എംപി ബോര്‍ഡുവച്ച കാറ് സോഷ്യല്‍ മീഡിയ ചര്‍ച്ചയായതോടെ ഇത് സംബന്ധിച്ച് വന്ന ട്രോള്‍, ട്രോള്‍ - FaiZee Shah
എക്സ് എംപി ബോര്‍ഡുവച്ച കാറ് സോഷ്യല്‍ മീഡിയ ചര്‍ച്ചയായതോടെ ഇത് സംബന്ധിച്ച് വന്ന ട്രോള്‍, ട്രോള്‍ - FaiZee Shah
56
എക്സ് എംപി ബോര്‍ഡുവച്ച കാറ് സോഷ്യല്‍ മീഡിയ ചര്‍ച്ചയായതോടെ ഇത് സംബന്ധിച്ച് വന്ന ട്രോള്‍, ട്രോള്‍- Shibin S
എക്സ് എംപി ബോര്‍ഡുവച്ച കാറ് സോഷ്യല്‍ മീഡിയ ചര്‍ച്ചയായതോടെ ഇത് സംബന്ധിച്ച് വന്ന ട്രോള്‍, ട്രോള്‍- Shibin S
66
എക്സ് എംപി ബോര്‍ഡുവച്ച കാറ് സോഷ്യല്‍ മീഡിയ ചര്‍ച്ചയായതോടെ ഇത് സംബന്ധിച്ച് വന്ന ട്രോള്‍ , ട്രോള്‍ - Sooraj Krishna
എക്സ് എംപി ബോര്‍ഡുവച്ച കാറ് സോഷ്യല്‍ മീഡിയ ചര്‍ച്ചയായതോടെ ഇത് സംബന്ധിച്ച് വന്ന ട്രോള്‍ , ട്രോള്‍ - Sooraj Krishna
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos