MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Art (Magazine)
  • മാസ്‌ക്, ഭയം, ലോക്ക്ഡൗണ്‍, ഗള്‍ഫ് യുദ്ധകാലത്തെ സൗദിയുടെ കാഴ്ചകള്‍

മാസ്‌ക്, ഭയം, ലോക്ക്ഡൗണ്‍, ഗള്‍ഫ് യുദ്ധകാലത്തെ സൗദിയുടെ കാഴ്ചകള്‍

കൊറോണക്കാലത്ത് ഗള്‍ഫ് യുദ്ധ കാലത്തെ സൗദി ജീവിതം ഓര്‍ക്കുമ്പോള്‍. വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ, സദാ സമയം രാസായുധ മാസ്‌കും ധരിച്ചുള്ള നടപ്പ്. ഏതു സമയത്തും സദ്ദാമിന്റെ മിസൈല്‍ വരുമെന്ന ഭീതിയില്‍ ജീവിച്ച സൗദി ദിനങ്ങള്‍. അന്ന് സൗദിയില്‍ ഡോക്ടറായിരുന്ന ഡോ. സലീമ ഹമീദ് ഓര്‍ക്കുന്നു: കോവിഡ് കാലത്താണ് ലോക്ക്ഡൗണ്‍ എന്ന വാക്ക് നമുക്കിടയില്‍ വേരുറച്ചത്. എന്നാല്‍, വീടുകള്‍ക്കുള്ളില്‍ അടഞ്ഞുപോയ ഒരു ലോക്ക്ഡൗണ്‍ കാലം സൗദി അറേബ്യയുടെ ഓര്‍മ്മയില്‍ ഇന്നുമുണ്ട്. മൂന്ന് പതിറ്റാണ്ടു മുമ്പ്, ഏത് നിമിഷവും എത്താവുന്ന മിസൈലുകളെ ഭയന്നു കഴിഞ്ഞ നാളുകള്‍. കൊറോണക്കാലത്ത് നിന്നും ആ കാലം ഓര്‍ക്കുമ്പോള്‍ അവ തമ്മിലുള്ള സമാനതകള്‍ ഏറെയാണ്.  1990-91 -ല്‍ ഗള്‍ഫ് യുദ്ധകാലത്തായിരുന്നു ഞങ്ങളുടെ ഐസോലേഷന്‍ കാലം. ജോലിയുടെ ഭാഗമായി ഞങ്ങളന്ന് സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ താമസം. സൗദി എണ്ണയുടെ പ്രധാന കയറ്റുമതി കേന്ദ്രവും ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനി ആയ  ആരാംകോയുടെ ഭരണ സിരാകേന്ദ്രവുമാണ് രാസ് തനൂര. ഇതിനോട് ചേര്‍ന്നുഉള്ള റഹീമ എന്ന ചെറിയ പട്ടണത്തിലാണ് ആണ് ഭര്‍ത്താവും മകളും അടങ്ങിയ കുടുംബം താമസിച്ചിരുന്നത്. 1990 ഓഗസ്റ്റ് രണ്ടിന് ഇറാഖിലെ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്‍ കുവൈറ്റ് പിടിച്ചടക്കി  ഇറാഖിനോട് ചേര്‍ത്തു. അതോടെ ധാരാളം കുവൈറ്റികള്‍ സൗദിയിലേക്കും മറ്റു രാജ്യങ്ങളിലേക്കും പലായനം ചെയ്തു. തുടര്‍ന്ന് അമേരിക്കയില്‍ നിന്നും മറ്റു സഖ്യരാഷ്ട്രങ്ങളില്‍ നിന്നും നിന്നുമുള്ള  സൈന്യം സൗദിയുടെ സംരക്ഷണത്തിനായി  അവിടെ എത്തി. 

2 Min read
Web Desk | Asianet News
Published : Apr 28 2020, 05:09 PM IST| Updated : Apr 28 2020, 05:11 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
116
<p>കൊറോണക്കാലത്ത് ഗള്‍ഫ് യുദ്ധ കാലത്തെ സൗദി ജീവിതം ഓര്‍ക്കുമ്പോള്‍. വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ, സദാ സമയം രാസായുധ മാസ്‌കും ധരിച്ചുള്ള നടപ്പ്. ഏതു സമയത്തും സദ്ദാമിന്റെ മിസൈല്‍ വരുമെന്ന ഭീതിയില്‍ ജീവിച്ച സൗദി ദിനങ്ങള്‍. അന്ന് സൗദിയില്‍ ഡോക്ടറായിരുന്ന ഡോ. സലീമ ഹമീദ് ഓര്‍ക്കുന്നു:</p>

<p>കൊറോണക്കാലത്ത് ഗള്‍ഫ് യുദ്ധ കാലത്തെ സൗദി ജീവിതം ഓര്‍ക്കുമ്പോള്‍. വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ, സദാ സമയം രാസായുധ മാസ്‌കും ധരിച്ചുള്ള നടപ്പ്. ഏതു സമയത്തും സദ്ദാമിന്റെ മിസൈല്‍ വരുമെന്ന ഭീതിയില്‍ ജീവിച്ച സൗദി ദിനങ്ങള്‍. അന്ന് സൗദിയില്‍ ഡോക്ടറായിരുന്ന ഡോ. സലീമ ഹമീദ് ഓര്‍ക്കുന്നു:</p>

കൊറോണക്കാലത്ത് ഗള്‍ഫ് യുദ്ധ കാലത്തെ സൗദി ജീവിതം ഓര്‍ക്കുമ്പോള്‍. വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ, സദാ സമയം രാസായുധ മാസ്‌കും ധരിച്ചുള്ള നടപ്പ്. ഏതു സമയത്തും സദ്ദാമിന്റെ മിസൈല്‍ വരുമെന്ന ഭീതിയില്‍ ജീവിച്ച സൗദി ദിനങ്ങള്‍. അന്ന് സൗദിയില്‍ ഡോക്ടറായിരുന്ന ഡോ. സലീമ ഹമീദ് ഓര്‍ക്കുന്നു:

216
<p><br />ഓപ്പറേഷന്‍ ഡെസേര്‍ട്ട് ഷീല്‍ഡ് എന്നായിരുന്നു അന്നത്തെ സൈനിക നടപടിയുടെ പേര്. യുഎസ് സൈന്യത്തിന്റെ ആസ്ഥാനം കുവൈറ്റിനോട് അടുത്ത് കിടക്കുന്ന കിഴക്കന്‍ പ്രവിശ്യയില്‍ ആയിരുന്നു. തെരുവുകളില്‍ അവിടവിടെ സൈനിക വാഹനങ്ങള്‍ കാണാമെന്നതൊഴിച്ചാല്‍ ജീവിതം സാധാരണഗതിയില്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്നു.&nbsp;</p>

<p><br />ഓപ്പറേഷന്‍ ഡെസേര്‍ട്ട് ഷീല്‍ഡ് എന്നായിരുന്നു അന്നത്തെ സൈനിക നടപടിയുടെ പേര്. യുഎസ് സൈന്യത്തിന്റെ ആസ്ഥാനം കുവൈറ്റിനോട് അടുത്ത് കിടക്കുന്ന കിഴക്കന്‍ പ്രവിശ്യയില്‍ ആയിരുന്നു. തെരുവുകളില്‍ അവിടവിടെ സൈനിക വാഹനങ്ങള്‍ കാണാമെന്നതൊഴിച്ചാല്‍ ജീവിതം സാധാരണഗതിയില്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്നു.&nbsp;</p>


ഓപ്പറേഷന്‍ ഡെസേര്‍ട്ട് ഷീല്‍ഡ് എന്നായിരുന്നു അന്നത്തെ സൈനിക നടപടിയുടെ പേര്. യുഎസ് സൈന്യത്തിന്റെ ആസ്ഥാനം കുവൈറ്റിനോട് അടുത്ത് കിടക്കുന്ന കിഴക്കന്‍ പ്രവിശ്യയില്‍ ആയിരുന്നു. തെരുവുകളില്‍ അവിടവിടെ സൈനിക വാഹനങ്ങള്‍ കാണാമെന്നതൊഴിച്ചാല്‍ ജീവിതം സാധാരണഗതിയില്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്നു. 

316
<p>അങ്ങനെയിരിക്കെ 1991 ജനുവരി 17-ന് &nbsp;35 രാജ്യങ്ങള്‍ ചേര്‍ന്ന സഖ്യസേന കുവൈറ്റിനെ മോചിപ്പിക്കാനായി ആകാശ യുദ്ധം ആരംഭിച്ചു. അതോടെ &nbsp;അവിടെയുണ്ടായിരുന്ന എല്ലാവരുടെയും ജീവിതം മാറിമറിഞ്ഞു. സ്വദേശികളും വിദേശികളും ആയ ധാരാളം പേര്‍ കിഴക്കന്‍ പ്രവിശ്യ വിട്ടു പോയി. ജോലി രാജിവച്ച് അമിത വിലയ്ക്ക് കിട്ടുന്ന ടിക്കറ്റെടുത്ത് നാട്ടിലേക്ക് പോയവര്‍ &nbsp;ധാരാളമുണ്ട്.&nbsp;</p>

<p>അങ്ങനെയിരിക്കെ 1991 ജനുവരി 17-ന് &nbsp;35 രാജ്യങ്ങള്‍ ചേര്‍ന്ന സഖ്യസേന കുവൈറ്റിനെ മോചിപ്പിക്കാനായി ആകാശ യുദ്ധം ആരംഭിച്ചു. അതോടെ &nbsp;അവിടെയുണ്ടായിരുന്ന എല്ലാവരുടെയും ജീവിതം മാറിമറിഞ്ഞു. സ്വദേശികളും വിദേശികളും ആയ ധാരാളം പേര്‍ കിഴക്കന്‍ പ്രവിശ്യ വിട്ടു പോയി. ജോലി രാജിവച്ച് അമിത വിലയ്ക്ക് കിട്ടുന്ന ടിക്കറ്റെടുത്ത് നാട്ടിലേക്ക് പോയവര്‍ &nbsp;ധാരാളമുണ്ട്.&nbsp;</p>

അങ്ങനെയിരിക്കെ 1991 ജനുവരി 17-ന്  35 രാജ്യങ്ങള്‍ ചേര്‍ന്ന സഖ്യസേന കുവൈറ്റിനെ മോചിപ്പിക്കാനായി ആകാശ യുദ്ധം ആരംഭിച്ചു. അതോടെ  അവിടെയുണ്ടായിരുന്ന എല്ലാവരുടെയും ജീവിതം മാറിമറിഞ്ഞു. സ്വദേശികളും വിദേശികളും ആയ ധാരാളം പേര്‍ കിഴക്കന്‍ പ്രവിശ്യ വിട്ടു പോയി. ജോലി രാജിവച്ച് അമിത വിലയ്ക്ക് കിട്ടുന്ന ടിക്കറ്റെടുത്ത് നാട്ടിലേക്ക് പോയവര്‍  ധാരാളമുണ്ട്. 

416
<p>സൗദി അറേബ്യന്‍ എണ്ണയുടെ ഇരിപ്പിടം ആയ രാസ് തനൂര തകര്‍ക്കണമെന്ന് സദ്ദാം തീരുമാനതായി അഭൂഹം പരന്നു. തൊട്ടടുത്തു കിടക്കുന്ന റഹീമയും ആക്രമണത്തില്‍ &nbsp;വെന്തെരിയാന്‍ &nbsp;സാദ്ധ്യതയുണ്ടെന്നുള്ളതു കൊണ്ട് കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ച് &nbsp;കുറേപ്പേര്‍ തലസ്ഥാനമായ റിയാദിലേക്ക് &nbsp;പോയി.&nbsp;</p>

<p>സൗദി അറേബ്യന്‍ എണ്ണയുടെ ഇരിപ്പിടം ആയ രാസ് തനൂര തകര്‍ക്കണമെന്ന് സദ്ദാം തീരുമാനതായി അഭൂഹം പരന്നു. തൊട്ടടുത്തു കിടക്കുന്ന റഹീമയും ആക്രമണത്തില്‍ &nbsp;വെന്തെരിയാന്‍ &nbsp;സാദ്ധ്യതയുണ്ടെന്നുള്ളതു കൊണ്ട് കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ച് &nbsp;കുറേപ്പേര്‍ തലസ്ഥാനമായ റിയാദിലേക്ക് &nbsp;പോയി.&nbsp;</p>

സൗദി അറേബ്യന്‍ എണ്ണയുടെ ഇരിപ്പിടം ആയ രാസ് തനൂര തകര്‍ക്കണമെന്ന് സദ്ദാം തീരുമാനതായി അഭൂഹം പരന്നു. തൊട്ടടുത്തു കിടക്കുന്ന റഹീമയും ആക്രമണത്തില്‍  വെന്തെരിയാന്‍  സാദ്ധ്യതയുണ്ടെന്നുള്ളതു കൊണ്ട് കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ച്  കുറേപ്പേര്‍ തലസ്ഥാനമായ റിയാദിലേക്ക്  പോയി. 

516
<p>തെരുവുകളും വീടുകളും വിജനമായി. കാറുകള്‍ എന്നല്ല, മനുഷ്യനെ പോലും റോഡില്‍ കാണാനില്ലാത്ത അവസ്ഥ! കൊറോണക്കാലത്തിന് സമാനമായ കാഴ്ചകള്‍. എന്റെ ജോലിയുടെ പ്രത്യേകത നിമിത്തം ഞങ്ങള്‍ അവിടെ തന്നെ തുടരാന്‍ തീരുമാനിച്ചു.&nbsp;</p>

<p>തെരുവുകളും വീടുകളും വിജനമായി. കാറുകള്‍ എന്നല്ല, മനുഷ്യനെ പോലും റോഡില്‍ കാണാനില്ലാത്ത അവസ്ഥ! കൊറോണക്കാലത്തിന് സമാനമായ കാഴ്ചകള്‍. എന്റെ ജോലിയുടെ പ്രത്യേകത നിമിത്തം ഞങ്ങള്‍ അവിടെ തന്നെ തുടരാന്‍ തീരുമാനിച്ചു.&nbsp;</p>

തെരുവുകളും വീടുകളും വിജനമായി. കാറുകള്‍ എന്നല്ല, മനുഷ്യനെ പോലും റോഡില്‍ കാണാനില്ലാത്ത അവസ്ഥ! കൊറോണക്കാലത്തിന് സമാനമായ കാഴ്ചകള്‍. എന്റെ ജോലിയുടെ പ്രത്യേകത നിമിത്തം ഞങ്ങള്‍ അവിടെ തന്നെ തുടരാന്‍ തീരുമാനിച്ചു. 

616
<p>അക്കാലത്ത് പ്രസിദ്ധമായ രണ്ടു വാക്കുകള്‍ ആയിരുന്നു സ്‌കഡും പേട്രിയട്ടും. സദ്ദാം അയയ്ക്കുന്ന സ്‌കഡ് മിസൈലുകളെ തകര്‍ക്കാനായി ഉപയോഗിച്ചിരുന്ന അമേരിക്കന്‍ മിസൈല്‍ ആണ് പേട്രിയറ്റ്.&nbsp;</p><p>&nbsp;</p>

<p>അക്കാലത്ത് പ്രസിദ്ധമായ രണ്ടു വാക്കുകള്‍ ആയിരുന്നു സ്‌കഡും പേട്രിയട്ടും. സദ്ദാം അയയ്ക്കുന്ന സ്‌കഡ് മിസൈലുകളെ തകര്‍ക്കാനായി ഉപയോഗിച്ചിരുന്ന അമേരിക്കന്‍ മിസൈല്‍ ആണ് പേട്രിയറ്റ്.&nbsp;</p><p>&nbsp;</p>

അക്കാലത്ത് പ്രസിദ്ധമായ രണ്ടു വാക്കുകള്‍ ആയിരുന്നു സ്‌കഡും പേട്രിയട്ടും. സദ്ദാം അയയ്ക്കുന്ന സ്‌കഡ് മിസൈലുകളെ തകര്‍ക്കാനായി ഉപയോഗിച്ചിരുന്ന അമേരിക്കന്‍ മിസൈല്‍ ആണ് പേട്രിയറ്റ്. 

 

716
<p><br />യുദ്ധം നിമിത്തം ഭക്ഷണ ദൗര്‍ലഭ്യം ഉണ്ടാകുമെന്ന് ഭയന്ന് എല്ലാവരും കഴിയുന്നത്ര ഭക്ഷണസാധനങ്ങള്‍ വാങ്ങി സംഭരിച്ചു &nbsp;തുടങ്ങി. രാസായുധപ്രയോഗം നടക്കാന്‍ സാധ്യതയുണ്ട് എന്നുള്ളതു കൊണ്ട് സ്വദേശികള്‍ക്കും വിദേശികള്‍ക്കുമടക്കം ഗ്യാസ് മാസ്‌ക്കുകള്‍ വിതരണം ചെയ്തു.&nbsp;</p>

<p><br />യുദ്ധം നിമിത്തം ഭക്ഷണ ദൗര്‍ലഭ്യം ഉണ്ടാകുമെന്ന് ഭയന്ന് എല്ലാവരും കഴിയുന്നത്ര ഭക്ഷണസാധനങ്ങള്‍ വാങ്ങി സംഭരിച്ചു &nbsp;തുടങ്ങി. രാസായുധപ്രയോഗം നടക്കാന്‍ സാധ്യതയുണ്ട് എന്നുള്ളതു കൊണ്ട് സ്വദേശികള്‍ക്കും വിദേശികള്‍ക്കുമടക്കം ഗ്യാസ് മാസ്‌ക്കുകള്‍ വിതരണം ചെയ്തു.&nbsp;</p>


യുദ്ധം നിമിത്തം ഭക്ഷണ ദൗര്‍ലഭ്യം ഉണ്ടാകുമെന്ന് ഭയന്ന് എല്ലാവരും കഴിയുന്നത്ര ഭക്ഷണസാധനങ്ങള്‍ വാങ്ങി സംഭരിച്ചു  തുടങ്ങി. രാസായുധപ്രയോഗം നടക്കാന്‍ സാധ്യതയുണ്ട് എന്നുള്ളതു കൊണ്ട് സ്വദേശികള്‍ക്കും വിദേശികള്‍ക്കുമടക്കം ഗ്യാസ് മാസ്‌ക്കുകള്‍ വിതരണം ചെയ്തു. 

816
<p>ആദ്യമൊക്കെ സൈറണ്‍ മുഴങ്ങുമ്പോള്‍ തന്നെ മാസ്‌ക് എടുത്തണിഞ്ഞു; പിന്നെ മാസ്‌ക് &nbsp; വച്ച് ഉറങ്ങാന്‍ തുടങ്ങി; കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോള്‍ &nbsp;സൈറണ്‍ വന്നാല്‍ ടിവി ഓഫ് ചെയ്തു കിടന്നുറങ്ങുന്നതായി പതിവ്. മിസൈല്‍ ആക്രമണമുണ്ടായാല്‍ വെറും ഗ്യാസ് മാസ്‌ക്ക് കൊണ്ട് മാത്രം രക്ഷപ്പെടാന്‍ പോകുന്നില്ല എന്നു എല്ലാവര്‍ക്കും&nbsp;</p>

<p>ആദ്യമൊക്കെ സൈറണ്‍ മുഴങ്ങുമ്പോള്‍ തന്നെ മാസ്‌ക് എടുത്തണിഞ്ഞു; പിന്നെ മാസ്‌ക് &nbsp; വച്ച് ഉറങ്ങാന്‍ തുടങ്ങി; കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോള്‍ &nbsp;സൈറണ്‍ വന്നാല്‍ ടിവി ഓഫ് ചെയ്തു കിടന്നുറങ്ങുന്നതായി പതിവ്. മിസൈല്‍ ആക്രമണമുണ്ടായാല്‍ വെറും ഗ്യാസ് മാസ്‌ക്ക് കൊണ്ട് മാത്രം രക്ഷപ്പെടാന്‍ പോകുന്നില്ല എന്നു എല്ലാവര്‍ക്കും&nbsp;</p>

ആദ്യമൊക്കെ സൈറണ്‍ മുഴങ്ങുമ്പോള്‍ തന്നെ മാസ്‌ക് എടുത്തണിഞ്ഞു; പിന്നെ മാസ്‌ക്   വച്ച് ഉറങ്ങാന്‍ തുടങ്ങി; കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോള്‍  സൈറണ്‍ വന്നാല്‍ ടിവി ഓഫ് ചെയ്തു കിടന്നുറങ്ങുന്നതായി പതിവ്. മിസൈല്‍ ആക്രമണമുണ്ടായാല്‍ വെറും ഗ്യാസ് മാസ്‌ക്ക് കൊണ്ട് മാത്രം രക്ഷപ്പെടാന്‍ പോകുന്നില്ല എന്നു എല്ലാവര്‍ക്കും 

916
<p>വ്യോമാക്രമണങ്ങള്‍ മിക്കവാറും രാത്രിയായിരിക്കും. രാത്രി &nbsp;ടി വി ഓണ്‍ ആക്കി സ്‌ക്രീന്‍ ഇരുട്ടാക്കി വച്ചാണ് ഉറങ്ങാന്‍ കിടക്കുന്നത്. എയര്‍ റെയ്ഡ് &nbsp;സൈറണ്‍ വന്നു കഴിഞ്ഞാല്‍ എല്ലാവരും ഗ്യാസ് മാസ്‌ക് ധരിച്ച് കഴിയുന്നത്ര സുരക്ഷിത സ്ഥലങ്ങളില്‍ കഴിച്ചു കൂട്ടണം എന്നാണ് നിര്‍ദേശം.&nbsp;</p>

<p>വ്യോമാക്രമണങ്ങള്‍ മിക്കവാറും രാത്രിയായിരിക്കും. രാത്രി &nbsp;ടി വി ഓണ്‍ ആക്കി സ്‌ക്രീന്‍ ഇരുട്ടാക്കി വച്ചാണ് ഉറങ്ങാന്‍ കിടക്കുന്നത്. എയര്‍ റെയ്ഡ് &nbsp;സൈറണ്‍ വന്നു കഴിഞ്ഞാല്‍ എല്ലാവരും ഗ്യാസ് മാസ്‌ക് ധരിച്ച് കഴിയുന്നത്ര സുരക്ഷിത സ്ഥലങ്ങളില്‍ കഴിച്ചു കൂട്ടണം എന്നാണ് നിര്‍ദേശം.&nbsp;</p>

വ്യോമാക്രമണങ്ങള്‍ മിക്കവാറും രാത്രിയായിരിക്കും. രാത്രി  ടി വി ഓണ്‍ ആക്കി സ്‌ക്രീന്‍ ഇരുട്ടാക്കി വച്ചാണ് ഉറങ്ങാന്‍ കിടക്കുന്നത്. എയര്‍ റെയ്ഡ്  സൈറണ്‍ വന്നു കഴിഞ്ഞാല്‍ എല്ലാവരും ഗ്യാസ് മാസ്‌ക് ധരിച്ച് കഴിയുന്നത്ര സുരക്ഷിത സ്ഥലങ്ങളില്‍ കഴിച്ചു കൂട്ടണം എന്നാണ് നിര്‍ദേശം. 

1016
<p>ഗള്‍ഫ് യുദ്ധത്തിനിടെ കുവൈറ്റില്‍ കുടുങ്ങിയപ്പോയ ഒരു ഇന്ത്യക്കാരന്‍. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അന്നേറെ ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.</p>

<p>ഗള്‍ഫ് യുദ്ധത്തിനിടെ കുവൈറ്റില്‍ കുടുങ്ങിയപ്പോയ ഒരു ഇന്ത്യക്കാരന്‍. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അന്നേറെ ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.</p>

ഗള്‍ഫ് യുദ്ധത്തിനിടെ കുവൈറ്റില്‍ കുടുങ്ങിയപ്പോയ ഒരു ഇന്ത്യക്കാരന്‍. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അന്നേറെ ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.

1116
<p><br />ഇതിനിടെ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലുള്ള അല്‍കോബാര്‍ ഉള്‍പ്പെടെ ഉള്ള പല ഭാഗങ്ങളിലും സ്‌കഡ് ആക്രമണമുണ്ടായി. ഒരു രാത്രി റിയാദില്‍ ജനവാസമുള്ള ഒരു ഭാഗത്ത് സ്‌കഡ് പതിച്ചു. പക്ഷേ പെട്ടെന്ന് &nbsp;തന്നെ സൈന്യം അവശിഷ്ടങ്ങളൊക്കെ പൂര്‍ണ്ണമായി നീക്കം ചെയ്തു വൃത്തിയാക്കി. നേരം വെളുക്കുമ്പോള്‍ തലേന്ന് കെട്ടിടം നിന്ന സ്ഥലത്ത് &nbsp;കാലി പറമ്പ് &nbsp;മാത്രം.&nbsp;</p>

<p><br />ഇതിനിടെ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലുള്ള അല്‍കോബാര്‍ ഉള്‍പ്പെടെ ഉള്ള പല ഭാഗങ്ങളിലും സ്‌കഡ് ആക്രമണമുണ്ടായി. ഒരു രാത്രി റിയാദില്‍ ജനവാസമുള്ള ഒരു ഭാഗത്ത് സ്‌കഡ് പതിച്ചു. പക്ഷേ പെട്ടെന്ന് &nbsp;തന്നെ സൈന്യം അവശിഷ്ടങ്ങളൊക്കെ പൂര്‍ണ്ണമായി നീക്കം ചെയ്തു വൃത്തിയാക്കി. നേരം വെളുക്കുമ്പോള്‍ തലേന്ന് കെട്ടിടം നിന്ന സ്ഥലത്ത് &nbsp;കാലി പറമ്പ് &nbsp;മാത്രം.&nbsp;</p>


ഇതിനിടെ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലുള്ള അല്‍കോബാര്‍ ഉള്‍പ്പെടെ ഉള്ള പല ഭാഗങ്ങളിലും സ്‌കഡ് ആക്രമണമുണ്ടായി. ഒരു രാത്രി റിയാദില്‍ ജനവാസമുള്ള ഒരു ഭാഗത്ത് സ്‌കഡ് പതിച്ചു. പക്ഷേ പെട്ടെന്ന്  തന്നെ സൈന്യം അവശിഷ്ടങ്ങളൊക്കെ പൂര്‍ണ്ണമായി നീക്കം ചെയ്തു വൃത്തിയാക്കി. നേരം വെളുക്കുമ്പോള്‍ തലേന്ന് കെട്ടിടം നിന്ന സ്ഥലത്ത്  കാലി പറമ്പ്  മാത്രം. 

1216
<p>ഏകദേശം&nbsp;35-ഓളം രാജ്യങ്ങളില്‍ നിന്നുള്ള പട്ടാളവും &nbsp;പടക്കോപ്പുകളും മുറിവേറ്റവരുടെ ചികിത്സയ്ക്ക് ആവശ്യമായ ആശുപത്രി സംവിധാനങ്ങളും ഇതിനകം സൗദിയില്‍ എത്തി.&nbsp;</p>

<p>ഏകദേശം&nbsp;35-ഓളം രാജ്യങ്ങളില്‍ നിന്നുള്ള പട്ടാളവും &nbsp;പടക്കോപ്പുകളും മുറിവേറ്റവരുടെ ചികിത്സയ്ക്ക് ആവശ്യമായ ആശുപത്രി സംവിധാനങ്ങളും ഇതിനകം സൗദിയില്‍ എത്തി.&nbsp;</p>

ഏകദേശം 35-ഓളം രാജ്യങ്ങളില്‍ നിന്നുള്ള പട്ടാളവും  പടക്കോപ്പുകളും മുറിവേറ്റവരുടെ ചികിത്സയ്ക്ക് ആവശ്യമായ ആശുപത്രി സംവിധാനങ്ങളും ഇതിനകം സൗദിയില്‍ എത്തി. 

1316
<p><br />അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാതെ, മരണം എപ്പോഴാണ് വീട്ടിലേക്ക് വന്നു കയറുന്നത് എന്നോര്‍ത്ത് ജീവിച്ച അന്നത്തെ ഏകാന്ത ജീവിതവും ഇന്നത്തെ ലോക് ഡൗണുമായി താരതമ്യപ്പെടുത്താന്‍ പറ്റില്ല.&nbsp;</p>

<p><br />അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാതെ, മരണം എപ്പോഴാണ് വീട്ടിലേക്ക് വന്നു കയറുന്നത് എന്നോര്‍ത്ത് ജീവിച്ച അന്നത്തെ ഏകാന്ത ജീവിതവും ഇന്നത്തെ ലോക് ഡൗണുമായി താരതമ്യപ്പെടുത്താന്‍ പറ്റില്ല.&nbsp;</p>


അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാതെ, മരണം എപ്പോഴാണ് വീട്ടിലേക്ക് വന്നു കയറുന്നത് എന്നോര്‍ത്ത് ജീവിച്ച അന്നത്തെ ഏകാന്ത ജീവിതവും ഇന്നത്തെ ലോക് ഡൗണുമായി താരതമ്യപ്പെടുത്താന്‍ പറ്റില്ല. 

1416
<p><br />അഞ്ച് ആഴ്ചകളുടെ ആകാശ യുദ്ധത്തിന് ശേഷം ഫെ്രബുവരി 24 -ന് കര യുദ്ധം ആരംഭിച്ചു. നാലു നാള്‍ക്കുശേഷം കുവൈറ്റ് മോചിപ്പിക്കപ്പെട്ടു.&nbsp;</p>

<p><br />അഞ്ച് ആഴ്ചകളുടെ ആകാശ യുദ്ധത്തിന് ശേഷം ഫെ്രബുവരി 24 -ന് കര യുദ്ധം ആരംഭിച്ചു. നാലു നാള്‍ക്കുശേഷം കുവൈറ്റ് മോചിപ്പിക്കപ്പെട്ടു.&nbsp;</p>


അഞ്ച് ആഴ്ചകളുടെ ആകാശ യുദ്ധത്തിന് ശേഷം ഫെ്രബുവരി 24 -ന് കര യുദ്ധം ആരംഭിച്ചു. നാലു നാള്‍ക്കുശേഷം കുവൈറ്റ് മോചിപ്പിക്കപ്പെട്ടു. 

1516
<p>ഇറാഖികള്‍ അവിടം വിട്ടു പോയപ്പോള്‍ തീ കൊടുത്ത കുവൈറ്റിലെ 700-ഓളം എണ്ണക്കിണറുകളില്‍ നിന്നുള്ള പുക മാസങ്ങളോളം വടക്കു കിഴക്കന്‍ ആകാശത്തെ ഇരുള്‍ നിറഞ്ഞതാക്കി. കുറേക്കാലം ആ ഭാഗത്ത് സൂര്യന്‍ &nbsp;മുഖം കാണിച്ചതേയില്ല.</p>

<p>ഇറാഖികള്‍ അവിടം വിട്ടു പോയപ്പോള്‍ തീ കൊടുത്ത കുവൈറ്റിലെ 700-ഓളം എണ്ണക്കിണറുകളില്‍ നിന്നുള്ള പുക മാസങ്ങളോളം വടക്കു കിഴക്കന്‍ ആകാശത്തെ ഇരുള്‍ നിറഞ്ഞതാക്കി. കുറേക്കാലം ആ ഭാഗത്ത് സൂര്യന്‍ &nbsp;മുഖം കാണിച്ചതേയില്ല.</p>

ഇറാഖികള്‍ അവിടം വിട്ടു പോയപ്പോള്‍ തീ കൊടുത്ത കുവൈറ്റിലെ 700-ഓളം എണ്ണക്കിണറുകളില്‍ നിന്നുള്ള പുക മാസങ്ങളോളം വടക്കു കിഴക്കന്‍ ആകാശത്തെ ഇരുള്‍ നിറഞ്ഞതാക്കി. കുറേക്കാലം ആ ഭാഗത്ത് സൂര്യന്‍  മുഖം കാണിച്ചതേയില്ല.

1616
<p><br />ഡോ. സലീമയും മകളും മാസ്‌ക് അണിഞ്ഞ് വീട്ടില്‍.</p>

<p><br />ഡോ. സലീമയും മകളും മാസ്‌ക് അണിഞ്ഞ് വീട്ടില്‍.</p>


ഡോ. സലീമയും മകളും മാസ്‌ക് അണിഞ്ഞ് വീട്ടില്‍.

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
വെറും നാലേനാലു മിനിറ്റ്, 487 കോടി രൂപ, ഫ്രിഡ കാഹ്‍ലോ പെയിന്റിം​ഗ് വിറ്റത് റെക്കോർഡ് വിലയ്ക്ക്
Recommended image2
18 കാരറ്റിന്റെ സ്വർണ ടോയ്‍ലെറ്റ്, പേര് 'അമേരിക്ക', വിറ്റുപോയത് 1.21 കോടിക്ക്!
Recommended image3
ഗുസ്താവ് ക്ലിംറ്റിന്റെ പെയിന്റിം​ഗ് ലേലത്തിൽ വിറ്റത് 2110 കോടിക്ക്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved