MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Coronavirus
  • Coronavirus India
  • കൊവിഡ് രണ്ടാം തരംഗത്തിലും വിറങ്ങലിച്ച് ബെംഗളൂരു; സര്‍ക്കാര്‍ നിഷ്ക്രിയമെന്ന് വിമര്‍ശനം

കൊവിഡ് രണ്ടാം തരംഗത്തിലും വിറങ്ങലിച്ച് ബെംഗളൂരു; സര്‍ക്കാര്‍ നിഷ്ക്രിയമെന്ന് വിമര്‍ശനം

കൊവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം ഇന്ത്യയിലെ മഹാനഗരങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദമാക്കി. ആദ്യ വ്യാപന സമയത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ലോക്ഡൌണിലേക്ക് പോയപ്പോള്‍ രണ്ടാം വ്യാപനത്തില്‍ ലോക്ഡൌൺ പ്രഖ്യാപിക്കാതിരുന്നിട്ടും ബംഗളൂരു അടക്കമുള്ള മഹാനഗരങ്ങള്‍ അടച്ചുപൂട്ടലിന് സമാനമായ അവസ്ഥയിലാണ്. ഒന്നാം വ്യാപന സമയത്തെന്ന പോലെ രണ്ടാം വ്യാപന കാലത്തും ബംഗളൂരുവില്‍ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അതിവേഗമാണ് കൂടുന്നത്. ഇന്നലെ മാത്രം 34,804 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. 143 മരണമാണ് ഒറ്റ ദിവസം രേഖപ്പെടുത്തിയത്. ഇതുവരെയായി കൊവഡ് ബാധിച്ച് 14,426 പേര്‍ കര്‍ണ്ണാടകയില്‍ മാത്രം മരിച്ചു. 13,39,201 പേര്‍ക്ക് ഇതുവരെയായി കര്‍ണ്ണാടകയില്‍ രോഗബാധ സ്ഥിരീകരിച്ചു. 19.70 ശതമാനമാണ് സംസ്ഥാനത്തെ പോസറ്റിവിറ്റി നിരക്ക്. 2,62,162 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്. മണിക്കൂറില്‍ ശരാശരി 700 പേര്‍ക്ക് എന്ന നിരക്കിലാണ് ബെംഗളൂരു നഗരത്തില്‍ പോസറ്റീവ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. കൊവിഡ് രോഗവ്യാപനത്തിന്‍റെ ഒന്നാം ഘട്ടിത്തിലും കര്‍ണ്ണാടകയും ബെംഗളൂരുവും അതിവ്യാപനമുണ്ടായിരുന്നു. അന്ന് മുതല്‍ കൃത്യമായ പദ്ധതികളുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇത്രയും രൂക്ഷമായ അതിവ്യാപനം സംസ്ഥാനത്ത് ഉണ്ടാകില്ലായിരുന്നുവെന്ന് വിദഗ്ദരും പറയുന്നു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വൈശാഖ് ആര്യന്‍. 

2 Min read
Author : Web Desk
| Updated : Apr 26 2021, 12:00 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
123
<p>ബെംഗളൂരു നഗരത്തിലെ രോഗബാധിതരായ ഓരോരുത്തരും കുറഞ്ഞത് എട്ട് പേരോളം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നുണ്ടെന്നും കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മണിക്കൂറില്‍ പത്ത് പേര്‍ക്കെന്ന നിലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.&nbsp;</p>

<p>ബെംഗളൂരു നഗരത്തിലെ രോഗബാധിതരായ ഓരോരുത്തരും കുറഞ്ഞത് എട്ട് പേരോളം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നുണ്ടെന്നും കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മണിക്കൂറില്‍ പത്ത് പേര്‍ക്കെന്ന നിലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.&nbsp;</p>

ബെംഗളൂരു നഗരത്തിലെ രോഗബാധിതരായ ഓരോരുത്തരും കുറഞ്ഞത് എട്ട് പേരോളം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നുണ്ടെന്നും കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മണിക്കൂറില്‍ പത്ത് പേര്‍ക്കെന്ന നിലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. 

223
<p>പബ്ലിക് ഹെല്‍ത്ത് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ (പിഎച്ച്എഫ്ഐ) കീഴിലുള്ള 'ജീവന്‍ രക്ഷ' വിഭാഗം നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.&nbsp;</p>

<p>പബ്ലിക് ഹെല്‍ത്ത് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ (പിഎച്ച്എഫ്ഐ) കീഴിലുള്ള 'ജീവന്‍ രക്ഷ' വിഭാഗം നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.&nbsp;</p>

പബ്ലിക് ഹെല്‍ത്ത് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ (പിഎച്ച്എഫ്ഐ) കീഴിലുള്ള 'ജീവന്‍ രക്ഷ' വിഭാഗം നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. 

323
<p>ബെംഗളൂരുവില്‍ ഓരോ ചതുരശ്ര കിലോമീറ്ററിലും 300 കൊവിഡ് വീതമുണ്ടെന്നും പഠനം പറയുന്നു. നരഗത്തില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നതാണ് രോഗം വ്യാപനം കൂടാന്‍ കാരണം.&nbsp;</p>

<p>ബെംഗളൂരുവില്‍ ഓരോ ചതുരശ്ര കിലോമീറ്ററിലും 300 കൊവിഡ് വീതമുണ്ടെന്നും പഠനം പറയുന്നു. നരഗത്തില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നതാണ് രോഗം വ്യാപനം കൂടാന്‍ കാരണം.&nbsp;</p>

ബെംഗളൂരുവില്‍ ഓരോ ചതുരശ്ര കിലോമീറ്ററിലും 300 കൊവിഡ് വീതമുണ്ടെന്നും പഠനം പറയുന്നു. നരഗത്തില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നതാണ് രോഗം വ്യാപനം കൂടാന്‍ കാരണം. 

423
<p>ശനിയാഴ്ച നഗരത്തില്‍ 17,342 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 149 പേര്‍ മരിച്ചു. സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളതും ഇന്ത്യയുടെ ഐടി ഹബ്ബ് എന്നറിയപ്പെടുന്നത് ബെംഗളൂരു നഗരമാണ്.&nbsp;</p>

<p>ശനിയാഴ്ച നഗരത്തില്‍ 17,342 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 149 പേര്‍ മരിച്ചു. സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളതും ഇന്ത്യയുടെ ഐടി ഹബ്ബ് എന്നറിയപ്പെടുന്നത് ബെംഗളൂരു നഗരമാണ്.&nbsp;</p>

ശനിയാഴ്ച നഗരത്തില്‍ 17,342 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 149 പേര്‍ മരിച്ചു. സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളതും ഇന്ത്യയുടെ ഐടി ഹബ്ബ് എന്നറിയപ്പെടുന്നത് ബെംഗളൂരു നഗരമാണ്. 

523
<p>കേരളമടക്കം രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനത്ത് നിന്നുള്ള മികച്ച ഐടി വിദഗ്ദരുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് ബെംഗളൂരു. രാജ്യത്തെയും വിദേശത്തെയും നിരവധി കമ്പനികളുടെ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.&nbsp;</p>

<p>കേരളമടക്കം രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനത്ത് നിന്നുള്ള മികച്ച ഐടി വിദഗ്ദരുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് ബെംഗളൂരു. രാജ്യത്തെയും വിദേശത്തെയും നിരവധി കമ്പനികളുടെ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.&nbsp;</p>

കേരളമടക്കം രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനത്ത് നിന്നുള്ള മികച്ച ഐടി വിദഗ്ദരുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് ബെംഗളൂരു. രാജ്യത്തെയും വിദേശത്തെയും നിരവധി കമ്പനികളുടെ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 

623
723
<p>ഇതരസംസ്ഥാനത്ത് നിന്നെത്തുന്നവര്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളും കൊവിഡ് ബാധിത മേഖലകളാണ്. ആദ്യ വ്യാപന സമയത്ത് തന്നെ നിരവധി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് കടന്നിരുന്നു.&nbsp;</p>

<p>ഇതരസംസ്ഥാനത്ത് നിന്നെത്തുന്നവര്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളും കൊവിഡ് ബാധിത മേഖലകളാണ്. ആദ്യ വ്യാപന സമയത്ത് തന്നെ നിരവധി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് കടന്നിരുന്നു.&nbsp;</p>

ഇതരസംസ്ഥാനത്ത് നിന്നെത്തുന്നവര്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളും കൊവിഡ് ബാധിത മേഖലകളാണ്. ആദ്യ വ്യാപന സമയത്ത് തന്നെ നിരവധി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് കടന്നിരുന്നു. 

823
<p>ഇപ്പോഴും നിരവധി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.&nbsp;</p>

<p>ഇപ്പോഴും നിരവധി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.&nbsp;</p>

ഇപ്പോഴും നിരവധി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 

923
1023
<p>അതിനിടെ ഒരു ദിവസം മാത്രം മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതോടെ ശ്മശാനങ്ങളില്‍ വലിയ പ്രതിസന്ധിയുണ്ടായി. ബെംഗളൂരു അര്‍ബനില്‍ ഒരു ദിവസം മാത്രം 77 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവിടെ ഇതുവരെയായി 5,800 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.&nbsp;</p>

<p>അതിനിടെ ഒരു ദിവസം മാത്രം മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതോടെ ശ്മശാനങ്ങളില്‍ വലിയ പ്രതിസന്ധിയുണ്ടായി. ബെംഗളൂരു അര്‍ബനില്‍ ഒരു ദിവസം മാത്രം 77 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവിടെ ഇതുവരെയായി 5,800 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.&nbsp;</p>

അതിനിടെ ഒരു ദിവസം മാത്രം മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതോടെ ശ്മശാനങ്ങളില്‍ വലിയ പ്രതിസന്ധിയുണ്ടായി. ബെംഗളൂരു അര്‍ബനില്‍ ഒരു ദിവസം മാത്രം 77 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവിടെ ഇതുവരെയായി 5,800 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

1123
<p>ഇതേ തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ മൃതദേഹ സംസ്കരിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. ഏഴ് ശ്മാശാനങ്ങളിൽ ഇനി കൊവിഡ് മൃതദേഹങ്ങൾ മാത്രം സംസ്കരിക്കും.&nbsp;</p>

<p>ഇതേ തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ മൃതദേഹ സംസ്കരിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. ഏഴ് ശ്മാശാനങ്ങളിൽ ഇനി കൊവിഡ് മൃതദേഹങ്ങൾ മാത്രം സംസ്കരിക്കും.&nbsp;</p>

ഇതേ തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ മൃതദേഹ സംസ്കരിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. ഏഴ് ശ്മാശാനങ്ങളിൽ ഇനി കൊവിഡ് മൃതദേഹങ്ങൾ മാത്രം സംസ്കരിക്കും. 

1223
1323
<p>മൃതദേഹങ്ങള്‍ കൊവിഡ് ചട്ടങ്ങൾ അനുസരിച്ച് മറവ് ചെയ്യുന്നെന്ന് ഉറപ്പുവരുത്താനും നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു കോർപ്പറേഷൻ അറിയിച്ചു. ഇതിനായി പ്രത്യേക ഉത്തരവ് പുറത്തിറക്കി.&nbsp;</p>

<p>മൃതദേഹങ്ങള്‍ കൊവിഡ് ചട്ടങ്ങൾ അനുസരിച്ച് മറവ് ചെയ്യുന്നെന്ന് ഉറപ്പുവരുത്താനും നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു കോർപ്പറേഷൻ അറിയിച്ചു. ഇതിനായി പ്രത്യേക ഉത്തരവ് പുറത്തിറക്കി.&nbsp;</p>

മൃതദേഹങ്ങള്‍ കൊവിഡ് ചട്ടങ്ങൾ അനുസരിച്ച് മറവ് ചെയ്യുന്നെന്ന് ഉറപ്പുവരുത്താനും നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു കോർപ്പറേഷൻ അറിയിച്ചു. ഇതിനായി പ്രത്യേക ഉത്തരവ് പുറത്തിറക്കി. 

1423
<p>കൊവിഡ് ബാധിച്ച രോഗികളുടെ മരണം പ്രതിദിനം 200 കടന്ന സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍റെ നടപടി. &nbsp;</p>

<p>കൊവിഡ് ബാധിച്ച രോഗികളുടെ മരണം പ്രതിദിനം 200 കടന്ന സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍റെ നടപടി. &nbsp;</p>

കൊവിഡ് ബാധിച്ച രോഗികളുടെ മരണം പ്രതിദിനം 200 കടന്ന സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍റെ നടപടി.  

1523
1623
<p>പ്രതിസന്ധി നേരിടാൻ കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ സ്വകാര്യ ഭൂമിയിൽ കർശന കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സംസ്കരിക്കാൻ സര്‍ക്കാര്‍ അനുമതി നൽകിയത്.&nbsp;</p>

<p>പ്രതിസന്ധി നേരിടാൻ കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ സ്വകാര്യ ഭൂമിയിൽ കർശന കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സംസ്കരിക്കാൻ സര്‍ക്കാര്‍ അനുമതി നൽകിയത്.&nbsp;</p>

പ്രതിസന്ധി നേരിടാൻ കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ സ്വകാര്യ ഭൂമിയിൽ കർശന കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സംസ്കരിക്കാൻ സര്‍ക്കാര്‍ അനുമതി നൽകിയത്. 

1723
<p>ശ്മശാനങ്ങളിൽ മൂന്ന് ദിവസം വരെ കാത്തിരുന്നാൽ മാത്രമേ മൃതദേഹങ്ങൾ സംസ്കരിക്കാൻ സമയം ലഭിക്കുകയുള്ളൂ എന്ന സാഹചര്യമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.&nbsp;</p>

<p>ശ്മശാനങ്ങളിൽ മൂന്ന് ദിവസം വരെ കാത്തിരുന്നാൽ മാത്രമേ മൃതദേഹങ്ങൾ സംസ്കരിക്കാൻ സമയം ലഭിക്കുകയുള്ളൂ എന്ന സാഹചര്യമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.&nbsp;</p>

ശ്മശാനങ്ങളിൽ മൂന്ന് ദിവസം വരെ കാത്തിരുന്നാൽ മാത്രമേ മൃതദേഹങ്ങൾ സംസ്കരിക്കാൻ സമയം ലഭിക്കുകയുള്ളൂ എന്ന സാഹചര്യമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. 

1823
<p>സംസ്കരിക്കുവാനുള്ള അസംസ്കൃത സാധനങ്ങളുടെ കുറവായിരുന്നു മറ്റൊരു പ്രധാന പ്രശ്നം. &nbsp;<br />&nbsp;</p>

<p>സംസ്കരിക്കുവാനുള്ള അസംസ്കൃത സാധനങ്ങളുടെ കുറവായിരുന്നു മറ്റൊരു പ്രധാന പ്രശ്നം. &nbsp;<br />&nbsp;</p>

സംസ്കരിക്കുവാനുള്ള അസംസ്കൃത സാധനങ്ങളുടെ കുറവായിരുന്നു മറ്റൊരു പ്രധാന പ്രശ്നം.  
 

1923
<p><br />രോഗ വ്യാപനം കൂടിയതോടെ സംസ്ഥാനത്ത് കർഫ്യു നീട്ടുന്നതിനെ കുറിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചു</p>

<p><br />രോഗ വ്യാപനം കൂടിയതോടെ സംസ്ഥാനത്ത് കർഫ്യു നീട്ടുന്നതിനെ കുറിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചു</p>


രോഗ വ്യാപനം കൂടിയതോടെ സംസ്ഥാനത്ത് കർഫ്യു നീട്ടുന്നതിനെ കുറിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചു

2023
<p>സംസ്ഥാനത്ത് വാക്സീൻ സൗജന്യമായി നൽകുന്ന കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്ന് കരുതുന്നു.&nbsp;</p>

<p>സംസ്ഥാനത്ത് വാക്സീൻ സൗജന്യമായി നൽകുന്ന കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്ന് കരുതുന്നു.&nbsp;</p>

സംസ്ഥാനത്ത് വാക്സീൻ സൗജന്യമായി നൽകുന്ന കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്ന് കരുതുന്നു. 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരട്ടകുട്ടികളെ വരവേറ്റിട്ട് 4 മാസം, കേദാർനാഥ് ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ടത് മുൻ സൈനിക ഉദ്യോഗസ്ഥൻ
Recommended image2
'കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ല', കടുപ്പിച്ച് സുപ്രീം കോടതി, കൊവിഷീൽഡിന്‍റെ ആവശ്യം തള്ളി
Recommended image3
തീവ്രവ്യാപനശേഷി, രാജ്യതലസ്ഥാനത്ത് ഒമിക്രോൺ പുതിയ വകഭേദം സ്ഥിരീകരിച്ചു, എല്ലായിടത്തും ജാഗ്രത, മാസ്ക്ക് നിർബന്ധം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved