MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • India News
  • ദില്ലി ചലോ; ജനങ്ങളോട് മാപ്പ് ചോദിച്ച്, ദില്ലി ഉപരോധിച്ച് കര്‍ഷക പ്രതിഷേധത്തിന്‍റെ രണ്ടാം ഘട്ടം

ദില്ലി ചലോ; ജനങ്ങളോട് മാപ്പ് ചോദിച്ച്, ദില്ലി ഉപരോധിച്ച് കര്‍ഷക പ്രതിഷേധത്തിന്‍റെ രണ്ടാം ഘട്ടം

നവംബര്‍ 26 ആരംഭിച്ച കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് 20 -ാം ദിവസത്തിലേക്ക് കടന്നു. എന്നാല്‍ നിയമം കര്‍ഷകര്‍വേണ്ടിയാണെന്നും ചര്‍ച്ചയാകാമെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഇതുവരെ നടത്തിയ ചര്‍ച്ചകള്‍ പ്രഹസനമായതിനാല്‍ ഇനി നിയമം പിന്‍വലിച്ച ശേഷമാകാം ചര്‍ച്ചയെന്നാണ് കര്‍ഷകരുടെ നിലപാട്. ഇതിനിടെ സമരം ശക്തമാക്കി ദില്ലിയുടെ അതിര്‍ത്തികള്‍ അഞ്ചും അടച്ച കര്‍ഷകകര്‍ ജനങ്ങള്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ക്ക് മാപ്പു ചോദിച്ചു. കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ പ്രതിഷേധക്കാരുടെ സംഘടനയായ സംങ്ക്യുക്ത കിസാൻ മോർച്ചയാണ് ജനങ്ങളോട് മാപ്പ് ചോദിച്ചുത്. ദില്ലിയിലെ സമര ഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ വസിം സെയ്ദി, ദീപു എം നായര്‍, റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍. 

3 Min read
Web Desk
Published : Dec 15 2020, 09:58 AM IST| Updated : Dec 15 2020, 10:00 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
123
<p>കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി 40 ലേറെ കർഷക സംഘടനകളാണ കേന്ദ്ര കാർഷിക നിയമത്തിനെതിരെ ദില്ലിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. ദില്ലിയിലെ സിംഘു, ​ഗാസിപൂർ, തിക്രി അതിർത്തികളിലാണ് ആദ്യം കര്‍ഷക പ്രതിഷേധം ശക്തമായിരുന്നത്. എന്നാല്‍ ഭേദഗതി ചര്‍ച്ചകള്‍ മാത്രമായിരുന്നു സര്‍ക്കാര്‍ മുന്നേട്ട് വച്ചത്.</p>

<p>കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി 40 ലേറെ കർഷക സംഘടനകളാണ കേന്ദ്ര കാർഷിക നിയമത്തിനെതിരെ ദില്ലിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. ദില്ലിയിലെ സിംഘു, ​ഗാസിപൂർ, തിക്രി അതിർത്തികളിലാണ് ആദ്യം കര്‍ഷക പ്രതിഷേധം ശക്തമായിരുന്നത്. എന്നാല്‍ ഭേദഗതി ചര്‍ച്ചകള്‍ മാത്രമായിരുന്നു സര്‍ക്കാര്‍ മുന്നേട്ട് വച്ചത്.</p>

കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി 40 ലേറെ കർഷക സംഘടനകളാണ കേന്ദ്ര കാർഷിക നിയമത്തിനെതിരെ ദില്ലിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. ദില്ലിയിലെ സിംഘു, ​ഗാസിപൂർ, തിക്രി അതിർത്തികളിലാണ് ആദ്യം കര്‍ഷക പ്രതിഷേധം ശക്തമായിരുന്നത്. എന്നാല്‍ ഭേദഗതി ചര്‍ച്ചകള്‍ മാത്രമായിരുന്നു സര്‍ക്കാര്‍ മുന്നേട്ട് വച്ചത്.

223
<p>മാത്രമല്ല, നിയമം കര്‍ഷകരെ സഹായിക്കാനാണെന്നും കര്‍ഷകരെ ആരോ പറഞ്ഞ് പറ്റിക്കുകയാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍‌ കഴിഞ്ഞ 19 ദിവസമായി പറഞ്ഞ് കൊണ്ടിരുന്നത്. സര്‍ക്കാര്‍ വിവാദ നിയമം പിന്‍വലിക്കാതെ പിന്‍തിരിയില്ലെന്ന് അവകാശപ്പെട്ട കര്‍ഷകര്‍ ഇന്നലെ മുതല്‍ സമരത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു.&nbsp;</p>

<p>മാത്രമല്ല, നിയമം കര്‍ഷകരെ സഹായിക്കാനാണെന്നും കര്‍ഷകരെ ആരോ പറഞ്ഞ് പറ്റിക്കുകയാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍‌ കഴിഞ്ഞ 19 ദിവസമായി പറഞ്ഞ് കൊണ്ടിരുന്നത്. സര്‍ക്കാര്‍ വിവാദ നിയമം പിന്‍വലിക്കാതെ പിന്‍തിരിയില്ലെന്ന് അവകാശപ്പെട്ട കര്‍ഷകര്‍ ഇന്നലെ മുതല്‍ സമരത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു.&nbsp;</p>

മാത്രമല്ല, നിയമം കര്‍ഷകരെ സഹായിക്കാനാണെന്നും കര്‍ഷകരെ ആരോ പറഞ്ഞ് പറ്റിക്കുകയാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍‌ കഴിഞ്ഞ 19 ദിവസമായി പറഞ്ഞ് കൊണ്ടിരുന്നത്. സര്‍ക്കാര്‍ വിവാദ നിയമം പിന്‍വലിക്കാതെ പിന്‍തിരിയില്ലെന്ന് അവകാശപ്പെട്ട കര്‍ഷകര്‍ ഇന്നലെ മുതല്‍ സമരത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. 

323
<p>രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി ദില്ലിയിലേക്കുള്ള പ്രവേശന മാത്രങ്ങളായ രാജസ്ഥാൻ, ഹരിയാന അതിർത്തികളും കര്‍ഷകര്‍ ഉപരോധിക്കുകയാണ്. ദില്ലിക്ക് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം തടഞ്ഞതോടെ ദില്ലി നിവാസികള്‍ ഏറെ ദുരിതത്തിലായി.&nbsp;</p>

<p>രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി ദില്ലിയിലേക്കുള്ള പ്രവേശന മാത്രങ്ങളായ രാജസ്ഥാൻ, ഹരിയാന അതിർത്തികളും കര്‍ഷകര്‍ ഉപരോധിക്കുകയാണ്. ദില്ലിക്ക് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം തടഞ്ഞതോടെ ദില്ലി നിവാസികള്‍ ഏറെ ദുരിതത്തിലായി.&nbsp;</p>

രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി ദില്ലിയിലേക്കുള്ള പ്രവേശന മാത്രങ്ങളായ രാജസ്ഥാൻ, ഹരിയാന അതിർത്തികളും കര്‍ഷകര്‍ ഉപരോധിക്കുകയാണ്. ദില്ലിക്ക് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം തടഞ്ഞതോടെ ദില്ലി നിവാസികള്‍ ഏറെ ദുരിതത്തിലായി. 

423
<p>റോഡുകൾ അടച്ചതോടെ ഏറെ ബുദ്ധിമുട്ടിയാണ് പൊതുജനം സഞ്ചരിക്കുന്നത്. ഇതിൽ തങ്ങള്‍ക്കുള്ള ഖേദം പ്രകടിപ്പിച്ചാണ് &nbsp;കർഷക സംഘടനകള്‍ രംഗത്തെത്തിയത്. അച്ചടിച്ച പത്രികയിലൂടെയാണ് ഇവർ തങ്ങളുടെ ഖേദ പ്രകടനം ജനങ്ങളെ അറിയിച്ചത്.&nbsp;</p>

<p>റോഡുകൾ അടച്ചതോടെ ഏറെ ബുദ്ധിമുട്ടിയാണ് പൊതുജനം സഞ്ചരിക്കുന്നത്. ഇതിൽ തങ്ങള്‍ക്കുള്ള ഖേദം പ്രകടിപ്പിച്ചാണ് &nbsp;കർഷക സംഘടനകള്‍ രംഗത്തെത്തിയത്. അച്ചടിച്ച പത്രികയിലൂടെയാണ് ഇവർ തങ്ങളുടെ ഖേദ പ്രകടനം ജനങ്ങളെ അറിയിച്ചത്.&nbsp;</p>

റോഡുകൾ അടച്ചതോടെ ഏറെ ബുദ്ധിമുട്ടിയാണ് പൊതുജനം സഞ്ചരിക്കുന്നത്. ഇതിൽ തങ്ങള്‍ക്കുള്ള ഖേദം പ്രകടിപ്പിച്ചാണ്  കർഷക സംഘടനകള്‍ രംഗത്തെത്തിയത്. അച്ചടിച്ച പത്രികയിലൂടെയാണ് ഇവർ തങ്ങളുടെ ഖേദ പ്രകടനം ജനങ്ങളെ അറിയിച്ചത്. 

523
<p>' ഞങ്ങൾ കർഷകരാണ്. അന്നദാദാക്കളെന്നാണ് ഞങ്ങളെ വിളിക്കുന്നത് ഈ പുതിയ നിയമങ്ങൾ ഞങ്ങൾക്കുള്ള സമ്മാനമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് സമ്മാനമല്ല, ഞങ്ങൾക്കുള്ള ശിക്ഷയാണെന്നാണ് ഞങ്ങൾ പറയുന്നത്. ഞങ്ങൾക്ക് സമ്മാനം നൽകണമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ ഞങ്ങളുടെ ഉത്പന്നങ്ങൾക്ക് കൃത്യമായ വില നൽകൂ.' - പത്രികയിൽ പറയുന്നു.&nbsp;</p>

<p>' ഞങ്ങൾ കർഷകരാണ്. അന്നദാദാക്കളെന്നാണ് ഞങ്ങളെ വിളിക്കുന്നത് ഈ പുതിയ നിയമങ്ങൾ ഞങ്ങൾക്കുള്ള സമ്മാനമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് സമ്മാനമല്ല, ഞങ്ങൾക്കുള്ള ശിക്ഷയാണെന്നാണ് ഞങ്ങൾ പറയുന്നത്. ഞങ്ങൾക്ക് സമ്മാനം നൽകണമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ ഞങ്ങളുടെ ഉത്പന്നങ്ങൾക്ക് കൃത്യമായ വില നൽകൂ.' - പത്രികയിൽ പറയുന്നു.&nbsp;</p>

' ഞങ്ങൾ കർഷകരാണ്. അന്നദാദാക്കളെന്നാണ് ഞങ്ങളെ വിളിക്കുന്നത് ഈ പുതിയ നിയമങ്ങൾ ഞങ്ങൾക്കുള്ള സമ്മാനമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് സമ്മാനമല്ല, ഞങ്ങൾക്കുള്ള ശിക്ഷയാണെന്നാണ് ഞങ്ങൾ പറയുന്നത്. ഞങ്ങൾക്ക് സമ്മാനം നൽകണമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ ഞങ്ങളുടെ ഉത്പന്നങ്ങൾക്ക് കൃത്യമായ വില നൽകൂ.' - പത്രികയിൽ പറയുന്നു. 

623
<p>റോഡുകൾ തടസ്സപ്പെടുത്തി, ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. ഞങ്ങൾ ഒരാവശ്യത്തിന് വേണ്ടിയാണ് ഇവിടെ ഇരിക്കുന്നത്. ഞങ്ങളുടെ പ്രക്ഷോഭം നിങ്ങൾക്ക് വേദനയുണ്ടാക്കുന്നുവെങ്കിൽ ഞങ്ങൾ മാപ്പ് ചോദിക്കുന്നു. - പത്രികയിൽ കൂട്ടിച്ചേർത്തിരിക്കുന്നു.</p>

<p>റോഡുകൾ തടസ്സപ്പെടുത്തി, ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. ഞങ്ങൾ ഒരാവശ്യത്തിന് വേണ്ടിയാണ് ഇവിടെ ഇരിക്കുന്നത്. ഞങ്ങളുടെ പ്രക്ഷോഭം നിങ്ങൾക്ക് വേദനയുണ്ടാക്കുന്നുവെങ്കിൽ ഞങ്ങൾ മാപ്പ് ചോദിക്കുന്നു. - പത്രികയിൽ കൂട്ടിച്ചേർത്തിരിക്കുന്നു.</p>

റോഡുകൾ തടസ്സപ്പെടുത്തി, ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. ഞങ്ങൾ ഒരാവശ്യത്തിന് വേണ്ടിയാണ് ഇവിടെ ഇരിക്കുന്നത്. ഞങ്ങളുടെ പ്രക്ഷോഭം നിങ്ങൾക്ക് വേദനയുണ്ടാക്കുന്നുവെങ്കിൽ ഞങ്ങൾ മാപ്പ് ചോദിക്കുന്നു. - പത്രികയിൽ കൂട്ടിച്ചേർത്തിരിക്കുന്നു.

723
<p>ഇത് മാത്രമാണ് ഞങ്ങൾക്ക് ദില്ലിയിലെത്തി, പ്രധാനമന്ത്രിയോട് പറയാനുള്ളത്. എന്നാൽ ഞങ്ങളോട് സംസാരിക്കുന്നതായി ഭാവിക്കുന്ന സർക്കാർ ഞങ്ങളെ കേൾക്കാൻ തയ്യാറാകുന്നില്ലെന്നും പത്രികയിൽ കർഷകർ ആരോപിക്കുന്നു.</p>

<p>ഇത് മാത്രമാണ് ഞങ്ങൾക്ക് ദില്ലിയിലെത്തി, പ്രധാനമന്ത്രിയോട് പറയാനുള്ളത്. എന്നാൽ ഞങ്ങളോട് സംസാരിക്കുന്നതായി ഭാവിക്കുന്ന സർക്കാർ ഞങ്ങളെ കേൾക്കാൻ തയ്യാറാകുന്നില്ലെന്നും പത്രികയിൽ കർഷകർ ആരോപിക്കുന്നു.</p>

ഇത് മാത്രമാണ് ഞങ്ങൾക്ക് ദില്ലിയിലെത്തി, പ്രധാനമന്ത്രിയോട് പറയാനുള്ളത്. എന്നാൽ ഞങ്ങളോട് സംസാരിക്കുന്നതായി ഭാവിക്കുന്ന സർക്കാർ ഞങ്ങളെ കേൾക്കാൻ തയ്യാറാകുന്നില്ലെന്നും പത്രികയിൽ കർഷകർ ആരോപിക്കുന്നു.

823
<p>ഇതിനിടെ കര്‍ഷകരെ ദില്ലിയിലേക്ക് കയറ്റാതിരിക്കാന്‍ ദില്ലി പൊലീസിനെയും സായുധ അര്‍ദ്ധ സൈനീക വിഭാഗത്തെയും കേന്ദ്രസര്‍ക്കാര്‍ ദില്ലിയിലെ അതിര്‍ത്തികളില്‍ വിന്യസിപ്പിച്ചു. മാത്രമല്ല, വലിയ കോണ്‍ക്രീറ്റ് ബീമുകളും ബാരിക്കേടുകളും ഉപയോഗിച്ച് അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയിലാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസർക്കാരിന്‍റെ വിവാദ കാർഷിക നിയമ ഭേദഗതികളെ കുറിച്ച് ചർച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് കർഷകർ ഇന്നലെ 9 മണിക്കൂർ നിരാഹാരസമരം അനുഷ്ഠിച്ചു. &nbsp;</p>

<p>ഇതിനിടെ കര്‍ഷകരെ ദില്ലിയിലേക്ക് കയറ്റാതിരിക്കാന്‍ ദില്ലി പൊലീസിനെയും സായുധ അര്‍ദ്ധ സൈനീക വിഭാഗത്തെയും കേന്ദ്രസര്‍ക്കാര്‍ ദില്ലിയിലെ അതിര്‍ത്തികളില്‍ വിന്യസിപ്പിച്ചു. മാത്രമല്ല, വലിയ കോണ്‍ക്രീറ്റ് ബീമുകളും ബാരിക്കേടുകളും ഉപയോഗിച്ച് അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയിലാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസർക്കാരിന്‍റെ വിവാദ കാർഷിക നിയമ ഭേദഗതികളെ കുറിച്ച് ചർച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് കർഷകർ ഇന്നലെ 9 മണിക്കൂർ നിരാഹാരസമരം അനുഷ്ഠിച്ചു. &nbsp;</p>

ഇതിനിടെ കര്‍ഷകരെ ദില്ലിയിലേക്ക് കയറ്റാതിരിക്കാന്‍ ദില്ലി പൊലീസിനെയും സായുധ അര്‍ദ്ധ സൈനീക വിഭാഗത്തെയും കേന്ദ്രസര്‍ക്കാര്‍ ദില്ലിയിലെ അതിര്‍ത്തികളില്‍ വിന്യസിപ്പിച്ചു. മാത്രമല്ല, വലിയ കോണ്‍ക്രീറ്റ് ബീമുകളും ബാരിക്കേടുകളും ഉപയോഗിച്ച് അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയിലാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസർക്കാരിന്‍റെ വിവാദ കാർഷിക നിയമ ഭേദഗതികളെ കുറിച്ച് ചർച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് കർഷകർ ഇന്നലെ 9 മണിക്കൂർ നിരാഹാരസമരം അനുഷ്ഠിച്ചു.  

923
1023
<p>ഇരുപതിലധികം നേതാക്കളാണ് നിരാഹാരം ഇരിക്കുന്നത്. സിംഗുവിലെ കർഷസമര വേദിയിൽ രാവിലെ ഏഴിനാണ് നിരാഹാരസമരം തുടങ്ങിയത്. കര്‍ഷകരുടെ നിരാഹാരത്തിന് പിന്തുണയുമായി രാജ്യവ്യാപകമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധർണകൾ നടന്നു.</p>

<p>ഇരുപതിലധികം നേതാക്കളാണ് നിരാഹാരം ഇരിക്കുന്നത്. സിംഗുവിലെ കർഷസമര വേദിയിൽ രാവിലെ ഏഴിനാണ് നിരാഹാരസമരം തുടങ്ങിയത്. കര്‍ഷകരുടെ നിരാഹാരത്തിന് പിന്തുണയുമായി രാജ്യവ്യാപകമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധർണകൾ നടന്നു.</p>

ഇരുപതിലധികം നേതാക്കളാണ് നിരാഹാരം ഇരിക്കുന്നത്. സിംഗുവിലെ കർഷസമര വേദിയിൽ രാവിലെ ഏഴിനാണ് നിരാഹാരസമരം തുടങ്ങിയത്. കര്‍ഷകരുടെ നിരാഹാരത്തിന് പിന്തുണയുമായി രാജ്യവ്യാപകമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധർണകൾ നടന്നു.

1123
<p>കർഷകർക്ക് പിന്തുണയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും സത്യഗ്രഹസമരം നടത്തി. ഡിസംബർ 14 മുതൽ കർഷകസമരം മറ്റൊരു തലത്തിലേക്ക് മാറുകയാണെന്ന് സിംഘു അതിർത്തിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കർഷക സമരനേതാക്കൾ അറിയിച്ചു.&nbsp;</p>

<p>കർഷകർക്ക് പിന്തുണയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും സത്യഗ്രഹസമരം നടത്തി. ഡിസംബർ 14 മുതൽ കർഷകസമരം മറ്റൊരു തലത്തിലേക്ക് മാറുകയാണെന്ന് സിംഘു അതിർത്തിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കർഷക സമരനേതാക്കൾ അറിയിച്ചു.&nbsp;</p>

കർഷകർക്ക് പിന്തുണയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും സത്യഗ്രഹസമരം നടത്തി. ഡിസംബർ 14 മുതൽ കർഷകസമരം മറ്റൊരു തലത്തിലേക്ക് മാറുകയാണെന്ന് സിംഘു അതിർത്തിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കർഷക സമരനേതാക്കൾ അറിയിച്ചു. 

1223
1323
<p>രാവിലെ 8 മണി മുതൽ സമരം ചെയ്യുന്ന അതാത് ഇടങ്ങളിൽ കർഷകർ 9 മണിക്കൂർ നിരാഹാരസമരം അനുഷ്ഠിച്ചു. വൈകീട്ട് അഞ്ച് മണിയോടെയാണ് നിരാഹാര സമരം അവസാനിച്ചത്.&nbsp;</p>

<p>രാവിലെ 8 മണി മുതൽ സമരം ചെയ്യുന്ന അതാത് ഇടങ്ങളിൽ കർഷകർ 9 മണിക്കൂർ നിരാഹാരസമരം അനുഷ്ഠിച്ചു. വൈകീട്ട് അഞ്ച് മണിയോടെയാണ് നിരാഹാര സമരം അവസാനിച്ചത്.&nbsp;</p>

രാവിലെ 8 മണി മുതൽ സമരം ചെയ്യുന്ന അതാത് ഇടങ്ങളിൽ കർഷകർ 9 മണിക്കൂർ നിരാഹാരസമരം അനുഷ്ഠിച്ചു. വൈകീട്ട് അഞ്ച് മണിയോടെയാണ് നിരാഹാര സമരം അവസാനിച്ചത്. 

1423
<p>ദില്ലിയിലെ ഐടിഒ ഉപരോധിച്ച് സമരവും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്. സിംഘു, ഗാസിപൂർ, ഹരിയാന, രാജസ്ഥാൻ അതിർത്തികൾ അടക്കം ഉപരോധിച്ചുള്ള സമരം തുടരുകയാണ്.&nbsp;</p>

<p>ദില്ലിയിലെ ഐടിഒ ഉപരോധിച്ച് സമരവും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്. സിംഘു, ഗാസിപൂർ, ഹരിയാന, രാജസ്ഥാൻ അതിർത്തികൾ അടക്കം ഉപരോധിച്ചുള്ള സമരം തുടരുകയാണ്.&nbsp;</p>

ദില്ലിയിലെ ഐടിഒ ഉപരോധിച്ച് സമരവും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്. സിംഘു, ഗാസിപൂർ, ഹരിയാന, രാജസ്ഥാൻ അതിർത്തികൾ അടക്കം ഉപരോധിച്ചുള്ള സമരം തുടരുകയാണ്. 

1523
<p>കർഷകർ നിരാഹാരത്തിലേക്ക് നീങ്ങി നിലപാട് കടുപ്പിക്കുമ്പോൾ, തീർത്തും സമാധാനപരമായ സമരം എങ്ങനെ നേരിടണമെന്നറിയാതെ കേന്ദ്രസർക്കാർ ദില്ലിയിലെ തണുപ്പിലും വിയർക്കുന്നു. ദില്ലിയില്‍ ഇന്നലെ പകല്‍ 17 ഡിഗ്രി സെല്‍ഷ്യസും രാത്രിയില്‍ 7 &nbsp;ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. ഈ കൊടും തണുപ്പിലും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് കിലോമീറ്ററോളം ട്രക്റ്ററിലും മറ്റും സഞ്ചരിച്ച് കര്‍ഷകര്‍ ദില്ലിയിലെത്തിയത്.</p>

<p>കർഷകർ നിരാഹാരത്തിലേക്ക് നീങ്ങി നിലപാട് കടുപ്പിക്കുമ്പോൾ, തീർത്തും സമാധാനപരമായ സമരം എങ്ങനെ നേരിടണമെന്നറിയാതെ കേന്ദ്രസർക്കാർ ദില്ലിയിലെ തണുപ്പിലും വിയർക്കുന്നു. ദില്ലിയില്‍ ഇന്നലെ പകല്‍ 17 ഡിഗ്രി സെല്‍ഷ്യസും രാത്രിയില്‍ 7 &nbsp;ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. ഈ കൊടും തണുപ്പിലും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് കിലോമീറ്ററോളം ട്രക്റ്ററിലും മറ്റും സഞ്ചരിച്ച് കര്‍ഷകര്‍ ദില്ലിയിലെത്തിയത്.</p>

കർഷകർ നിരാഹാരത്തിലേക്ക് നീങ്ങി നിലപാട് കടുപ്പിക്കുമ്പോൾ, തീർത്തും സമാധാനപരമായ സമരം എങ്ങനെ നേരിടണമെന്നറിയാതെ കേന്ദ്രസർക്കാർ ദില്ലിയിലെ തണുപ്പിലും വിയർക്കുന്നു. ദില്ലിയില്‍ ഇന്നലെ പകല്‍ 17 ഡിഗ്രി സെല്‍ഷ്യസും രാത്രിയില്‍ 7  ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. ഈ കൊടും തണുപ്പിലും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് കിലോമീറ്ററോളം ട്രക്റ്ററിലും മറ്റും സഞ്ചരിച്ച് കര്‍ഷകര്‍ ദില്ലിയിലെത്തിയത്.

1623
<p>സമരം തുടങ്ങിയ കാലം മുതല്‍ സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ ഉപരോധം തീര്‍ത്തിരിക്കുകയാണ്. രാജസ്ഥാനിൽ നിന്ന് ദില്ലിയിലേക്കുള്ള ദേശീയ പാതയും ഞായറാഴ്ച മുതൽ കർഷകർ ഉപരോധിച്ച് തുടങ്ങിയിരുന്നു. രാജസ്ഥാൻ - ഹരിയാന അതിർത്തിയിൽ പോലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് കർഷക മാർച്ച് തടഞ്ഞു.</p>

<p>സമരം തുടങ്ങിയ കാലം മുതല്‍ സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ ഉപരോധം തീര്‍ത്തിരിക്കുകയാണ്. രാജസ്ഥാനിൽ നിന്ന് ദില്ലിയിലേക്കുള്ള ദേശീയ പാതയും ഞായറാഴ്ച മുതൽ കർഷകർ ഉപരോധിച്ച് തുടങ്ങിയിരുന്നു. രാജസ്ഥാൻ - ഹരിയാന അതിർത്തിയിൽ പോലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് കർഷക മാർച്ച് തടഞ്ഞു.</p>

സമരം തുടങ്ങിയ കാലം മുതല്‍ സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ ഉപരോധം തീര്‍ത്തിരിക്കുകയാണ്. രാജസ്ഥാനിൽ നിന്ന് ദില്ലിയിലേക്കുള്ള ദേശീയ പാതയും ഞായറാഴ്ച മുതൽ കർഷകർ ഉപരോധിച്ച് തുടങ്ങിയിരുന്നു. രാജസ്ഥാൻ - ഹരിയാന അതിർത്തിയിൽ പോലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് കർഷക മാർച്ച് തടഞ്ഞു.

1723
<p>ചർച്ചയ്ക്കുള്ള ക്ഷണം സർക്കാർ ആവർത്തിച്ചെങ്കിലും നിയമം പിൻവലിക്കുന്നത് ആദ്യ അജണ്ടയാക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ഗ്രാമങ്ങളിൽ നിന്ന് മിനിയാന്ന് തിരിച്ച കർഷകർ ഇന്നലെ കോട്പുത്‍ലിയിൽ സംഘടിക്കുകയായിരുന്നു.&nbsp;</p>

<p>ചർച്ചയ്ക്കുള്ള ക്ഷണം സർക്കാർ ആവർത്തിച്ചെങ്കിലും നിയമം പിൻവലിക്കുന്നത് ആദ്യ അജണ്ടയാക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ഗ്രാമങ്ങളിൽ നിന്ന് മിനിയാന്ന് തിരിച്ച കർഷകർ ഇന്നലെ കോട്പുത്‍ലിയിൽ സംഘടിക്കുകയായിരുന്നു.&nbsp;</p>

ചർച്ചയ്ക്കുള്ള ക്ഷണം സർക്കാർ ആവർത്തിച്ചെങ്കിലും നിയമം പിൻവലിക്കുന്നത് ആദ്യ അജണ്ടയാക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ഗ്രാമങ്ങളിൽ നിന്ന് മിനിയാന്ന് തിരിച്ച കർഷകർ ഇന്നലെ കോട്പുത്‍ലിയിൽ സംഘടിക്കുകയായിരുന്നു. 

1823
<p>കിസാൻസഭയുടെ നേതൃത്വത്തിൽ അവിടെ നിന്ന് ഹരിയാന അതിർത്തിയിലെ ഷാജഹാൻപൂരിലേക്ക് മാർച്ച് നടത്തി. അതിർത്തിയിൽ പൊലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് മാർച്ച് തടഞ്ഞു. പ്രതിസന്ധി തുടരവെ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തി.&nbsp;</p>

<p>കിസാൻസഭയുടെ നേതൃത്വത്തിൽ അവിടെ നിന്ന് ഹരിയാന അതിർത്തിയിലെ ഷാജഹാൻപൂരിലേക്ക് മാർച്ച് നടത്തി. അതിർത്തിയിൽ പൊലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് മാർച്ച് തടഞ്ഞു. പ്രതിസന്ധി തുടരവെ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തി.&nbsp;</p>

കിസാൻസഭയുടെ നേതൃത്വത്തിൽ അവിടെ നിന്ന് ഹരിയാന അതിർത്തിയിലെ ഷാജഹാൻപൂരിലേക്ക് മാർച്ച് നടത്തി. അതിർത്തിയിൽ പൊലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് മാർച്ച് തടഞ്ഞു. പ്രതിസന്ധി തുടരവെ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തി. 

1923
<p>സമരം രണ്ട് ദിവസത്തിൽ തീരുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കിയെങ്കിലും പ്രശ്നപരിഹാരം നീളുകയാണ്. ഹരിയാനയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചതും ബിജെപിക്ക് വെല്ലുവിളിയാവുകയാണ്. സമരക്കാരെ ഒഴിപ്പിക്കണം എന്നാവശ്യപ്പെടുന്ന ഹർജി ബുധനാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.</p>

<p>സമരം രണ്ട് ദിവസത്തിൽ തീരുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കിയെങ്കിലും പ്രശ്നപരിഹാരം നീളുകയാണ്. ഹരിയാനയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചതും ബിജെപിക്ക് വെല്ലുവിളിയാവുകയാണ്. സമരക്കാരെ ഒഴിപ്പിക്കണം എന്നാവശ്യപ്പെടുന്ന ഹർജി ബുധനാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.</p>

സമരം രണ്ട് ദിവസത്തിൽ തീരുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കിയെങ്കിലും പ്രശ്നപരിഹാരം നീളുകയാണ്. ഹരിയാനയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചതും ബിജെപിക്ക് വെല്ലുവിളിയാവുകയാണ്. സമരക്കാരെ ഒഴിപ്പിക്കണം എന്നാവശ്യപ്പെടുന്ന ഹർജി ബുധനാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.

2023
<p>വരും ദിവസങ്ങളിൽ സമരം കൂടുതൽ വ്യാപകവും ശക്തവുമാക്കാനാണ് കര്‍ഷക സംഘടനകൾ ആലോചിക്കുന്നത്. സമാജ് വാദി പാര്‍ട്ടി നേതാക്കൾ ഉത്തർപ്രദേശിലെ മുസഫർപൂരിൽ അറസ്റ്റുവരിച്ചു. ഇടതുസംഘടനകൾ ദില്ലിയിൽ ഐടിഒയിൽ പ്രകടനം നടത്തി.&nbsp;</p>

<p>വരും ദിവസങ്ങളിൽ സമരം കൂടുതൽ വ്യാപകവും ശക്തവുമാക്കാനാണ് കര്‍ഷക സംഘടനകൾ ആലോചിക്കുന്നത്. സമാജ് വാദി പാര്‍ട്ടി നേതാക്കൾ ഉത്തർപ്രദേശിലെ മുസഫർപൂരിൽ അറസ്റ്റുവരിച്ചു. ഇടതുസംഘടനകൾ ദില്ലിയിൽ ഐടിഒയിൽ പ്രകടനം നടത്തി.&nbsp;</p>

വരും ദിവസങ്ങളിൽ സമരം കൂടുതൽ വ്യാപകവും ശക്തവുമാക്കാനാണ് കര്‍ഷക സംഘടനകൾ ആലോചിക്കുന്നത്. സമാജ് വാദി പാര്‍ട്ടി നേതാക്കൾ ഉത്തർപ്രദേശിലെ മുസഫർപൂരിൽ അറസ്റ്റുവരിച്ചു. ഇടതുസംഘടനകൾ ദില്ലിയിൽ ഐടിഒയിൽ പ്രകടനം നടത്തി. 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
Recommended image2
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
Recommended image3
പാർലമെന്‍റിൽ റെയിൽവേ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം, 'ഇക്കാര്യത്തിൽ പല യൂറോപ്യൻ രാജ്യങ്ങളേക്കാൾ മുന്നിൽ'; കൃത്യ സമയം പാലിച്ച് ട്രെയിനുകൾ!
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved