MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • India News
  • ഭരണഘടനാ ദിനത്തില്‍ അംബേദ്‍കര്‍ പ്രതിമയ്ക്ക് മുന്നില്‍ ഭരണഘടന വായിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

ഭരണഘടനാ ദിനത്തില്‍ അംബേദ്‍കര്‍ പ്രതിമയ്ക്ക് മുന്നില്‍ ഭരണഘടന വായിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

ഇന്നലെ ഇന്ത്യയില്‍ ഭരണഘടനാ ദിനമായിരുന്നു. ഭരണഘടനയെ ഇന്ത്യന്‍ പാര്‍ലമെന്‍റ് തത്വത്തില്‍ അംഗീകരിച്ച 1947 നവംബര്‍ 26 ന്‍റെ ഓര്‍മ്മയ്ക്കായാണ് എല്ലാവര്‍ഷവും നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്. എന്നാല്‍ ഭരണഘടനാ ദിനത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ സെൻട്രൽ ഹാളില്‍ സംഘടിപ്പിച്ച ഭരണഘടനയുടെ 70-ാം വാര്‍ഷിക ദിനാഘോഷ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‍കരിച്ചു. മഹാരാഷ്ട്രയില്‍, കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നാരോപിച്ചായിരുന്നു പ്രതിഷേധം. അംബേദ്ക്കര്‍ പ്രതിമയ്ക്ക് മുന്നിലെത്തിയ പ്രതിപക്ഷ നേതാക്കള്‍ക്ക് സോണിയാ ഗന്ധിയാണ് ഭരണഘടന വായിച്ച് കൊടുത്തത്. കാണാ ആ പ്രതിഷേധങ്ങള്‍.

1 Min read
Web Desk
Published : Nov 27 2019, 10:18 AM IST| Updated : Nov 27 2019, 04:04 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
120
ഭരണഘടനാദിനത്തിൽ ഭരണഘടനയുടെ താളുകള്‍ കേന്ദ്രവിരുദ്ധസമരത്തിന്‍റെ പ്രധാന പ്രതിരോധമാക്കി പ്രതിപക്ഷം.

ഭരണഘടനാദിനത്തിൽ ഭരണഘടനയുടെ താളുകള്‍ കേന്ദ്രവിരുദ്ധസമരത്തിന്‍റെ പ്രധാന പ്രതിരോധമാക്കി പ്രതിപക്ഷം.

ഭരണഘടനാദിനത്തിൽ ഭരണഘടനയുടെ താളുകള്‍ കേന്ദ്രവിരുദ്ധസമരത്തിന്‍റെ പ്രധാന പ്രതിരോധമാക്കി പ്രതിപക്ഷം.
220
രാഷ്ട്രപതി പങ്കെടുത്ത പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനം പ്രതിപക്ഷം ബഹിഷ്കരിച്ചു.

രാഷ്ട്രപതി പങ്കെടുത്ത പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനം പ്രതിപക്ഷം ബഹിഷ്കരിച്ചു.

രാഷ്ട്രപതി പങ്കെടുത്ത പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനം പ്രതിപക്ഷം ബഹിഷ്കരിച്ചു.
320
അതിന് ശേഷമാണ് പാര്‍ലമെന്‍റ് വളപ്പിലെ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ ഭരണഘടന വായിച്ച്‌ കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

അതിന് ശേഷമാണ് പാര്‍ലമെന്‍റ് വളപ്പിലെ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ ഭരണഘടന വായിച്ച്‌ കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

അതിന് ശേഷമാണ് പാര്‍ലമെന്‍റ് വളപ്പിലെ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ ഭരണഘടന വായിച്ച്‌ കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
420
520
മഹാരാഷ്ട്രയിലെ സർക്കാർ ഭരണഘടനാ വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നാരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.

മഹാരാഷ്ട്രയിലെ സർക്കാർ ഭരണഘടനാ വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നാരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.

മഹാരാഷ്ട്രയിലെ സർക്കാർ ഭരണഘടനാ വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നാരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.
620
കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പ്രക്ഷോഭത്തില്‍ ശിവസേനയും പങ്കെടുത്തു.

കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പ്രക്ഷോഭത്തില്‍ ശിവസേനയും പങ്കെടുത്തു.

കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പ്രക്ഷോഭത്തില്‍ ശിവസേനയും പങ്കെടുത്തു.
720
എന്‍.സി.പി., തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ., ആര്‍.ജെ.ഡി., മുസ്‌ലിം ലീഗ്, സി.പി.എം., സി.പി.ഐ. തുടങ്ങി 18 പാര്‍ട്ടികളാണ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനൊപ്പം ചേര്‍ന്നത്.

എന്‍.സി.പി., തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ., ആര്‍.ജെ.ഡി., മുസ്‌ലിം ലീഗ്, സി.പി.എം., സി.പി.ഐ. തുടങ്ങി 18 പാര്‍ട്ടികളാണ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനൊപ്പം ചേര്‍ന്നത്.

എന്‍.സി.പി., തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ., ആര്‍.ജെ.ഡി., മുസ്‌ലിം ലീഗ്, സി.പി.എം., സി.പി.ഐ. തുടങ്ങി 18 പാര്‍ട്ടികളാണ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനൊപ്പം ചേര്‍ന്നത്.
820
പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും.

പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും.

പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും.
920
ഇത്തരത്തില്‍ ഒരു സമരമാർഗത്തിന്‍റെ ആശയം മുന്നോട്ടുവെച്ചത് തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു.

ഇത്തരത്തില്‍ ഒരു സമരമാർഗത്തിന്‍റെ ആശയം മുന്നോട്ടുവെച്ചത് തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു.

ഇത്തരത്തില്‍ ഒരു സമരമാർഗത്തിന്‍റെ ആശയം മുന്നോട്ടുവെച്ചത് തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു.
1020
‘ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍...’ എന്ന് തുടങ്ങുന്ന ആമുഖം മുതല്‍ ഭരണഘടനാ നിർമാണസഭയിൽ അംബേദ്കര്‍ നടത്തിയ പ്രസംഗംവരെ ഉറക്കെ വായിച്ചായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.

‘ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍...’ എന്ന് തുടങ്ങുന്ന ആമുഖം മുതല്‍ ഭരണഘടനാ നിർമാണസഭയിൽ അംബേദ്കര്‍ നടത്തിയ പ്രസംഗംവരെ ഉറക്കെ വായിച്ചായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.

‘ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍...’ എന്ന് തുടങ്ങുന്ന ആമുഖം മുതല്‍ ഭരണഘടനാ നിർമാണസഭയിൽ അംബേദ്കര്‍ നടത്തിയ പ്രസംഗംവരെ ഉറക്കെ വായിച്ചായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.
1120
ഒന്നരമണിക്കൂര്‍ നീണ്ട പ്രതിഷേധത്തില്‍ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമടക്കം 50 എം.പി.മാര്‍ ഭരണഘടനയിലെ പ്രസക്തഭാഗങ്ങള്‍ വായിച്ചു.

ഒന്നരമണിക്കൂര്‍ നീണ്ട പ്രതിഷേധത്തില്‍ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമടക്കം 50 എം.പി.മാര്‍ ഭരണഘടനയിലെ പ്രസക്തഭാഗങ്ങള്‍ വായിച്ചു.

ഒന്നരമണിക്കൂര്‍ നീണ്ട പ്രതിഷേധത്തില്‍ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമടക്കം 50 എം.പി.മാര്‍ ഭരണഘടനയിലെ പ്രസക്തഭാഗങ്ങള്‍ വായിച്ചു.
1220
1320
രാജ്യത്തിന്‍റെ വൈവിധ്യം പ്രതിഫലിപ്പിച്ച് വിവിധ ഭാഷകളില്‍ ഭരണഘടന വായിച്ചതും ഏറെ ശ്രദ്ധേയമായി.

രാജ്യത്തിന്‍റെ വൈവിധ്യം പ്രതിഫലിപ്പിച്ച് വിവിധ ഭാഷകളില്‍ ഭരണഘടന വായിച്ചതും ഏറെ ശ്രദ്ധേയമായി.

രാജ്യത്തിന്‍റെ വൈവിധ്യം പ്രതിഫലിപ്പിച്ച് വിവിധ ഭാഷകളില്‍ ഭരണഘടന വായിച്ചതും ഏറെ ശ്രദ്ധേയമായി.
1420
കേരളത്തിൽനിന്നുള്ള കെ.കെ. രാഗേഷ്, എ.എം. ആരിഫ്, ആന്‍റോ ആന്‍റണി, രമ്യാ ഹരിദാസ് എന്നിവര്‍ മലയാളത്തിലാണ് ഭരണഘടന വായിച്ചത്.

കേരളത്തിൽനിന്നുള്ള കെ.കെ. രാഗേഷ്, എ.എം. ആരിഫ്, ആന്‍റോ ആന്‍റണി, രമ്യാ ഹരിദാസ് എന്നിവര്‍ മലയാളത്തിലാണ് ഭരണഘടന വായിച്ചത്.

കേരളത്തിൽനിന്നുള്ള കെ.കെ. രാഗേഷ്, എ.എം. ആരിഫ്, ആന്‍റോ ആന്‍റണി, രമ്യാ ഹരിദാസ് എന്നിവര്‍ മലയാളത്തിലാണ് ഭരണഘടന വായിച്ചത്.
1520
1620
എളമരം കരീം, കെ. സോമപ്രസാദ്, ബിനോയ് വിശ്വം, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുള്‍ വഹാബ്, തോമസ് ചാഴികാടന്‍ എന്നിവരും ഭരണഘടന വായിച്ചു.

എളമരം കരീം, കെ. സോമപ്രസാദ്, ബിനോയ് വിശ്വം, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുള്‍ വഹാബ്, തോമസ് ചാഴികാടന്‍ എന്നിവരും ഭരണഘടന വായിച്ചു.

എളമരം കരീം, കെ. സോമപ്രസാദ്, ബിനോയ് വിശ്വം, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുള്‍ വഹാബ്, തോമസ് ചാഴികാടന്‍ എന്നിവരും ഭരണഘടന വായിച്ചു.
1720
1820
ഭരണഘടനാ നിർമാണസഭയിൽ അംബേദ്കര്‍ നടത്തിയ പ്രസംഗത്തിന്‍റെ പ്രസക്തഭാഗം ശശി തരൂര്‍ വായിച്ചതോടെ സമരം അവസാനിച്ചു.

ഭരണഘടനാ നിർമാണസഭയിൽ അംബേദ്കര്‍ നടത്തിയ പ്രസംഗത്തിന്‍റെ പ്രസക്തഭാഗം ശശി തരൂര്‍ വായിച്ചതോടെ സമരം അവസാനിച്ചു.

ഭരണഘടനാ നിർമാണസഭയിൽ അംബേദ്കര്‍ നടത്തിയ പ്രസംഗത്തിന്‍റെ പ്രസക്തഭാഗം ശശി തരൂര്‍ വായിച്ചതോടെ സമരം അവസാനിച്ചു.
1920
2020

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
'ഭ‌‌ർത്താവിനെയും സഹോദരിയെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
Recommended image2
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി
Recommended image3
പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved