MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • കാട് കാക്കാന്‍; കനഡയില്‍ പത്ത് മാസമായി തുടരുന്ന പ്രതിഷേധം

കാട് കാക്കാന്‍; കനഡയില്‍ പത്ത് മാസമായി തുടരുന്ന പ്രതിഷേധം

കേരളത്തില്‍ വയനാട്ടില്‍ നിന്നും റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലക്ഷക്കണക്കിന് രൂപയുടെ മരം മുറിച്ച് കടത്തിയെന്ന വാര്‍ത്ത, കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദമായിരുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകളും വെളിപ്പെടുത്തലുകളും ഇവിയും വരാനിരിക്കുന്നതേയുള്ളൂ. ഇന്നും പുതിയ ചില തെളിവുകള്‍ കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ പത്ത് മാസങ്ങളായി കാനഡയില്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ ഒരു മരം മുറിക്കലിന്‍റെ വാര്‍ത്തയാണിത്. എല്ലാ ഭരണകൂടങ്ങളും അതത് അധികാരപ്രദേശത്തെ  സ്വത്തുവഹകളെ അധികാരസ്ഥാനത്തിരിക്കുന്നവരുടെ ആശയങ്ങള്‍ക്ക് അധിഷ്ഠിതമായി വകമാറ്റുകയോ മാറ്റിപ്പണിയുകയോ ചെയ്യാറുണ്ട്. ഇതിനായി ആ രാജ്യത്തെ ജനഹിതം അന്വേഷിക്കാന്‍ എന്നാല്‍ ഒരു ഭരണകൂടങ്ങളും തയ്യാറാകാറില്ല. കാനഡയിലും സംഭവിച്ചത് ഇത് തന്നെ. നൂറ്റാണ്ടുകളോളം പഴക്കമുള്ള മരങ്ങളെ വ്യാവസായിക ആവശ്യത്തിനായി മുറിച്ച് മാറ്റുകയാണ്. ഈ  പുരാതന വനങ്ങളുടെ സംരക്ഷണത്തിനായി കഴിഞ്ഞ പത്ത് മാസമായി കാനഡയില്‍ പരിസ്ഛിതിവാദിളുടെ ഒരു ചെറിയ സംഘം പ്രതിഷേധമുയര്‍ത്തുകയാണ്.  

2 Min read
Web Desk
Published : Jun 08 2021, 04:16 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
124
<p>കാനഡയിലെ പച്ചീദത്ത് പ്രദേശത്തെ വനത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ടീൽ ജോൺസ് കമ്പനിയെ ഒരു മാസത്തോളം തടയാന്‍ പ്രതിഷേധക്കാര്‍ക്കായി. തദ്ദേശീയ ഭൂമി അവകാശങ്ങൾ, സാമ്പത്തിക അവസരം, പ്രവിശ്യയുടെ പഴയ അവശിഷ്ടങ്ങൾ സംരക്ഷിക്കാനുള്ള അടിയന്തിര പോരാട്ടം എന്നിയ്ക്കായി പോരാട്ടം തുടരുമെന്ന് ഫയ്റീ ക്രീക്ക് പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പരിസ്ഛിതി പ്രവര്‍ത്തകര്‍ പറഞ്ഞു.&nbsp;</p>

<p>കാനഡയിലെ പച്ചീദത്ത് പ്രദേശത്തെ വനത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ടീൽ-ജോൺസ് കമ്പനിയെ ഒരു മാസത്തോളം തടയാന്‍ പ്രതിഷേധക്കാര്‍ക്കായി. തദ്ദേശീയ ഭൂമി അവകാശങ്ങൾ, സാമ്പത്തിക അവസരം, പ്രവിശ്യയുടെ പഴയ അവശിഷ്ടങ്ങൾ സംരക്ഷിക്കാനുള്ള അടിയന്തിര പോരാട്ടം എന്നിയ്ക്കായി പോരാട്ടം തുടരുമെന്ന് ഫയ്റീ ക്രീക്ക് പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പരിസ്ഛിതി പ്രവര്‍ത്തകര്‍ പറഞ്ഞു.&nbsp;</p>

കാനഡയിലെ പച്ചീദത്ത് പ്രദേശത്തെ വനത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ടീൽ-ജോൺസ് കമ്പനിയെ ഒരു മാസത്തോളം തടയാന്‍ പ്രതിഷേധക്കാര്‍ക്കായി. തദ്ദേശീയ ഭൂമി അവകാശങ്ങൾ, സാമ്പത്തിക അവസരം, പ്രവിശ്യയുടെ പഴയ അവശിഷ്ടങ്ങൾ സംരക്ഷിക്കാനുള്ള അടിയന്തിര പോരാട്ടം എന്നിയ്ക്കായി പോരാട്ടം തുടരുമെന്ന് ഫയ്റീ ക്രീക്ക് പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പരിസ്ഛിതി പ്രവര്‍ത്തകര്‍ പറഞ്ഞു. 

224
<p>പച്ച ദേവദാരുക്കളിലും ഡഗ്ലസ് സരള വൃക്ഷങ്ങളിലും നിറഞ്ഞ &nbsp;പർവതപ്രദേശമാണ് വാൻ‌കൂവർ ദ്വീപിന്‍റെ തെക്കുപടിഞ്ഞാറേ മൂലയിലെ &nbsp;ഫെയറി ക്രീക്ക് എന്നറിയപ്പെടുന്ന നീർത്തടം. ഇവിടത്തെ &nbsp;പല വൃക്ഷങ്ങളും നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളവയാണെന്ന് കരുതപ്പെടുന്നു.</p>

<p>പച്ച ദേവദാരുക്കളിലും ഡഗ്ലസ് സരള വൃക്ഷങ്ങളിലും നിറഞ്ഞ &nbsp;പർവതപ്രദേശമാണ് വാൻ‌കൂവർ ദ്വീപിന്‍റെ തെക്കുപടിഞ്ഞാറേ മൂലയിലെ &nbsp;ഫെയറി ക്രീക്ക് എന്നറിയപ്പെടുന്ന നീർത്തടം. ഇവിടത്തെ &nbsp;പല വൃക്ഷങ്ങളും നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളവയാണെന്ന് കരുതപ്പെടുന്നു.</p>

പച്ച ദേവദാരുക്കളിലും ഡഗ്ലസ് സരള വൃക്ഷങ്ങളിലും നിറഞ്ഞ  പർവതപ്രദേശമാണ് വാൻ‌കൂവർ ദ്വീപിന്‍റെ തെക്കുപടിഞ്ഞാറേ മൂലയിലെ  ഫെയറി ക്രീക്ക് എന്നറിയപ്പെടുന്ന നീർത്തടം. ഇവിടത്തെ  പല വൃക്ഷങ്ങളും നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളവയാണെന്ന് കരുതപ്പെടുന്നു.

324
<p>കഴിഞ്ഞ നൂറ്റാണ്ടിൽ ബെൽജിയത്തേക്കാൾ വലിയ ദ്വീപായ ഫെയറി ക്രീക്കിലെ പുരാതന വനത്തിന്‍റെ 80 ശതമാനവും വെട്ടിമാറ്റാൻ ലോഗിംഗ് കമ്പനികൾക്ക് സര്‍ക്കാര്‍ അവസരമൊരുക്കിയിരുന്നു. ഇതിലൂടെ വനത്തിന്‍റെ സിംഹഭാഗവും വെട്ടിമാറ്റുപ്പെട്ടു.&nbsp;</p>

<p>കഴിഞ്ഞ നൂറ്റാണ്ടിൽ ബെൽജിയത്തേക്കാൾ വലിയ ദ്വീപായ ഫെയറി ക്രീക്കിലെ പുരാതന വനത്തിന്‍റെ 80 ശതമാനവും വെട്ടിമാറ്റാൻ ലോഗിംഗ് കമ്പനികൾക്ക് സര്‍ക്കാര്‍ അവസരമൊരുക്കിയിരുന്നു. ഇതിലൂടെ വനത്തിന്‍റെ സിംഹഭാഗവും വെട്ടിമാറ്റുപ്പെട്ടു.&nbsp;</p>

കഴിഞ്ഞ നൂറ്റാണ്ടിൽ ബെൽജിയത്തേക്കാൾ വലിയ ദ്വീപായ ഫെയറി ക്രീക്കിലെ പുരാതന വനത്തിന്‍റെ 80 ശതമാനവും വെട്ടിമാറ്റാൻ ലോഗിംഗ് കമ്പനികൾക്ക് സര്‍ക്കാര്‍ അവസരമൊരുക്കിയിരുന്നു. ഇതിലൂടെ വനത്തിന്‍റെ സിംഹഭാഗവും വെട്ടിമാറ്റുപ്പെട്ടു. 

424
<p>2020 ഓഗസ്റ്റ് 9 മുതലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഫെയറി ക്രീക്ക് ഉപരോധത്തിന് തുടക്കം കുറിക്കുന്നത്. &nbsp;ഇതോടെ ഇനിയും വറ്റാത്ത ആ നീര്‍ത്തടത്തിന് ചുറ്റും നീണ്ട പതിനൊന്ന് മാസത്തെ ചെറുത്ത് നില്‍പ്പാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയത്.&nbsp;</p>

<p>2020 ഓഗസ്റ്റ് 9 മുതലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഫെയറി ക്രീക്ക് ഉപരോധത്തിന് തുടക്കം കുറിക്കുന്നത്. &nbsp;ഇതോടെ ഇനിയും വറ്റാത്ത ആ നീര്‍ത്തടത്തിന് ചുറ്റും നീണ്ട പതിനൊന്ന് മാസത്തെ ചെറുത്ത് നില്‍പ്പാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയത്.&nbsp;</p>

2020 ഓഗസ്റ്റ് 9 മുതലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഫെയറി ക്രീക്ക് ഉപരോധത്തിന് തുടക്കം കുറിക്കുന്നത്.  ഇതോടെ ഇനിയും വറ്റാത്ത ആ നീര്‍ത്തടത്തിന് ചുറ്റും നീണ്ട പതിനൊന്ന് മാസത്തെ ചെറുത്ത് നില്‍പ്പാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയത്. 

524
<p>കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയില്‍ ഏതാണ്ട് 38,000 തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. &nbsp;വ്യവസായത്തിനായി വളർച്ചയുള്ള വൃക്ഷങ്ങളായ ദേവദാരുക്കൾ, ഡഗ്ലസ് സരള വൃക്ഷങ്ങളുമാണ് പ്രധാനമായും മുറിച്ച് മാറ്റുന്നത്. &nbsp;</p>

<p>കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയില്‍ ഏതാണ്ട് 38,000 തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. &nbsp;വ്യവസായത്തിനായി വളർച്ചയുള്ള വൃക്ഷങ്ങളായ ദേവദാരുക്കൾ, ഡഗ്ലസ് സരള വൃക്ഷങ്ങളുമാണ് പ്രധാനമായും മുറിച്ച് മാറ്റുന്നത്. &nbsp;</p>

കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയില്‍ ഏതാണ്ട് 38,000 തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.  വ്യവസായത്തിനായി വളർച്ചയുള്ള വൃക്ഷങ്ങളായ ദേവദാരുക്കൾ, ഡഗ്ലസ് സരള വൃക്ഷങ്ങളുമാണ് പ്രധാനമായും മുറിച്ച് മാറ്റുന്നത്.  

624
<p>മുറിച്ച് മാറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വൃക്ഷത്തിന് 250 വയസാണ് പ്രായം ഏറ്റവും പഴക്കം ചെന്ന വൃക്ഷങ്ങള്‍ക്കാകട്ടെ ആയിരം വര്‍ഷത്തിന് മേലെ പ്രായമുണ്ടെന്ന് കരുതുന്നു. &nbsp;</p>

<p>മുറിച്ച് മാറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വൃക്ഷത്തിന് 250 വയസാണ് പ്രായം ഏറ്റവും പഴക്കം ചെന്ന വൃക്ഷങ്ങള്‍ക്കാകട്ടെ ആയിരം വര്‍ഷത്തിന് മേലെ പ്രായമുണ്ടെന്ന് കരുതുന്നു. &nbsp;</p>

മുറിച്ച് മാറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വൃക്ഷത്തിന് 250 വയസാണ് പ്രായം ഏറ്റവും പഴക്കം ചെന്ന വൃക്ഷങ്ങള്‍ക്കാകട്ടെ ആയിരം വര്‍ഷത്തിന് മേലെ പ്രായമുണ്ടെന്ന് കരുതുന്നു.  

724
<p>പടിഞ്ഞാറൻ വാൻ‌കൂവർ ദ്വീപിലെ ഫെയറി ക്രീക്ക് നീരൊഴുക്കിലെ ഈ പുരാതന വനങ്ങൾ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കം സ്വകാര്യ ലോഗിംഗ് കമ്പനിയായ ടീൽ ജോൺസിനെ ഒരു മാസക്കാലത്തോളമാണ് ഉപരോധത്തിലാക്കിയത്.&nbsp;</p>

<p>പടിഞ്ഞാറൻ വാൻ‌കൂവർ ദ്വീപിലെ ഫെയറി ക്രീക്ക് നീരൊഴുക്കിലെ ഈ പുരാതന വനങ്ങൾ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കം സ്വകാര്യ ലോഗിംഗ് കമ്പനിയായ ടീൽ ജോൺസിനെ ഒരു മാസക്കാലത്തോളമാണ് ഉപരോധത്തിലാക്കിയത്.&nbsp;</p>

പടിഞ്ഞാറൻ വാൻ‌കൂവർ ദ്വീപിലെ ഫെയറി ക്രീക്ക് നീരൊഴുക്കിലെ ഈ പുരാതന വനങ്ങൾ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കം സ്വകാര്യ ലോഗിംഗ് കമ്പനിയായ ടീൽ ജോൺസിനെ ഒരു മാസക്കാലത്തോളമാണ് ഉപരോധത്തിലാക്കിയത്. 

824
<p>കഴിഞ്ഞ ഓഗസ്റ്റിൽ ആരംഭിച്ച പ്രതിഷേധം അടുത്ത ആഴ്ചകളിൽ രൂക്ഷമായി. ഇതേ തുടര്‍ന്ന് 150 ലധികം അറസ്റ്റുകള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.&nbsp;</p>

<p>കഴിഞ്ഞ ഓഗസ്റ്റിൽ ആരംഭിച്ച പ്രതിഷേധം അടുത്ത ആഴ്ചകളിൽ രൂക്ഷമായി. ഇതേ തുടര്‍ന്ന് 150 ലധികം അറസ്റ്റുകള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.&nbsp;</p>

കഴിഞ്ഞ ഓഗസ്റ്റിൽ ആരംഭിച്ച പ്രതിഷേധം അടുത്ത ആഴ്ചകളിൽ രൂക്ഷമായി. ഇതേ തുടര്‍ന്ന് 150 ലധികം അറസ്റ്റുകള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

924
1024
<p>ഇടതൂർന്ന തീരദേശ മഴക്കാടുകളിൽ പ്രതിഷേധവുമായി തമ്പടിച്ചിരിക്കുന്ന പരിസ്ഥിതി പ്രവർത്തകർ, ആനക്കൊമ്പ് വ്യാപാരത്തിന്‍റെ കനേഡിയന്‍ പതിപ്പിനെതിരെ പോരാടുകയാണെന്ന് അവകാശപ്പെടുന്നു.</p>

<p>ഇടതൂർന്ന തീരദേശ മഴക്കാടുകളിൽ പ്രതിഷേധവുമായി തമ്പടിച്ചിരിക്കുന്ന പരിസ്ഥിതി പ്രവർത്തകർ, ആനക്കൊമ്പ് വ്യാപാരത്തിന്‍റെ കനേഡിയന്‍ പതിപ്പിനെതിരെ പോരാടുകയാണെന്ന് അവകാശപ്പെടുന്നു.</p>

ഇടതൂർന്ന തീരദേശ മഴക്കാടുകളിൽ പ്രതിഷേധവുമായി തമ്പടിച്ചിരിക്കുന്ന പരിസ്ഥിതി പ്രവർത്തകർ, ആനക്കൊമ്പ് വ്യാപാരത്തിന്‍റെ കനേഡിയന്‍ പതിപ്പിനെതിരെ പോരാടുകയാണെന്ന് അവകാശപ്പെടുന്നു.

1124
<p>അവസാന നിലപാടിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കൂടുതല്‍ ആളുകളോട് പ്രദേശത്തേക്ക് എത്തിചേരാന്‍ ഇവര്‍ ആവശ്യപ്പെടുന്നു.</p>

<p>അവസാന നിലപാടിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കൂടുതല്‍ ആളുകളോട് പ്രദേശത്തേക്ക് എത്തിചേരാന്‍ ഇവര്‍ ആവശ്യപ്പെടുന്നു.</p>

അവസാന നിലപാടിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കൂടുതല്‍ ആളുകളോട് പ്രദേശത്തേക്ക് എത്തിചേരാന്‍ ഇവര്‍ ആവശ്യപ്പെടുന്നു.

1224
1324
<p>എന്നാല്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തിന് പ്രതിഷേധക്കാർ തടസം സൃഷ്ടിക്കുന്നതായി രാജ്യത്തെ വ്യാവസായ മേഖല ആരോപിക്കുന്നു. സമരം ശക്തമായതോടെ പഴയ മരംമുറി നയങ്ങള്‍ പുനരവലോകനം ചെയ്യാമെന്ന് പ്രദേശിക ഭരണകൂടം സമ്മതിച്ചു.&nbsp;</p>

<p>എന്നാല്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തിന് പ്രതിഷേധക്കാർ തടസം സൃഷ്ടിക്കുന്നതായി രാജ്യത്തെ വ്യാവസായ മേഖല ആരോപിക്കുന്നു. സമരം ശക്തമായതോടെ പഴയ മരംമുറി നയങ്ങള്‍ പുനരവലോകനം ചെയ്യാമെന്ന് പ്രദേശിക ഭരണകൂടം സമ്മതിച്ചു.&nbsp;</p>

എന്നാല്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തിന് പ്രതിഷേധക്കാർ തടസം സൃഷ്ടിക്കുന്നതായി രാജ്യത്തെ വ്യാവസായ മേഖല ആരോപിക്കുന്നു. സമരം ശക്തമായതോടെ പഴയ മരംമുറി നയങ്ങള്‍ പുനരവലോകനം ചെയ്യാമെന്ന് പ്രദേശിക ഭരണകൂടം സമ്മതിച്ചു. 

1424
<p>“നമുക്ക് പഴയ വളർച്ച നഷ്ടപ്പെട്ടാൽ അത് സമ്പദ്‌വ്യവസ്ഥയെ തകർക്കും,” പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധത്തോട് പ്രതികരിക്കവേ മരം മുറി തൊഴിലാളികള്‍ പറഞ്ഞു. "വനമില്ലാതെ ഈ ദ്വീപിൽ നിങ്ങൾക്ക് ഒരു മണിക്കൂറിന് 31 ഡോളര്‍ വിലയുള്ള ഒരു അവിദഗ്ദ്ധ ജോലി കണ്ടെത്താൻ പോകുന്നില്ലെന്നും അവര്‍ പറഞ്ഞു.&nbsp;</p>

<p>“നമുക്ക് പഴയ വളർച്ച നഷ്ടപ്പെട്ടാൽ അത് സമ്പദ്‌വ്യവസ്ഥയെ തകർക്കും,” പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധത്തോട് പ്രതികരിക്കവേ മരം മുറി തൊഴിലാളികള്‍ പറഞ്ഞു. "വനമില്ലാതെ ഈ ദ്വീപിൽ നിങ്ങൾക്ക് ഒരു മണിക്കൂറിന് 31 ഡോളര്‍ വിലയുള്ള ഒരു അവിദഗ്ദ്ധ ജോലി കണ്ടെത്താൻ പോകുന്നില്ലെന്നും അവര്‍ പറഞ്ഞു.&nbsp;</p>

“നമുക്ക് പഴയ വളർച്ച നഷ്ടപ്പെട്ടാൽ അത് സമ്പദ്‌വ്യവസ്ഥയെ തകർക്കും,” പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധത്തോട് പ്രതികരിക്കവേ മരം മുറി തൊഴിലാളികള്‍ പറഞ്ഞു. "വനമില്ലാതെ ഈ ദ്വീപിൽ നിങ്ങൾക്ക് ഒരു മണിക്കൂറിന് 31 ഡോളര്‍ വിലയുള്ള ഒരു അവിദഗ്ദ്ധ ജോലി കണ്ടെത്താൻ പോകുന്നില്ലെന്നും അവര്‍ പറഞ്ഞു. 

1524
1624
<p>എന്നാല്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തിന് പ്രതിഷേധക്കാർ തടസം സൃഷ്ടിക്കുന്നതായി രാജ്യത്തെ വ്യാവസായ മേഖല ആരോപിക്കുന്നു. സമരം ശക്തമായതോടെ പഴയ മരംമുറി നയങ്ങള്‍ പുനരവലോകനം ചെയ്യാമെന്ന് പ്രദേശിക ഭരണകൂടം സമ്മതിച്ചു.&nbsp;</p>

<p>എന്നാല്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തിന് പ്രതിഷേധക്കാർ തടസം സൃഷ്ടിക്കുന്നതായി രാജ്യത്തെ വ്യാവസായ മേഖല ആരോപിക്കുന്നു. സമരം ശക്തമായതോടെ പഴയ മരംമുറി നയങ്ങള്‍ പുനരവലോകനം ചെയ്യാമെന്ന് പ്രദേശിക ഭരണകൂടം സമ്മതിച്ചു.&nbsp;</p>

എന്നാല്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തിന് പ്രതിഷേധക്കാർ തടസം സൃഷ്ടിക്കുന്നതായി രാജ്യത്തെ വ്യാവസായ മേഖല ആരോപിക്കുന്നു. സമരം ശക്തമായതോടെ പഴയ മരംമുറി നയങ്ങള്‍ പുനരവലോകനം ചെയ്യാമെന്ന് പ്രദേശിക ഭരണകൂടം സമ്മതിച്ചു. 

1724
<p>“നമുക്ക് പഴയ വളർച്ച നഷ്ടപ്പെട്ടാൽ അത് സമ്പദ്‌വ്യവസ്ഥയെ തകർക്കും,” ഈ രീതി നിരോധിക്കാനുള്ള പരിസ്ഥിതി പ്രവർത്തകരുടെ ആഹ്വാനത്തെ പരാമർശിച്ച് പാക്വെറ്റ് പറഞ്ഞു. "വനമില്ലെങ്കില്‍ ദ്വീപിൽ നിന്ന് നിങ്ങൾക്ക് ഒരു മണിക്കൂറിന് 31 ഡോളര്‍ വരുമാനമുള്ള ഒരു ജോലി കണ്ടെത്താന്‍ പറ്റില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.&nbsp;</p>

<p>“നമുക്ക് പഴയ വളർച്ച നഷ്ടപ്പെട്ടാൽ അത് സമ്പദ്‌വ്യവസ്ഥയെ തകർക്കും,” ഈ രീതി നിരോധിക്കാനുള്ള പരിസ്ഥിതി പ്രവർത്തകരുടെ ആഹ്വാനത്തെ പരാമർശിച്ച് പാക്വെറ്റ് പറഞ്ഞു. "വനമില്ലെങ്കില്‍ ദ്വീപിൽ നിന്ന് നിങ്ങൾക്ക് ഒരു മണിക്കൂറിന് 31 ഡോളര്‍ വരുമാനമുള്ള ഒരു ജോലി കണ്ടെത്താന്‍ പറ്റില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.&nbsp;</p>

“നമുക്ക് പഴയ വളർച്ച നഷ്ടപ്പെട്ടാൽ അത് സമ്പദ്‌വ്യവസ്ഥയെ തകർക്കും,” ഈ രീതി നിരോധിക്കാനുള്ള പരിസ്ഥിതി പ്രവർത്തകരുടെ ആഹ്വാനത്തെ പരാമർശിച്ച് പാക്വെറ്റ് പറഞ്ഞു. "വനമില്ലെങ്കില്‍ ദ്വീപിൽ നിന്ന് നിങ്ങൾക്ക് ഒരു മണിക്കൂറിന് 31 ഡോളര്‍ വരുമാനമുള്ള ഒരു ജോലി കണ്ടെത്താന്‍ പറ്റില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. 

1824
1924
<p>ബ്രിട്ടീഷ് കൊളംബിയ, വടക്കേ അമേരിക്കൻ തടി കച്ചവടത്തിന്‍റെ പ്രഭവകേന്ദ്രമായിരുന്നു. അതിൻറെ മനുഷ്യസ്പര്‍ശമേല്‍ക്കാത്ത് നിബിഡ വനങ്ങളാണ് &nbsp; കാനഡയിലെ സോഫ്റ്റ് വുഡ് തടിയുടെ പകുതിയോളം വിതരണം ചെയ്യുന്നത്.&nbsp;</p>

<p>ബ്രിട്ടീഷ് കൊളംബിയ, വടക്കേ അമേരിക്കൻ തടി കച്ചവടത്തിന്‍റെ പ്രഭവകേന്ദ്രമായിരുന്നു. അതിൻറെ മനുഷ്യസ്പര്‍ശമേല്‍ക്കാത്ത് നിബിഡ വനങ്ങളാണ് &nbsp; കാനഡയിലെ സോഫ്റ്റ് വുഡ് തടിയുടെ പകുതിയോളം വിതരണം ചെയ്യുന്നത്.&nbsp;</p>

ബ്രിട്ടീഷ് കൊളംബിയ, വടക്കേ അമേരിക്കൻ തടി കച്ചവടത്തിന്‍റെ പ്രഭവകേന്ദ്രമായിരുന്നു. അതിൻറെ മനുഷ്യസ്പര്‍ശമേല്‍ക്കാത്ത് നിബിഡ വനങ്ങളാണ്   കാനഡയിലെ സോഫ്റ്റ് വുഡ് തടിയുടെ പകുതിയോളം വിതരണം ചെയ്യുന്നത്. 

2024
<p>ദേശീയതലത്തിൽ, ഈ വ്യവസായം 2019 ൽ കാനഡയുടെ ജിഡിപിയിലേക്ക് 24 ബില്യൺ ഡോളറിന്‍റെ വരുമാനമാണ് നല്‍കിയത്. &nbsp;33 ബില്യൺ ഡോളർ മരം കയറ്റുമതി ചെയ്തു. എന്നാൽ &nbsp;പുരാതന വനങ്ങൾ ഗണ്യമായി ചുരുങ്ങുമ്പോൾ വർദ്ധിച്ചുവരുന്ന പ്രശ്നം. അത് ഭാവിയിലേക്കുള്ള കരുതല്‍ പോലും ഇല്ലാതാക്കുമെന്നതാണ്.&nbsp;</p>

<p>ദേശീയതലത്തിൽ, ഈ വ്യവസായം 2019 ൽ കാനഡയുടെ ജിഡിപിയിലേക്ക് 24 ബില്യൺ ഡോളറിന്‍റെ വരുമാനമാണ് നല്‍കിയത്. &nbsp;33 ബില്യൺ ഡോളർ മരം കയറ്റുമതി ചെയ്തു. എന്നാൽ &nbsp;പുരാതന വനങ്ങൾ ഗണ്യമായി ചുരുങ്ങുമ്പോൾ വർദ്ധിച്ചുവരുന്ന പ്രശ്നം. അത് ഭാവിയിലേക്കുള്ള കരുതല്‍ പോലും ഇല്ലാതാക്കുമെന്നതാണ്.&nbsp;</p>

ദേശീയതലത്തിൽ, ഈ വ്യവസായം 2019 ൽ കാനഡയുടെ ജിഡിപിയിലേക്ക് 24 ബില്യൺ ഡോളറിന്‍റെ വരുമാനമാണ് നല്‍കിയത്.  33 ബില്യൺ ഡോളർ മരം കയറ്റുമതി ചെയ്തു. എന്നാൽ  പുരാതന വനങ്ങൾ ഗണ്യമായി ചുരുങ്ങുമ്പോൾ വർദ്ധിച്ചുവരുന്ന പ്രശ്നം. അത് ഭാവിയിലേക്കുള്ള കരുതല്‍ പോലും ഇല്ലാതാക്കുമെന്നതാണ്. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
'അത് വെറുമൊരു സെൽഫിയല്ല, ആയിരം വാക്കുകൾ സംസാരിക്കുന്നു'; അമേരിക്കയിൽ ചർച്ചയായി മോദി-പുടിൻ സെൽഫി, ട്രംപിന് രൂക്ഷ വിമർശനവും
Recommended image2
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!
Recommended image3
അമേരിക്കയുമായി 6200 കോടിയുടെ കൂറ്റൻ കരാറുമായി പാകിസ്ഥാൻ, എഫ്-16 വിമാനങ്ങൾ നവീകരിക്കുന്നു, സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യയും
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved