- Home
- News
- Viral News
- തെരഞ്ഞെടുപ്പ് ഏതുമാകട്ടെ... സ്ഥാനാര്‍ത്ഥി കുഞ്ഞാപ്പ തന്നെ ; കാണാം വീണ്ടും ചില തെരഞ്ഞെടുപ്പ് ട്രോളുകള്‍
തെരഞ്ഞെടുപ്പ് ഏതുമാകട്ടെ... സ്ഥാനാര്‍ത്ഥി കുഞ്ഞാപ്പ തന്നെ ; കാണാം വീണ്ടും ചില തെരഞ്ഞെടുപ്പ് ട്രോളുകള്‍
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കേരളത്തിലെ ഫാസിസ്റ്റ് ഭരണത്തെ താഴെയിറക്കുകയാണ് ഇപ്പോഴത്തെ അദ്ദേഹത്തന്‍റെ രാഷ്ട്രീയ ലക്ഷ്യം. അതുപോലെ യുഡിഎഫിന് മാര്‍ഗ്ഗ ദീപമാകുന്നതിന് കോണ്‍ഗ്രസിന് പിന്നില്‍ നിന്ന് എല്ലാ വിധ പിന്തുണയും അദ്ദേഹം നല്‍കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. 2019 മാര്‍ച്ചില്‍ എംപിയായി ദില്ലിക്ക് വണ്ടി കയറുമ്പോള്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് നരേന്ദ്ര മോദിയെ താഴെ ഇറക്കുന്നത് വരെ വിശ്രമമില്ലെന്നായിരുന്നു കുഞ്ഞാപ്പ പറഞ്ഞിരുന്നത്. പക്ഷേ, ഇറങ്ങാന്‍ മറ്റുള്ളവര്‍ക്കും തോന്നണ്ടേയെന്ന് ട്രോളന്മാരും. വിശ്രമമില്ലാത്ത ആ ജോലിക്കിടയില്‍ വര്‍ഷം പോയതറിഞ്ഞില്ല. അപ്പോഴാണ് കേരളത്തിലെ മന്ത്രിസഭയുടെ കാലാവധി കഴിയാറായെന്ന് കേട്ടത്. പിന്നെ ഇടംവലം നോക്കിയില്ല. കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചിട്ടേ വിശ്രമമൊള്ളൂവെന്ന് പ്രഖ്യാപിച്ച് മഹാമാരിക്കാലത്ത് ദില്ലിയില്‍ നിന്ന് കിട്ടിയ വണ്ടിയും പിടിച്ച് കേരളത്തിലേക്ക് പോന്നു. ജനസേവ അതൊന്ന് മാത്രമാണ് ലക്ഷ്യമെന്ന് ട്രോളന്മാരും അടിവരയിടുന്നു. കാണാം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കാണുന്ന ചില 'അപഥസാഞ്ചാര'ങ്ങള്‍.

<p>ട്രോള്‍ കടപ്പാട് : Abdul Naser , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍</p>
ട്രോള്‍ കടപ്പാട് : Abdul Naser , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍
<p>ട്രോള്‍ കടപ്പാട് : Shihan Salim , ട്രോള്‍ റിപ്പബ്ലിക്ക് <em>(കൂടുതല്‍ ട്രോളുകള്‍ കാണാന്‍ <strong>Read More </strong>ല്‍ ക്ലിക്ക് ചെയ്യുക)</em></p>
ട്രോള്‍ കടപ്പാട് : Shihan Salim , ട്രോള്‍ റിപ്പബ്ലിക്ക് (കൂടുതല്‍ ട്രോളുകള്‍ കാണാന്‍ Read More ല്‍ ക്ലിക്ക് ചെയ്യുക)
<p>ട്രോള്‍ കടപ്പാട് : Abdul Naser , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍ </p>
ട്രോള്‍ കടപ്പാട് : Abdul Naser , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍
<p>ട്രോള്‍ കടപ്പാട് :Abdul Naser , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍</p>
ട്രോള്‍ കടപ്പാട് :Abdul Naser , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍
<p>ട്രോള്‍ കടപ്പാട് :Abdul Naser , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍</p>
ട്രോള്‍ കടപ്പാട് :Abdul Naser , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍
<p>ട്രോള്‍ കടപ്പാട് : Abdul Naser , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍ </p>
ട്രോള്‍ കടപ്പാട് : Abdul Naser , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍
<p>ട്രോള്‍ കടപ്പാട് : Anoop Varkala , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍ </p>
ട്രോള്‍ കടപ്പാട് : Anoop Varkala , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍
<p>ട്രോള്‍ കടപ്പാട് : Anoop Varkala , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍</p>
ട്രോള്‍ കടപ്പാട് : Anoop Varkala , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍
<p>ട്രോള്‍ കടപ്പാട് :Deepak Kd Kanichappilly , ട്രോള്‍ റിപ്പബ്ലിക്ക്, </p>
ട്രോള്‍ കടപ്പാട് :Deepak Kd Kanichappilly , ട്രോള്‍ റിപ്പബ്ലിക്ക്,
<p>ട്രോള്‍ കടപ്പാട് : Akhil Chandrasree , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍ </p>
ട്രോള്‍ കടപ്പാട് : Akhil Chandrasree , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍
<p>ട്രോള്‍ കടപ്പാട് : Chekur Sreedeep , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍ </p>
ട്രോള്‍ കടപ്പാട് : Chekur Sreedeep , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍
<p>ട്രോള്‍ കടപ്പാട് : Anagha Harithavayal , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍ </p>
ട്രോള്‍ കടപ്പാട് : Anagha Harithavayal , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍
<p>ട്രോള്‍ കടപ്പാട് : Arun K Arun , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍ </p>
ട്രോള്‍ കടപ്പാട് : Arun K Arun , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍
<p>ട്രോള്‍ കടപ്പാട് : AK Hi L , ട്രോള്‍ പോളിറ്റിക്സ് കേരള </p>
ട്രോള്‍ കടപ്പാട് : AK Hi L , ട്രോള്‍ പോളിറ്റിക്സ് കേരള
<p>ട്രോള്‍ കടപ്പാട് :Akhil Akhi , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍ </p>
ട്രോള്‍ കടപ്പാട് :Akhil Akhi , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍
<p>ട്രോള്‍ കടപ്പാട് :FaiZee Shah , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍ </p>
ട്രോള്‍ കടപ്പാട് :FaiZee Shah , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍
<p>ട്രോള്‍ കടപ്പാട് :Amjath , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍ </p>
ട്രോള്‍ കടപ്പാട് :Amjath , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍
<p>ട്രോള്‍ കടപ്പാട് : Anand Krishnan , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍, </p>
ട്രോള്‍ കടപ്പാട് : Anand Krishnan , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍,
<p>ട്രോള്‍ കടപ്പാട് : Biju Mathai , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍ </p>
ട്രോള്‍ കടപ്പാട് : Biju Mathai , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍
<p>ട്രോള്‍ കടപ്പാട് : Hari Krishnan U K , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍ </p>
ട്രോള്‍ കടപ്പാട് : Hari Krishnan U K , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam