MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • പരിചയപ്പെടാം, കാണാനൊരു അന്യഗ്രഹജീവി ലുക്കുള്ള 'ഭീമൻ ഐസോപോഡ്' എന്ന തിമിംഗിലംതീനിയെ

പരിചയപ്പെടാം, കാണാനൊരു അന്യഗ്രഹജീവി ലുക്കുള്ള 'ഭീമൻ ഐസോപോഡ്' എന്ന തിമിംഗിലംതീനിയെ

ഒറ്റനോട്ടത്തിൽ കണ്ടാൽ നമ്മൾ സൈ-ഫൈ ചിത്രങ്ങളിൽ കണ്ടിട്ടുള്ള അന്യഗ്രഹ ജീവികളുടെ രൂപമാണ് ഈ ജീവിക്ക്. കണ്ടാൽ ഒരു അണ്ടർ വാട്ടർ ഏലിയൻ ആണെന്ന് പോലും കരുതും. 

2 Min read
Web Desk
Published : Oct 03 2020, 02:24 PM IST| Updated : Oct 03 2020, 02:25 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
<p>വെള്ളത്തിലും കരയിലും ഒരുപോലെ ജീവിക്കാൻകഴിയുന്ന നിരവധി കാലുകളുള്ള പുറംതോടുള്ള ചെറുജീവികളാണ് ഐസോപോഡുകൾ എന്നറിയപ്പെടുന്നത്. ഐസോപോഡ് കുടുംബത്തിലെ ഏറ്റവും വലിപ്പമേറിയ ഇനമാണ് ജയന്റ് ഐസോപോഡ് എന്ന പേരിൽ അറിയപ്പെടുന്നത്. സമുദ്രഗർഭത്തിൽ ചത്തടിയുന്ന തിമിംഗിലങ്ങൾ, മറ്റു മത്സ്യങ്ങൾ, കണവകൾ ഇത്യാദിയാണ് ഇവയുടെ ഇഷ്ട ഭക്ഷണം.<br />&nbsp;</p>

<p>വെള്ളത്തിലും കരയിലും ഒരുപോലെ ജീവിക്കാൻകഴിയുന്ന നിരവധി കാലുകളുള്ള പുറംതോടുള്ള ചെറുജീവികളാണ് ഐസോപോഡുകൾ എന്നറിയപ്പെടുന്നത്. ഐസോപോഡ് കുടുംബത്തിലെ ഏറ്റവും വലിപ്പമേറിയ ഇനമാണ് ജയന്റ് ഐസോപോഡ് എന്ന പേരിൽ അറിയപ്പെടുന്നത്. സമുദ്രഗർഭത്തിൽ ചത്തടിയുന്ന തിമിംഗിലങ്ങൾ, മറ്റു മത്സ്യങ്ങൾ, കണവകൾ ഇത്യാദിയാണ് ഇവയുടെ ഇഷ്ട ഭക്ഷണം.<br />&nbsp;</p>

വെള്ളത്തിലും കരയിലും ഒരുപോലെ ജീവിക്കാൻകഴിയുന്ന നിരവധി കാലുകളുള്ള പുറംതോടുള്ള ചെറുജീവികളാണ് ഐസോപോഡുകൾ എന്നറിയപ്പെടുന്നത്. ഐസോപോഡ് കുടുംബത്തിലെ ഏറ്റവും വലിപ്പമേറിയ ഇനമാണ് ജയന്റ് ഐസോപോഡ് എന്ന പേരിൽ അറിയപ്പെടുന്നത്. സമുദ്രഗർഭത്തിൽ ചത്തടിയുന്ന തിമിംഗിലങ്ങൾ, മറ്റു മത്സ്യങ്ങൾ, കണവകൾ ഇത്യാദിയാണ് ഇവയുടെ ഇഷ്ട ഭക്ഷണം.
 

210
<p>&nbsp;അടങ്ങാത്ത വിശപ്പാണിവറ്റയ്ക്ക് എന്നതുകൊണ്ടുതന്നെ, സമുദ്രത്തിന്റെ അടിത്തട്ടിൽ ഏതെങ്കിലും ജീവികൾ ചത്തടിയേണ്ട &nbsp;താമസം മണംപിടിച്ചെത്തി തീറ്റ തുടങ്ങും ഇവ.&nbsp;<br />&nbsp;</p>

<p>&nbsp;അടങ്ങാത്ത വിശപ്പാണിവറ്റയ്ക്ക് എന്നതുകൊണ്ടുതന്നെ, സമുദ്രത്തിന്റെ അടിത്തട്ടിൽ ഏതെങ്കിലും ജീവികൾ ചത്തടിയേണ്ട &nbsp;താമസം മണംപിടിച്ചെത്തി തീറ്റ തുടങ്ങും ഇവ.&nbsp;<br />&nbsp;</p>

 അടങ്ങാത്ത വിശപ്പാണിവറ്റയ്ക്ക് എന്നതുകൊണ്ടുതന്നെ, സമുദ്രത്തിന്റെ അടിത്തട്ടിൽ ഏതെങ്കിലും ജീവികൾ ചത്തടിയേണ്ട  താമസം മണംപിടിച്ചെത്തി തീറ്റ തുടങ്ങും ഇവ. 
 

310
<p>സമുദ്രാന്തർഭാഗത്ത് കട്ടയിരുട്ടാണ്. &nbsp;അവിടെയാണ് ജയന്റ് ഐസോപോഡുകളുടെ സ്വൈരവിഹാരവും ജീവിതവും. ഒറ്റനോട്ടത്തിൽ കണ്ടാൽ നമ്മൾ സൈ-ഫൈ ചിത്രങ്ങളിൽ കണ്ടിട്ടുള്ള അന്യഗ്രഹ ജീവികളുടെ രൂപമാണ് ഈ ജീവിക്ക്. കണ്ടാൽ ഒരു അണ്ടർ വാട്ടർ ഏലിയൻ ആണെന്ന് പോലും കരുതും. എന്നാൽ, സത്യത്തിൽ സമുദ്രത്തിന്റെ അടിത്തട്ടിലെ മാലിന്യമുക്തമാക്കി സൂക്ഷിക്കുന്ന സന്നദ്ധ സേവകരാണ് ഈ ഭീമന്മാർ.&nbsp;</p>

<p>സമുദ്രാന്തർഭാഗത്ത് കട്ടയിരുട്ടാണ്. &nbsp;അവിടെയാണ് ജയന്റ് ഐസോപോഡുകളുടെ സ്വൈരവിഹാരവും ജീവിതവും. ഒറ്റനോട്ടത്തിൽ കണ്ടാൽ നമ്മൾ സൈ-ഫൈ ചിത്രങ്ങളിൽ കണ്ടിട്ടുള്ള അന്യഗ്രഹ ജീവികളുടെ രൂപമാണ് ഈ ജീവിക്ക്. കണ്ടാൽ ഒരു അണ്ടർ വാട്ടർ ഏലിയൻ ആണെന്ന് പോലും കരുതും. എന്നാൽ, സത്യത്തിൽ സമുദ്രത്തിന്റെ അടിത്തട്ടിലെ മാലിന്യമുക്തമാക്കി സൂക്ഷിക്കുന്ന സന്നദ്ധ സേവകരാണ് ഈ ഭീമന്മാർ.&nbsp;</p>

സമുദ്രാന്തർഭാഗത്ത് കട്ടയിരുട്ടാണ്.  അവിടെയാണ് ജയന്റ് ഐസോപോഡുകളുടെ സ്വൈരവിഹാരവും ജീവിതവും. ഒറ്റനോട്ടത്തിൽ കണ്ടാൽ നമ്മൾ സൈ-ഫൈ ചിത്രങ്ങളിൽ കണ്ടിട്ടുള്ള അന്യഗ്രഹ ജീവികളുടെ രൂപമാണ് ഈ ജീവിക്ക്. കണ്ടാൽ ഒരു അണ്ടർ വാട്ടർ ഏലിയൻ ആണെന്ന് പോലും കരുതും. എന്നാൽ, സത്യത്തിൽ സമുദ്രത്തിന്റെ അടിത്തട്ടിലെ മാലിന്യമുക്തമാക്കി സൂക്ഷിക്കുന്ന സന്നദ്ധ സേവകരാണ് ഈ ഭീമന്മാർ. 

410
<p>ഒറ്റനോട്ടത്തിൽ കണ്ടാൽ ഇതൊരു പ്രാണി(insect) ആണെന്നൊക്കെ തോന്നാം. പക്ഷേ, അതല്ല സത്യം. ആർത്രോപോഡ വിഭാഗത്തിലെ ഐസോപോഡാ എന്ന ഉപവിഭാഗമാണ് ഇവ. ഇവയുടെ ഗണത്തിൽ പെടുന്ന ജീവികൾ കരയിലും കടലിലും നമുക്ക് കാണാനാകും. ഉദാഹരണത്തിന് ജൈവശാസ്ത്രപരമായി ഇവ ഞണ്ടുകളോടും, ചെമ്മീനുകളോടും ബന്ധപ്പെട്ടു കിടക്കുന്നവയാണ്. &nbsp; അതേ സമയം പിൽ ബഗ്ഗുകളോടും, ചെള്ളുകളോടും ഇവയ്ക്ക് ബന്ധമുണ്ട്. &nbsp;</p>

<p>ഒറ്റനോട്ടത്തിൽ കണ്ടാൽ ഇതൊരു പ്രാണി(insect) ആണെന്നൊക്കെ തോന്നാം. പക്ഷേ, അതല്ല സത്യം. ആർത്രോപോഡ വിഭാഗത്തിലെ ഐസോപോഡാ എന്ന ഉപവിഭാഗമാണ് ഇവ. ഇവയുടെ ഗണത്തിൽ പെടുന്ന ജീവികൾ കരയിലും കടലിലും നമുക്ക് കാണാനാകും. ഉദാഹരണത്തിന് ജൈവശാസ്ത്രപരമായി ഇവ ഞണ്ടുകളോടും, ചെമ്മീനുകളോടും ബന്ധപ്പെട്ടു കിടക്കുന്നവയാണ്. &nbsp; അതേ സമയം പിൽ ബഗ്ഗുകളോടും, ചെള്ളുകളോടും ഇവയ്ക്ക് ബന്ധമുണ്ട്. &nbsp;</p>

ഒറ്റനോട്ടത്തിൽ കണ്ടാൽ ഇതൊരു പ്രാണി(insect) ആണെന്നൊക്കെ തോന്നാം. പക്ഷേ, അതല്ല സത്യം. ആർത്രോപോഡ വിഭാഗത്തിലെ ഐസോപോഡാ എന്ന ഉപവിഭാഗമാണ് ഇവ. ഇവയുടെ ഗണത്തിൽ പെടുന്ന ജീവികൾ കരയിലും കടലിലും നമുക്ക് കാണാനാകും. ഉദാഹരണത്തിന് ജൈവശാസ്ത്രപരമായി ഇവ ഞണ്ടുകളോടും, ചെമ്മീനുകളോടും ബന്ധപ്പെട്ടു കിടക്കുന്നവയാണ്.   അതേ സമയം പിൽ ബഗ്ഗുകളോടും, ചെള്ളുകളോടും ഇവയ്ക്ക് ബന്ധമുണ്ട്.  

510
<p>ബാത്തിനോമസ് ജൈജാന്റിയസ് (Bathynomus giganteus) എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. സാധാരണനിലയ്ക്ക് 7.5 ഇഞ്ചു മുതൽ 14.2 ഇഞ്ചുവരെയാണ് ഇവ വളരുക. എന്നാൽ, ചിലപ്പോൾ ചില സൂപ്പർ ജയന്റ് ഐസോപോഡുകൾ ചിലപ്പോൾ 20 അഞ്ചുവരെ വളരാറുണ്ട്.&nbsp;</p>

<p>ബാത്തിനോമസ് ജൈജാന്റിയസ് (Bathynomus giganteus) എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. സാധാരണനിലയ്ക്ക് 7.5 ഇഞ്ചു മുതൽ 14.2 ഇഞ്ചുവരെയാണ് ഇവ വളരുക. എന്നാൽ, ചിലപ്പോൾ ചില സൂപ്പർ ജയന്റ് ഐസോപോഡുകൾ ചിലപ്പോൾ 20 അഞ്ചുവരെ വളരാറുണ്ട്.&nbsp;</p>

ബാത്തിനോമസ് ജൈജാന്റിയസ് (Bathynomus giganteus) എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. സാധാരണനിലയ്ക്ക് 7.5 ഇഞ്ചു മുതൽ 14.2 ഇഞ്ചുവരെയാണ് ഇവ വളരുക. എന്നാൽ, ചിലപ്പോൾ ചില സൂപ്പർ ജയന്റ് ഐസോപോഡുകൾ ചിലപ്പോൾ 20 അഞ്ചുവരെ വളരാറുണ്ട്. 

610
<p>പതിനാലു കാലുകളാണ് ഒരു ഐസോപോഡിനുള്ളത്. രണ്ടു വലിയ കണ്ണുകളുള്ളത് പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ പോന്നതാണ്. സാധാരണ ലൈലാക്ക് അല്ലെങ്കിൽ ബ്രൗൺ നിറത്തിലാണ് ഈ ജീവി കാണപ്പെടാറുള്ളത്.&nbsp;&nbsp;ഇവയുടെ വിചിത്രമായ, ഏറെക്കുറെ ഭീകരം പോലും ആയ രൂപം കണ്ടാൽ ഈ ജീവികൾ വേട്ടയാടിപ്പിടിച്ചു തിന്നുന്ന കൂട്ടരാണ് എന്ന് സംശയം തോന്നാം. എന്നാൽ, ഇവ മൃതദേഹങ്ങൾ മാത്രം ആഹരിക്കുന്ന ശവംതീനികളാണ്.&nbsp;</p>

<p>പതിനാലു കാലുകളാണ് ഒരു ഐസോപോഡിനുള്ളത്. രണ്ടു വലിയ കണ്ണുകളുള്ളത് പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ പോന്നതാണ്. സാധാരണ ലൈലാക്ക് അല്ലെങ്കിൽ ബ്രൗൺ നിറത്തിലാണ് ഈ ജീവി കാണപ്പെടാറുള്ളത്.&nbsp;&nbsp;ഇവയുടെ വിചിത്രമായ, ഏറെക്കുറെ ഭീകരം പോലും ആയ രൂപം കണ്ടാൽ ഈ ജീവികൾ വേട്ടയാടിപ്പിടിച്ചു തിന്നുന്ന കൂട്ടരാണ് എന്ന് സംശയം തോന്നാം. എന്നാൽ, ഇവ മൃതദേഹങ്ങൾ മാത്രം ആഹരിക്കുന്ന ശവംതീനികളാണ്.&nbsp;</p>

പതിനാലു കാലുകളാണ് ഒരു ഐസോപോഡിനുള്ളത്. രണ്ടു വലിയ കണ്ണുകളുള്ളത് പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ പോന്നതാണ്. സാധാരണ ലൈലാക്ക് അല്ലെങ്കിൽ ബ്രൗൺ നിറത്തിലാണ് ഈ ജീവി കാണപ്പെടാറുള്ളത്.  ഇവയുടെ വിചിത്രമായ, ഏറെക്കുറെ ഭീകരം പോലും ആയ രൂപം കണ്ടാൽ ഈ ജീവികൾ വേട്ടയാടിപ്പിടിച്ചു തിന്നുന്ന കൂട്ടരാണ് എന്ന് സംശയം തോന്നാം. എന്നാൽ, ഇവ മൃതദേഹങ്ങൾ മാത്രം ആഹരിക്കുന്ന ശവംതീനികളാണ്. 

710
<p>2010 -ൽ കണ്ടെത്തപ്പെട്ട രണ്ടര അടി നീളമുള്ള ഒരു സൂപ്പർ ജയന്റ് ഐസോപോഡാണ് ഇങ്ങനെ അപൂർവമായി അതിഭീമനായി വളർന്നിട്ടുള്ളത്. അന്ന് ഒരു അണ്ടർ വാട്ടർ ROV (റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ) ന്റെ മേൽ കയറിക്കൂടി സമുദ്രോപരിതലത്തിൽ എത്തിപ്പെട്ട ഈ ജീവിയുടെ ഫോട്ടോ എടുത്ത ROV &nbsp;ടെക്നിഷ്യൻ അന്ന് ഈ ജീവി ഏതാണ് എന്ന് തിരിച്ചറിയാൻ സഹായം തേടി &nbsp;അത് റെഡിറ്റിലൂടെ പങ്കുവെച്ചപ്പോഴാണ് ലോകം അതിനെ കാണുന്നത്.&nbsp;</p>

<p>2010 -ൽ കണ്ടെത്തപ്പെട്ട രണ്ടര അടി നീളമുള്ള ഒരു സൂപ്പർ ജയന്റ് ഐസോപോഡാണ് ഇങ്ങനെ അപൂർവമായി അതിഭീമനായി വളർന്നിട്ടുള്ളത്. അന്ന് ഒരു അണ്ടർ വാട്ടർ ROV (റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ) ന്റെ മേൽ കയറിക്കൂടി സമുദ്രോപരിതലത്തിൽ എത്തിപ്പെട്ട ഈ ജീവിയുടെ ഫോട്ടോ എടുത്ത ROV &nbsp;ടെക്നിഷ്യൻ അന്ന് ഈ ജീവി ഏതാണ് എന്ന് തിരിച്ചറിയാൻ സഹായം തേടി &nbsp;അത് റെഡിറ്റിലൂടെ പങ്കുവെച്ചപ്പോഴാണ് ലോകം അതിനെ കാണുന്നത്.&nbsp;</p>

2010 -ൽ കണ്ടെത്തപ്പെട്ട രണ്ടര അടി നീളമുള്ള ഒരു സൂപ്പർ ജയന്റ് ഐസോപോഡാണ് ഇങ്ങനെ അപൂർവമായി അതിഭീമനായി വളർന്നിട്ടുള്ളത്. അന്ന് ഒരു അണ്ടർ വാട്ടർ ROV (റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ) ന്റെ മേൽ കയറിക്കൂടി സമുദ്രോപരിതലത്തിൽ എത്തിപ്പെട്ട ഈ ജീവിയുടെ ഫോട്ടോ എടുത്ത ROV  ടെക്നിഷ്യൻ അന്ന് ഈ ജീവി ഏതാണ് എന്ന് തിരിച്ചറിയാൻ സഹായം തേടി  അത് റെഡിറ്റിലൂടെ പങ്കുവെച്ചപ്പോഴാണ് ലോകം അതിനെ കാണുന്നത്. 

810
<p>പതിനാലു കാലുകളാണ് ഒരു ഐസോപോഡിനുള്ളത്. രണ്ടു വലിയ കണ്ണുകളുള്ളത് പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ പോന്നതാണ്. സാധാരണ ലൈലാക്ക് അല്ലെങ്കിൽ ബ്രൗൺ നിറത്തിലാണ് ഈ ജീവി കാണപ്പെടാറുള്ളത്.&nbsp;&nbsp;&nbsp;<br />&nbsp;</p>

<p>പതിനാലു കാലുകളാണ് ഒരു ഐസോപോഡിനുള്ളത്. രണ്ടു വലിയ കണ്ണുകളുള്ളത് പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ പോന്നതാണ്. സാധാരണ ലൈലാക്ക് അല്ലെങ്കിൽ ബ്രൗൺ നിറത്തിലാണ് ഈ ജീവി കാണപ്പെടാറുള്ളത്.&nbsp;&nbsp;&nbsp;<br />&nbsp;</p>

പതിനാലു കാലുകളാണ് ഒരു ഐസോപോഡിനുള്ളത്. രണ്ടു വലിയ കണ്ണുകളുള്ളത് പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ പോന്നതാണ്. സാധാരണ ലൈലാക്ക് അല്ലെങ്കിൽ ബ്രൗൺ നിറത്തിലാണ് ഈ ജീവി കാണപ്പെടാറുള്ളത്.   
 

910
<p>അനിമൽ ക്രോസിംഗ് എന്ന വീഡിയോ ഗെയിമിലും ഈ ജീവികൾ ഒരു കഥാപാത്രത്തിന്റെ രൂപത്തിലുണ്ട്. അതിൽ ഇവയെ വിളിക്കുന്ന ഓമനപ്പേര്, സമുദ്രത്തിന്റെ അടിത്തട്ടിലെ 'വാക്വം ക്ളീനർ' എന്നാണ്.</p>

<p>അനിമൽ ക്രോസിംഗ് എന്ന വീഡിയോ ഗെയിമിലും ഈ ജീവികൾ ഒരു കഥാപാത്രത്തിന്റെ രൂപത്തിലുണ്ട്. അതിൽ ഇവയെ വിളിക്കുന്ന ഓമനപ്പേര്, സമുദ്രത്തിന്റെ അടിത്തട്ടിലെ 'വാക്വം ക്ളീനർ' എന്നാണ്.</p>

അനിമൽ ക്രോസിംഗ് എന്ന വീഡിയോ ഗെയിമിലും ഈ ജീവികൾ ഒരു കഥാപാത്രത്തിന്റെ രൂപത്തിലുണ്ട്. അതിൽ ഇവയെ വിളിക്കുന്ന ഓമനപ്പേര്, സമുദ്രത്തിന്റെ അടിത്തട്ടിലെ 'വാക്വം ക്ളീനർ' എന്നാണ്.

1010
<p>പസിഫിക് സമുദ്രത്തിൽ ജപ്പാന്റെയും ദക്ഷിണ ചൈനയുടെയും പരിസരങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ജയന്റ് ഐസോപോഡുകളെ ഗൾഫ് ഓഫ് മെക്സിക്കോയുടെ പരിസരത്തു വെച്ച് ഫ്രഞ്ച് ജൈവശാസ്ത്രജ്ഞനായ അൽഫോൻസ് മിൽനെ എഡ്വേഡ്‌സ് 1879 -ൽ കണ്ടെത്തുന്നതോടെയാണ് ഈ പേര് ലോകം ആദ്യമായി കേൾക്കുന്നത്.&nbsp;&nbsp;സമുദ്രത്തിന്റെ അന്തർഭാഗത്ത് ഭക്ഷണം കിട്ടാനുള്ള സാധ്യത കുറവകയാൽ തന്നെ ഇവയുടെ മെറ്റാബോളിസവും വളരെ കുറഞ്ഞ വേഗത്തിലാണ് പരിഗമിക്കുക. ഒരിക്കൽ വേണ്ടത്ര ഭക്ഷണം കിട്ടിക്കഴിഞ്ഞാൽ പിന്നെ അടുത്ത അഞ്ചു വർഷക്കാലം ഒരു ഭക്ഷണവും അകത്താക്കാതെ തന്നെ ജീവൻ നിലനിർത്താൻ ശേഷിയുള്ള കൂട്ടരാണ് ഈ ജയന്റ് ഐസോപോഡുകൾ.<br />&nbsp;</p>

<p>പസിഫിക് സമുദ്രത്തിൽ ജപ്പാന്റെയും ദക്ഷിണ ചൈനയുടെയും പരിസരങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ജയന്റ് ഐസോപോഡുകളെ ഗൾഫ് ഓഫ് മെക്സിക്കോയുടെ പരിസരത്തു വെച്ച് ഫ്രഞ്ച് ജൈവശാസ്ത്രജ്ഞനായ അൽഫോൻസ് മിൽനെ എഡ്വേഡ്‌സ് 1879 -ൽ കണ്ടെത്തുന്നതോടെയാണ് ഈ പേര് ലോകം ആദ്യമായി കേൾക്കുന്നത്.&nbsp;&nbsp;സമുദ്രത്തിന്റെ അന്തർഭാഗത്ത് ഭക്ഷണം കിട്ടാനുള്ള സാധ്യത കുറവകയാൽ തന്നെ ഇവയുടെ മെറ്റാബോളിസവും വളരെ കുറഞ്ഞ വേഗത്തിലാണ് പരിഗമിക്കുക. ഒരിക്കൽ വേണ്ടത്ര ഭക്ഷണം കിട്ടിക്കഴിഞ്ഞാൽ പിന്നെ അടുത്ത അഞ്ചു വർഷക്കാലം ഒരു ഭക്ഷണവും അകത്താക്കാതെ തന്നെ ജീവൻ നിലനിർത്താൻ ശേഷിയുള്ള കൂട്ടരാണ് ഈ ജയന്റ് ഐസോപോഡുകൾ.<br />&nbsp;</p>

പസിഫിക് സമുദ്രത്തിൽ ജപ്പാന്റെയും ദക്ഷിണ ചൈനയുടെയും പരിസരങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ജയന്റ് ഐസോപോഡുകളെ ഗൾഫ് ഓഫ് മെക്സിക്കോയുടെ പരിസരത്തു വെച്ച് ഫ്രഞ്ച് ജൈവശാസ്ത്രജ്ഞനായ അൽഫോൻസ് മിൽനെ എഡ്വേഡ്‌സ് 1879 -ൽ കണ്ടെത്തുന്നതോടെയാണ് ഈ പേര് ലോകം ആദ്യമായി കേൾക്കുന്നത്.  സമുദ്രത്തിന്റെ അന്തർഭാഗത്ത് ഭക്ഷണം കിട്ടാനുള്ള സാധ്യത കുറവകയാൽ തന്നെ ഇവയുടെ മെറ്റാബോളിസവും വളരെ കുറഞ്ഞ വേഗത്തിലാണ് പരിഗമിക്കുക. ഒരിക്കൽ വേണ്ടത്ര ഭക്ഷണം കിട്ടിക്കഴിഞ്ഞാൽ പിന്നെ അടുത്ത അഞ്ചു വർഷക്കാലം ഒരു ഭക്ഷണവും അകത്താക്കാതെ തന്നെ ജീവൻ നിലനിർത്താൻ ശേഷിയുള്ള കൂട്ടരാണ് ഈ ജയന്റ് ഐസോപോഡുകൾ.
 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
Recommended image2
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു
Recommended image3
ഒരു മഴ പെയ്തതോടെ ചോര ചുവപ്പായി ഈ പ്രദേശം, കേൾക്കുമ്പോൾ അസാധ്യം, ഇറാനിൽ സംഭവിച്ചത് അപൂർവ്വ പ്രതിഭാസം!
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved