MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • 12.15 -ന് നിലച്ച ക്ലോക്ക്, പ്രണയ ലേഖനങ്ങള്‍, ഫോട്ടോഗ്രാഫുകള്‍; ഉപേക്ഷിക്കപ്പെട്ട ഫാം ഹൗസില്‍ കണ്ടത്

12.15 -ന് നിലച്ച ക്ലോക്ക്, പ്രണയ ലേഖനങ്ങള്‍, ഫോട്ടോഗ്രാഫുകള്‍; ഉപേക്ഷിക്കപ്പെട്ട ഫാം ഹൗസില്‍ കണ്ടത്

ചിത്രങ്ങൾ പലപ്പോഴും കാലത്തിന്റെ നേർകാഴ്‍ചകളാണ്. പ്രശസ്‍ത ഫോട്ടോഗ്രാഫറായ റബേക്ക ബ്രൗൺലി അടുത്തകാലത്തായി വടക്കൻ അയർലണ്ടിൽ ചുറ്റിസഞ്ചരിച്ച് ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുടെ ചിത്രങ്ങൾ പകർത്തുകയുണ്ടായി. അനവധി കൗതുകകരമായ വസ്‍തുതകളാണ് ആ ചിത്രങ്ങളിലൂടെ തെളിഞ്ഞത്. ഭൂതകാലത്തിന്റെ അടഞ്ഞ വാതിലുകൾക്കപ്പുറം മങ്ങിക്കത്തുന്ന പഴമയുടെ ചിത്രങ്ങൾ അതിൽ നമുക്ക് കാണാം.   

2 Min read
Web Desk
Published : Jun 18 2020, 03:15 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
<p>റബേക്ക വടക്കൻ അയർലണ്ടിലെ കുക്ക്സ്റ്റൗണിനടുത്തുള്ള ഉപേക്ഷിക്കപ്പെട്ട ഒരു ഫാം ഹൗസിലാണ് ചിത്രങ്ങൾ പകർത്താനായി പോയത്. പഴയ പത്രത്തിന്റെ ക്ലിപ്പിംഗുകൾ, കാലം നിശ്ചലമാക്കിയ ക്ലോക്കുകൾ, എന്നോ എഴുതിയ പ്രണയലേഖനങ്ങൾ തുടങ്ങിയ അനവധി കൗതുകകരമായ കാര്യങ്ങൾ അവരെ അവിടെ എതിരേറ്റു. ഒഴിഞ്ഞുകിടക്കുന്ന ആ വീട്ടിൽ പഴയ പുസ്‌തകങ്ങൾ‌, മാസികകൾ‌, പത്രങ്ങൾ‌, ഫോട്ടോഗ്രാഫുകൾ‌ എന്നിവ അലക്ഷ്യമായി ചിതറിക്കിടന്നു. വീടിന്റെ അകത്തളത്തിൽ കാലം നിശ്ചലമായ പോലെ തോന്നും ആ ചിത്രങ്ങൾ കണ്ടാൽ. വിക്ടോറിയൻ കാലഘട്ടത്തിലെ പണവും വസ്ത്രവും 1912 ലെ അൾസ്റ്റർ ഉടമ്പടിയുടെ ഒരു പകർപ്പും, പ്രണയലേഖനങ്ങളും അവർ അവിടെ കണ്ടെത്തി.</p>

<p>റബേക്ക വടക്കൻ അയർലണ്ടിലെ കുക്ക്സ്റ്റൗണിനടുത്തുള്ള ഉപേക്ഷിക്കപ്പെട്ട ഒരു ഫാം ഹൗസിലാണ് ചിത്രങ്ങൾ പകർത്താനായി പോയത്. പഴയ പത്രത്തിന്റെ ക്ലിപ്പിംഗുകൾ, കാലം നിശ്ചലമാക്കിയ ക്ലോക്കുകൾ, എന്നോ എഴുതിയ പ്രണയലേഖനങ്ങൾ തുടങ്ങിയ അനവധി കൗതുകകരമായ കാര്യങ്ങൾ അവരെ അവിടെ എതിരേറ്റു. ഒഴിഞ്ഞുകിടക്കുന്ന ആ വീട്ടിൽ പഴയ പുസ്‌തകങ്ങൾ‌, മാസികകൾ‌, പത്രങ്ങൾ‌, ഫോട്ടോഗ്രാഫുകൾ‌ എന്നിവ അലക്ഷ്യമായി ചിതറിക്കിടന്നു. വീടിന്റെ അകത്തളത്തിൽ കാലം നിശ്ചലമായ പോലെ തോന്നും ആ ചിത്രങ്ങൾ കണ്ടാൽ. വിക്ടോറിയൻ കാലഘട്ടത്തിലെ പണവും വസ്ത്രവും 1912 -ലെ അൾസ്റ്റർ ഉടമ്പടിയുടെ ഒരു പകർപ്പും, പ്രണയലേഖനങ്ങളും അവർ അവിടെ കണ്ടെത്തി.</p>

റബേക്ക വടക്കൻ അയർലണ്ടിലെ കുക്ക്സ്റ്റൗണിനടുത്തുള്ള ഉപേക്ഷിക്കപ്പെട്ട ഒരു ഫാം ഹൗസിലാണ് ചിത്രങ്ങൾ പകർത്താനായി പോയത്. പഴയ പത്രത്തിന്റെ ക്ലിപ്പിംഗുകൾ, കാലം നിശ്ചലമാക്കിയ ക്ലോക്കുകൾ, എന്നോ എഴുതിയ പ്രണയലേഖനങ്ങൾ തുടങ്ങിയ അനവധി കൗതുകകരമായ കാര്യങ്ങൾ അവരെ അവിടെ എതിരേറ്റു. ഒഴിഞ്ഞുകിടക്കുന്ന ആ വീട്ടിൽ പഴയ പുസ്‌തകങ്ങൾ‌, മാസികകൾ‌, പത്രങ്ങൾ‌, ഫോട്ടോഗ്രാഫുകൾ‌ എന്നിവ അലക്ഷ്യമായി ചിതറിക്കിടന്നു. വീടിന്റെ അകത്തളത്തിൽ കാലം നിശ്ചലമായ പോലെ തോന്നും ആ ചിത്രങ്ങൾ കണ്ടാൽ. വിക്ടോറിയൻ കാലഘട്ടത്തിലെ പണവും വസ്ത്രവും 1912 -ലെ അൾസ്റ്റർ ഉടമ്പടിയുടെ ഒരു പകർപ്പും, പ്രണയലേഖനങ്ങളും അവർ അവിടെ കണ്ടെത്തി.

25
<p>ഒരിക്കൽ കളിയും ചിരിയും ഉണർന്നിരുന്ന ആ വീട്ടിൽ ഇപ്പോൾ നിശബ്‍ദത മാത്രം ബാക്കിയായി. വെളിച്ചത്തിന്റെ നനുത്ത വിരലുകൾ വീടിന്റെ എല്ലാ കോണുകളെയും തൊട്ടു കടന്നു പോയിരുന്നു. മൂത്ത സഹോദരനായിരുന്ന ഡെസ്സിയുടെ പേരിലായിരുന്നു ആ വീട്. അവിടെ താമസിച്ചിരുന്ന മൂന്ന് സഹോദരന്മാർ മരണപ്പെട്ടതിനെ തുടർന്ന് ആ വീട് അനാഥമായി. വീടിന്റെ അകത്തളകാഴ്ചകളിൽ ഇപ്പോഴും പഴയ കാലത്തിന്റെ നേർത്ത നിഴൽ പാടുകൾ കാണാം. 12.15 ന് നിശ്ചലമായ ഒരു മാന്‍റൽ ക്ലോക്കും, ഒരു ജോടി കണ്ണടകളും, തുറക്കാത്ത അലമാരയിൽ ഡസൻ കണക്കിന് ടിന്നുകളും ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ നിർമ്മിച്ച ആ വീട്ടിൽ ഇപ്പോഴും ആരെയോ കാത്തുനിൽക്കുന്നു. &nbsp;</p>

<p>ഒരിക്കൽ കളിയും ചിരിയും ഉണർന്നിരുന്ന ആ വീട്ടിൽ ഇപ്പോൾ നിശബ്‍ദത മാത്രം ബാക്കിയായി. വെളിച്ചത്തിന്റെ നനുത്ത വിരലുകൾ വീടിന്റെ എല്ലാ കോണുകളെയും തൊട്ടു കടന്നു പോയിരുന്നു. മൂത്ത സഹോദരനായിരുന്ന ഡെസ്സിയുടെ പേരിലായിരുന്നു ആ വീട്. അവിടെ താമസിച്ചിരുന്ന മൂന്ന് സഹോദരന്മാർ മരണപ്പെട്ടതിനെ തുടർന്ന് ആ വീട് അനാഥമായി. വീടിന്റെ അകത്തളകാഴ്ചകളിൽ ഇപ്പോഴും പഴയ കാലത്തിന്റെ നേർത്ത നിഴൽ പാടുകൾ കാണാം. 12.15 ന് നിശ്ചലമായ ഒരു മാന്‍റൽ ക്ലോക്കും, ഒരു ജോടി കണ്ണടകളും, തുറക്കാത്ത അലമാരയിൽ ഡസൻ കണക്കിന് ടിന്നുകളും ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ നിർമ്മിച്ച ആ വീട്ടിൽ ഇപ്പോഴും ആരെയോ കാത്തുനിൽക്കുന്നു. &nbsp;</p>

ഒരിക്കൽ കളിയും ചിരിയും ഉണർന്നിരുന്ന ആ വീട്ടിൽ ഇപ്പോൾ നിശബ്‍ദത മാത്രം ബാക്കിയായി. വെളിച്ചത്തിന്റെ നനുത്ത വിരലുകൾ വീടിന്റെ എല്ലാ കോണുകളെയും തൊട്ടു കടന്നു പോയിരുന്നു. മൂത്ത സഹോദരനായിരുന്ന ഡെസ്സിയുടെ പേരിലായിരുന്നു ആ വീട്. അവിടെ താമസിച്ചിരുന്ന മൂന്ന് സഹോദരന്മാർ മരണപ്പെട്ടതിനെ തുടർന്ന് ആ വീട് അനാഥമായി. വീടിന്റെ അകത്തളകാഴ്ചകളിൽ ഇപ്പോഴും പഴയ കാലത്തിന്റെ നേർത്ത നിഴൽ പാടുകൾ കാണാം. 12.15 ന് നിശ്ചലമായ ഒരു മാന്‍റൽ ക്ലോക്കും, ഒരു ജോടി കണ്ണടകളും, തുറക്കാത്ത അലമാരയിൽ ഡസൻ കണക്കിന് ടിന്നുകളും ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ നിർമ്മിച്ച ആ വീട്ടിൽ ഇപ്പോഴും ആരെയോ കാത്തുനിൽക്കുന്നു.  

35
<p>അജ്ഞാത കാമുകിക്ക് അദ്ദേഹം പ്രണയത്തോടെ എഴുതിയ നൂറുകണക്കിന് പ്രണയലേഖനങ്ങളും മേശയുടെ ഡ്രോയറിൽ ചിതറിക്കിടക്കുന്നത് കാണാം. അടുക്കളയിൽ ഉപയോഗിച്ചിരുന്ന പഴയതും തുരുമ്പെടുക്കുന്നതുമായ മൂന്ന് ചെമ്പ് കെറ്റിലുകളും ഒരു സ്റ്റൗവിന് മുകളിൽ ഇരുന്നിരുന്നു. 1912 -ൽ ടൈറ്റാനിക് മുങ്ങിയപ്പോൾ വന്ന പത്രക്കുറിപ്പും അവിടെയുണ്ട്. കൗണ്ടി ടൈറോൺ ഹൗസിൽ അവസാനമായി താമസിച്ചിരുന്നത് മൂത്ത ആളായ 'ഡെസ്സി' ആണ്. 2015 -ൽ ഒരു നഴ്‍സിംഗ് ഹോമിലേക്ക് മാറുന്നതിനുമുമ്പ് വരെ അദ്ദേഹം ഇവിടെയാണ് താമസിച്ചിരുന്നത്. നഴ്‍സിംഗ് ഹോമിലേക്ക് മാറി രണ്ടുവർഷത്തിനുശേഷം അദ്ദേഹം മരണപ്പെട്ടു. 2018 -ൽ വീട് തന്നെ പൊളിച്ചുമാറ്റി.</p>

<p>അജ്ഞാത കാമുകിക്ക് അദ്ദേഹം പ്രണയത്തോടെ എഴുതിയ നൂറുകണക്കിന് പ്രണയലേഖനങ്ങളും മേശയുടെ ഡ്രോയറിൽ ചിതറിക്കിടക്കുന്നത് കാണാം. അടുക്കളയിൽ ഉപയോഗിച്ചിരുന്ന പഴയതും തുരുമ്പെടുക്കുന്നതുമായ മൂന്ന് ചെമ്പ് കെറ്റിലുകളും ഒരു സ്റ്റൗവിന് മുകളിൽ ഇരുന്നിരുന്നു. 1912 -ൽ ടൈറ്റാനിക് മുങ്ങിയപ്പോൾ വന്ന പത്രക്കുറിപ്പും അവിടെയുണ്ട്. കൗണ്ടി ടൈറോൺ ഹൗസിൽ അവസാനമായി താമസിച്ചിരുന്നത് മൂത്ത ആളായ 'ഡെസ്സി' ആണ്. 2015 -ൽ ഒരു നഴ്‍സിംഗ് ഹോമിലേക്ക് മാറുന്നതിനുമുമ്പ് വരെ അദ്ദേഹം ഇവിടെയാണ് താമസിച്ചിരുന്നത്. നഴ്‍സിംഗ് ഹോമിലേക്ക് മാറി രണ്ടുവർഷത്തിനുശേഷം അദ്ദേഹം മരണപ്പെട്ടു. 2018 -ൽ വീട് തന്നെ പൊളിച്ചുമാറ്റി.</p>

അജ്ഞാത കാമുകിക്ക് അദ്ദേഹം പ്രണയത്തോടെ എഴുതിയ നൂറുകണക്കിന് പ്രണയലേഖനങ്ങളും മേശയുടെ ഡ്രോയറിൽ ചിതറിക്കിടക്കുന്നത് കാണാം. അടുക്കളയിൽ ഉപയോഗിച്ചിരുന്ന പഴയതും തുരുമ്പെടുക്കുന്നതുമായ മൂന്ന് ചെമ്പ് കെറ്റിലുകളും ഒരു സ്റ്റൗവിന് മുകളിൽ ഇരുന്നിരുന്നു. 1912 -ൽ ടൈറ്റാനിക് മുങ്ങിയപ്പോൾ വന്ന പത്രക്കുറിപ്പും അവിടെയുണ്ട്. കൗണ്ടി ടൈറോൺ ഹൗസിൽ അവസാനമായി താമസിച്ചിരുന്നത് മൂത്ത ആളായ 'ഡെസ്സി' ആണ്. 2015 -ൽ ഒരു നഴ്‍സിംഗ് ഹോമിലേക്ക് മാറുന്നതിനുമുമ്പ് വരെ അദ്ദേഹം ഇവിടെയാണ് താമസിച്ചിരുന്നത്. നഴ്‍സിംഗ് ഹോമിലേക്ക് മാറി രണ്ടുവർഷത്തിനുശേഷം അദ്ദേഹം മരണപ്പെട്ടു. 2018 -ൽ വീട് തന്നെ പൊളിച്ചുമാറ്റി.

45
<p>മിഡ് അൾസ്റ്റർ മെയിൽ ഉൾപ്പെടെയുള്ള പേപ്പറുകൾ സ്വീകരണമുറിയിൽ നിന്ന് കണ്ടെത്തി. പകുതി പുകകൊണ്ടുണ്ടാക്കിയ പൈപ്പ്, കട്ടിലിന്റെ അരികിൽ ഉപേക്ഷിച്ച ഷൂസ്, 1912 -ൽ ഹോം റൂളിനെ എതിർത്ത യൂണിയനിസ്റ്റുകൾ ഒപ്പിട്ട പ്രഖ്യാപനം &nbsp;എന്നിവയും അവർ കണ്ടെത്തി. റെബേക്ക ശൂന്യമായ കെട്ടിടങ്ങളുടെ ചിത്രങ്ങൾ തന്റെ &nbsp;'ഉപേക്ഷിച്ച എൻ‌ഐ' എന്ന വെബ്‌സൈറ്റിൽ പോസ്റ്റുചെയ്‍തു. കെട്ടിടം പൊളിച്ചു മാറ്റുന്നതിന് മുൻപ് 2017 ഡിസംബറിനും 2018 ഏപ്രിലിനുമിടയിലാണ് റെബേക്ക ഇവിടെ വന്നത്. അവർ വിലപിടിപ്പുള്ള വസ്‍തുക്കൾ ശേഖരിക്കുകയും ബെൽഫാസ്റ്റിലെ ഉപയോഗശൂന്യമായ നാല് നിലകളുള്ള വീടിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്‍തു. &nbsp;</p><p>&nbsp;</p>

<p>മിഡ് അൾസ്റ്റർ മെയിൽ ഉൾപ്പെടെയുള്ള പേപ്പറുകൾ സ്വീകരണമുറിയിൽ നിന്ന് കണ്ടെത്തി. പകുതി പുകകൊണ്ടുണ്ടാക്കിയ പൈപ്പ്, കട്ടിലിന്റെ അരികിൽ ഉപേക്ഷിച്ച ഷൂസ്, 1912 -ൽ ഹോം റൂളിനെ എതിർത്ത യൂണിയനിസ്റ്റുകൾ ഒപ്പിട്ട പ്രഖ്യാപനം &nbsp;എന്നിവയും അവർ കണ്ടെത്തി. റെബേക്ക ശൂന്യമായ കെട്ടിടങ്ങളുടെ ചിത്രങ്ങൾ തന്റെ &nbsp;'ഉപേക്ഷിച്ച എൻ‌ഐ' എന്ന വെബ്‌സൈറ്റിൽ പോസ്റ്റുചെയ്‍തു. കെട്ടിടം പൊളിച്ചു മാറ്റുന്നതിന് മുൻപ് 2017 ഡിസംബറിനും 2018 ഏപ്രിലിനുമിടയിലാണ് റെബേക്ക ഇവിടെ വന്നത്. അവർ വിലപിടിപ്പുള്ള വസ്‍തുക്കൾ ശേഖരിക്കുകയും ബെൽഫാസ്റ്റിലെ ഉപയോഗശൂന്യമായ നാല് നിലകളുള്ള വീടിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്‍തു. &nbsp;</p><p>&nbsp;</p>

മിഡ് അൾസ്റ്റർ മെയിൽ ഉൾപ്പെടെയുള്ള പേപ്പറുകൾ സ്വീകരണമുറിയിൽ നിന്ന് കണ്ടെത്തി. പകുതി പുകകൊണ്ടുണ്ടാക്കിയ പൈപ്പ്, കട്ടിലിന്റെ അരികിൽ ഉപേക്ഷിച്ച ഷൂസ്, 1912 -ൽ ഹോം റൂളിനെ എതിർത്ത യൂണിയനിസ്റ്റുകൾ ഒപ്പിട്ട പ്രഖ്യാപനം  എന്നിവയും അവർ കണ്ടെത്തി. റെബേക്ക ശൂന്യമായ കെട്ടിടങ്ങളുടെ ചിത്രങ്ങൾ തന്റെ  'ഉപേക്ഷിച്ച എൻ‌ഐ' എന്ന വെബ്‌സൈറ്റിൽ പോസ്റ്റുചെയ്‍തു. കെട്ടിടം പൊളിച്ചു മാറ്റുന്നതിന് മുൻപ് 2017 ഡിസംബറിനും 2018 ഏപ്രിലിനുമിടയിലാണ് റെബേക്ക ഇവിടെ വന്നത്. അവർ വിലപിടിപ്പുള്ള വസ്‍തുക്കൾ ശേഖരിക്കുകയും ബെൽഫാസ്റ്റിലെ ഉപയോഗശൂന്യമായ നാല് നിലകളുള്ള വീടിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്‍തു.  

 

55
<p>1858 -ൽ മാപ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ വീടിനെ റെബേക്ക 'പരുക്കൻ വജ്രം' എന്ന് വിളിച്ചു. &nbsp;ഇത് അടിസ്ഥാനപരമായി ഒരു സാമൂഹ്യ ചരിത്ര മ്യൂസിയമാണെന്നും അവർ പറഞ്ഞു. വീട് നിറയെ പൊടിയും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. ഓരോ മുറിയും നിറയെ പൊട്ടിക്കാത്ത റീഡേഴ്‍സ് ഡൈജസ്റ്റ് പുസ്‍തകങ്ങളായിരുന്നു. അന്വേഷണത്തിൽ ഡെസ്സിയെക്കുറിച്ച് കാര്യമായ അറിവൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹം ഒരു ക്ഷീര കർഷകനും ഒരു നല്ല പാചകക്കാരനാന്നെന്നും മാത്രം അറിയാം. റെബേക്ക പറഞ്ഞു, "അദ്ദേഹം ഒരു നല്ല പാചകക്കാരനായിരുന്നുവെന്ന് പല സുഹൃത്തുക്കളും പറഞ്ഞു. ഒരു നല്ല കർഷകനായിരുന്നു അദ്ദേഹം എന്നും അവർ പറഞ്ഞു." തന്റെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് അവർ. "ഇതുപോലുള്ള വീടുകളാണ് എനിക്ക് ചിത്രങ്ങൾ പകർത്താൻ പ്രചോദനം. സ്‍പർശിക്കപ്പെടാതെ കിടക്കുന്ന നിരവധി സ്ഥലങ്ങൾ രാജ്യത്തുണ്ട്, താമസിയാതെ അവയും ഇല്ലാതാകും" അവർ കൂട്ടിച്ചേർത്തു.</p>

<p>1858 -ൽ മാപ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ വീടിനെ റെബേക്ക 'പരുക്കൻ വജ്രം' എന്ന് വിളിച്ചു. &nbsp;ഇത് അടിസ്ഥാനപരമായി ഒരു സാമൂഹ്യ ചരിത്ര മ്യൂസിയമാണെന്നും അവർ പറഞ്ഞു. വീട് നിറയെ പൊടിയും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. ഓരോ മുറിയും നിറയെ പൊട്ടിക്കാത്ത റീഡേഴ്‍സ് ഡൈജസ്റ്റ് പുസ്‍തകങ്ങളായിരുന്നു. അന്വേഷണത്തിൽ ഡെസ്സിയെക്കുറിച്ച് കാര്യമായ അറിവൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹം ഒരു ക്ഷീര കർഷകനും ഒരു നല്ല പാചകക്കാരനാന്നെന്നും മാത്രം അറിയാം. റെബേക്ക പറഞ്ഞു, "അദ്ദേഹം ഒരു നല്ല പാചകക്കാരനായിരുന്നുവെന്ന് പല സുഹൃത്തുക്കളും പറഞ്ഞു. ഒരു നല്ല കർഷകനായിരുന്നു അദ്ദേഹം എന്നും അവർ പറഞ്ഞു." തന്റെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് അവർ. "ഇതുപോലുള്ള വീടുകളാണ് എനിക്ക് ചിത്രങ്ങൾ പകർത്താൻ പ്രചോദനം. സ്‍പർശിക്കപ്പെടാതെ കിടക്കുന്ന നിരവധി സ്ഥലങ്ങൾ രാജ്യത്തുണ്ട്, താമസിയാതെ അവയും ഇല്ലാതാകും" അവർ കൂട്ടിച്ചേർത്തു.</p>

1858 -ൽ മാപ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ വീടിനെ റെബേക്ക 'പരുക്കൻ വജ്രം' എന്ന് വിളിച്ചു.  ഇത് അടിസ്ഥാനപരമായി ഒരു സാമൂഹ്യ ചരിത്ര മ്യൂസിയമാണെന്നും അവർ പറഞ്ഞു. വീട് നിറയെ പൊടിയും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. ഓരോ മുറിയും നിറയെ പൊട്ടിക്കാത്ത റീഡേഴ്‍സ് ഡൈജസ്റ്റ് പുസ്‍തകങ്ങളായിരുന്നു. അന്വേഷണത്തിൽ ഡെസ്സിയെക്കുറിച്ച് കാര്യമായ അറിവൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹം ഒരു ക്ഷീര കർഷകനും ഒരു നല്ല പാചകക്കാരനാന്നെന്നും മാത്രം അറിയാം. റെബേക്ക പറഞ്ഞു, "അദ്ദേഹം ഒരു നല്ല പാചകക്കാരനായിരുന്നുവെന്ന് പല സുഹൃത്തുക്കളും പറഞ്ഞു. ഒരു നല്ല കർഷകനായിരുന്നു അദ്ദേഹം എന്നും അവർ പറഞ്ഞു." തന്റെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് അവർ. "ഇതുപോലുള്ള വീടുകളാണ് എനിക്ക് ചിത്രങ്ങൾ പകർത്താൻ പ്രചോദനം. സ്‍പർശിക്കപ്പെടാതെ കിടക്കുന്ന നിരവധി സ്ഥലങ്ങൾ രാജ്യത്തുണ്ട്, താമസിയാതെ അവയും ഇല്ലാതാകും" അവർ കൂട്ടിച്ചേർത്തു.

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
Recommended image2
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി
Recommended image3
മരിച്ച് വീഴുമ്പോഴും തിരിഞ്ഞ് നോക്കാതെ ലോകം; അറബുകൾ അല്ലാത്തവരുടെ ചോര വീണ് ചുവക്കുന്ന സുഡാന്‍റെ മണ്ണ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved