സർക്കാർ കണക്കനുസരിച്ച് ഇത് വരെ 1,64,623 പേരാണ് രാജ്യത്ത് കൊവിഡ് ബാധ മൂല മരിച്ചത്. നിലവിൽ 6,91,597 പേർ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് പറയുന്നു. 

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം തൊണ്ണൂറായിരം പിന്നിട്ടു. 24 മണിക്കൂറിനിടെ 93,249 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 513 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ കണക്കനുസരിച്ച് ഇത് വരെ 1,64,623 പേരാണ് രാജ്യത്ത് കൊവിഡ് ബാധ മൂല മരിച്ചത്. നിലവിൽ 6,91,597 പേർ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് പറയുന്നു. 

<!---->
S. No.Name of State / UTActive Cases*Cured/Discharged/Migrated*Deaths**
TotalChange since yesterdayChange since
yesterday
CumulativeChange since yesterdayCumulativeChange since yesterday
1Andaman and Nicobar Islands471330
2Andhra Pradesh1815919393492
3Arunachal Pradesh3871533
4Assam68181288848
5Bihar754914018197
6Chandigarh16447611
7Chhattisgarh1260345121
8Dadra and Nagar Haveli and Daman and Diu1793712
9Delhi17407976933545
10Goa1272181719
11Gujarat11289321032089
12Haryana549518185322
13Himachal Pradesh38298411
14Jammu and Kashmir54886446222
15Jharkhand2069251342
16Karnataka30661197291032
17Kerala5376486237
18Ladakh1769701
19Madhya Pradesh556214127689
20Maharashtra11494715814011194
21Manipur63511290
22Meghalaya309662
23Mizoram1121600
24Nagaland5253910
25Odisha44361087779
26Puducherry77494722
27Punjab25876277230
28Rajasthan666619970538
29Sikkim155880
30Tamil Nadu467171074162236
31Telangana1332727295396
32Tripura67616043
33Uttarakhand937299550
34Uttar Pradesh15720266751046
35West Bengal13679214151023
Cases being reassigned to states531
Total#34247363575725602
1Andaman and Nicobar Islands498 49876 62
2Andhra Pradesh9417602 889295787 72349
3Arunachal Pradesh83 1678556
4Assam194536 21554932 1107
5Bihar2943579 262988255 15822
6Chandigarh316264 24309245 3821
7Chhattisgarh363124454 3232011328 428336
8Dadra and Nagar Haveli and Daman and Diu1993 351819 2
9Delhi12647653 6486742904 1106010
10Goa198066 55989151 8342
11Gujarat14298739 2967132063 455213
12Haryana11787765 2812581184 318410
13Himachal Pradesh3441103 60337311 10604
14Jammu and Kashmir3574359 126860140 20052
15Jharkhand4613705 120723161 11227
16Karnataka366332395 9613591959 1261019
17Kerala27587869 11001861660 465812
18Ladakh30628 97909 130
19Lakshadweep384 70111 1
20Madhya Pradesh203691033 2792751791 402915
21Maharashtra40255211349 249531537821 55656277
22Manipur603 289816 374
23Meghalaya8824 13868150
24Mizoram4044393 11
25Nagaland1321 1213892
26Odisha2668247 337635205 1921
27Puducherry147454 39974137 684
28Punjab25314144 2161082781 703249
29Rajasthan117381254 323031418 28273
30Sikkim482 60684 135
31Tamil Nadu202041598 8632581834 1276414
32Telengana79231023 302500293 17175
33Tripura7014 33075392
34Uttarakhand2638234 97351201 17254
35Uttar Pradesh164962423 600577750 885014
36West Bengal88441152 572474579 103405
Total#69159732688 1162928960048 164623513
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

കൊവിഡ് രണ്ടാംതരംഗത്തിനെതിരെ കേരളം ജാഗ്രത പാലിക്കണമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കണ്ണൂർ അടക്കം 6 ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരമാണെന്നും 35വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിൻ ഉടൻ വിതരണം ചെയ്യാനാരംഭിക്കുമെന്നും കൊവിഡ് ദൗത്യ സംഘാംഗം ഡോ. സുനീല ഗാര്‍ഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞിരുന്നു. 

രണ്ടാം തരംഗം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് ഡോ സുനീല ഗാര്‍ഗ് പറഞ്ഞു. കഴിഞ്ഞ തവണത്തെപോലെ കേസുകള്‍ ഉയരുന്നു. മഹാരാഷ്ട്ര, കേരളം, കര്‍ണ്ണാടകം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടുകയാണ്. ഓണത്തിന് ശേഷം കേരളം വലിയ വെല്ലുവിളി നേരിടുകയാണ്. ഏറ്റവും നന്നായി പ്രതിരോധിച്ചിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍, രോഗം മാറിയെന്ന് ആളുകള്‍ ധരിച്ചതോടെ പ്രതിരോധം പാളി. വാക്സിനോട് ആളുകള്‍ വിമുഖതയും കാണിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല. ആളുകള്‍ മാത്രമല്ല നിയന്ത്രണത്തില്‍ ഭരണകൂടങ്ങള്‍ക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നും സുനീല ഗാര്‍ഗ് പറഞ്ഞു.

YouTube video player

പതിനഞ്ച് ഇരുപത് ദിവത്തിനുള്ളില്‍ തരംഗം സാധാരണതാഴേണ്ടതാണ്. മെയ് അവസാനം വരെ വെല്ലുവിളി തുടരാമെന്നും സുനീല ഗാര്‍ഗ് അറിയിച്ചു. നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ഉടന്‍ അവസാനിക്കും. തൊട്ടു പിന്നാലെ 35 വയസിന് മുകളിലുള്ളവര്‍ക്കും, പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കും നല്‍കും. അതോടെ ജനസംഖ്യയുടെ 60 ശതമാനത്തിനും വാക്സീന്‍ കിട്ടും. അതിന് പുറകെ കുട്ടികള്‍ക്കും നല്‍കും. 35 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ഏപ്രില്‍ അവസാനവാരമോ മെയ് അദ്യമോ തുടങ്ങാനാണ് തീരുമാനമെന്നും കൊവിഡ് ദൗത്യ സംഘാംഗം പറഞ്ഞു.