2011ലെ നിയമസഭ തെരഞ്ഞെടുപ്പിനിടെ ആണ് സംഭവം  നടന്നത്. ഉപവരണാധികാരിയെ മർദിച്ചെന്നാണ് കേസ്. 

ദില്ലി: തഹസിൽദാറെ മർദിച്ച കേസില്‍ മുൻ കേന്ദ്രമന്ത്രി എം. കെ. അഴഗിരിയെ വെറുതെ വിട്ടു. മധുര കോടതിയാണ് വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അഴ​ഗിരിക്കൊപ്പം 16 ഡിഎംകെ പ്രവർത്തകരെയും വെറുതെവിട്ടു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിനിടെ ആണ് സംഭവം നടന്നത്. ഉപവരണാധികാരിയെ മർദിച്ചെന്നാണ് കേസ്. ക്ഷേത്രത്തിൽ അഴഗിരി യോഗം വിളിച്ചത് അറിഞ്ഞു എത്തിയതായിരുന്നു ഉപവരണാധികാരി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്