Asianet News MalayalamAsianet News Malayalam

'ലഡ്ഡു' വില്ലനായി; ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി യുവാവ്

തനിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് താന്ത്രിക വിധിപ്രകാരം എന്ന കാട്ടി ഭാര്യ ലഡു മാത്രം നൽകി തുടങ്ങിയതെന്നും വേർപിരിയൽ ഹർജിയിൽ പറയുന്നു. 

UP Man Files for Divorce After Wife Feeds Him Laddoos Every Day On Tantrik's Advice
Author
UP, First Published Aug 21, 2019, 8:01 PM IST

മീററ്റ്: ഭാര്യ ലഡ്ഡു മാത്രം കഴിക്കാൻ നൽകുന്നെന്ന കാരണത്താൽ വിവാഹമോചനം ആവശ്യപ്പെട്ടു ഭർത്താവ് കുടുംബകോടതിയിൽ. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയാണു വിചിത്ര വാദവുമായി കോടതിയെ സമീപിച്ചത്. താന്ത്രിക വിധിപ്രകാരം ഭാര്യ തനിക്കു ദിവസേന ലഡു മാത്രം നൽകുന്നെന്നാണു യുവാവിന്‍റെ പരാതി. 

രാവിലെയും വൈകിട്ടും നാലു ലഡു വീതം നൽകും. മറ്റു ഭക്ഷണപദാർഥങ്ങളൊന്നും ഭാര്യ നൽകാറില്ല. തനിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് താന്ത്രിക വിധിപ്രകാരം എന്ന കാട്ടി ഭാര്യ ലഡു മാത്രം നൽകി തുടങ്ങിയതെന്നും വേർപിരിയൽ ഹർജിയിൽ പറയുന്നു. ദന്പതികൾക്കു മൂന്നു കുട്ടികളുണ്ട്. 

വിവാഹമോചനത്തിനുളള കാരണം അമ്പരപ്പിച്ചെങ്കിലും അന്ധവിശ്വാസിയായതിനാൽ ഭാര്യയുടെ നിലപാടു സ്വീകരിക്കാൻ കഴിയില്ലെന്നാണു ഫാമിലി കൗണ്‍സിലിംഗ് സെന്‍ററിന്‍റെ നിലപാട്.

Follow Us:
Download App:
  • android
  • ios