Asianet News MalayalamAsianet News Malayalam

അമേരിക്കന്‍ വീസ ഫീസുകള്‍ കുത്തനെ കൂടും

അമേരിക്കൻ കോണ്‍ഗ്രസിൽ നിന്ന് 1.2 ബില്യണ്‍ ഡോളർ അടിയന്തര ധനസഹായം ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

US visa fees likely to go up USCIS to add surcharge
Author
Washington D.C., First Published May 18, 2020, 8:30 AM IST

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ അടച്ച സിഐഎസ് ഓഫീസുകൾ ജൂണ്‍ നാലു മുതൽ തുറക്കാൻ പദ്ധതി. ഇമിഗ്രേഷൻ, വീസ അപേക്ഷകൾ പ്രോസസ് ചെയ്യുന്ന അമേരിക്കൻ സർക്കാർ ഏജൻസിയായ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍റ് ഇമിഗ്രേഷൻ സർവീസസ് അപേക്ഷാ ഫീസിൽ 10 ശതമാനം സർചാർജ്ജ് വർധിപ്പിക്കുമെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ കോണ്‍ഗ്രസിൽ നിന്ന് 1.2 ബില്യണ്‍ ഡോളർ അടിയന്തര ധനസഹായം ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ ടെക്കികൾക്കിടയിൽ പ്രചാരത്തിലുള്ള എച്ച്- 1 ബി വീസകൾ അംഗീകരിക്കുന്നതിനുള്ള ചുമതല യുഎസ് സിഐഎസിനും ഉണ്ട്. 

2020 സാമ്പത്തിക വർഷത്തിൽ എച്ച്-1 ബി വീസ അതിന്‍റെ പരമാവധി പരിധിയിലെത്തിയതായി യുഎസ് സിഐഎസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന യുഎസ് വർക്ക് വീസ അപേക്ഷകൾക്കായി പുതിയ നിയമങ്ങൾ നടപ്പാക്കുമെന്ന് യുഎസ് സിഐഎസ് പ്രഖ്യാപിച്ചതിന് ശേഷം എച്ച് -1 ബി അപേക്ഷകളുടെ ആദ്യ സീസണാണിത്.

അതേ സമയം അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 15,27,664 ആയി. 90,978 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 3,46,389 പേരാണ് രോഗത്തെ അതിജീവിച്ചത്. 2,70,099 രോഗികൾ ഇപ്പോഴും ചികിത്സ തുടരുന്നുവെന്നാണ് ഒൗദ്യോഗിക കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 865 മരണമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ഇതേ സമയത്തിനിടെ രോഗം ബാധിച്ചത് 1,748 പേർക്ക്. ന്യൂയോർക്ക് -191 , മസാച്യുസെറ്റ്സ്-92, മിഷിഗണ്‍- 133, ന്യൂജേഴ്സി- 106, കാലിഫോർണിയ - 81, ഇല്ലിനോയിസ്- 48 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം. 

വിവിധ സംസ്ഥാനങ്ങളിൽ വൈറസ് ബാധിച്ച് മരിച്ചവരുടെയും രോഗബാധ ഉള്ളവരുടെയും എണ്ണം ഇനി പറയും വിധമാണ്, ന്യൂയോർക്കിൽ ആകെ മരണം 28,325 ആണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,59,847. ന്യൂജേഴ്സിയിൽ മരണം 10,366. രോഗം ബാധിച്ചവർ 1,48,197. മസാച്യൂസെറ്റ്സിൽ മരണം 5,797. രോഗം ബാധിച്ചവർ 86,010. ഇല്ലിനോയിയിൽ മരണം 4,177. രോഗം സ്ഥിരീകരിച്ചവർ 94,191.

കാലിഫോണിയയിൽ രോഗം സ്ഥിരീകരിച്ചവർ 80,265. മരണം 3,289. പെൻസിൽവാനിയയിൽ രോഗം ബാധിച്ചവരുടെ എണ്ണം 65,816 ആയി ഉയർന്നു. 4,503 പേരാണ് ഇവിടെ മരിച്ചത്. മിഷിഗണിൽ മരണം 4,891. രോഗം ബാധിച്ചവർ 51,142. ഫ്ളോറിഡയിൽ ആകെ രോഗബാധിതർ 45,588. മരണം 1,973. ടെക്സസിൽ രോഗബാധിതർ 48,677. മരണം 1,360. കണക്ടിക്കട്ടിൽ രോഗം ബാധിച്ചവർ 37,419. മരണം 3,408. ജോർജിയയിൽ രോഗം സ്ഥിരീകരിച്ചവർ 37,701. മരണം 1,609. മെരിലാൻഡിൽ രോഗംബാധിച്ചവർ 38,804. മരണം 1,992. ലൂയിസിയാനയിൽ ഇതുവരെ 34,432 പേർക്ക് രോഗം കണ്ടെത്തി. 2,491 പേർ മരിച്ചു.

Follow Us:
Download App:
  • android
  • ios