നിരവധി സമ്മാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. വിനു വി ജോണുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിൽ പോകാൻ നിർദേശിച്ചവരിൽ ശിവശങ്കറും ഉള്‍പ്പെടുന്നുവെന്ന് സ്വപ്ന സുരേഷ്. ശിവശങ്കറിന് ഐ ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. വിനു വി ജോണുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

> ഐ ഫോൺ മാത്രമല്ല തന്റെ ജീവിതം തന്നെ ശിവശങ്കറിന് നൽകി

Scroll to load tweet…

> തന്നോട് ഒളിവിൽ പോകാൻ നിർദേശിച്ചവരിൽ ശിവശങ്കറും 

Scroll to load tweet…

> മുൻകൂർ ജാമ്യാപേക്ഷ നൽകാൻ നിർദേശിച്ചവരിലും ശിവശങ്കർ ഉണ്ട്

> ശിവശങ്കറുമായുള്ള വാട്‌സാപ് ചാറ്റുകള്‍ ശരിവെച്ച് സ്വപ്‌ന സുരഷ്

> ശബ്ദരേഖ നൽകിയതും ശിവശങ്കർ അറിഞ്ഞു തന്നെ

Scroll to load tweet…

> കസ്റ്റംസിൽ നിന്ന് പുറത്തു വന്ന ശബ്ദ രേഖ തിരക്കഥ

Scroll to load tweet…

> എൻഐഎ അന്വേഷണത്തിലേക്ക്‌ പോയത് ശിവശങ്കറിന്റെ ബുദ്ധി

Scroll to load tweet…

> മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വാദം തള്ളി സ്വപ്ന സുരേഷ്
> ഉദ്ഘാടനത്തിന് താൻ ക്ഷണിച്ചിട്ടില്ല

നയതന്ത്ര ബാഗില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് ശിവശങ്കറിന് അറിയാമായിരുന്നു എന്നാണ് കരുതുന്നതെന്ന് സ്വപ്‌ന സുരേഷ്

Scroll to load tweet…

> സരിത്തും സന്ദീപും ആണ് ക്ഷണിക്കാൻ പോയത്
> ശ്രീരാമകൃഷ്ണനും ആയി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു
> സ്വകാര്യ ഫ്ലാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ട്
> കെടി ജലീലുമായി ഔദ്യോഗിക ബന്ധം
> ലൈഫ് മിഷന്‍ കരാറില്‍ ശിവശങ്കറുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്
> കേരള സര്‍ക്കാര്‍ നടത്താനിരുന്ന പദ്ധതി കോണ്‍സലെറ്റ് ജനറലിന്‍റെ താല്‍പ്പര്യത്തിന് മാറ്റി