Asianet News MalayalamAsianet News Malayalam

ലോക കോടീശ്വര പട്ടികയിൽ രണ്ടാം സ്ഥാനം ഇലോണ്‍ മസ്കിന്; ബില്‍ ഗേറ്റ്സിനെ പിന്നിലാക്കി

ശതകോടീശ്വരനായ ബിൽഗേറ്റ്സിനെയാണു മസ്ക് മറികടന്നത്. ഏറ്റവും പുതിയ കണക്കുപ്രകാരം 127.9 ബില്യണ്‍ ഡോളറാണ് മക്സിന്‍റെ ആസ്തി. നിലവിൽ 500 ബില്ല്യണ്‍ ഡോളറാണ് ടെസ്ലയുടെ വിപണി മൂല്യം. 

Elon Musk Topples Bill Gates As 2nd Richest
Author
New York, First Published Nov 24, 2020, 8:47 PM IST

ലണ്ടൻ: ലോക കോടീശ്വര പട്ടികയിൽ രണ്ടാം സ്ഥാനത്തിനു പുതിയ അവകാശി. ടെസ്ലയുടെയും സ്പേസ് എക്സിന്‍റെയും സ്ഥാപകനും സിഇഒയുമായ ഇലോണ്‍ മസ്കാണ് രണ്ടാം സ്ഥാനം പിടിച്ചെടുത്തത്.

ശതകോടീശ്വരനായ ബിൽഗേറ്റ്സിനെയാണു മസ്ക് മറികടന്നത്. ഏറ്റവും പുതിയ കണക്കുപ്രകാരം 127.9 ബില്യണ്‍ ഡോളറാണ് മക്സിന്‍റെ ആസ്തി. നിലവിൽ 500 ബില്ല്യണ്‍ ഡോളറാണ് ടെസ്ലയുടെ വിപണി മൂല്യം. 

2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സിൽ 35-ാം സ്ഥാനക്കാരനായിരുന്നു ഇലോണ്‍ മസ്ക്. 2020-ൽമാത്രം അദ്ദേഹത്തിന്‍റെ ആസ്തിയിൽ 100.3 ബില്യണ്‍ ഡോളറിന്‍റെ വർധനയുണ്ടായി. 

 ലോക കോടീശ്വര പട്ടികയിൽ ഒന്നാമനായ ജെഫ് ബെസോസിന്‍റെ ആസ്തി 182 ബില്യണ്‍ ഡോളറാണ്. വർഷങ്ങളായി ലോക കോടീശ്വന്‍മാരിൽ ഒന്നാമനായി തുടരുകയായിരുന്ന ബിൽ ഗേറ്റ്സിനെ 2017-ലാണ് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് പിന്നിലാക്കുന്നത്.

Follow Us:
Download App:
  • android
  • ios