അക്രമികളിലൊരാള്‍ ഇപ്പോഴും ക്ലബ്ബിനകത്തുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ നൂറ് കണക്കിനാളുകള്‍ ക്ലബ്ബിലുണ്ടായിരുന്നു. ഭീകരാക്രമണം ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നതിനാല്‍ നഗരത്തില്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. 17,000പോലീസുകാരെ വിന്യസിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവത്തെ അപലപിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, തുര്‍ക്കിക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
തുര്‍ക്കിയില്‍ പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണം; 35 മരണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
