കോടനാട് എസ്റ്റേറ്റിലെ വാച്ച്മാന്റെ കൊലപാതകത്തിൽ കനകരാജിനും സയനും ഒപ്പമുണ്ടായിരുന്ന 8 മലയാളികൾ പൊലീസിന്റെ പിടിയിലായി. കവർച്ചക്കെന്ന് തെറ്റിധരിപ്പിച്ചായിരുന്നു കനകാരാജ് ഇവർക്ക് ക്വാട്ടേഷൻ നൽകിയത്. പിടിയിലായവരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ഉൾപ്പെടുന്നു. പ്രതികളിൽ രണ്ടുപോരെ രാത്രിയോടെ നിലന്പൂർ കോടതിയിൽ ഹാജരാക്കി.