മുമ്പ് ചെയ്തത് പോലെ ഇനിയും ചെയ്യാന്‍ തനിക്ക് മടിയില്ലെന്നും പ്രസിഡന്റ് പറഞ്ഞു. റോഡ്രിഗോ ദുതേര്‍തെ അധികാരമേറ്റതിനു ശേഷം മയക്കു മരുന്നു കേസുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആറായിരത്തോളം പേരെ വെടി്വെച്ചു കൊന്നതായാണ് പൊലീസ് കണക്കുകള്‍. മയക്കുമരുന്ന് വിപത്തിനെ ചെറുക്കാന്‍ എന്ന പേരില്‍ പൊലീസും സായുധ സംഘങ്ങളുമാണ് സംശയമുള്ളവരെ മുഴുവന്‍ കൊന്നൊടുക്കിയത്. മുമ്പ്, മേയറായി പ്രവര്‍ത്തിച്ച 22 വര്‍ഷത്തിനുള്ളില്‍ നിരവധി പേരെ വധിച്ചതായി ഈയിടെ റോഡ്രിഗോ പറഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ച മയക്കുമരുന്നുമായി ആറുപേര്‍ അറസ്റ്റിലായ സംഭവത്തിലും റോഡ്രിഗോ വിവാദ പരാമര്‍ശം നടത്തിയിരുന്നു. താന്‍ സ്ഥലത്തില്ലാതിരുന്നതാണ് അവര്‍ ഇപ്പോള്‍ ജീവനോടെ ഇരിക്കാന്‍ കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമയത്ത് താന്‍ രാജ്യത്തുണ്ടായിരുന്നുവെങ്കില്‍, ഉറപ്പായും അവരെ കൊന്നേനെ എന്നായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 4, 2018, 7:52 PM IST
Post your Comments