അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്ന പാക്കിസ്ഥാന്‍ നിലപാടും, പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിച്ച പാകിസ്ഥാന്‍ അന്വേഷണ സംഘത്തിന്റെ വീഴ്ച്ചകളും ഇന്ത്യ ഉച്ചകോടിയില്‍ ഉയര്‍ത്തും. രാജ്നാഥ് സിങ്ങിന്റെ സുരക്ഷ പൂര്‍ണ്ണമായും പാക്കിസ്ഥാന്റെ ഉത്തരവാദിത്വമായിരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.