MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Culture (Magazine)
  • ഇന്ത്യന്‍ സ്ത്രീകള്‍ നിര്‍ബന്ധിത ലൈംഗികാവയവ പരിശോധന നടത്തേണ്ടി വന്ന കാലം!

ഇന്ത്യന്‍ സ്ത്രീകള്‍ നിര്‍ബന്ധിത ലൈംഗികാവയവ പരിശോധന നടത്തേണ്ടി വന്ന കാലം!

ഉന്നത ജാതിയില്‍ പെടാത്ത, അവിവാഹിതകളെല്ലാം വേശ്യകളെന്നായിരുന്നു ബ്രിട്ടീഷുകാര്‍ പറഞ്ഞത്  

2 Min read
Web Desk | Asianet News
Published : Oct 20 2020, 06:20 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
124
<p>ഭൂരിഭാഗം സ്ത്രീകളും മാസത്തില്‍ രണ്ടു തവണ ആശുപത്രിയില്‍ ചെന്ന് യോനീ പരിശോധന നടത്തണമെന്ന് ഇന്ത്യയില്‍ നിയമം ഉണ്ടായിരുന്നു എന്നറിയാമോ? &nbsp;ആ നിയമപ്രകാരം സ്ത്രീകള്‍ പൊലീസ് സ്‌റ്റേഷനുകളില്‍ വേശ്യയാണെന്ന് രജിസ്റ്റര്‍ ചെയ്യണമായിരുന്നു എന്നറിയാമോ?&nbsp;</p>

<p>ഭൂരിഭാഗം സ്ത്രീകളും മാസത്തില്‍ രണ്ടു തവണ ആശുപത്രിയില്‍ ചെന്ന് യോനീ പരിശോധന നടത്തണമെന്ന് ഇന്ത്യയില്‍ നിയമം ഉണ്ടായിരുന്നു എന്നറിയാമോ? &nbsp;ആ നിയമപ്രകാരം സ്ത്രീകള്‍ പൊലീസ് സ്‌റ്റേഷനുകളില്‍ വേശ്യയാണെന്ന് രജിസ്റ്റര്‍ ചെയ്യണമായിരുന്നു എന്നറിയാമോ?&nbsp;</p>

ഭൂരിഭാഗം സ്ത്രീകളും മാസത്തില്‍ രണ്ടു തവണ ആശുപത്രിയില്‍ ചെന്ന് യോനീ പരിശോധന നടത്തണമെന്ന് ഇന്ത്യയില്‍ നിയമം ഉണ്ടായിരുന്നു എന്നറിയാമോ?  ആ നിയമപ്രകാരം സ്ത്രീകള്‍ പൊലീസ് സ്‌റ്റേഷനുകളില്‍ വേശ്യയാണെന്ന് രജിസ്റ്റര്‍ ചെയ്യണമായിരുന്നു എന്നറിയാമോ? 

224
<p>അതാണ് ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന സാംക്രമിക രോഗ നിയമം. ലൈംഗിക രോഗങ്ങള്‍ പടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നിലവില്‍ വന്ന ആ നിയമം ഇന്ത്യന്‍ സ്ത്രീകളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതായിരുന്നു.&nbsp;</p>

<p>അതാണ് ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന സാംക്രമിക രോഗ നിയമം. ലൈംഗിക രോഗങ്ങള്‍ പടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നിലവില്‍ വന്ന ആ നിയമം ഇന്ത്യന്‍ സ്ത്രീകളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതായിരുന്നു.&nbsp;</p>

അതാണ് ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന സാംക്രമിക രോഗ നിയമം. ലൈംഗിക രോഗങ്ങള്‍ പടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നിലവില്‍ വന്ന ആ നിയമം ഇന്ത്യന്‍ സ്ത്രീകളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതായിരുന്നു. 

324
<p>ആരെയാണ് വേശ്യകളായി കണക്കാക്കുക എന്ന ചോദ്യത്തിന്, ഉന്നത ജാതിയില്‍ പെടാത്ത, അവിവാഹിതകളായ സ്ത്രീകളെല്ലാം വേശ്യകളാവാന്‍ സാദ്ധ്യത ഉണ്ട് എന്നായിരുന്നു അന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്.&nbsp;</p>

<p>ആരെയാണ് വേശ്യകളായി കണക്കാക്കുക എന്ന ചോദ്യത്തിന്, ഉന്നത ജാതിയില്‍ പെടാത്ത, അവിവാഹിതകളായ സ്ത്രീകളെല്ലാം വേശ്യകളാവാന്‍ സാദ്ധ്യത ഉണ്ട് എന്നായിരുന്നു അന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്.&nbsp;</p>

ആരെയാണ് വേശ്യകളായി കണക്കാക്കുക എന്ന ചോദ്യത്തിന്, ഉന്നത ജാതിയില്‍ പെടാത്ത, അവിവാഹിതകളായ സ്ത്രീകളെല്ലാം വേശ്യകളാവാന്‍ സാദ്ധ്യത ഉണ്ട് എന്നായിരുന്നു അന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്. 

424
<p><br />ഇതു പ്രകാരം, സമൂഹത്തിലെ ഏറെ സ്ത്രീകളും പൊലീസ് സ്‌റ്റേഷനില്‍ ചെന്ന് വേശ്യയാണ് എന്ന് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് നിയമ നടപടിയും നേരിടേണ്ടി വന്നു.&nbsp;</p>

<p><br />ഇതു പ്രകാരം, സമൂഹത്തിലെ ഏറെ സ്ത്രീകളും പൊലീസ് സ്‌റ്റേഷനില്‍ ചെന്ന് വേശ്യയാണ് എന്ന് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് നിയമ നടപടിയും നേരിടേണ്ടി വന്നു.&nbsp;</p>


ഇതു പ്രകാരം, സമൂഹത്തിലെ ഏറെ സ്ത്രീകളും പൊലീസ് സ്‌റ്റേഷനില്‍ ചെന്ന് വേശ്യയാണ് എന്ന് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് നിയമ നടപടിയും നേരിടേണ്ടി വന്നു. 

524
<p>ഈ സ്ത്രീകളെല്ലാം മുറതെറ്റാതെ ആശുപത്രികളില്‍ചെന്ന് യോനീ പരിശോധന നടത്തേണ്ടിയും വന്നു. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും സ്ത്രീവിരുദ്ധവും ക്രൂരവുമായ നിയമമായിരുന്നു ഇത്. വമ്പിച്ച പ്രതിഷേധത്തെ തുടര്‍ന്ന് 1888-ല്‍ ഈ നിയമം പിന്‍വലിക്കുകയായിരുന്നു.&nbsp;</p>

<p>ഈ സ്ത്രീകളെല്ലാം മുറതെറ്റാതെ ആശുപത്രികളില്‍ചെന്ന് യോനീ പരിശോധന നടത്തേണ്ടിയും വന്നു. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും സ്ത്രീവിരുദ്ധവും ക്രൂരവുമായ നിയമമായിരുന്നു ഇത്. വമ്പിച്ച പ്രതിഷേധത്തെ തുടര്‍ന്ന് 1888-ല്‍ ഈ നിയമം പിന്‍വലിക്കുകയായിരുന്നു.&nbsp;</p>

ഈ സ്ത്രീകളെല്ലാം മുറതെറ്റാതെ ആശുപത്രികളില്‍ചെന്ന് യോനീ പരിശോധന നടത്തേണ്ടിയും വന്നു. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും സ്ത്രീവിരുദ്ധവും ക്രൂരവുമായ നിയമമായിരുന്നു ഇത്. വമ്പിച്ച പ്രതിഷേധത്തെ തുടര്‍ന്ന് 1888-ല്‍ ഈ നിയമം പിന്‍വലിക്കുകയായിരുന്നു. 

624
<p><br />ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അധ്യാപികയായ ദര്‍ബ മിത്ര എഴുതിയ 'ഇന്ത്യന്‍ സെക്‌സ് വര്‍ക്ക്' എന്ന പുസ്തകത്തിലാണ് ഞെട്ടിക്കുന്ന ഈ നിയമത്തിന്റെ വിശദവിവരങ്ങള്‍ പറയുന്നത്.&nbsp;</p>

<p><br />ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അധ്യാപികയായ ദര്‍ബ മിത്ര എഴുതിയ 'ഇന്ത്യന്‍ സെക്‌സ് വര്‍ക്ക്' എന്ന പുസ്തകത്തിലാണ് ഞെട്ടിക്കുന്ന ഈ നിയമത്തിന്റെ വിശദവിവരങ്ങള്‍ പറയുന്നത്.&nbsp;</p>


ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അധ്യാപികയായ ദര്‍ബ മിത്ര എഴുതിയ 'ഇന്ത്യന്‍ സെക്‌സ് വര്‍ക്ക്' എന്ന പുസ്തകത്തിലാണ് ഞെട്ടിക്കുന്ന ഈ നിയമത്തിന്റെ വിശദവിവരങ്ങള്‍ പറയുന്നത്. 

724
<p><br />പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ച പുസ്തകം, ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരികള്‍ ഇന്ത്യന്‍ സ്ത്രീകളെ കൈകാര്യം ചെയ്തിരുന്നതിന്റെ ഞെട്ടിക്കുന്ന സാക്ഷ്യ പത്രമാണ്.&nbsp;</p>

<p><br />പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ച പുസ്തകം, ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരികള്‍ ഇന്ത്യന്‍ സ്ത്രീകളെ കൈകാര്യം ചെയ്തിരുന്നതിന്റെ ഞെട്ടിക്കുന്ന സാക്ഷ്യ പത്രമാണ്.&nbsp;</p>


പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ച പുസ്തകം, ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരികള്‍ ഇന്ത്യന്‍ സ്ത്രീകളെ കൈകാര്യം ചെയ്തിരുന്നതിന്റെ ഞെട്ടിക്കുന്ന സാക്ഷ്യ പത്രമാണ്. 

824
<p><br />ബംഗാളില്‍ ഈ നിയമം ഉപയോഗിക്കപ്പെട്ടത് എങ്ങനെയെന്ന പഠനമാണ് ദര്‍ബ മിത്രയുടെ ഈ പുസ്തകം&nbsp;</p>

<p><br />ബംഗാളില്‍ ഈ നിയമം ഉപയോഗിക്കപ്പെട്ടത് എങ്ങനെയെന്ന പഠനമാണ് ദര്‍ബ മിത്രയുടെ ഈ പുസ്തകം&nbsp;</p>


ബംഗാളില്‍ ഈ നിയമം ഉപയോഗിക്കപ്പെട്ടത് എങ്ങനെയെന്ന പഠനമാണ് ദര്‍ബ മിത്രയുടെ ഈ പുസ്തകം 

924
<p>ഇന്ത്യക്കാരെ നിയന്ത്രിക്കുകയും ഏകോപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നിലവില്‍ വന്ന നിയമം ഇന്ത്യന്‍ സ്ത്രീകളെ വേശ്യകളെന്ന് മുദ്രകുത്തി. രജിസ്‌േട്രഷനും യോനീ പരിശോധനയും നടത്തി ഇന്ത്യയിലെ സ്ത്രീകളെ ക്രൂരമായി അപമാനിക്കുകയായിരുന്നു ആ നിയമം.&nbsp;</p>

<p>ഇന്ത്യക്കാരെ നിയന്ത്രിക്കുകയും ഏകോപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നിലവില്‍ വന്ന നിയമം ഇന്ത്യന്‍ സ്ത്രീകളെ വേശ്യകളെന്ന് മുദ്രകുത്തി. രജിസ്‌േട്രഷനും യോനീ പരിശോധനയും നടത്തി ഇന്ത്യയിലെ സ്ത്രീകളെ ക്രൂരമായി അപമാനിക്കുകയായിരുന്നു ആ നിയമം.&nbsp;</p>

ഇന്ത്യക്കാരെ നിയന്ത്രിക്കുകയും ഏകോപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നിലവില്‍ വന്ന നിയമം ഇന്ത്യന്‍ സ്ത്രീകളെ വേശ്യകളെന്ന് മുദ്രകുത്തി. രജിസ്‌േട്രഷനും യോനീ പരിശോധനയും നടത്തി ഇന്ത്യയിലെ സ്ത്രീകളെ ക്രൂരമായി അപമാനിക്കുകയായിരുന്നു ആ നിയമം. 

1024
<p>1868 -ല്‍ കൊല്‍ക്കത്ത നിവാസിയായ സുഖിമോനി നടത്തിയ നിയമപോരാട്ടത്തിന്റെ കഥ ഈ പുസ്തകം പറയുന്നു. വേശ്യയെന്ന് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ സുഖിമോനിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ ജയിലിലടച്ചിരുന്നു.&nbsp;</p>

<p>1868 -ല്‍ കൊല്‍ക്കത്ത നിവാസിയായ സുഖിമോനി നടത്തിയ നിയമപോരാട്ടത്തിന്റെ കഥ ഈ പുസ്തകം പറയുന്നു. വേശ്യയെന്ന് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ സുഖിമോനിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ ജയിലിലടച്ചിരുന്നു.&nbsp;</p>

1868 -ല്‍ കൊല്‍ക്കത്ത നിവാസിയായ സുഖിമോനി നടത്തിയ നിയമപോരാട്ടത്തിന്റെ കഥ ഈ പുസ്തകം പറയുന്നു. വേശ്യയെന്ന് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ സുഖിമോനിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ ജയിലിലടച്ചിരുന്നു. 

1124
<p>താന്‍ വേശ്യ അല്ലാത്തതിനാലാണ് രജിസ്‌ട്രേഷനും യോനീ പരിശോധനയും നടത്താത്തത് എന്നും പൊലീസ് തെറ്റായി വേശ്യാമുദ്ര കുത്തുകയായിരുന്നു എന്നും ആരോപിച്ച് തുടര്‍ന്ന് സുഖിമോനി കോടതിയെ സമീപിച്ചു.&nbsp;</p>

<p>താന്‍ വേശ്യ അല്ലാത്തതിനാലാണ് രജിസ്‌ട്രേഷനും യോനീ പരിശോധനയും നടത്താത്തത് എന്നും പൊലീസ് തെറ്റായി വേശ്യാമുദ്ര കുത്തുകയായിരുന്നു എന്നും ആരോപിച്ച് തുടര്‍ന്ന് സുഖിമോനി കോടതിയെ സമീപിച്ചു.&nbsp;</p>

താന്‍ വേശ്യ അല്ലാത്തതിനാലാണ് രജിസ്‌ട്രേഷനും യോനീ പരിശോധനയും നടത്താത്തത് എന്നും പൊലീസ് തെറ്റായി വേശ്യാമുദ്ര കുത്തുകയായിരുന്നു എന്നും ആരോപിച്ച് തുടര്‍ന്ന് സുഖിമോനി കോടതിയെ സമീപിച്ചു. 

1224
<p>തുടര്‍ന്ന് കോടതി സുഖിമോനിക്ക് അനുകൂലമായി വിധിച്ചു. വേശ്യാ രജിസ്‌ട്രേഷന്‍ സ്വമേധയാ ചെയ്യേണ്ടതാണെന്നും നിര്‍ബന്ധിതമായി ആരെയും അത് ചെയ്യിപ്പിക്കരുതെന്നുമാണ് അന്ന് ജഡ്ജി വിധിച്ചത്.&nbsp;</p>

<p>തുടര്‍ന്ന് കോടതി സുഖിമോനിക്ക് അനുകൂലമായി വിധിച്ചു. വേശ്യാ രജിസ്‌ട്രേഷന്‍ സ്വമേധയാ ചെയ്യേണ്ടതാണെന്നും നിര്‍ബന്ധിതമായി ആരെയും അത് ചെയ്യിപ്പിക്കരുതെന്നുമാണ് അന്ന് ജഡ്ജി വിധിച്ചത്.&nbsp;</p>

തുടര്‍ന്ന് കോടതി സുഖിമോനിക്ക് അനുകൂലമായി വിധിച്ചു. വേശ്യാ രജിസ്‌ട്രേഷന്‍ സ്വമേധയാ ചെയ്യേണ്ടതാണെന്നും നിര്‍ബന്ധിതമായി ആരെയും അത് ചെയ്യിപ്പിക്കരുതെന്നുമാണ് അന്ന് ജഡ്ജി വിധിച്ചത്. 

1324
<p><br />1869 ല്‍ ഒരു സംഘം സ്ത്രീകള്‍ ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. വേശ്യാ രജിസ്‌ട്രേഷനും യോനീപരിശോധനയും തങ്ങളുടെ സ്ത്രീത്വത്തിന്റെ മേലുള്ള കടന്നുകയറ്റമാണ് എന്നായിരുന്നു അവരുടെ പരാതി.&nbsp;</p>

<p><br />1869 ല്‍ ഒരു സംഘം സ്ത്രീകള്‍ ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. വേശ്യാ രജിസ്‌ട്രേഷനും യോനീപരിശോധനയും തങ്ങളുടെ സ്ത്രീത്വത്തിന്റെ മേലുള്ള കടന്നുകയറ്റമാണ് എന്നായിരുന്നു അവരുടെ പരാതി.&nbsp;</p>


1869 ല്‍ ഒരു സംഘം സ്ത്രീകള്‍ ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. വേശ്യാ രജിസ്‌ട്രേഷനും യോനീപരിശോധനയും തങ്ങളുടെ സ്ത്രീത്വത്തിന്റെ മേലുള്ള കടന്നുകയറ്റമാണ് എന്നായിരുന്നു അവരുടെ പരാതി. 

1424
<p>തങ്ങളുടെ ശരീരം ഡോക്ടര്‍ക്കും സഹായികള്‍ക്കും മുന്നില്‍ തുറന്നുകാണിക്കാന്‍ പൊലീസ് നിര്‍ബന്ധം ചെലുത്തുന്നു എന്നും അവര്‍ പരാതിയില്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ ഉടനടി ഈ പരാതി നിഷേധിച്ചു.</p>

<p>തങ്ങളുടെ ശരീരം ഡോക്ടര്‍ക്കും സഹായികള്‍ക്കും മുന്നില്‍ തുറന്നുകാണിക്കാന്‍ പൊലീസ് നിര്‍ബന്ധം ചെലുത്തുന്നു എന്നും അവര്‍ പരാതിയില്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ ഉടനടി ഈ പരാതി നിഷേധിച്ചു.</p>

തങ്ങളുടെ ശരീരം ഡോക്ടര്‍ക്കും സഹായികള്‍ക്കും മുന്നില്‍ തുറന്നുകാണിക്കാന്‍ പൊലീസ് നിര്‍ബന്ധം ചെലുത്തുന്നു എന്നും അവര്‍ പരാതിയില്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ ഉടനടി ഈ പരാതി നിഷേധിച്ചു.

1524
<p>രജിസ്റ്റര്‍ ചെയ്യാതെ, രഹസ്യമായി വേശ്യാവൃത്തി നടത്തുന്ന സ്ത്രീകള്‍ പകര്‍ച്ചാവ്യാധി നിയമത്തിന് ഭീഷണിയാണെന്നും ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ നിര്‍ബന്ധമായി വേശ്യാ രജിസ്‌ട്രേഷ്രന്‍ ചെയ്യണമെന്നുമാണ് കൊല്‍ക്കത്തയിലെ പ്രമുഖ ആശുപതിയിലെ മേധാവി ആയിരുന്ന ഡോ. റോബര്‍ട്ട് പയിന്‍ അന്ന് വാദിച്ചത്.&nbsp;</p>

<p>രജിസ്റ്റര്‍ ചെയ്യാതെ, രഹസ്യമായി വേശ്യാവൃത്തി നടത്തുന്ന സ്ത്രീകള്‍ പകര്‍ച്ചാവ്യാധി നിയമത്തിന് ഭീഷണിയാണെന്നും ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ നിര്‍ബന്ധമായി വേശ്യാ രജിസ്‌ട്രേഷ്രന്‍ ചെയ്യണമെന്നുമാണ് കൊല്‍ക്കത്തയിലെ പ്രമുഖ ആശുപതിയിലെ മേധാവി ആയിരുന്ന ഡോ. റോബര്‍ട്ട് പയിന്‍ അന്ന് വാദിച്ചത്.&nbsp;</p>

രജിസ്റ്റര്‍ ചെയ്യാതെ, രഹസ്യമായി വേശ്യാവൃത്തി നടത്തുന്ന സ്ത്രീകള്‍ പകര്‍ച്ചാവ്യാധി നിയമത്തിന് ഭീഷണിയാണെന്നും ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ നിര്‍ബന്ധമായി വേശ്യാ രജിസ്‌ട്രേഷ്രന്‍ ചെയ്യണമെന്നുമാണ് കൊല്‍ക്കത്തയിലെ പ്രമുഖ ആശുപതിയിലെ മേധാവി ആയിരുന്ന ഡോ. റോബര്‍ട്ട് പയിന്‍ അന്ന് വാദിച്ചത്. 

1624
<p>നിര്‍ബന്ധിത യോനീ പരിശോധന ഇല്ലാത്തത് കൊണ്ടാണ് ബലാല്‍സംഗവും അനധികൃത ഗര്‍ഭഛിദ്രവും കൂടുന്നതെന്നായിരുന്നു ഒരു മജിസ്‌ട്രേറ്റിന്റെ പരാമര്‍ശം. യോനീപരിശോധനയ്ക്ക് സ്ത്രീകളുടെ അനുമതി വാങ്ങുന്നത് &nbsp;നിയമവാഴ്ചയെ തടസ്സപ്പെടുത്തുന്നതായി മറ്റൊരു ന്യായാധിപന്‍ അന്ന് വിധിച്ചു.&nbsp;</p>

<p>നിര്‍ബന്ധിത യോനീ പരിശോധന ഇല്ലാത്തത് കൊണ്ടാണ് ബലാല്‍സംഗവും അനധികൃത ഗര്‍ഭഛിദ്രവും കൂടുന്നതെന്നായിരുന്നു ഒരു മജിസ്‌ട്രേറ്റിന്റെ പരാമര്‍ശം. യോനീപരിശോധനയ്ക്ക് സ്ത്രീകളുടെ അനുമതി വാങ്ങുന്നത് &nbsp;നിയമവാഴ്ചയെ തടസ്സപ്പെടുത്തുന്നതായി മറ്റൊരു ന്യായാധിപന്‍ അന്ന് വിധിച്ചു.&nbsp;</p>

നിര്‍ബന്ധിത യോനീ പരിശോധന ഇല്ലാത്തത് കൊണ്ടാണ് ബലാല്‍സംഗവും അനധികൃത ഗര്‍ഭഛിദ്രവും കൂടുന്നതെന്നായിരുന്നു ഒരു മജിസ്‌ട്രേറ്റിന്റെ പരാമര്‍ശം. യോനീപരിശോധനയ്ക്ക് സ്ത്രീകളുടെ അനുമതി വാങ്ങുന്നത്  നിയമവാഴ്ചയെ തടസ്സപ്പെടുത്തുന്നതായി മറ്റൊരു ന്യായാധിപന്‍ അന്ന് വിധിച്ചു. 

1724
<p>1870 നും 1888 നും ഇടയ്ക്ക് കൊല്‍ക്കത്തയില്‍ മാത്രം ദിവസേന 12 സ്ത്രീകളെങ്കിലും നിയമം ലംഘിച്ചു എന്ന കാരണത്താല്‍ അറസ്റ്റിലായതായി പുസ്തകം വിശദീകരിക്കുന്നു. നിരവധി സ്ത്രീകള്‍ ഈ പീഡനം ഒഴിവാക്കാന്‍ ഒളിച്ചോടിയതായും പുസ്തകത്തില്‍ പറയുന്നു.&nbsp;</p>

<p>1870 നും 1888 നും ഇടയ്ക്ക് കൊല്‍ക്കത്തയില്‍ മാത്രം ദിവസേന 12 സ്ത്രീകളെങ്കിലും നിയമം ലംഘിച്ചു എന്ന കാരണത്താല്‍ അറസ്റ്റിലായതായി പുസ്തകം വിശദീകരിക്കുന്നു. നിരവധി സ്ത്രീകള്‍ ഈ പീഡനം ഒഴിവാക്കാന്‍ ഒളിച്ചോടിയതായും പുസ്തകത്തില്‍ പറയുന്നു.&nbsp;</p>

1870 നും 1888 നും ഇടയ്ക്ക് കൊല്‍ക്കത്തയില്‍ മാത്രം ദിവസേന 12 സ്ത്രീകളെങ്കിലും നിയമം ലംഘിച്ചു എന്ന കാരണത്താല്‍ അറസ്റ്റിലായതായി പുസ്തകം വിശദീകരിക്കുന്നു. നിരവധി സ്ത്രീകള്‍ ഈ പീഡനം ഒഴിവാക്കാന്‍ ഒളിച്ചോടിയതായും പുസ്തകത്തില്‍ പറയുന്നു. 

1824
<p><br />ഈ നിയമത്തിനെതിരെ സ്ത്രീകളുടെയും വിവിധ ഗ്രൂപ്പുകളുടെയും മുന്‍കൈയില്‍ വലിയ പ്രതിഷേധം ഉണ്ടാവുകയും തുടര്‍ന്ന് 1888-ല്‍ ഈ നിയമം പിന്‍വലിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.</p>

<p><br />ഈ നിയമത്തിനെതിരെ സ്ത്രീകളുടെയും വിവിധ ഗ്രൂപ്പുകളുടെയും മുന്‍കൈയില്‍ വലിയ പ്രതിഷേധം ഉണ്ടാവുകയും തുടര്‍ന്ന് 1888-ല്‍ ഈ നിയമം പിന്‍വലിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.</p>


ഈ നിയമത്തിനെതിരെ സ്ത്രീകളുടെയും വിവിധ ഗ്രൂപ്പുകളുടെയും മുന്‍കൈയില്‍ വലിയ പ്രതിഷേധം ഉണ്ടാവുകയും തുടര്‍ന്ന് 1888-ല്‍ ഈ നിയമം പിന്‍വലിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

1924
<p><br />ഈ നിയമവുമായി ബന്ധപ്പെട്ട് വേശ്യാവൃത്തിയെ നിര്‍വചിച്ചതിലുമുണ്ടായി ഞെട്ടിക്കുന്ന ക്രൂരത. എല്ലാ ഇന്ത്യന്‍ സ്ത്രീകളും വേശ്യകളാവാന്‍ സാദ്ധ്യതയുള്ളവരാണ് എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ചോദ്യാവലിയ്ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി.&nbsp;</p>

<p><br />ഈ നിയമവുമായി ബന്ധപ്പെട്ട് വേശ്യാവൃത്തിയെ നിര്‍വചിച്ചതിലുമുണ്ടായി ഞെട്ടിക്കുന്ന ക്രൂരത. എല്ലാ ഇന്ത്യന്‍ സ്ത്രീകളും വേശ്യകളാവാന്‍ സാദ്ധ്യതയുള്ളവരാണ് എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ചോദ്യാവലിയ്ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി.&nbsp;</p>


ഈ നിയമവുമായി ബന്ധപ്പെട്ട് വേശ്യാവൃത്തിയെ നിര്‍വചിച്ചതിലുമുണ്ടായി ഞെട്ടിക്കുന്ന ക്രൂരത. എല്ലാ ഇന്ത്യന്‍ സ്ത്രീകളും വേശ്യകളാവാന്‍ സാദ്ധ്യതയുള്ളവരാണ് എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ചോദ്യാവലിയ്ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി. 

2024
<p><br />ഉന്നത ജാതിയില്‍ പെടാത്ത അവിവാഹിതകളെയെല്ലാം വേശ്യ എന്ന് കണക്കാക്കാം എന്നായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ എ എച്ച് ഗില്‍സ് നല്‍കിയ നിര്‍വചനം. 1875 മുതല്‍ 1879 വരെയുള്ള രേഖകളെല്ലാം വേശ്യകള്‍ എന്ന് ഭൂരിഭാഗം ഇന്ത്യന്‍ സ്ത്രീകളെയും കണക്കാക്കിയത് മേല്‍ പറഞ്ഞ നിര്‍വചനപ്രകാരമാണ്.&nbsp;</p>

<p><br />ഉന്നത ജാതിയില്‍ പെടാത്ത അവിവാഹിതകളെയെല്ലാം വേശ്യ എന്ന് കണക്കാക്കാം എന്നായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ എ എച്ച് ഗില്‍സ് നല്‍കിയ നിര്‍വചനം. 1875 മുതല്‍ 1879 വരെയുള്ള രേഖകളെല്ലാം വേശ്യകള്‍ എന്ന് ഭൂരിഭാഗം ഇന്ത്യന്‍ സ്ത്രീകളെയും കണക്കാക്കിയത് മേല്‍ പറഞ്ഞ നിര്‍വചനപ്രകാരമാണ്.&nbsp;</p>


ഉന്നത ജാതിയില്‍ പെടാത്ത അവിവാഹിതകളെയെല്ലാം വേശ്യ എന്ന് കണക്കാക്കാം എന്നായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ എ എച്ച് ഗില്‍സ് നല്‍കിയ നിര്‍വചനം. 1875 മുതല്‍ 1879 വരെയുള്ള രേഖകളെല്ലാം വേശ്യകള്‍ എന്ന് ഭൂരിഭാഗം ഇന്ത്യന്‍ സ്ത്രീകളെയും കണക്കാക്കിയത് മേല്‍ പറഞ്ഞ നിര്‍വചനപ്രകാരമാണ്. 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
'ഇന്ത്യ റഷ്യ സ്പെഷ്യൽ'; തരൂരിന്‍റെയും മാധ്യമ പ്രവർത്തകയുടെയും ചിത്രങ്ങൾ വൈറൽ
Recommended image2
നേരാങ്ങളമാർ അരിഞ്ഞുതള്ളിയ മാക്കവും മക്കളും, തെയ്യം മോഹിനിയാട്ടത്തില്‍ പകര്‍ന്നാടുമ്പോള്‍
Recommended image3
നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved