- Home
- Gallery
- ഇറ്റലിയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക്; മുത്തശ്ശിയെ കാണാന്‍ 11 കാരന്‍ നടന്നത് 2735 കി.മീറ്റര്‍
ഇറ്റലിയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക്; മുത്തശ്ശിയെ കാണാന്‍ 11 കാരന്‍ നടന്നത് 2735 കി.മീറ്റര്‍
2019 നവംബറിന്‍റെ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ കണ്ടെത്തുകയും പിന്നീട് ലോകം മുഴുവനും പടര്‍ന്നു പിടിക്കുകയും ചെയ്ത കൊവിഡ് 19 രോഗാണു ലോക ക്രമത്തെ തന്നെയാണ് മാറ്റി മാറിച്ചത്. മെയ് 24 ന് ലോക്ഡൌണ്‍ പ്രഖ്യാപിച്ച വേളകളില്‍ ഇന്ത്യയിലെമ്പാടുമുള്ള തൊഴിലാളികള്‍ നടന്നും ട്രക്കുകളിലുമായി തങ്ങളുടെ സ്വദേശത്തേക്ക് മടങ്ങിയ ദയനീയ കാഴ്ച ലോകം കണ്ടതാണ്. അതിനിടെ ഇംഗ്ലണ്ടില്‍ നിന്നൊരു ദീര്‍ഘദൂര നടത്തത്തിന്‍റെ കഥ പുറത്തുവരുന്നു. 11 വയസ്സുള്ള ആണ്‍കുട്ടിയും അവന്‍ അച്ഛനുമാണ് ആ ദീര്‍ഘ ദൂര നടത്തക്കാര്‍. 93 ദിവസമാണ് ആ അച്ഛനും മകനും നടന്നത്. അതും 1700 മൈല്‍ ദൂരം. ഏതാണ്ട് 2735 കിലോമീറ്റര്‍ . അതും 77 വയസ്സുള്ള മുത്തശ്ശിയെ കാണാന്‍. അറിയാം അവര്‍ നടന്ന വഴികള്‍.

<p>ആ യാത്രയില്‍ അവര്‍ നടന്ന് തീര്‍ത്തത് ഇറ്റലി, സ്വിറ്റ്സര്‍ലാന്‍റ്, ഫ്രാൻസ്, പിന്നെ ഇംഗ്ലണ്ട് എന്നീ രാജ്യാതിര്‍ത്തികള്‍ക്കുള്ളില്ലൂടെയായിരുന്നു. അതിനിടെ കാട്ടുനായ്ക്കളുമായി പോരാടി. അഭയാര്‍ത്ഥി കുട്ടികളെ കണ്ടുമുട്ടി, പിന്നെ ഒരു കാട്ടുകഴുതയെ മെരുക്കി. ഒടുവില്‍ അവന്‍ തന്‍റെ മുത്തശ്ശിയുടെ സമീപത്തെത്തി ചേര്‍ന്നു. എങ്കിലും പതിനാല് ദിവസത്തെ ക്വാറന്‍റീന്‍ വാസം കഴിഞ്ഞ് മാത്രമേ അവന് തന്‍റെ മുത്തശ്ശിയെ കാണാന്‍ പറ്റൂ.</p>
ആ യാത്രയില്‍ അവര്‍ നടന്ന് തീര്‍ത്തത് ഇറ്റലി, സ്വിറ്റ്സര്‍ലാന്‍റ്, ഫ്രാൻസ്, പിന്നെ ഇംഗ്ലണ്ട് എന്നീ രാജ്യാതിര്‍ത്തികള്‍ക്കുള്ളില്ലൂടെയായിരുന്നു. അതിനിടെ കാട്ടുനായ്ക്കളുമായി പോരാടി. അഭയാര്‍ത്ഥി കുട്ടികളെ കണ്ടുമുട്ടി, പിന്നെ ഒരു കാട്ടുകഴുതയെ മെരുക്കി. ഒടുവില്‍ അവന്‍ തന്‍റെ മുത്തശ്ശിയുടെ സമീപത്തെത്തി ചേര്‍ന്നു. എങ്കിലും പതിനാല് ദിവസത്തെ ക്വാറന്‍റീന്‍ വാസം കഴിഞ്ഞ് മാത്രമേ അവന് തന്‍റെ മുത്തശ്ശിയെ കാണാന്‍ പറ്റൂ.
<p>ഇറ്റലിയിലെ തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായി പലേര്‍മോയില്‍ നിന്നാണ് അച്ഛനും മകനും തങ്ങളുടെ നീണ്ട യാത്ര ആരംഭിക്കുന്നത്. ഇറ്റലിയില്‍ നിന്ന് മിലന്‍ വഴി സ്വിറ്റ്സര്‍ലന്‍റിലേക്ക്. അവിടെ നിന്ന് ഫ്രാന്‍സ്. പിന്നെ കടല്‍ കടന്ന് ഇംഗ്ലണ്ട്. <br /> </p>
ഇറ്റലിയിലെ തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായി പലേര്‍മോയില്‍ നിന്നാണ് അച്ഛനും മകനും തങ്ങളുടെ നീണ്ട യാത്ര ആരംഭിക്കുന്നത്. ഇറ്റലിയില്‍ നിന്ന് മിലന്‍ വഴി സ്വിറ്റ്സര്‍ലന്‍റിലേക്ക്. അവിടെ നിന്ന് ഫ്രാന്‍സ്. പിന്നെ കടല്‍ കടന്ന് ഇംഗ്ലണ്ട്.
<p>ഒരു വര്‍ഷമായി റോമിയോ കോക്സ് എന്ന 11 കാരന്‍ തന്‍റെ മുത്തശ്ശിയെ കണ്ടിട്ട്. അവിചാരിതമായി ലോകം മുഴുവനും ലോക്ഡൌണിലേക്ക് പോയപ്പോള്‍ അവന് തന്‍റെ മുത്തശ്ശിയെ കാണാതിരിക്കാനായില്ല. ഒടുവില്‍ അച്ഛനും മകനും മുത്തശ്ശിയെ കാണാന്‍ യാത്ര തിരിച്ചു</p>
ഒരു വര്‍ഷമായി റോമിയോ കോക്സ് എന്ന 11 കാരന്‍ തന്‍റെ മുത്തശ്ശിയെ കണ്ടിട്ട്. അവിചാരിതമായി ലോകം മുഴുവനും ലോക്ഡൌണിലേക്ക് പോയപ്പോള്‍ അവന് തന്‍റെ മുത്തശ്ശിയെ കാണാതിരിക്കാനായില്ല. ഒടുവില്‍ അച്ഛനും മകനും മുത്തശ്ശിയെ കാണാന്‍ യാത്ര തിരിച്ചു
<p>നാല്‍പ്പത്താറുകാരനായ അച്ഛനൊപ്പം അവനും മുത്തശ്ശിയെ കാണാന്‍ ഇംഗ്ലണ്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. പക്ഷേ, യാത്രാ സൌകര്യങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രമല്ല അത്രയും ദൂരം അവനിതുവരെ നടന്നിട്ടുമില്ലായിരുന്നു. സൂര്യോദയം നേരത്തെ ആയതിനാല്‍ രാവിലെ അഞ്ച് മണിക്ക് തന്നെ അവരുടെ നടപ്പ് ആരംഭിക്കും. വഴികാട്ടിയായി ഗൂഗിള്‍ മാപ്പും.</p>
നാല്‍പ്പത്താറുകാരനായ അച്ഛനൊപ്പം അവനും മുത്തശ്ശിയെ കാണാന്‍ ഇംഗ്ലണ്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. പക്ഷേ, യാത്രാ സൌകര്യങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രമല്ല അത്രയും ദൂരം അവനിതുവരെ നടന്നിട്ടുമില്ലായിരുന്നു. സൂര്യോദയം നേരത്തെ ആയതിനാല്‍ രാവിലെ അഞ്ച് മണിക്ക് തന്നെ അവരുടെ നടപ്പ് ആരംഭിക്കും. വഴികാട്ടിയായി ഗൂഗിള്‍ മാപ്പും.
<p>പക്ഷേ ആ സമയമായപ്പോഴേക്കും ഇറ്റലിയിലും പോകുന്ന വഴിക്കുള്ള മറ്റ് രാജ്യങ്ങളായ സ്വിറ്റ്സര്‍ലാന്‍റ് , ഫ്രാന്‍സ് എന്നിവിടങ്ങളിലും കൊവിഡ് 19 രോഗാണു അതിന്‍റെ എല്ലാ ശക്തിയിലും പടര്‍ന്നു പിടിക്കുന്നു. </p>
പക്ഷേ ആ സമയമായപ്പോഴേക്കും ഇറ്റലിയിലും പോകുന്ന വഴിക്കുള്ള മറ്റ് രാജ്യങ്ങളായ സ്വിറ്റ്സര്‍ലാന്‍റ് , ഫ്രാന്‍സ് എന്നിവിടങ്ങളിലും കൊവിഡ് 19 രോഗാണു അതിന്‍റെ എല്ലാ ശക്തിയിലും പടര്‍ന്നു പിടിക്കുന്നു.
<p>എങ്കിലും അവര്‍ നടന്നു. കാടും മലയും കടലും കടന്ന്... സമാധാനവും സംഘര്‍ഷവും ഉയര്‍ത്തിയ ഭൂമികകള്‍ കടന്ന് അവരിരുവരും 93 ദിനരാത്രങ്ങള്‍ നടന്നു. </p>
എങ്കിലും അവര്‍ നടന്നു. കാടും മലയും കടലും കടന്ന്... സമാധാനവും സംഘര്‍ഷവും ഉയര്‍ത്തിയ ഭൂമികകള്‍ കടന്ന് അവരിരുവരും 93 ദിനരാത്രങ്ങള്‍ നടന്നു.
<p>2020 ജൂൺ 20 ന് സിസിലിയയിലെ പലേർമോയിൽ നിന്ന് പിതാവ് ഫിൽ (46) നൊപ്പമാണ് 11 കാരന്‍ റോമിയോ കോക്സ് തന്‍റഎ മുത്തശ്ശിയെ കാണാനായി യാത്ര തിരിച്ചത്. </p>
2020 ജൂൺ 20 ന് സിസിലിയയിലെ പലേർമോയിൽ നിന്ന് പിതാവ് ഫിൽ (46) നൊപ്പമാണ് 11 കാരന്‍ റോമിയോ കോക്സ് തന്‍റഎ മുത്തശ്ശിയെ കാണാനായി യാത്ര തിരിച്ചത്.
<p>കാട്ടുവഴികളില്‍ കൂടിയുള്ള യാത്ര ദുഷ്ക്കരമായപ്പോള്‍ അവര്‍ ഒരു കാട്ടു കഴുതയെ മെരുക്കി ഒപ്പം കൂട്ടി. തങ്ങലുടെ സാധനങ്ങള്‍ ചമുക്കാന്‍ അവന്‍ സഹായിച്ചതായും റോമിയോ തന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതി. </p>
കാട്ടുവഴികളില്‍ കൂടിയുള്ള യാത്ര ദുഷ്ക്കരമായപ്പോള്‍ അവര്‍ ഒരു കാട്ടു കഴുതയെ മെരുക്കി ഒപ്പം കൂട്ടി. തങ്ങലുടെ സാധനങ്ങള്‍ ചമുക്കാന്‍ അവന്‍ സഹായിച്ചതായും റോമിയോ തന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതി.
<p>റോമിലേക്ക് കടന്ന ഇരുവരെയും ഒരു കൂട്ടം കാട്ടുനായ്ക്കള്‍ അക്രമിച്ചു. ഇരുവരും ശക്തമായി തന്നെ നായ്ക്കളെ നേരിട്ടെന്ന് റോമിയോ പറയുന്നു. തങ്ങളുടെ വഴി വീണ്ടെടുക്കാന്‍ അതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നായിരുന്നുവെന്നാണ് റോയിയോ പറഞ്ഞത്. </p>
റോമിലേക്ക് കടന്ന ഇരുവരെയും ഒരു കൂട്ടം കാട്ടുനായ്ക്കള്‍ അക്രമിച്ചു. ഇരുവരും ശക്തമായി തന്നെ നായ്ക്കളെ നേരിട്ടെന്ന് റോമിയോ പറയുന്നു. തങ്ങളുടെ വഴി വീണ്ടെടുക്കാന്‍ അതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നായിരുന്നുവെന്നാണ് റോയിയോ പറഞ്ഞത്.
<p>കാട്ടുവഴികളില്‍ കൂടിയുള്ള യാത്ര ദുഷ്ക്കരമായപ്പോള്‍ അവര്‍ ഒരു കാട്ടു കഴുതയെ മെരുക്കി ഒപ്പം കൂട്ടി. തങ്ങലുടെ സാധനങ്ങള്‍ ചമുക്കാന്‍ അവന്‍ സഹായിച്ചതായും റോമിയോ തന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതി. </p>
കാട്ടുവഴികളില്‍ കൂടിയുള്ള യാത്ര ദുഷ്ക്കരമായപ്പോള്‍ അവര്‍ ഒരു കാട്ടു കഴുതയെ മെരുക്കി ഒപ്പം കൂട്ടി. തങ്ങലുടെ സാധനങ്ങള്‍ ചമുക്കാന്‍ അവന്‍ സഹായിച്ചതായും റോമിയോ തന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതി.
<p>ചിലര്‍ രാത്രി കിടക്കാനായി വീട് വാഗ്ദാനം ചെയ്തു. യാത്ര അവസാനിപ്പിച്ച് 93 ദിവസത്തിന് ശേഷം സെപ്റ്റംബർ 21 ന് റോമിയോ ട്രാഫൽഗർ സ്‌ക്വയറിലെത്തി. </p>
ചിലര്‍ രാത്രി കിടക്കാനായി വീട് വാഗ്ദാനം ചെയ്തു. യാത്ര അവസാനിപ്പിച്ച് 93 ദിവസത്തിന് ശേഷം സെപ്റ്റംബർ 21 ന് റോമിയോ ട്രാഫൽഗർ സ്‌ക്വയറിലെത്തി.
<p>പിന്നെയും നീണ്ട് കിടന്ന വഴികള്‍. ദുർഘടമായ യാത്രയിൽ ബോട്ട് , സൈക്ലിംഗ് എന്നിങ്ങനെ അനുഭവങ്ങളുടെ ഒരു പറുദീസയായിരുന്നു ആ യാത്രയെന്ന് റോമിയോ ക്ലിക്സ് ഓര്‍ക്കുന്നു. </p>
പിന്നെയും നീണ്ട് കിടന്ന വഴികള്‍. ദുർഘടമായ യാത്രയിൽ ബോട്ട് , സൈക്ലിംഗ് എന്നിങ്ങനെ അനുഭവങ്ങളുടെ ഒരു പറുദീസയായിരുന്നു ആ യാത്രയെന്ന് റോമിയോ ക്ലിക്സ് ഓര്‍ക്കുന്നു.
<p>യാത്ര എത്ര ദുര്‍ഘടം നിറഞ്ഞതാണെങ്കിലും വീട്ടിലേക്ക് മുത്തശ്ശിയെ കാണാനാണ് പോകുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ദൂരമൊരു ദൂരമല്ലാതാകുന്നു.</p>
യാത്ര എത്ര ദുര്‍ഘടം നിറഞ്ഞതാണെങ്കിലും വീട്ടിലേക്ക് മുത്തശ്ശിയെ കാണാനാണ് പോകുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ദൂരമൊരു ദൂരമല്ലാതാകുന്നു.
<p>ഒരു പരിചയം പോലുമില്ലാത്തവരുടെ വീടുകളില്‍ ഉറങ്ങിയും പള്ളികളിലും ഹോസ്റ്റലുകളിലും തങ്ങിയും ചിലപ്പോള്‍ നക്ഷത്രങ്ങൾക്കടിയിൽ ടെന്‍റ് അടിച്ച് കിടന്നുറങ്ങിയും രാത്രികള്‍ കഴിച്ചു കൂട്ടി. </p>
ഒരു പരിചയം പോലുമില്ലാത്തവരുടെ വീടുകളില്‍ ഉറങ്ങിയും പള്ളികളിലും ഹോസ്റ്റലുകളിലും തങ്ങിയും ചിലപ്പോള്‍ നക്ഷത്രങ്ങൾക്കടിയിൽ ടെന്‍റ് അടിച്ച് കിടന്നുറങ്ങിയും രാത്രികള്‍ കഴിച്ചു കൂട്ടി.
<p>ചിലര്‍ രാത്രി കിടക്കാനായി വീട് വാഗ്ദാനം ചെയ്തു. യാത്ര അവസാനിപ്പിച്ച് 93 ദിവസത്തിന് ശേഷം സെപ്റ്റംബർ 21 ന് റോമിയോ ട്രാഫൽഗർ സ്‌ക്വയറിലെത്തി. </p>
ചിലര്‍ രാത്രി കിടക്കാനായി വീട് വാഗ്ദാനം ചെയ്തു. യാത്ര അവസാനിപ്പിച്ച് 93 ദിവസത്തിന് ശേഷം സെപ്റ്റംബർ 21 ന് റോമിയോ ട്രാഫൽഗർ സ്‌ക്വയറിലെത്തി.
<p>എന്നാൽ തന്‍റെ പ്രിയപ്പെട്ട മുത്തശ്ശി റോസ്മേരിയെ (77) കെട്ടിപ്പിടിക്കാൻ അവന് ഇനിയും പതിനാല് ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരും.</p>
എന്നാൽ തന്‍റെ പ്രിയപ്പെട്ട മുത്തശ്ശി റോസ്മേരിയെ (77) കെട്ടിപ്പിടിക്കാൻ അവന് ഇനിയും പതിനാല് ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരും.
<p>ഇംഗ്ലണ്ടിലെ ഓക്‌സണിലെ വിറ്റ്‌നിയിലാണ് റോമിയോ കോക്സിന്‍റെ മുത്തശ്ശി താമസിക്കുന്നത്. റോമിയോയുടെ അച്ഛൻ ഇംഗ്ലീഷുകാരനും അമ്മ ജിയോവന്ന സ്റ്റോപ്പോണി ഇറ്റാലിക്കാരിയുമാണ്. </p>
ഇംഗ്ലണ്ടിലെ ഓക്‌സണിലെ വിറ്റ്‌നിയിലാണ് റോമിയോ കോക്സിന്‍റെ മുത്തശ്ശി താമസിക്കുന്നത്. റോമിയോയുടെ അച്ഛൻ ഇംഗ്ലീഷുകാരനും അമ്മ ജിയോവന്ന സ്റ്റോപ്പോണി ഇറ്റാലിക്കാരിയുമാണ്.