MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • India News
  • നവംബറിന്‍റെ കുളിരില്‍, മഞ്ഞില്‍ പുതഞ്ഞ് കശ്മീര്‍; കാണാം ചിത്രങ്ങള്‍

നവംബറിന്‍റെ കുളിരില്‍, മഞ്ഞില്‍ പുതഞ്ഞ് കശ്മീര്‍; കാണാം ചിത്രങ്ങള്‍

മെഡിറ്ററേനിയൻ കാറ്റും മഹ ചുഴലിക്കാറ്റും കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച കൊണ്ടുവന്നു. ഹിമാലയൻ താഴ്‌വരയിലുടനീളം താപനില കുറഞ്ഞു. തുടര്‍ന്ന് അതിരാവിലെ മുതൽ ശ്രീനഗറും കുപ്വാരയും ഉൾപ്പെടെ താഴ്വരയുടെ മിക്ക ഭാഗങ്ങളിലും മഴ പെയ്തു. ഗണ്ടർബാൽ ജില്ലയിലെ സോനമാർഗിലും ബാരാമുള്ള ജില്ലയിലെ ഗുൽമാർഗിലെ സ്‌കൂൾ റിസോർട്ടിലും മിതമായ മഞ്ഞുവീഴ്ചയുണ്ടായതായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അധികൃതർ അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിൽ കശ്മീര്‍ സമതലങ്ങളിൽ കനത്ത മഴ പെയ്യുമെന്നും ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകും പ്രാദേശിക കാലാവസ്ഥാ വകുപ്പ്  അറിയിപ്പ് വന്നതിന് പുറകേ കശ്മീര്‍ താഴ്വാരയില്‍ മഞ്ഞുപെയ്തു തുടങ്ങിയിരുന്നു. അടുത്ത രണ്ട്, മൂന്ന് ദിവസങ്ങളിൽ ഉണ്ടാകുന്ന പ്രതികൂല കാലാവസ്ഥയെത്തുടർന്ന് വ്യോമ, ഉപരിതല ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. സോജിലയിൽ കനത്ത മഞ്ഞുവീഴ്ച കാരണം കശ്മീർ താഴ്‌വരയ്ക്കും ലഡാക്ക് പ്രദേശത്തിനുമിടയിലുള്ള ഉപരിതല ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാം കശ്മീരിലെ മഞ്ഞ് കാലം. എന്നാല്‍ 90 കിലോമീറ്റര്‍ അകലെയുള്ള ശ്രീനഗരില്‍ ഇതുവരെ മഞ്ഞ് വീണ് തുടങ്ങിയിട്ടില്ല. കാണാം കശ്മീരിലെ മഞ്ഞ് കാലം..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

2 Min read
Web Desk
Published : Nov 07 2019, 11:26 AM IST| Updated : Nov 07 2019, 11:47 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
116
അടുത്ത മൂന്ന് ദിവസങ്ങളിൽ സമതലങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നും ജമ്മു കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നുമായിരുന്നു പ്രാദേശിക കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

അടുത്ത മൂന്ന് ദിവസങ്ങളിൽ സമതലങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നും ജമ്മു കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നുമായിരുന്നു പ്രാദേശിക കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

അടുത്ത മൂന്ന് ദിവസങ്ങളിൽ സമതലങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നും ജമ്മു കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നുമായിരുന്നു പ്രാദേശിക കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.
216
താഴ്വരയും ജമ്മു പ്രദേശവും തമ്മിലുള്ള ഗതാഗതത്തെ പ്രത്യേകിച്ച് മുഗൾ റോഡ് വഴിയുള്ള ഗതാഗതം തടസപ്പെടും. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് താഴ്വരയിലുടനീളം ദുരന്തനിവാരണ വകുപ്പ് പ്രവിശ്യാ ഭരണകൂടം ഉന്നതതല യോഗം ചേർന്നു.

താഴ്വരയും ജമ്മു പ്രദേശവും തമ്മിലുള്ള ഗതാഗതത്തെ പ്രത്യേകിച്ച് മുഗൾ റോഡ് വഴിയുള്ള ഗതാഗതം തടസപ്പെടും. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് താഴ്വരയിലുടനീളം ദുരന്തനിവാരണ വകുപ്പ് പ്രവിശ്യാ ഭരണകൂടം ഉന്നതതല യോഗം ചേർന്നു.

താഴ്വരയും ജമ്മു പ്രദേശവും തമ്മിലുള്ള ഗതാഗതത്തെ പ്രത്യേകിച്ച് മുഗൾ റോഡ് വഴിയുള്ള ഗതാഗതം തടസപ്പെടും. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് താഴ്വരയിലുടനീളം ദുരന്തനിവാരണ വകുപ്പ് പ്രവിശ്യാ ഭരണകൂടം ഉന്നതതല യോഗം ചേർന്നു.
316
പ്രതികൂല കാലാവസ്ഥയെ നേരിടാൻ ഭരണകൂടം തയ്യാറാണെന്നും ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും പ്രവിശ്യാ, ജില്ലാ തലങ്ങളിൽ ജാഗ്രത പാലിച്ചിട്ടുണ്ടെന്നും പ്രവിശ്യാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതികൂല കാലാവസ്ഥയെ നേരിടാൻ ഭരണകൂടം തയ്യാറാണെന്നും ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും പ്രവിശ്യാ, ജില്ലാ തലങ്ങളിൽ ജാഗ്രത പാലിച്ചിട്ടുണ്ടെന്നും പ്രവിശ്യാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതികൂല കാലാവസ്ഥയെ നേരിടാൻ ഭരണകൂടം തയ്യാറാണെന്നും ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും പ്രവിശ്യാ, ജില്ലാ തലങ്ങളിൽ ജാഗ്രത പാലിച്ചിട്ടുണ്ടെന്നും പ്രവിശ്യാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
416
ബുധനാഴ്ച രാവിലെ മുതൽ സോനമാർഗിലും ഗുൽമാർഗിലെ സ്കീ റിസോർട്ടിലും കനത്ത മഞ്ഞുവീഴ്ച ആരംഭിച്ച. കഴിഞ്ഞ ദിവസം രാത്രിയില്‍ താഴ്വരയിൽ കനത്ത മഴയായിരുന്നു.

ബുധനാഴ്ച രാവിലെ മുതൽ സോനമാർഗിലും ഗുൽമാർഗിലെ സ്കീ റിസോർട്ടിലും കനത്ത മഞ്ഞുവീഴ്ച ആരംഭിച്ച. കഴിഞ്ഞ ദിവസം രാത്രിയില്‍ താഴ്വരയിൽ കനത്ത മഴയായിരുന്നു.

ബുധനാഴ്ച രാവിലെ മുതൽ സോനമാർഗിലും ഗുൽമാർഗിലെ സ്കീ റിസോർട്ടിലും കനത്ത മഞ്ഞുവീഴ്ച ആരംഭിച്ച. കഴിഞ്ഞ ദിവസം രാത്രിയില്‍ താഴ്വരയിൽ കനത്ത മഴയായിരുന്നു.
516
മിക്ക കശ്മീരികളും താഴ്‌വരയിലെ പരമ്പരാഗത 'ഫെറൻ' (വസ്ത്രത്തിന് മുകളിലുള്ള ട്വീഡ്) വസ്ത്രങ്ങളിലേക്ക് തങ്ങളുടെ വസ്ത്രധാരണം മാറ്റിക്കഴിഞ്ഞു. കാശ്മീരികള്‍ ഇനി പരമ്പരാഗത ശൈത്യകാല വസ്ത്രങ്ങള്‍ അണിഞ്ഞ് തുടങ്ങും.

മിക്ക കശ്മീരികളും താഴ്‌വരയിലെ പരമ്പരാഗത 'ഫെറൻ' (വസ്ത്രത്തിന് മുകളിലുള്ള ട്വീഡ്) വസ്ത്രങ്ങളിലേക്ക് തങ്ങളുടെ വസ്ത്രധാരണം മാറ്റിക്കഴിഞ്ഞു. കാശ്മീരികള്‍ ഇനി പരമ്പരാഗത ശൈത്യകാല വസ്ത്രങ്ങള്‍ അണിഞ്ഞ് തുടങ്ങും.

മിക്ക കശ്മീരികളും താഴ്‌വരയിലെ പരമ്പരാഗത 'ഫെറൻ' (വസ്ത്രത്തിന് മുകളിലുള്ള ട്വീഡ്) വസ്ത്രങ്ങളിലേക്ക് തങ്ങളുടെ വസ്ത്രധാരണം മാറ്റിക്കഴിഞ്ഞു. കാശ്മീരികള്‍ ഇനി പരമ്പരാഗത ശൈത്യകാല വസ്ത്രങ്ങള്‍ അണിഞ്ഞ് തുടങ്ങും.
616
വൈദ്യുതി വിതരണമെന്നത് ഇടവിട്ടായതിനാല്‍ താഴ്വരയിലെ കഠിനമായ ശൈത്യകാല മാസങ്ങളിൽ കശ്മീരികൾക്ക് ശരീരം ചൂടാക്കാന്‍ 'കംഗ്രി' എന്നറിയപ്പെടുന്ന ഒരു കൊട്ടയിലെ ചൂടുകായും. ഈ ദിവസങ്ങളിൽ താഴ്‌വരയില്‍ ചൂടുള്ള ദോശ പോലത്തെ കാംഗ്രിസ് വിൽപ്പന പൊടിപൊടിക്കും.

വൈദ്യുതി വിതരണമെന്നത് ഇടവിട്ടായതിനാല്‍ താഴ്വരയിലെ കഠിനമായ ശൈത്യകാല മാസങ്ങളിൽ കശ്മീരികൾക്ക് ശരീരം ചൂടാക്കാന്‍ 'കംഗ്രി' എന്നറിയപ്പെടുന്ന ഒരു കൊട്ടയിലെ ചൂടുകായും. ഈ ദിവസങ്ങളിൽ താഴ്‌വരയില്‍ ചൂടുള്ള ദോശ പോലത്തെ കാംഗ്രിസ് വിൽപ്പന പൊടിപൊടിക്കും.

വൈദ്യുതി വിതരണമെന്നത് ഇടവിട്ടായതിനാല്‍ താഴ്വരയിലെ കഠിനമായ ശൈത്യകാല മാസങ്ങളിൽ കശ്മീരികൾക്ക് ശരീരം ചൂടാക്കാന്‍ 'കംഗ്രി' എന്നറിയപ്പെടുന്ന ഒരു കൊട്ടയിലെ ചൂടുകായും. ഈ ദിവസങ്ങളിൽ താഴ്‌വരയില്‍ ചൂടുള്ള ദോശ പോലത്തെ കാംഗ്രിസ് വിൽപ്പന പൊടിപൊടിക്കും.
716
താഴ്‌വരയിലെ ജനവാസ മേഖലയിലെ ആദ്യത്തെ മഞ്ഞുവീഴ്ചയായിരുന്നു ഇത്. കുപ്വാരയിൽ 50 മില്ലിമീറ്റർ മഴ പെയ്തപ്പോൾ ഗുൽമാർഗിൽ 4 ഇഞ്ച് മഞ്ഞും ഡ്രാസിൽ 2 ഇഞ്ചും മഞ്ഞ് രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ ഡെപ്യൂട്ടി ഡയറക്ടർ മുക്താർ അഹ്മദ് പറഞ്ഞു.

താഴ്‌വരയിലെ ജനവാസ മേഖലയിലെ ആദ്യത്തെ മഞ്ഞുവീഴ്ചയായിരുന്നു ഇത്. കുപ്വാരയിൽ 50 മില്ലിമീറ്റർ മഴ പെയ്തപ്പോൾ ഗുൽമാർഗിൽ 4 ഇഞ്ച് മഞ്ഞും ഡ്രാസിൽ 2 ഇഞ്ചും മഞ്ഞ് രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ ഡെപ്യൂട്ടി ഡയറക്ടർ മുക്താർ അഹ്മദ് പറഞ്ഞു.

താഴ്‌വരയിലെ ജനവാസ മേഖലയിലെ ആദ്യത്തെ മഞ്ഞുവീഴ്ചയായിരുന്നു ഇത്. കുപ്വാരയിൽ 50 മില്ലിമീറ്റർ മഴ പെയ്തപ്പോൾ ഗുൽമാർഗിൽ 4 ഇഞ്ച് മഞ്ഞും ഡ്രാസിൽ 2 ഇഞ്ചും മഞ്ഞ് രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ ഡെപ്യൂട്ടി ഡയറക്ടർ മുക്താർ അഹ്മദ് പറഞ്ഞു.
816
പിർ കി ഗാലി ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ ചൊവ്വാഴ്ചയും മഞ്ഞുവീഴ്ചയുണ്ടായി. ജമ്മു മേഖലയിലെ പൂഞ്ച്, രാജൗരി എന്നീ ഇരട്ട ജില്ലകളെ തെക്കൻ കശ്മീരിലെ ഷോപിയൻ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുഗൾ റോഡ്, ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയെത്തുടർന്ന് അടച്ചതായി അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയായി റോഡ് അടച്ചെന്ന് അധികൃതർ അറിയിച്ചു.

പിർ കി ഗാലി ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ ചൊവ്വാഴ്ചയും മഞ്ഞുവീഴ്ചയുണ്ടായി. ജമ്മു മേഖലയിലെ പൂഞ്ച്, രാജൗരി എന്നീ ഇരട്ട ജില്ലകളെ തെക്കൻ കശ്മീരിലെ ഷോപിയൻ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുഗൾ റോഡ്, ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയെത്തുടർന്ന് അടച്ചതായി അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയായി റോഡ് അടച്ചെന്ന് അധികൃതർ അറിയിച്ചു.

പിർ കി ഗാലി ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ ചൊവ്വാഴ്ചയും മഞ്ഞുവീഴ്ചയുണ്ടായി. ജമ്മു മേഖലയിലെ പൂഞ്ച്, രാജൗരി എന്നീ ഇരട്ട ജില്ലകളെ തെക്കൻ കശ്മീരിലെ ഷോപിയൻ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുഗൾ റോഡ്, ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയെത്തുടർന്ന് അടച്ചതായി അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയായി റോഡ് അടച്ചെന്ന് അധികൃതർ അറിയിച്ചു.
916
അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കാൻ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കാൻ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കാൻ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
1016
കശ്മീരിനെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ജമ്മു മുതൽ ശ്രീനഗർ വരെയുള്ള 300 കിലോമീറ്റര്‍ ഹൈവേയിൽ വൈകുന്നേരങ്ങളിൽ വലിയ വാഹനങ്ങൾക്ക് പോകാൻ അനുവാദമുണ്ട്.

കശ്മീരിനെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ജമ്മു മുതൽ ശ്രീനഗർ വരെയുള്ള 300 കിലോമീറ്റര്‍ ഹൈവേയിൽ വൈകുന്നേരങ്ങളിൽ വലിയ വാഹനങ്ങൾക്ക് പോകാൻ അനുവാദമുണ്ട്.

കശ്മീരിനെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ജമ്മു മുതൽ ശ്രീനഗർ വരെയുള്ള 300 കിലോമീറ്റര്‍ ഹൈവേയിൽ വൈകുന്നേരങ്ങളിൽ വലിയ വാഹനങ്ങൾക്ക് പോകാൻ അനുവാദമുണ്ട്.
1116
ജവഹർ ടണലിനും റാംബാനും ഇടയിൽ ദേശീയപാതയുടെ വീതികൂട്ടലും നവീകരണവും നടക്കുന്നതിനില്‍ വലിയ വാഹനങ്ങളുടെ ചലനം വൺവേയിലേക്ക് പരിമിതപ്പെടുത്തിയിരുന്നു.

ജവഹർ ടണലിനും റാംബാനും ഇടയിൽ ദേശീയപാതയുടെ വീതികൂട്ടലും നവീകരണവും നടക്കുന്നതിനില്‍ വലിയ വാഹനങ്ങളുടെ ചലനം വൺവേയിലേക്ക് പരിമിതപ്പെടുത്തിയിരുന്നു.

ജവഹർ ടണലിനും റാംബാനും ഇടയിൽ ദേശീയപാതയുടെ വീതികൂട്ടലും നവീകരണവും നടക്കുന്നതിനില്‍ വലിയ വാഹനങ്ങളുടെ ചലനം വൺവേയിലേക്ക് പരിമിതപ്പെടുത്തിയിരുന്നു.
1216
മണ്ണിടിച്ചിൽ, കുറഞ്ഞ താപനില, കനത്ത മഞ്ഞുവീഴ്ച എന്നിവ കാരണം കാലാവസ്ഥാ സംവിധാനം ഉപരിതല ഗതാഗതത്തിൽ താൽക്കാലിക തടസ്സമുണ്ടാക്കും. സോജില, ശ്രീനഗർ-ജമ്മു, ലേ-മനാലി ഹൈവേകൾ, മുഗൾ റോഡുകൾ എന്നീ റോഡുകളിലൂടെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

മണ്ണിടിച്ചിൽ, കുറഞ്ഞ താപനില, കനത്ത മഞ്ഞുവീഴ്ച എന്നിവ കാരണം കാലാവസ്ഥാ സംവിധാനം ഉപരിതല ഗതാഗതത്തിൽ താൽക്കാലിക തടസ്സമുണ്ടാക്കും. സോജില, ശ്രീനഗർ-ജമ്മു, ലേ-മനാലി ഹൈവേകൾ, മുഗൾ റോഡുകൾ എന്നീ റോഡുകളിലൂടെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

മണ്ണിടിച്ചിൽ, കുറഞ്ഞ താപനില, കനത്ത മഞ്ഞുവീഴ്ച എന്നിവ കാരണം കാലാവസ്ഥാ സംവിധാനം ഉപരിതല ഗതാഗതത്തിൽ താൽക്കാലിക തടസ്സമുണ്ടാക്കും. സോജില, ശ്രീനഗർ-ജമ്മു, ലേ-മനാലി ഹൈവേകൾ, മുഗൾ റോഡുകൾ എന്നീ റോഡുകളിലൂടെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
1316
'പടിഞ്ഞാറൻ അസ്വസ്ഥത’എന്നറിയപ്പെടുന്ന മെഡിറ്ററേനിയൻ കടലിൽ നിന്ന് വീശുന്ന കാറ്റിനോട് കശ്മീർ കടപ്പെട്ടിരിക്കുന്നു. മഴയിൽ മേഖലയിലുടനീളമുള്ള താപനില കുറയുകയും ആളുകളെ അവരുടെ കമ്പിളി, ചൂടാക്കൽ ഉപകരണങ്ങള്‍ എന്നിവ പുറത്തെടുത്തുകഴിഞ്ഞു. ശ്രീനഗറിലെ പകൽ താപനില 11-12 ഡിഗ്രി സെൽഷ്യസായിരുന്നു. ഈ വർഷം ഇത് ശരാശരി 18 ഡിഗ്രിയും.

'പടിഞ്ഞാറൻ അസ്വസ്ഥത’എന്നറിയപ്പെടുന്ന മെഡിറ്ററേനിയൻ കടലിൽ നിന്ന് വീശുന്ന കാറ്റിനോട് കശ്മീർ കടപ്പെട്ടിരിക്കുന്നു. മഴയിൽ മേഖലയിലുടനീളമുള്ള താപനില കുറയുകയും ആളുകളെ അവരുടെ കമ്പിളി, ചൂടാക്കൽ ഉപകരണങ്ങള്‍ എന്നിവ പുറത്തെടുത്തുകഴിഞ്ഞു. ശ്രീനഗറിലെ പകൽ താപനില 11-12 ഡിഗ്രി സെൽഷ്യസായിരുന്നു. ഈ വർഷം ഇത് ശരാശരി 18 ഡിഗ്രിയും.

'പടിഞ്ഞാറൻ അസ്വസ്ഥത’എന്നറിയപ്പെടുന്ന മെഡിറ്ററേനിയൻ കടലിൽ നിന്ന് വീശുന്ന കാറ്റിനോട് കശ്മീർ കടപ്പെട്ടിരിക്കുന്നു. മഴയിൽ മേഖലയിലുടനീളമുള്ള താപനില കുറയുകയും ആളുകളെ അവരുടെ കമ്പിളി, ചൂടാക്കൽ ഉപകരണങ്ങള്‍ എന്നിവ പുറത്തെടുത്തുകഴിഞ്ഞു. ശ്രീനഗറിലെ പകൽ താപനില 11-12 ഡിഗ്രി സെൽഷ്യസായിരുന്നു. ഈ വർഷം ഇത് ശരാശരി 18 ഡിഗ്രിയും.
1416
ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ജമ്മു കശ്മീർ, ലഡാക്ക് യൂണിയൻ പ്രദേശങ്ങളിലെ കുന്നുകളിലും സമതലങ്ങളിലും വ്യാപകമായി കനത്ത മഞ്ഞുവീഴ്ചയും മഴയും കാലാവസ്ഥാ നിരീക്ഷകൻ പ്രവചിക്കുന്നു. “വെള്ളിയാഴ്ച മുതൽ ഒരാഴ്ചയിലേറെ കാലാവസ്ഥ നന്നായിരിക്കും,” അഹ്മദ് പറഞ്ഞു.

ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ജമ്മു കശ്മീർ, ലഡാക്ക് യൂണിയൻ പ്രദേശങ്ങളിലെ കുന്നുകളിലും സമതലങ്ങളിലും വ്യാപകമായി കനത്ത മഞ്ഞുവീഴ്ചയും മഴയും കാലാവസ്ഥാ നിരീക്ഷകൻ പ്രവചിക്കുന്നു. “വെള്ളിയാഴ്ച മുതൽ ഒരാഴ്ചയിലേറെ കാലാവസ്ഥ നന്നായിരിക്കും,” അഹ്മദ് പറഞ്ഞു.

ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ജമ്മു കശ്മീർ, ലഡാക്ക് യൂണിയൻ പ്രദേശങ്ങളിലെ കുന്നുകളിലും സമതലങ്ങളിലും വ്യാപകമായി കനത്ത മഞ്ഞുവീഴ്ചയും മഴയും കാലാവസ്ഥാ നിരീക്ഷകൻ പ്രവചിക്കുന്നു. “വെള്ളിയാഴ്ച മുതൽ ഒരാഴ്ചയിലേറെ കാലാവസ്ഥ നന്നായിരിക്കും,” അഹ്മദ് പറഞ്ഞു.
1516
"കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചു. ഒരു വർഷത്തിന് ശേഷമാണ് കശ്മീര്‍ മഞ്ഞ് കാണുന്നത്". കശ്മീരിയായ അബ്ദുൽ ഹമീദ് പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ രണ്ടിന് ശ്രീനഗറിന് ഒമ്പത് വർഷത്തിന് ശേഷം നവംബർ മാസത്തിൽ മഞ്ഞുവീഴ്ച ലഭിച്ചു. 2009 ൽ നവംബർ മാസത്തില്‍ കശ്മീരില്‍ മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

"കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചു. ഒരു വർഷത്തിന് ശേഷമാണ് കശ്മീര്‍ മഞ്ഞ് കാണുന്നത്". കശ്മീരിയായ അബ്ദുൽ ഹമീദ് പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ രണ്ടിന് ശ്രീനഗറിന് ഒമ്പത് വർഷത്തിന് ശേഷം നവംബർ മാസത്തിൽ മഞ്ഞുവീഴ്ച ലഭിച്ചു. 2009 ൽ നവംബർ മാസത്തില്‍ കശ്മീരില്‍ മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

"കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചു. ഒരു വർഷത്തിന് ശേഷമാണ് കശ്മീര്‍ മഞ്ഞ് കാണുന്നത്". കശ്മീരിയായ അബ്ദുൽ ഹമീദ് പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ രണ്ടിന് ശ്രീനഗറിന് ഒമ്പത് വർഷത്തിന് ശേഷം നവംബർ മാസത്തിൽ മഞ്ഞുവീഴ്ച ലഭിച്ചു. 2009 ൽ നവംബർ മാസത്തില്‍ കശ്മീരില്‍ മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
1616

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
കനത്ത പുകമഞ്ഞ്: ദില്ലി-തിരുവനന്തപുരം എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി, വലഞ്ഞ് നിരവധി മലയാളികൾ
Recommended image2
പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു
Recommended image3
കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved