MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • 200 വര്‍ഷം പഴക്കം; പൂര്‍വ്വികരുടെ തലയോട്ടികള്‍ ഇനി ശ്രീലങ്കന്‍ ഗോത്രത്തിന് സ്വന്തം

200 വര്‍ഷം പഴക്കം; പൂര്‍വ്വികരുടെ തലയോട്ടികള്‍ ഇനി ശ്രീലങ്കന്‍ ഗോത്രത്തിന് സ്വന്തം

യൂറോപില്‍ ഇപ്പോള്‍ പുതിയൊരു തരംഗം  ഉടലെടുത്തിരിക്കുന്നു. പുരാവസ്തുക്കള്‍ ഉടമകള്‍ക്ക് തിരിച്ചു നല്‍കുന്നതിലാണ് ഇപ്പോള്‍ യൂറോപിന്‍റെ ശ്രദ്ധ. ഇതിനകം പുരാതന വസ്തുക്കള്‍ പലതും യൂറോപ്യന്‍ രാജ്യങ്ങള്‍ അവയുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരിച്ചു കൊടുക്കുകയാണ്. ഇതിന്‍റെ ഏറ്റവും അവസാനത്തെ കൈമാറലാണ് കഴിഞ്ഞ ദിവസം  ഇംഗ്ലണ്ടിലെ എഡിൻബർഗ് സർവകലാശാലയില്‍ നടന്നത്. ഇംഗ്ലണ്ടിന്‍റെ പഴയ കോളനിയായിരുന്ന ശ്രീലങ്കിയില്‍ നിന്ന് 100 വര്‍ഷം മുമ്പ് കടത്തിയ വേദര്‍ ജനതയുടെ പൂര്‍വ്വ പിതാക്കന്മാരുടെ ഒമ്പത് തലയോട്ടികളാണ് ഇപ്പോള്‍ തിരിച്ചു കൊടുത്തിരിക്കുന്നത്. കാണാം ആ ചടങ്ങ്. 

2 Min read
Web Desk
Published : Nov 23 2019, 01:28 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
112
ശ്രീലങ്കയിലെ ഒരു ന്യൂനപക്ഷ തദ്ദേശീയ ജനവിഭാഗമാണ് വേദർ. പ്രധാനമായും അഞ്ച് ഉപവിഭാഗങ്ങളായി ജീവിക്കുന്ന ഇവര്‍ വംശനാശ ഭീഷണി നേരിടുന്നു. തദ്ദേശീയ ഭാഷകൾ പോലും മറന്നു പോയ ഇവര്‍ ഇന്ന് സിംഹള ഭാഷയാണ് സംസാരിക്കുന്നത്.

ശ്രീലങ്കയിലെ ഒരു ന്യൂനപക്ഷ തദ്ദേശീയ ജനവിഭാഗമാണ് വേദർ. പ്രധാനമായും അഞ്ച് ഉപവിഭാഗങ്ങളായി ജീവിക്കുന്ന ഇവര്‍ വംശനാശ ഭീഷണി നേരിടുന്നു. തദ്ദേശീയ ഭാഷകൾ പോലും മറന്നു പോയ ഇവര്‍ ഇന്ന് സിംഹള ഭാഷയാണ് സംസാരിക്കുന്നത്.

ശ്രീലങ്കയിലെ ഒരു ന്യൂനപക്ഷ തദ്ദേശീയ ജനവിഭാഗമാണ് വേദർ. പ്രധാനമായും അഞ്ച് ഉപവിഭാഗങ്ങളായി ജീവിക്കുന്ന ഇവര്‍ വംശനാശ ഭീഷണി നേരിടുന്നു. തദ്ദേശീയ ഭാഷകൾ പോലും മറന്നു പോയ ഇവര്‍ ഇന്ന് സിംഹള ഭാഷയാണ് സംസാരിക്കുന്നത്.
212
ശ്രീലങ്കയിലെ ആദ്യകാല നിവാസികളായിരിക്കാം വേദർ എന്ന് അനുമാനിക്കുന്നു. അഞ്ചാം നൂറ്റാണ്ടിലെ സിംഹള ജനതയുടെ മഹാവംശത്തിന്‍റെ ആരംഭം കിഴക്കൻ ഇന്ത്യയിലെ രാജാവായിരുന്ന വിജയ രാജകുമാരനിൽ നിന്ന് (ബിസി 6 മുതൽ 5 വരെ നൂറ്റാണ്ട്) തുടങ്ങുന്നു.

ശ്രീലങ്കയിലെ ആദ്യകാല നിവാസികളായിരിക്കാം വേദർ എന്ന് അനുമാനിക്കുന്നു. അഞ്ചാം നൂറ്റാണ്ടിലെ സിംഹള ജനതയുടെ മഹാവംശത്തിന്‍റെ ആരംഭം കിഴക്കൻ ഇന്ത്യയിലെ രാജാവായിരുന്ന വിജയ രാജകുമാരനിൽ നിന്ന് (ബിസി 6 മുതൽ 5 വരെ നൂറ്റാണ്ട്) തുടങ്ങുന്നു.

ശ്രീലങ്കയിലെ ആദ്യകാല നിവാസികളായിരിക്കാം വേദർ എന്ന് അനുമാനിക്കുന്നു. അഞ്ചാം നൂറ്റാണ്ടിലെ സിംഹള ജനതയുടെ മഹാവംശത്തിന്‍റെ ആരംഭം കിഴക്കൻ ഇന്ത്യയിലെ രാജാവായിരുന്ന വിജയ രാജകുമാരനിൽ നിന്ന് (ബിസി 6 മുതൽ 5 വരെ നൂറ്റാണ്ട്) തുടങ്ങുന്നു.
312
അദ്ദേഹത്തിന്‍റെ പിന്‍തലമുറ ശ്രീലങ്കിയില്‍ എത്തിചേരുകയും വേദര്‍ (വേദ) എന്ന ഒരു സമൂഹമായി വികസിക്കുകയുമായിരുന്നെന്ന് കരുതുന്നു.

അദ്ദേഹത്തിന്‍റെ പിന്‍തലമുറ ശ്രീലങ്കിയില്‍ എത്തിചേരുകയും വേദര്‍ (വേദ) എന്ന ഒരു സമൂഹമായി വികസിക്കുകയുമായിരുന്നെന്ന് കരുതുന്നു.

അദ്ദേഹത്തിന്‍റെ പിന്‍തലമുറ ശ്രീലങ്കിയില്‍ എത്തിചേരുകയും വേദര്‍ (വേദ) എന്ന ഒരു സമൂഹമായി വികസിക്കുകയുമായിരുന്നെന്ന് കരുതുന്നു.
412
ശ്രീലങ്കയിലെ വേദര്‍ ഗോത്രത്തിലെ ഒമ്പത് അംഗങ്ങളുടെ തലയോട്ടികളാണ് എഡിൻ‌ബർഗ് സർവകലാശാല അവരുടെ പിൻഗാമികൾക്ക് തിരികെ നൽകിയത്. അസ്ഥികൾ വേദ ജനതയുടെ പൂർവ്വിക അവശിഷ്ടമാണെന്നും 200 വർഷത്തിലേറെ പഴക്കമുണ്ടാകാമെന്നും വിദഗ്ദ്ധർ അവകാശപ്പെടുന്നു.

ശ്രീലങ്കയിലെ വേദര്‍ ഗോത്രത്തിലെ ഒമ്പത് അംഗങ്ങളുടെ തലയോട്ടികളാണ് എഡിൻ‌ബർഗ് സർവകലാശാല അവരുടെ പിൻഗാമികൾക്ക് തിരികെ നൽകിയത്. അസ്ഥികൾ വേദ ജനതയുടെ പൂർവ്വിക അവശിഷ്ടമാണെന്നും 200 വർഷത്തിലേറെ പഴക്കമുണ്ടാകാമെന്നും വിദഗ്ദ്ധർ അവകാശപ്പെടുന്നു.

ശ്രീലങ്കയിലെ വേദര്‍ ഗോത്രത്തിലെ ഒമ്പത് അംഗങ്ങളുടെ തലയോട്ടികളാണ് എഡിൻ‌ബർഗ് സർവകലാശാല അവരുടെ പിൻഗാമികൾക്ക് തിരികെ നൽകിയത്. അസ്ഥികൾ വേദ ജനതയുടെ പൂർവ്വിക അവശിഷ്ടമാണെന്നും 200 വർഷത്തിലേറെ പഴക്കമുണ്ടാകാമെന്നും വിദഗ്ദ്ധർ അവകാശപ്പെടുന്നു.
512
സർവകലാശാലയുടെ പ്ലേഫെയർ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ വേദര്‍ ഗോത്രമുഖ്യന്‍ വണ്ണിയ ഉറുവാരിഗിന് സര്‍വ്വകലാശാല തലയോട്ടികള്‍ സമ്മാനിച്ചു.

സർവകലാശാലയുടെ പ്ലേഫെയർ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ വേദര്‍ ഗോത്രമുഖ്യന്‍ വണ്ണിയ ഉറുവാരിഗിന് സര്‍വ്വകലാശാല തലയോട്ടികള്‍ സമ്മാനിച്ചു.

സർവകലാശാലയുടെ പ്ലേഫെയർ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ വേദര്‍ ഗോത്രമുഖ്യന്‍ വണ്ണിയ ഉറുവാരിഗിന് സര്‍വ്വകലാശാല തലയോട്ടികള്‍ സമ്മാനിച്ചു.
612
“മരിച്ചവർ വേദ സമൂഹത്തിൽ വളരെ പ്രധാനമാണ്. ഞങ്ങളുടെ കൂടെ ഇല്ലാത്തവരെ ബഹുമാനിക്കുന്നതിനായി എല്ലാ വർഷവും ഞങ്ങൾ ഒരു പ്രത്യേക ചടങ്ങ് നടത്തുന്നു. ഈ അവശിഷ്ടങ്ങൾ വർഷങ്ങളായി എഡിൻ‌ബർഗിലുണ്ടെങ്കിലും അവരുടെ ആത്മാക്കൾ ശ്രീലങ്കയിൽ ഞങ്ങളോടൊപ്പം തുടരുന്നു. ആത്മാക്കളുടെയും ഭൗതിക അവശിഷ്ടങ്ങളുടെയും പുനഃസമാഗമം - ഇതിനായി ഞാൻ സർവകലാശാലയോട് നന്ദി പറയുന്നു - എന്റെ ജനങ്ങൾക്ക് വളരെ പ്രത്യേക നിമിഷമാണ്.” തലയോട്ടി കൈമാറ്റ ചടങ്ങിനിടെ ഗോത്രമുഖ്യന്‍ വണ്ണിയ ഉറുവാരിഗി പറഞ്ഞു.

“മരിച്ചവർ വേദ സമൂഹത്തിൽ വളരെ പ്രധാനമാണ്. ഞങ്ങളുടെ കൂടെ ഇല്ലാത്തവരെ ബഹുമാനിക്കുന്നതിനായി എല്ലാ വർഷവും ഞങ്ങൾ ഒരു പ്രത്യേക ചടങ്ങ് നടത്തുന്നു. ഈ അവശിഷ്ടങ്ങൾ വർഷങ്ങളായി എഡിൻ‌ബർഗിലുണ്ടെങ്കിലും അവരുടെ ആത്മാക്കൾ ശ്രീലങ്കയിൽ ഞങ്ങളോടൊപ്പം തുടരുന്നു. ആത്മാക്കളുടെയും ഭൗതിക അവശിഷ്ടങ്ങളുടെയും പുനഃസമാഗമം - ഇതിനായി ഞാൻ സർവകലാശാലയോട് നന്ദി പറയുന്നു - എന്റെ ജനങ്ങൾക്ക് വളരെ പ്രത്യേക നിമിഷമാണ്.” തലയോട്ടി കൈമാറ്റ ചടങ്ങിനിടെ ഗോത്രമുഖ്യന്‍ വണ്ണിയ ഉറുവാരിഗി പറഞ്ഞു.

“മരിച്ചവർ വേദ സമൂഹത്തിൽ വളരെ പ്രധാനമാണ്. ഞങ്ങളുടെ കൂടെ ഇല്ലാത്തവരെ ബഹുമാനിക്കുന്നതിനായി എല്ലാ വർഷവും ഞങ്ങൾ ഒരു പ്രത്യേക ചടങ്ങ് നടത്തുന്നു. ഈ അവശിഷ്ടങ്ങൾ വർഷങ്ങളായി എഡിൻ‌ബർഗിലുണ്ടെങ്കിലും അവരുടെ ആത്മാക്കൾ ശ്രീലങ്കയിൽ ഞങ്ങളോടൊപ്പം തുടരുന്നു. ആത്മാക്കളുടെയും ഭൗതിക അവശിഷ്ടങ്ങളുടെയും പുനഃസമാഗമം - ഇതിനായി ഞാൻ സർവകലാശാലയോട് നന്ദി പറയുന്നു - എന്റെ ജനങ്ങൾക്ക് വളരെ പ്രത്യേക നിമിഷമാണ്.” തലയോട്ടി കൈമാറ്റ ചടങ്ങിനിടെ ഗോത്രമുഖ്യന്‍ വണ്ണിയ ഉറുവാരിഗി പറഞ്ഞു.
712
12,000 ത്തിലധികം വസ്തുക്കൾ അടങ്ങുന്ന സർവ്വകലാശാലയുടെ ശേഖരത്തിന്‍റെ ഭാഗമായി തലയോട്ടി എങ്ങനെയാണ് വന്നതെന്ന് വ്യക്തമല്ല. ജർമ്മനിയിലെയും എഡിൻ‌ബർഗിലെയും ഗവേഷകർ നടത്തിയ തലയോട്ടിയിൽ നടത്തിയ പഠനത്തിൽ ശ്രീലങ്കയിലെ മുൻ നിവാസികളാണെന്ന വേദ്ദയുടെ അവകാശവാദം സ്ഥിരീകരിച്ചിരുന്നു.

12,000 ത്തിലധികം വസ്തുക്കൾ അടങ്ങുന്ന സർവ്വകലാശാലയുടെ ശേഖരത്തിന്‍റെ ഭാഗമായി തലയോട്ടി എങ്ങനെയാണ് വന്നതെന്ന് വ്യക്തമല്ല. ജർമ്മനിയിലെയും എഡിൻ‌ബർഗിലെയും ഗവേഷകർ നടത്തിയ തലയോട്ടിയിൽ നടത്തിയ പഠനത്തിൽ ശ്രീലങ്കയിലെ മുൻ നിവാസികളാണെന്ന വേദ്ദയുടെ അവകാശവാദം സ്ഥിരീകരിച്ചിരുന്നു.

12,000 ത്തിലധികം വസ്തുക്കൾ അടങ്ങുന്ന സർവ്വകലാശാലയുടെ ശേഖരത്തിന്‍റെ ഭാഗമായി തലയോട്ടി എങ്ങനെയാണ് വന്നതെന്ന് വ്യക്തമല്ല. ജർമ്മനിയിലെയും എഡിൻ‌ബർഗിലെയും ഗവേഷകർ നടത്തിയ തലയോട്ടിയിൽ നടത്തിയ പഠനത്തിൽ ശ്രീലങ്കയിലെ മുൻ നിവാസികളാണെന്ന വേദ്ദയുടെ അവകാശവാദം സ്ഥിരീകരിച്ചിരുന്നു.
812
ഗോത്രവർഗ്ഗക്കാർ മുമ്പ് ഒറ്റപ്പെട്ട ഉഷ്ണമേഖലാ മഴക്കാടുകളിലാണ് ജീവിച്ചിരുന്നതെന്നും അവർ തെളിയിച്ചു. തലയോട്ടികൾ വേദക്കാർക്ക് തിരികെ നൽകാമെന്ന സർവകലാശാല വാഗ്ദാനം ശ്രീലങ്കയിലെ ഗോത്രസമൂഹം സ്വീകരിക്കുകയായിരുന്നു.

ഗോത്രവർഗ്ഗക്കാർ മുമ്പ് ഒറ്റപ്പെട്ട ഉഷ്ണമേഖലാ മഴക്കാടുകളിലാണ് ജീവിച്ചിരുന്നതെന്നും അവർ തെളിയിച്ചു. തലയോട്ടികൾ വേദക്കാർക്ക് തിരികെ നൽകാമെന്ന സർവകലാശാല വാഗ്ദാനം ശ്രീലങ്കയിലെ ഗോത്രസമൂഹം സ്വീകരിക്കുകയായിരുന്നു.

ഗോത്രവർഗ്ഗക്കാർ മുമ്പ് ഒറ്റപ്പെട്ട ഉഷ്ണമേഖലാ മഴക്കാടുകളിലാണ് ജീവിച്ചിരുന്നതെന്നും അവർ തെളിയിച്ചു. തലയോട്ടികൾ വേദക്കാർക്ക് തിരികെ നൽകാമെന്ന സർവകലാശാല വാഗ്ദാനം ശ്രീലങ്കയിലെ ഗോത്രസമൂഹം സ്വീകരിക്കുകയായിരുന്നു.
912
പരമ്പരാഗത വേട്ടക്കാരും വനവാസികളും എന്ന നിലയിൽ അവരുടെ ചരിത്രം കാണിക്കുന്ന ഒരു ശേഖരത്തിൽ തലയോട്ടി പ്രദർശിപ്പിക്കാൻ അവർ ഇപ്പോൾ പദ്ധതിയിട്ടിട്ടുണ്ട്.

പരമ്പരാഗത വേട്ടക്കാരും വനവാസികളും എന്ന നിലയിൽ അവരുടെ ചരിത്രം കാണിക്കുന്ന ഒരു ശേഖരത്തിൽ തലയോട്ടി പ്രദർശിപ്പിക്കാൻ അവർ ഇപ്പോൾ പദ്ധതിയിട്ടിട്ടുണ്ട്.

പരമ്പരാഗത വേട്ടക്കാരും വനവാസികളും എന്ന നിലയിൽ അവരുടെ ചരിത്രം കാണിക്കുന്ന ഒരു ശേഖരത്തിൽ തലയോട്ടി പ്രദർശിപ്പിക്കാൻ അവർ ഇപ്പോൾ പദ്ധതിയിട്ടിട്ടുണ്ട്.
1012
വേദര്‍ ജനതയെ എഡിൻ‌ബർഗിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് യൂണിവേഴ്സിറ്റി അനാട്ടമി ചെയർമാൻ പ്രൊഫ. ടോം ഗില്ലിംഗ് വാട്ടർ പറഞ്ഞു. "സാംസ്കാരിക പ്രാധാന്യമുള്ള ഈ കരകൗശല വസ്തുക്കൾ മടക്കിനൽകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, വേദയുടെ പാരമ്പര്യം വരും തലമുറകൾ വരെ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നു. ഞങ്ങളുടെ വിശാലവും വൈവിധ്യപൂർണ്ണവുമായ ശേഖരം പലപ്പോഴും ഗവേഷണ മുന്നേറ്റങ്ങളിലും അധ്യാപനത്തിലും ഉപയോഗിക്കുന്നു," അദ്ദേഹം പറഞ്ഞു.

വേദര്‍ ജനതയെ എഡിൻ‌ബർഗിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് യൂണിവേഴ്സിറ്റി അനാട്ടമി ചെയർമാൻ പ്രൊഫ. ടോം ഗില്ലിംഗ് വാട്ടർ പറഞ്ഞു. "സാംസ്കാരിക പ്രാധാന്യമുള്ള ഈ കരകൗശല വസ്തുക്കൾ മടക്കിനൽകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, വേദയുടെ പാരമ്പര്യം വരും തലമുറകൾ വരെ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നു. ഞങ്ങളുടെ വിശാലവും വൈവിധ്യപൂർണ്ണവുമായ ശേഖരം പലപ്പോഴും ഗവേഷണ മുന്നേറ്റങ്ങളിലും അധ്യാപനത്തിലും ഉപയോഗിക്കുന്നു," അദ്ദേഹം പറഞ്ഞു.

വേദര്‍ ജനതയെ എഡിൻ‌ബർഗിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് യൂണിവേഴ്സിറ്റി അനാട്ടമി ചെയർമാൻ പ്രൊഫ. ടോം ഗില്ലിംഗ് വാട്ടർ പറഞ്ഞു. "സാംസ്കാരിക പ്രാധാന്യമുള്ള ഈ കരകൗശല വസ്തുക്കൾ മടക്കിനൽകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, വേദയുടെ പാരമ്പര്യം വരും തലമുറകൾ വരെ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നു. ഞങ്ങളുടെ വിശാലവും വൈവിധ്യപൂർണ്ണവുമായ ശേഖരം പലപ്പോഴും ഗവേഷണ മുന്നേറ്റങ്ങളിലും അധ്യാപനത്തിലും ഉപയോഗിക്കുന്നു," അദ്ദേഹം പറഞ്ഞു.
1112
പരമ്പരാഗത വസ്ത്രത്തിലാണ് ചടങ്ങിന് വേദര്‍ ഗോത്രമുഖ്യനും മറ്റും എത്തിചേര്‍ന്നത്. കൂടെ ചെറുമഴുവും ഇവര്‍ കരുതിയിരുന്നു. ഇത് ഗോത്രത്തിന്‍റെ അധികാര ചഹ്നമായി ഉപയോഗിക്കുന്നതാണ്. സിഖ് സമൂഹം കൃപാണ്‍ ഉപയോഗിക്കുന്നതിന് സമാനമായാണ് വനവാസികളായ വേദര്‍ മഴു ഉപയോഗിക്കുന്നത്.

പരമ്പരാഗത വസ്ത്രത്തിലാണ് ചടങ്ങിന് വേദര്‍ ഗോത്രമുഖ്യനും മറ്റും എത്തിചേര്‍ന്നത്. കൂടെ ചെറുമഴുവും ഇവര്‍ കരുതിയിരുന്നു. ഇത് ഗോത്രത്തിന്‍റെ അധികാര ചഹ്നമായി ഉപയോഗിക്കുന്നതാണ്. സിഖ് സമൂഹം കൃപാണ്‍ ഉപയോഗിക്കുന്നതിന് സമാനമായാണ് വനവാസികളായ വേദര്‍ മഴു ഉപയോഗിക്കുന്നത്.

പരമ്പരാഗത വസ്ത്രത്തിലാണ് ചടങ്ങിന് വേദര്‍ ഗോത്രമുഖ്യനും മറ്റും എത്തിചേര്‍ന്നത്. കൂടെ ചെറുമഴുവും ഇവര്‍ കരുതിയിരുന്നു. ഇത് ഗോത്രത്തിന്‍റെ അധികാര ചഹ്നമായി ഉപയോഗിക്കുന്നതാണ്. സിഖ് സമൂഹം കൃപാണ്‍ ഉപയോഗിക്കുന്നതിന് സമാനമായാണ് വനവാസികളായ വേദര്‍ മഴു ഉപയോഗിക്കുന്നത്.
1212

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
ഗർഭനിരോധന മാർ​ഗങ്ങൾക്കുള്ള ഉയർന്ന ജിഎസ്ടി പിൻവലിക്കാൻ അനുവദിക്കണമെന്ന് കെഞ്ചി പാകിസ്ഥാൻ, ആവശ്യം തള്ളി ഐഎംഎഫ്
Recommended image2
ജനസംഖ്യ വർധിപ്പിക്കാൻ 2026 ജനുവരി ഒന്നുമുതൽ പുതിയ നയം, ​ഗർഭനിരോധന മാർ​ഗങ്ങൾക്ക് വമ്പൻ നികുതി ചുമത്താൻ ഇന്ത്യയുടെ അയൽരാജ്യം!
Recommended image3
ലോകത്തെ അമ്പരപ്പിച്ച് ട്രംപ് ഭരണകൂടം, ഒപ്പിട്ടത് 1 ലക്ഷം കോടിയുടെ ആയുധ കരാറിൽ; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട് തായ്‌വാന് നേട്ടം, ചൈനക്ക് പ്രഹരം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved