MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • വഴി തെറ്റി നദിയിലെത്തിയ തിമിംഗലത്തിന് കപ്പലിടിച്ച് ദാരുണാന്ത്യം

വഴി തെറ്റി നദിയിലെത്തിയ തിമിംഗലത്തിന് കപ്പലിടിച്ച് ദാരുണാന്ത്യം

ലണ്ടനിലെ പ്രധാന നദികളിലൊന്നായ തേംസിലെത്തിയ തിമിംഗലം കപ്പലിടിച്ച് ചത്തു. 27 അടി നീളമുള്ള പെണ്‍ തിമിംഗലമാണ് കപ്പലിടിച്ച് ഗുരുതര പരിക്കേറ്റ് മരിച്ചത്. കപ്പല്‍ ഇടിയുടെ ആഘാതത്തില്‍ തിമിംഗലത്തിന്‍റെ താടിയെല്ലും പുറവും തകര്‍ന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് 

1 Min read
Web Desk
Published : Oct 12 2019, 02:00 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
111
ലണ്ടനിലെ പ്രധാന നദികളിലൊന്നായ തേംസിലെത്തിയ തിമിംഗലം കപ്പലിടിച്ച് ചത്തു. 27 അടി നീളമുള്ള പെണ്‍ തിമിംഗലമാണ് കപ്പലിടിച്ച് ഗുരുതര പരിക്കേറ്റ് മരിച്ചത്.

ലണ്ടനിലെ പ്രധാന നദികളിലൊന്നായ തേംസിലെത്തിയ തിമിംഗലം കപ്പലിടിച്ച് ചത്തു. 27 അടി നീളമുള്ള പെണ്‍ തിമിംഗലമാണ് കപ്പലിടിച്ച് ഗുരുതര പരിക്കേറ്റ് മരിച്ചത്.

ലണ്ടനിലെ പ്രധാന നദികളിലൊന്നായ തേംസിലെത്തിയ തിമിംഗലം കപ്പലിടിച്ച് ചത്തു. 27 അടി നീളമുള്ള പെണ്‍ തിമിംഗലമാണ് കപ്പലിടിച്ച് ഗുരുതര പരിക്കേറ്റ് മരിച്ചത്.
211
ഏതാനും ആഴ്ചകളായി രാജ്യാന്തര തലത്തില്‍ മൃഗസ്നേഹികളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നതാണ് ഹെസ്സി എന്ന വിളിപ്പേരുള്ള ഈ തിമിംഗലം.

ഏതാനും ആഴ്ചകളായി രാജ്യാന്തര തലത്തില്‍ മൃഗസ്നേഹികളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നതാണ് ഹെസ്സി എന്ന വിളിപ്പേരുള്ള ഈ തിമിംഗലം.

ഏതാനും ആഴ്ചകളായി രാജ്യാന്തര തലത്തില്‍ മൃഗസ്നേഹികളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നതാണ് ഹെസ്സി എന്ന വിളിപ്പേരുള്ള ഈ തിമിംഗലം.
311
ലണ്ടനിലെ ഗ്രീന്‍ഹിതേ, കെന്‍റ് എന്നിവിടങ്ങളിലും ഈ തിമിംഗലം നേരത്തെയെത്തിയിരുന്നു.

ലണ്ടനിലെ ഗ്രീന്‍ഹിതേ, കെന്‍റ് എന്നിവിടങ്ങളിലും ഈ തിമിംഗലം നേരത്തെയെത്തിയിരുന്നു.

ലണ്ടനിലെ ഗ്രീന്‍ഹിതേ, കെന്‍റ് എന്നിവിടങ്ങളിലും ഈ തിമിംഗലം നേരത്തെയെത്തിയിരുന്നു.
411
കപ്പല്‍ ഇടിയുടെ ആഘാതത്തില്‍ തിമിംഗലത്തിന്‍റെ താടിയെല്ലും പുറവും തകര്‍ന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കപ്പല്‍ ഇടിയുടെ ആഘാതത്തില്‍ തിമിംഗലത്തിന്‍റെ താടിയെല്ലും പുറവും തകര്‍ന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കപ്പല്‍ ഇടിയുടെ ആഘാതത്തില്‍ തിമിംഗലത്തിന്‍റെ താടിയെല്ലും പുറവും തകര്‍ന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
511
നദിയില്‍ വച്ച് തന്നെയാണ് തിമിംഗലത്തെ കപ്പല്‍ ഇടിച്ചതെന്നത് സംഭവത്തിന്‍റെ ഗുരുതരാവസ്ഥ വിശദമാക്കുന്നതാണെന്ന് മൃഗസ്നേഹികള്‍ പറയുന്നു. ഏതാനും ദിവസമായി തിമിംഗലം ഭക്ഷണം കഴിച്ചിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു.

നദിയില്‍ വച്ച് തന്നെയാണ് തിമിംഗലത്തെ കപ്പല്‍ ഇടിച്ചതെന്നത് സംഭവത്തിന്‍റെ ഗുരുതരാവസ്ഥ വിശദമാക്കുന്നതാണെന്ന് മൃഗസ്നേഹികള്‍ പറയുന്നു. ഏതാനും ദിവസമായി തിമിംഗലം ഭക്ഷണം കഴിച്ചിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു.

നദിയില്‍ വച്ച് തന്നെയാണ് തിമിംഗലത്തെ കപ്പല്‍ ഇടിച്ചതെന്നത് സംഭവത്തിന്‍റെ ഗുരുതരാവസ്ഥ വിശദമാക്കുന്നതാണെന്ന് മൃഗസ്നേഹികള്‍ പറയുന്നു. ഏതാനും ദിവസമായി തിമിംഗലം ഭക്ഷണം കഴിച്ചിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു.
611
എന്നാല്‍ തിമിംഗലത്തിന്‍റെ വയറില്‍ പ്ലാസ്റ്റിക് സാന്നിധ്യമില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കി. നേരത്തെ പ്ലാസ്റ്റിക് അകത്ത് ചെന്നാണ് തിമിംഗലം ചത്തതെന്ന് പ്രചാരണമുണ്ടായിരുന്നു.

എന്നാല്‍ തിമിംഗലത്തിന്‍റെ വയറില്‍ പ്ലാസ്റ്റിക് സാന്നിധ്യമില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കി. നേരത്തെ പ്ലാസ്റ്റിക് അകത്ത് ചെന്നാണ് തിമിംഗലം ചത്തതെന്ന് പ്രചാരണമുണ്ടായിരുന്നു.

എന്നാല്‍ തിമിംഗലത്തിന്‍റെ വയറില്‍ പ്ലാസ്റ്റിക് സാന്നിധ്യമില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കി. നേരത്തെ പ്ലാസ്റ്റിക് അകത്ത് ചെന്നാണ് തിമിംഗലം ചത്തതെന്ന് പ്രചാരണമുണ്ടായിരുന്നു.
711
മറ്റ് രീതിയില്‍ മനുഷ്യനില്‍ നിന്നുള്ള ഉപദ്രവം തിമിംഗലത്തിന് ഉണ്ടായിട്ടില്ല. മരണകാരണം കപ്പലിടിച്ചതിനേ തുടര്‍ന്നുള്ള ഗുരുതര പരിക്കാണെന്നാണ് സൂചന.

മറ്റ് രീതിയില്‍ മനുഷ്യനില്‍ നിന്നുള്ള ഉപദ്രവം തിമിംഗലത്തിന് ഉണ്ടായിട്ടില്ല. മരണകാരണം കപ്പലിടിച്ചതിനേ തുടര്‍ന്നുള്ള ഗുരുതര പരിക്കാണെന്നാണ് സൂചന.

മറ്റ് രീതിയില്‍ മനുഷ്യനില്‍ നിന്നുള്ള ഉപദ്രവം തിമിംഗലത്തിന് ഉണ്ടായിട്ടില്ല. മരണകാരണം കപ്പലിടിച്ചതിനേ തുടര്‍ന്നുള്ള ഗുരുതര പരിക്കാണെന്നാണ് സൂചന.
811
തലച്ചോറില്‍ ചോര കട്ടപിടിച്ച നിലയിലായിരുന്നു തിമിംഗലത്തെ കണ്ടെത്തിയത്. ലണ്ടന്‍ സൂവോളജിക്കല്‍ സൊസൈറ്റിയാണ് കുഞ്ഞുതിമിംഗലത്തിന്‍റെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

തലച്ചോറില്‍ ചോര കട്ടപിടിച്ച നിലയിലായിരുന്നു തിമിംഗലത്തെ കണ്ടെത്തിയത്. ലണ്ടന്‍ സൂവോളജിക്കല്‍ സൊസൈറ്റിയാണ് കുഞ്ഞുതിമിംഗലത്തിന്‍റെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

തലച്ചോറില്‍ ചോര കട്ടപിടിച്ച നിലയിലായിരുന്നു തിമിംഗലത്തെ കണ്ടെത്തിയത്. ലണ്ടന്‍ സൂവോളജിക്കല്‍ സൊസൈറ്റിയാണ് കുഞ്ഞുതിമിംഗലത്തിന്‍റെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
911
ലണ്ടന്‍ തീരപ്രദേശങ്ങളില്‍ കരയ്ക്ക് അടിയുന്ന ഡോള്‍ഫിനുകളേയും മറ്റ് വലിയ മത്സ്യങ്ങളേയും പരിശോധിക്കാറുള്ളത് ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയാണ്.

ലണ്ടന്‍ തീരപ്രദേശങ്ങളില്‍ കരയ്ക്ക് അടിയുന്ന ഡോള്‍ഫിനുകളേയും മറ്റ് വലിയ മത്സ്യങ്ങളേയും പരിശോധിക്കാറുള്ളത് ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയാണ്.

ലണ്ടന്‍ തീരപ്രദേശങ്ങളില്‍ കരയ്ക്ക് അടിയുന്ന ഡോള്‍ഫിനുകളേയും മറ്റ് വലിയ മത്സ്യങ്ങളേയും പരിശോധിക്കാറുള്ളത് ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയാണ്.
1011
സുവോളജിക്കല്‍ സൊസൈറ്റി വലിയ ക്രെയിനുകള്‍ ഉപയോഗിച്ചാണ് ഹെസ്സിയുടെ മൃതദേഹം വലിയ ട്രെക്കിലേക്ക് കയറ്റിയത്.

സുവോളജിക്കല്‍ സൊസൈറ്റി വലിയ ക്രെയിനുകള്‍ ഉപയോഗിച്ചാണ് ഹെസ്സിയുടെ മൃതദേഹം വലിയ ട്രെക്കിലേക്ക് കയറ്റിയത്.

സുവോളജിക്കല്‍ സൊസൈറ്റി വലിയ ക്രെയിനുകള്‍ ഉപയോഗിച്ചാണ് ഹെസ്സിയുടെ മൃതദേഹം വലിയ ട്രെക്കിലേക്ക് കയറ്റിയത്.
1111
കഴിഞ്ഞ ആഴ്ച ജലനിരപ്പുയര്‍ന്നപ്പോള്‍ തിമിംഗലം അബദ്ധത്തില്‍ നദിയില്‍ എത്തിയതാവാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത്തരത്തില്‍ ഒരു തിമിംഗലം തേംസ് നദിയില്‍ എത്തിയത്.

കഴിഞ്ഞ ആഴ്ച ജലനിരപ്പുയര്‍ന്നപ്പോള്‍ തിമിംഗലം അബദ്ധത്തില്‍ നദിയില്‍ എത്തിയതാവാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത്തരത്തില്‍ ഒരു തിമിംഗലം തേംസ് നദിയില്‍ എത്തിയത്.

കഴിഞ്ഞ ആഴ്ച ജലനിരപ്പുയര്‍ന്നപ്പോള്‍ തിമിംഗലം അബദ്ധത്തില്‍ നദിയില്‍ എത്തിയതാവാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത്തരത്തില്‍ ഒരു തിമിംഗലം തേംസ് നദിയില്‍ എത്തിയത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
മകനെ 11 തവണ കഴുത്തിന് കുത്തി കൊന്നു, 'ശിക്ഷയല്ല വേണ്ടത് ചികിത്സയെന്ന് കോടതി', ഇന്ത്യൻ വംശജയെ ആശുപത്രിയിലാക്കി കോടതി
Recommended image2
ഓസ്ട്രേലിയയെ നടുക്കി കൂട്ടവെടിവയ്പ്പ്; ബോണ്ടി ബീച്ചിൽ 10 പേർ കൊല്ലപ്പെട്ടു, അക്രമം ജൂതരുടെ ഹനുക്ക ആഘോഷത്തിനിടെ
Recommended image3
'ഇന്ത്യക്കാരുടെ പേര് മോശമാക്കും', വിദേശ ബീച്ചിൽ നീന്തുന്ന സ്ത്രീകളുടെ ഫോട്ടോ സൂം ചെയ്ത് പകർത്തി, ഇന്ത്യൻ യുവാവിനെതിരെ വിമർശനം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved