MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • സുനാമിയെ പ്രതിരോധിക്കാന്‍, കടലിന് ഭിത്തി കെട്ടി ജപ്പാന്‍

സുനാമിയെ പ്രതിരോധിക്കാന്‍, കടലിന് ഭിത്തി കെട്ടി ജപ്പാന്‍

ലോകം മൊത്തം മതിലുപണിയുന്ന തിരക്കിലാണ്. അമേരിക്ക, മെക്സിക്കോയില്‍ നിന്നും ജീവിക്കാനായി നടത്തുന്ന അനധികൃത കുടിയേറ്റം തടയാനാണെങ്കില്‍ ഇസ്രയേല്‍ മതത്തിന്‍റെ പേരില്‍ മനുഷ്യനെ അകറ്റി നിര്‍ത്താനാണ് മതിലുകള്‍ പണിയുന്നത്. എന്നാല്‍ കടലുകളാല്‍ ചുറ്റപ്പെട്ട ജപ്പാന്‍ മതില്‍ പണിയുന്നത് മനുഷ്യനെയല്ല, മറിച്ച് ആദിമ കാലം മുതല്‍ മനുഷ്യന്‍ ഭയപ്പെട്ടിരുന്ന പ്രകൃതി ശക്തിയെ തടുക്കാനാണ് മതില്‍ പണിയുന്നത്. അതേ എപ്പോഴത്തേയും പോലെ ജപ്പാന്‍റെ ഇപ്പോഴത്തെയും ഏറ്റവും വലിയ പ്രശ്നം നാലുഭാഗവും ചുറ്റിക്കിടക്കുന്ന കടലാണ്. കടലിനെ പ്രതിരോധിക്കുവാനാണ് ജപ്പാന്‍ മതിലുപണി നടത്തുന്നത്. കാണാം ആ കാഴ്ചകള്‍..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px} 

2 Min read
Web Desk
Published : Oct 03 2019, 01:50 PM IST| Updated : Oct 03 2019, 03:18 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
116
2011 ലെ തോഹോകു ഭൂകമ്പവും സുനാമിയും ബാധിച്ച ജപ്പാനിലെ പട്ടണങ്ങളിലൊന്നായ കെസെന്നുമയുടെ തീരത്ത് ജപ്പാന്‍ ഭരണകൂടം പുതുതായൊരു കടല്‍ ഭിത്തി പണിതാന്‍ തീരുമാനിച്ചു.

2011 ലെ തോഹോകു ഭൂകമ്പവും സുനാമിയും ബാധിച്ച ജപ്പാനിലെ പട്ടണങ്ങളിലൊന്നായ കെസെന്നുമയുടെ തീരത്ത് ജപ്പാന്‍ ഭരണകൂടം പുതുതായൊരു കടല്‍ ഭിത്തി പണിതാന്‍ തീരുമാനിച്ചു.

2011 ലെ തോഹോകു ഭൂകമ്പവും സുനാമിയും ബാധിച്ച ജപ്പാനിലെ പട്ടണങ്ങളിലൊന്നായ കെസെന്നുമയുടെ തീരത്ത് ജപ്പാന്‍ ഭരണകൂടം പുതുതായൊരു കടല്‍ ഭിത്തി പണിതാന്‍ തീരുമാനിച്ചു.
216
2011 ൽ ഉണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനും സുനാമിക്കും ശേഷം 16,000 ത്തോളം ആളുകളാണ് ജപ്പാന് നഷ്ടമായത്. ജപ്പാന്‍റെ വടക്കുകിഴക്കൻ തീരത്ത് നടക്കുന്ന 245 മൈൽ കടൽ ഭിത്തി നിർമാണത്തിനായി 12 ബില്യൺ ഡോളറാണ് ജപ്പാന്‍ ചെലവഴിച്ചത്.

2011 ൽ ഉണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനും സുനാമിക്കും ശേഷം 16,000 ത്തോളം ആളുകളാണ് ജപ്പാന് നഷ്ടമായത്. ജപ്പാന്‍റെ വടക്കുകിഴക്കൻ തീരത്ത് നടക്കുന്ന 245 മൈൽ കടൽ ഭിത്തി നിർമാണത്തിനായി 12 ബില്യൺ ഡോളറാണ് ജപ്പാന്‍ ചെലവഴിച്ചത്.

2011 ൽ ഉണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനും സുനാമിക്കും ശേഷം 16,000 ത്തോളം ആളുകളാണ് ജപ്പാന് നഷ്ടമായത്. ജപ്പാന്‍റെ വടക്കുകിഴക്കൻ തീരത്ത് നടക്കുന്ന 245 മൈൽ കടൽ ഭിത്തി നിർമാണത്തിനായി 12 ബില്യൺ ഡോളറാണ് ജപ്പാന്‍ ചെലവഴിച്ചത്.
316
12.5 മീറ്റർ വരെ ഉയരത്തിലുള്ള മതിലുകൾ കാഴ്ചകളെ തടയുകയും വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും സമുദ്രത്തെ ആശ്രയിക്കുന്ന ആളുകൾക്കുമുള്ള കടലിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്യുന്നു.

12.5 മീറ്റർ വരെ ഉയരത്തിലുള്ള മതിലുകൾ കാഴ്ചകളെ തടയുകയും വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും സമുദ്രത്തെ ആശ്രയിക്കുന്ന ആളുകൾക്കുമുള്ള കടലിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്യുന്നു.

12.5 മീറ്റർ വരെ ഉയരത്തിലുള്ള മതിലുകൾ കാഴ്ചകളെ തടയുകയും വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും സമുദ്രത്തെ ആശ്രയിക്കുന്ന ആളുകൾക്കുമുള്ള കടലിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
416
പ്രാദേശിക പരിസ്ഥിതിയെ ബാധിക്കുന്ന, പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചും ആശങ്കകൾ ഉയർന്നിട്ടുണ്ട്, എന്നിരുന്നാലും മറ്റൊരു സുനാമിയുടെ സൃഷ്ടിക്കുന്ന നാശം കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജപ്പാന്‍ മതിലുകൾ നിർമ്മിച്ചിരിക്കുന്നത്.

പ്രാദേശിക പരിസ്ഥിതിയെ ബാധിക്കുന്ന, പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചും ആശങ്കകൾ ഉയർന്നിട്ടുണ്ട്, എന്നിരുന്നാലും മറ്റൊരു സുനാമിയുടെ സൃഷ്ടിക്കുന്ന നാശം കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജപ്പാന്‍ മതിലുകൾ നിർമ്മിച്ചിരിക്കുന്നത്.

പ്രാദേശിക പരിസ്ഥിതിയെ ബാധിക്കുന്ന, പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചും ആശങ്കകൾ ഉയർന്നിട്ടുണ്ട്, എന്നിരുന്നാലും മറ്റൊരു സുനാമിയുടെ സൃഷ്ടിക്കുന്ന നാശം കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജപ്പാന്‍ മതിലുകൾ നിർമ്മിച്ചിരിക്കുന്നത്.
516
മതിലിന് സമൂപത്തുകൂടി കടന്നു പോകുന്ന ബസ്.

മതിലിന് സമൂപത്തുകൂടി കടന്നു പോകുന്ന ബസ്.

മതിലിന് സമൂപത്തുകൂടി കടന്നു പോകുന്ന ബസ്.
616
വടക്കുകിഴക്കൻ ജപ്പാനിലെ പുതിയ കടല്‍ മതില്‍ ഷെഫീൽഡ് സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിലെ വിദഗ്ധരുടെ പഠനത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായാണ് നിര്‍മ്മാണം നടത്തിയിരുന്നത്.

വടക്കുകിഴക്കൻ ജപ്പാനിലെ പുതിയ കടല്‍ മതില്‍ ഷെഫീൽഡ് സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിലെ വിദഗ്ധരുടെ പഠനത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായാണ് നിര്‍മ്മാണം നടത്തിയിരുന്നത്.

വടക്കുകിഴക്കൻ ജപ്പാനിലെ പുതിയ കടല്‍ മതില്‍ ഷെഫീൽഡ് സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിലെ വിദഗ്ധരുടെ പഠനത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായാണ് നിര്‍മ്മാണം നടത്തിയിരുന്നത്.
716
ഏഷ്യ-പസഫിക് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ പറയുന്നത്, ഭാവിയിൽ 2011 ന് സമാനമായ തോതിലുള്ള സുനാമിയാൽ നഗരം തന്നെ കവർന്നെടുക്കാന്‍ സാധ്യതയുണ്ടെന്നാണ്.

ഏഷ്യ-പസഫിക് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ പറയുന്നത്, ഭാവിയിൽ 2011 ന് സമാനമായ തോതിലുള്ള സുനാമിയാൽ നഗരം തന്നെ കവർന്നെടുക്കാന്‍ സാധ്യതയുണ്ടെന്നാണ്.

ഏഷ്യ-പസഫിക് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ പറയുന്നത്, ഭാവിയിൽ 2011 ന് സമാനമായ തോതിലുള്ള സുനാമിയാൽ നഗരം തന്നെ കവർന്നെടുക്കാന്‍ സാധ്യതയുണ്ടെന്നാണ്.
816
ഭൂകമ്പത്തിനും സുനാമിക്കും ശേഷം താമസിയാതെ നടത്തിയ, യു.കെ ആസ്ഥാനമായുള്ള ഉന്നത പഠന സ്ഥാപനത്തിലെ വിദഗ്ധരുടെ പഠനത്തിൽ ആഗോള താപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനുള്ള സാധ്യത ജാപ്പനീസ് സർക്കാർ കണക്കിലെടുത്തിട്ടില്ലെന്ന് ആരോപിക്കുന്നു.

ഭൂകമ്പത്തിനും സുനാമിക്കും ശേഷം താമസിയാതെ നടത്തിയ, യു.കെ ആസ്ഥാനമായുള്ള ഉന്നത പഠന സ്ഥാപനത്തിലെ വിദഗ്ധരുടെ പഠനത്തിൽ ആഗോള താപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനുള്ള സാധ്യത ജാപ്പനീസ് സർക്കാർ കണക്കിലെടുത്തിട്ടില്ലെന്ന് ആരോപിക്കുന്നു.

ഭൂകമ്പത്തിനും സുനാമിക്കും ശേഷം താമസിയാതെ നടത്തിയ, യു.കെ ആസ്ഥാനമായുള്ള ഉന്നത പഠന സ്ഥാപനത്തിലെ വിദഗ്ധരുടെ പഠനത്തിൽ ആഗോള താപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനുള്ള സാധ്യത ജാപ്പനീസ് സർക്കാർ കണക്കിലെടുത്തിട്ടില്ലെന്ന് ആരോപിക്കുന്നു.
916
കാലാവസ്ഥാ തകർച്ചയുടെ അനന്തരഫലങ്ങൾ അതിന്‍റെ ദുരന്ത നിവാരണ തന്ത്രത്തിൽ ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നതിലൂടെ, ജാപ്പനീസ് സർക്കാർ ഭാവി സമൂഹങ്ങളെ വിനാശകരമായ സുനാമിയുടെ അപകടസാധ്യതയിലേക്ക് നയിച്ചേക്കാമെന്ന് സർവകലാശാലയിലെ സീനിയർ ലക്ചററും ഗവേഷണ-നവീകരണ ഡയറക്ടറുമായ ഡോ. പീറ്റർ മറ്റൻല പറഞ്ഞു.

കാലാവസ്ഥാ തകർച്ചയുടെ അനന്തരഫലങ്ങൾ അതിന്‍റെ ദുരന്ത നിവാരണ തന്ത്രത്തിൽ ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നതിലൂടെ, ജാപ്പനീസ് സർക്കാർ ഭാവി സമൂഹങ്ങളെ വിനാശകരമായ സുനാമിയുടെ അപകടസാധ്യതയിലേക്ക് നയിച്ചേക്കാമെന്ന് സർവകലാശാലയിലെ സീനിയർ ലക്ചററും ഗവേഷണ-നവീകരണ ഡയറക്ടറുമായ ഡോ. പീറ്റർ മറ്റൻല പറഞ്ഞു.

കാലാവസ്ഥാ തകർച്ചയുടെ അനന്തരഫലങ്ങൾ അതിന്‍റെ ദുരന്ത നിവാരണ തന്ത്രത്തിൽ ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നതിലൂടെ, ജാപ്പനീസ് സർക്കാർ ഭാവി സമൂഹങ്ങളെ വിനാശകരമായ സുനാമിയുടെ അപകടസാധ്യതയിലേക്ക് നയിച്ചേക്കാമെന്ന് സർവകലാശാലയിലെ സീനിയർ ലക്ചററും ഗവേഷണ-നവീകരണ ഡയറക്ടറുമായ ഡോ. പീറ്റർ മറ്റൻല പറഞ്ഞു.
1016
ഉയര്‍ന്ന സമുദ്രനിരപ്പ് കണക്കിലെടുത്താണ് ജപ്പാന്‍ കടല്‍ ഭിത്തിയുടെ ഉയരം 12.5 മീറ്ററായി ഉയര്‍ത്തിയത്. എന്നാല്‍ ജപ്പാന്‍റെ നടപടി പരിഹാസ്യമാണെന്ന് മറ്റ് രാജ്യങ്ങളിലെ വിദഗ്ദര്‍ പറയുന്നു.

ഉയര്‍ന്ന സമുദ്രനിരപ്പ് കണക്കിലെടുത്താണ് ജപ്പാന്‍ കടല്‍ ഭിത്തിയുടെ ഉയരം 12.5 മീറ്ററായി ഉയര്‍ത്തിയത്. എന്നാല്‍ ജപ്പാന്‍റെ നടപടി പരിഹാസ്യമാണെന്ന് മറ്റ് രാജ്യങ്ങളിലെ വിദഗ്ദര്‍ പറയുന്നു.

ഉയര്‍ന്ന സമുദ്രനിരപ്പ് കണക്കിലെടുത്താണ് ജപ്പാന്‍ കടല്‍ ഭിത്തിയുടെ ഉയരം 12.5 മീറ്ററായി ഉയര്‍ത്തിയത്. എന്നാല്‍ ജപ്പാന്‍റെ നടപടി പരിഹാസ്യമാണെന്ന് മറ്റ് രാജ്യങ്ങളിലെ വിദഗ്ദര്‍ പറയുന്നു.
1116
ആഗോളതാപനത്തെ തുടര്‍ന്ന് കടലിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളപ്പോള്‍ ജപ്പാന്‍ എത്ര ഉയരത്തില്‍ മതിലുകള്‍ പണിയുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും ആരായുന്നത്.

ആഗോളതാപനത്തെ തുടര്‍ന്ന് കടലിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളപ്പോള്‍ ജപ്പാന്‍ എത്ര ഉയരത്തില്‍ മതിലുകള്‍ പണിയുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും ആരായുന്നത്.

ആഗോളതാപനത്തെ തുടര്‍ന്ന് കടലിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളപ്പോള്‍ ജപ്പാന്‍ എത്ര ഉയരത്തില്‍ മതിലുകള്‍ പണിയുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും ആരായുന്നത്.
1216
എന്നാല്‍, സമുദ്രനിരപ്പ് ഉയരുന്നതിലൂടെ കൂടുതൽ വിനാശകരമായെത്തുന്ന സുനാമികളെ പുതിയ സമുദ്ര പ്രതിരോധം ഉപോഗിച്ച് അതിജീവിക്കാനാകുമെന്ന് ഷെഫീൽഡ് സർവകലാശാലയിലെ അക്കാദമിക് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

എന്നാല്‍, സമുദ്രനിരപ്പ് ഉയരുന്നതിലൂടെ കൂടുതൽ വിനാശകരമായെത്തുന്ന സുനാമികളെ പുതിയ സമുദ്ര പ്രതിരോധം ഉപോഗിച്ച് അതിജീവിക്കാനാകുമെന്ന് ഷെഫീൽഡ് സർവകലാശാലയിലെ അക്കാദമിക് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

എന്നാല്‍, സമുദ്രനിരപ്പ് ഉയരുന്നതിലൂടെ കൂടുതൽ വിനാശകരമായെത്തുന്ന സുനാമികളെ പുതിയ സമുദ്ര പ്രതിരോധം ഉപോഗിച്ച് അതിജീവിക്കാനാകുമെന്ന് ഷെഫീൽഡ് സർവകലാശാലയിലെ അക്കാദമിക് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
1316
2011 മാർച്ച് 11 ലെ വിനാശകരമായ ഭൂകമ്പത്തിനും സുനാമിക്കും ശേഷം ചൂടിനെ തുടര്‍ന്ന് ആഗോളതലത്തിൽ സമുദ്രനിരപ്പ് ഉയർന്നതായി ജപ്പാൻ സർക്കാർ കണക്കാക്കിയിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിലെ വിദഗ്ധർ ആരോപിക്കുന്നു.

2011 മാർച്ച് 11 ലെ വിനാശകരമായ ഭൂകമ്പത്തിനും സുനാമിക്കും ശേഷം ചൂടിനെ തുടര്‍ന്ന് ആഗോളതലത്തിൽ സമുദ്രനിരപ്പ് ഉയർന്നതായി ജപ്പാൻ സർക്കാർ കണക്കാക്കിയിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിലെ വിദഗ്ധർ ആരോപിക്കുന്നു.

2011 മാർച്ച് 11 ലെ വിനാശകരമായ ഭൂകമ്പത്തിനും സുനാമിക്കും ശേഷം ചൂടിനെ തുടര്‍ന്ന് ആഗോളതലത്തിൽ സമുദ്രനിരപ്പ് ഉയർന്നതായി ജപ്പാൻ സർക്കാർ കണക്കാക്കിയിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിലെ വിദഗ്ധർ ആരോപിക്കുന്നു.
1416
ഏഷ്യ-പസഫിക് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ, വടക്ക് കിഴക്കൻ ജപ്പാനിലെ ടാരെയിൽ നിർമ്മാണത്തിലിരിക്കുന്ന കടൽഭിത്തിയെ കുറിച്ച് അക്കാദമി പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അതില്‍ പുതിയ മതിലും മറ്റൊരു ശക്തമായ സുനാമിയില്‍ തകരാന്‍ സാധ്യതയുണ്ടന്ന് പറയുന്നു.

ഏഷ്യ-പസഫിക് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ, വടക്ക് കിഴക്കൻ ജപ്പാനിലെ ടാരെയിൽ നിർമ്മാണത്തിലിരിക്കുന്ന കടൽഭിത്തിയെ കുറിച്ച് അക്കാദമി പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അതില്‍ പുതിയ മതിലും മറ്റൊരു ശക്തമായ സുനാമിയില്‍ തകരാന്‍ സാധ്യതയുണ്ടന്ന് പറയുന്നു.

ഏഷ്യ-പസഫിക് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ, വടക്ക് കിഴക്കൻ ജപ്പാനിലെ ടാരെയിൽ നിർമ്മാണത്തിലിരിക്കുന്ന കടൽഭിത്തിയെ കുറിച്ച് അക്കാദമി പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അതില്‍ പുതിയ മതിലും മറ്റൊരു ശക്തമായ സുനാമിയില്‍ തകരാന്‍ സാധ്യതയുണ്ടന്ന് പറയുന്നു.
1516
തോഹോകു ഭൂകമ്പവും സുനാമിയും ബാധിച്ച പട്ടണങ്ങളിലൊന്നായ കെസെന്നുമയിലെ ഒരു തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് ഒരുങ്ങുമ്പോൾ ഒരാൾ ലൈഫ് ജാക്കറ്റുകൾ പിടിക്കുന്നു.

തോഹോകു ഭൂകമ്പവും സുനാമിയും ബാധിച്ച പട്ടണങ്ങളിലൊന്നായ കെസെന്നുമയിലെ ഒരു തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് ഒരുങ്ങുമ്പോൾ ഒരാൾ ലൈഫ് ജാക്കറ്റുകൾ പിടിക്കുന്നു.

തോഹോകു ഭൂകമ്പവും സുനാമിയും ബാധിച്ച പട്ടണങ്ങളിലൊന്നായ കെസെന്നുമയിലെ ഒരു തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് ഒരുങ്ങുമ്പോൾ ഒരാൾ ലൈഫ് ജാക്കറ്റുകൾ പിടിക്കുന്നു.
1616
ശാസ്ത്രജ്ഞരുടെ മുൻ പ്രവചനങ്ങളേക്കാൾ വേഗത്തിലാണ് സമുദ്രനിരപ്പ് ഉയരുന്നത്. ഇത് സുനാമി ദുരന്ത പ്രതിരോധങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഭരണകൂടങ്ങള്‍ ശ്രദ്ധിക്കണം. മാത്രമല്ല അപകട സാധ്യത കുറയ്ക്കുന്നതിനുള്ള ആസൂത്രണത്തില്‍ അധിക അപകടസാധ്യതയായി സമുദ്രനിരപ്പ് ഉയരുന്നത് ഉൾപ്പെടെയുള്ളവ സർക്കാർ പരിഗണിക്കണമെന്നും സ്‌കൂൾ ഓഫ് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിന്‍റെ പഠനങ്ങള്‍ ആവശ്യപ്പെടുന്നത്.

ശാസ്ത്രജ്ഞരുടെ മുൻ പ്രവചനങ്ങളേക്കാൾ വേഗത്തിലാണ് സമുദ്രനിരപ്പ് ഉയരുന്നത്. ഇത് സുനാമി ദുരന്ത പ്രതിരോധങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഭരണകൂടങ്ങള്‍ ശ്രദ്ധിക്കണം. മാത്രമല്ല അപകട സാധ്യത കുറയ്ക്കുന്നതിനുള്ള ആസൂത്രണത്തില്‍ അധിക അപകടസാധ്യതയായി സമുദ്രനിരപ്പ് ഉയരുന്നത് ഉൾപ്പെടെയുള്ളവ സർക്കാർ പരിഗണിക്കണമെന്നും സ്‌കൂൾ ഓഫ് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിന്‍റെ പഠനങ്ങള്‍ ആവശ്യപ്പെടുന്നത്.

ശാസ്ത്രജ്ഞരുടെ മുൻ പ്രവചനങ്ങളേക്കാൾ വേഗത്തിലാണ് സമുദ്രനിരപ്പ് ഉയരുന്നത്. ഇത് സുനാമി ദുരന്ത പ്രതിരോധങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഭരണകൂടങ്ങള്‍ ശ്രദ്ധിക്കണം. മാത്രമല്ല അപകട സാധ്യത കുറയ്ക്കുന്നതിനുള്ള ആസൂത്രണത്തില്‍ അധിക അപകടസാധ്യതയായി സമുദ്രനിരപ്പ് ഉയരുന്നത് ഉൾപ്പെടെയുള്ളവ സർക്കാർ പരിഗണിക്കണമെന്നും സ്‌കൂൾ ഓഫ് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിന്‍റെ പഠനങ്ങള്‍ ആവശ്യപ്പെടുന്നത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
87-ാം വയസ്സിൽ 37കാരിയിൽ മകൻ പിറന്നു, സന്തോഷ വാർത്ത അറിയിച്ച് പ്രശസ്ത ചിത്രകാരൻ
Recommended image2
വയസ് 16 ആണോ? സോഷ്യൽ മീഡിയ വേണ്ടെന്ന നിയമവുമായി ഓസ്ട്രേലിയ
Recommended image3
അതിനിർണായക പ്രദേശത്ത് പക്ഷിയുടെ പുറത്ത് അസ്വാഭാവിക ഉപകരണം; കണ്ടെത്തിയത് ചൈനീസ് നിർമ്മിത ജിപിഎസ്, അന്വേഷണം തുടങ്ങി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved