MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • ടാല്‍ അഗ്നിപര്‍വ്വതം ഉണര്‍ന്നു; പ്രേതനഗരമായി ഫിലിപ്പീന്‍സ്

ടാല്‍ അഗ്നിപര്‍വ്വതം ഉണര്‍ന്നു; പ്രേതനഗരമായി ഫിലിപ്പീന്‍സ്

7107 ദ്വീപുകള്‍ ചേര്‍ന്ന രാജ്യമാണ് ഫിലിപ്പീന്‍സ്. എന്നാല്‍ ഇതില്‍ ജനവാസമുള്ളത് 700 ദ്വീപില്‍ മാത്രമാണ്. പോര്‍ച്ചുഗീസ് നാവീകനായ ഫെര്‍ഡിനന്‍സ് മഗല്ലന്‍ തന്‍റെ ലോകസഞ്ചാരത്തിനിടെയില്‍ മരണം വരിച്ചത് ഫിലിപ്പീന്‍സ് ദ്വീപില്‍ വച്ചാണ്. ഇതിനു പുറകേയെത്തിയ പാശ്ചാത്യര്‍ ഫിലിപ്പീന്‍സിനെ ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ ഭൂരിപക്ഷമുള്ള കോളനിയാക്കിമാറ്റി. എന്നാല്‍ ഇതിനും ഏത്രയോ കാലം മുന്നേ ഫിലിപ്പീന്‍സില്‍ ജനവാസമുണ്ടായിരുന്നു. ഏതാണ്ട് 50,000 വര്‍ഷം മുന്നേ ഇവിടെ ജനവാസമുണ്ടായിരുന്നതിന് തെളിവുകളുണ്ട്. ആയിരത്തിലധികം വര്‍ഷം മുമ്പ് തയ്‍വാനില്‍ നിന്ന് കുടിയേറിയ ജനങ്ങളുടെ പിന്മുറക്കാരാണ് ഫിലിപ്പിനോകള്‍ എന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഇന്ന് തദ്ദേശീയര്‍ എണ്ണത്തില്‍ ന്യൂനപക്ഷമാണ്. പുരാതനകാലത്ത് ഇന്ത്യയുമായി വാണിജ്യ സാംസ്കാരിക ബന്ധമുണ്ടായിരുന്ന ഈ ദ്വീപ് സമൂഹങ്ങളെ, മാഗല്ലന് പുറകേയെത്തിയ സ്പെയിനും അമേരിക്കയും കോളനികളാക്കിമാറ്റി. ഇന്ന് ഫിലിപ്പീന്‍സ് വാര്‍ത്തകളില്‍ നിറയുന്നത് പക്ഷേ, പ്രകൃതിയുടെ തിരിച്ചടിയിലൂടെയാണ്. 1977 ന് ശേഷം വീണ്ടും ടാല്‍ ഉണര്‍ന്നു. ടാല്‍, ഫിലിപ്പീന്‍സിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതങ്ങളിലൊന്ന്.  ടാല്‍ ഉയര്‍ത്തിവിട്ട ചാരപ്പുകയില്‍ ഫിലിപ്പീന്‍സ് ദ്വീപുകള്‍ ഇന്ന് പ്രേതനഗരം പോലെയായിരിക്കുന്നു. കാണാം ആ കാഴ്ചകള്‍.  .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

3 Min read
Author : Web Desk
| Updated : Jan 27 2020, 12:16 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
150
10,000 വര്‍ഷങ്ങളായി ഫിലിപ്പീന്‍സില്‍ സജീവമായിരുന്ന അഗ്നിപര്‍വ്വതങ്ങള്‍, മനുഷ്യന്‍ ചരിത്രം രേഖപ്പെടുത്താന്‍ തുടങ്ങിയശേഷം മാത്രം ഏതാണ്ട് 600 ഓളം സ്ഫോടനങ്ങള്‍ നടത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

10,000 വര്‍ഷങ്ങളായി ഫിലിപ്പീന്‍സില്‍ സജീവമായിരുന്ന അഗ്നിപര്‍വ്വതങ്ങള്‍, മനുഷ്യന്‍ ചരിത്രം രേഖപ്പെടുത്താന്‍ തുടങ്ങിയശേഷം മാത്രം ഏതാണ്ട് 600 ഓളം സ്ഫോടനങ്ങള്‍ നടത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

10,000 വര്‍ഷങ്ങളായി ഫിലിപ്പീന്‍സില്‍ സജീവമായിരുന്ന അഗ്നിപര്‍വ്വതങ്ങള്‍, മനുഷ്യന്‍ ചരിത്രം രേഖപ്പെടുത്താന്‍ തുടങ്ങിയശേഷം മാത്രം ഏതാണ്ട് 600 ഓളം സ്ഫോടനങ്ങള്‍ നടത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
250
സജീവ അഗ്നിപര്‍വ്വതങ്ങള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഫിലിപ്പീയന്‍സില്‍, 2012 ലെ കണക്കനുസരിച്ച്, 23 അഗ്നിപര്‍വ്വതങ്ങള്‍ സജീവമാണെന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്‍റ് സിസ്മോളജി (PHIVOLCS)വകുപ്പ് പറയുന്നു.

സജീവ അഗ്നിപര്‍വ്വതങ്ങള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഫിലിപ്പീയന്‍സില്‍, 2012 ലെ കണക്കനുസരിച്ച്, 23 അഗ്നിപര്‍വ്വതങ്ങള്‍ സജീവമാണെന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്‍റ് സിസ്മോളജി (PHIVOLCS)വകുപ്പ് പറയുന്നു.

സജീവ അഗ്നിപര്‍വ്വതങ്ങള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഫിലിപ്പീയന്‍സില്‍, 2012 ലെ കണക്കനുസരിച്ച്, 23 അഗ്നിപര്‍വ്വതങ്ങള്‍ സജീവമാണെന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്‍റ് സിസ്മോളജി (PHIVOLCS)വകുപ്പ് പറയുന്നു.
350
സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷന്‍റെ ഗ്ലോബൽ വോള്‍കാനിസം പ്രോഗ്രാം (ജിവിപി), നിലവിൽ 100 ​​ഫിലിപ്പീൻസ് അഗ്നിപർവ്വതങ്ങൾ സജീവമാണെന്ന് രേഖപ്പെടുത്തുന്നു. ഇതിൽ 20 എണ്ണം ചരിത്രപരമായവയെന്നും 59 എണ്ണം "ഹോളോസീൻ" എന്നും തരംതിരിക്കുന്നു.

സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷന്‍റെ ഗ്ലോബൽ വോള്‍കാനിസം പ്രോഗ്രാം (ജിവിപി), നിലവിൽ 100 ​​ഫിലിപ്പീൻസ് അഗ്നിപർവ്വതങ്ങൾ സജീവമാണെന്ന് രേഖപ്പെടുത്തുന്നു. ഇതിൽ 20 എണ്ണം ചരിത്രപരമായവയെന്നും 59 എണ്ണം "ഹോളോസീൻ" എന്നും തരംതിരിക്കുന്നു.

സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷന്‍റെ ഗ്ലോബൽ വോള്‍കാനിസം പ്രോഗ്രാം (ജിവിപി), നിലവിൽ 100 ​​ഫിലിപ്പീൻസ് അഗ്നിപർവ്വതങ്ങൾ സജീവമാണെന്ന് രേഖപ്പെടുത്തുന്നു. ഇതിൽ 20 എണ്ണം ചരിത്രപരമായവയെന്നും 59 എണ്ണം "ഹോളോസീൻ" എന്നും തരംതിരിക്കുന്നു.
450
ഇവര്‍ ഫ്യൂമറോളുകൾ, ചൂടുള്ള നീരുറവകൾ, ഉയര്‍ന്ന് പൊങ്ങുന്ന ചെളി മുതലായവയെ താപ സവിശേഷതകളുടെ അടിസ്ഥാനത്തില്‍ അഗ്നിപർവ്വതങ്ങളുടെ സ്വഭാവസവിശേഷതകള്‍ പ്രകടിപ്പിക്കുന്നെന്ന് തരംതിരിച്ച് ഇവയെ പൊട്ടിത്തെറിക്കുന്നതെന്നും സജീവമെന്നും നിശബ്ദമെന്നും തരം തിരിക്കുന്നു.

ഇവര്‍ ഫ്യൂമറോളുകൾ, ചൂടുള്ള നീരുറവകൾ, ഉയര്‍ന്ന് പൊങ്ങുന്ന ചെളി മുതലായവയെ താപ സവിശേഷതകളുടെ അടിസ്ഥാനത്തില്‍ അഗ്നിപർവ്വതങ്ങളുടെ സ്വഭാവസവിശേഷതകള്‍ പ്രകടിപ്പിക്കുന്നെന്ന് തരംതിരിച്ച് ഇവയെ പൊട്ടിത്തെറിക്കുന്നതെന്നും സജീവമെന്നും നിശബ്ദമെന്നും തരം തിരിക്കുന്നു.

ഇവര്‍ ഫ്യൂമറോളുകൾ, ചൂടുള്ള നീരുറവകൾ, ഉയര്‍ന്ന് പൊങ്ങുന്ന ചെളി മുതലായവയെ താപ സവിശേഷതകളുടെ അടിസ്ഥാനത്തില്‍ അഗ്നിപർവ്വതങ്ങളുടെ സ്വഭാവസവിശേഷതകള്‍ പ്രകടിപ്പിക്കുന്നെന്ന് തരംതിരിച്ച് ഇവയെ പൊട്ടിത്തെറിക്കുന്നതെന്നും സജീവമെന്നും നിശബ്ദമെന്നും തരം തിരിക്കുന്നു.
550
ബടാംഗാസ് പ്രവിശ്യയില്‍ ജനുവരി 12 -ാം തിയതി പുകചീറ്റി പുകഞ്ഞ ടാല്‍ അഗ്നിപര്‍വ്വതം 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉണരുന്നത്.

ബടാംഗാസ് പ്രവിശ്യയില്‍ ജനുവരി 12 -ാം തിയതി പുകചീറ്റി പുകഞ്ഞ ടാല്‍ അഗ്നിപര്‍വ്വതം 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉണരുന്നത്.

ബടാംഗാസ് പ്രവിശ്യയില്‍ ജനുവരി 12 -ാം തിയതി പുകചീറ്റി പുകഞ്ഞ ടാല്‍ അഗ്നിപര്‍വ്വതം 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉണരുന്നത്.
650
ഇതിന് മുമ്പ് 1572 ഉം 1977 ലുമാണ് ടാല്‍ ഇതിന് മുമ്പ് ഭൂമിക്ക് മുകളിലേക്ക് ഉയര്‍ന്ന് പൊങ്ങി തീ തുപ്പിയത്. 311 മീറ്റർ (1,020 അടി) ഉയരമുള്ള ടാൽ, ഫിലിപ്പീൻസിലുടനീളമുള്ള രണ്ട് ഡസനോളം അഗ്നിപർവ്വതങ്ങളിൽ രണ്ടാമത്തേതാണ്.

ഇതിന് മുമ്പ് 1572 ഉം 1977 ലുമാണ് ടാല്‍ ഇതിന് മുമ്പ് ഭൂമിക്ക് മുകളിലേക്ക് ഉയര്‍ന്ന് പൊങ്ങി തീ തുപ്പിയത്. 311 മീറ്റർ (1,020 അടി) ഉയരമുള്ള ടാൽ, ഫിലിപ്പീൻസിലുടനീളമുള്ള രണ്ട് ഡസനോളം അഗ്നിപർവ്വതങ്ങളിൽ രണ്ടാമത്തേതാണ്.

ഇതിന് മുമ്പ് 1572 ഉം 1977 ലുമാണ് ടാല്‍ ഇതിന് മുമ്പ് ഭൂമിക്ക് മുകളിലേക്ക് ഉയര്‍ന്ന് പൊങ്ങി തീ തുപ്പിയത്. 311 മീറ്റർ (1,020 അടി) ഉയരമുള്ള ടാൽ, ഫിലിപ്പീൻസിലുടനീളമുള്ള രണ്ട് ഡസനോളം അഗ്നിപർവ്വതങ്ങളിൽ രണ്ടാമത്തേതാണ്.
750
മനിലയിൽ നിന്ന് 40 മൈൽ അകലെയുള്ള ബടാംഗാസ് പ്രവിശ്യയിലെ ടാൽ തടാകത്തില്‍ വെള്ളത്താൽ ചുറ്റപ്പെട്ട ടാൽ അഗ്നിപർവ്വതം ഒരു പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമാണ്. ഈ ആഴ്ച ടാൽ ധാരാളം ചാര മേഘങ്ങൾ വായുവിലേക്ക് തുപ്പിയപ്പോൾ സന്ദർശകരെയും താമസക്കാരെയും ഒഴിപ്പിച്ചു.

മനിലയിൽ നിന്ന് 40 മൈൽ അകലെയുള്ള ബടാംഗാസ് പ്രവിശ്യയിലെ ടാൽ തടാകത്തില്‍ വെള്ളത്താൽ ചുറ്റപ്പെട്ട ടാൽ അഗ്നിപർവ്വതം ഒരു പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമാണ്. ഈ ആഴ്ച ടാൽ ധാരാളം ചാര മേഘങ്ങൾ വായുവിലേക്ക് തുപ്പിയപ്പോൾ സന്ദർശകരെയും താമസക്കാരെയും ഒഴിപ്പിച്ചു.

മനിലയിൽ നിന്ന് 40 മൈൽ അകലെയുള്ള ബടാംഗാസ് പ്രവിശ്യയിലെ ടാൽ തടാകത്തില്‍ വെള്ളത്താൽ ചുറ്റപ്പെട്ട ടാൽ അഗ്നിപർവ്വതം ഒരു പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമാണ്. ഈ ആഴ്ച ടാൽ ധാരാളം ചാര മേഘങ്ങൾ വായുവിലേക്ക് തുപ്പിയപ്പോൾ സന്ദർശകരെയും താമസക്കാരെയും ഒഴിപ്പിച്ചു.
850
അഗ്നിപർവ്വതത്തിന്‍റെ 9 മൈൽ ചുറ്റളവിൽ താമസിക്കുന്ന പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ സര്‍ക്കാര്‍ ഉത്തരവിട്ടു.

അഗ്നിപർവ്വതത്തിന്‍റെ 9 മൈൽ ചുറ്റളവിൽ താമസിക്കുന്ന പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ സര്‍ക്കാര്‍ ഉത്തരവിട്ടു.

അഗ്നിപർവ്വതത്തിന്‍റെ 9 മൈൽ ചുറ്റളവിൽ താമസിക്കുന്ന പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ സര്‍ക്കാര്‍ ഉത്തരവിട്ടു.
950
ചിലർ സ്കൂളുകളിലും ജിംനേഷ്യങ്ങളിലും അഭയം കണ്ടെത്തി. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, പക്ഷേ വീടുകളും ഫാമുകളും നശിപ്പിക്കപ്പെട്ടു, ആയിരക്കണക്കിന് മൃഗങ്ങളെ അവയുടെ ഉടമസ്ഥർ ഉപേക്ഷിച്ചു.

ചിലർ സ്കൂളുകളിലും ജിംനേഷ്യങ്ങളിലും അഭയം കണ്ടെത്തി. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, പക്ഷേ വീടുകളും ഫാമുകളും നശിപ്പിക്കപ്പെട്ടു, ആയിരക്കണക്കിന് മൃഗങ്ങളെ അവയുടെ ഉടമസ്ഥർ ഉപേക്ഷിച്ചു.

ചിലർ സ്കൂളുകളിലും ജിംനേഷ്യങ്ങളിലും അഭയം കണ്ടെത്തി. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, പക്ഷേ വീടുകളും ഫാമുകളും നശിപ്പിക്കപ്പെട്ടു, ആയിരക്കണക്കിന് മൃഗങ്ങളെ അവയുടെ ഉടമസ്ഥർ ഉപേക്ഷിച്ചു.
1050
കുടിയൊഴിപ്പിക്കപ്പെട്ടവരിൽ അഗ്നിപർവ്വത ദ്വീപിൽ താമസിക്കുന്ന അയ്യായിരത്തോളം ആളുകൾ ഉൾപ്പെടുന്നു. അഗ്നിപർവ്വതത്തിന്‍റെ ഗർത്ത തടാകവും മരങ്ങളും പക്ഷികളും നിറഞ്ഞ സമൃദ്ധമായ കുന്നുകളുടെ മനോഹരമായ കാഴ്ചയ്ക്ക് പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രമാണിത്.

കുടിയൊഴിപ്പിക്കപ്പെട്ടവരിൽ അഗ്നിപർവ്വത ദ്വീപിൽ താമസിക്കുന്ന അയ്യായിരത്തോളം ആളുകൾ ഉൾപ്പെടുന്നു. അഗ്നിപർവ്വതത്തിന്‍റെ ഗർത്ത തടാകവും മരങ്ങളും പക്ഷികളും നിറഞ്ഞ സമൃദ്ധമായ കുന്നുകളുടെ മനോഹരമായ കാഴ്ചയ്ക്ക് പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രമാണിത്.

കുടിയൊഴിപ്പിക്കപ്പെട്ടവരിൽ അഗ്നിപർവ്വത ദ്വീപിൽ താമസിക്കുന്ന അയ്യായിരത്തോളം ആളുകൾ ഉൾപ്പെടുന്നു. അഗ്നിപർവ്വതത്തിന്‍റെ ഗർത്ത തടാകവും മരങ്ങളും പക്ഷികളും നിറഞ്ഞ സമൃദ്ധമായ കുന്നുകളുടെ മനോഹരമായ കാഴ്ചയ്ക്ക് പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രമാണിത്.
1150
സമീപ പ്രദേശങ്ങളിൽ ഇപ്പോഴും ചെറിയ ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നുണ്ട്. അതേസമയം അഗ്നിപർവ്വത സുനാമിയെക്കുറിച്ച് ഭൂകമ്പ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു, തടാകത്തിൽ നിന്ന് വെള്ളം ഒഴുകുന്നത് സമീപ ഗ്രാമങ്ങളെ പ്രളയത്തിലാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമീപ പ്രദേശങ്ങളിൽ ഇപ്പോഴും ചെറിയ ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നുണ്ട്. അതേസമയം അഗ്നിപർവ്വത സുനാമിയെക്കുറിച്ച് ഭൂകമ്പ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു, തടാകത്തിൽ നിന്ന് വെള്ളം ഒഴുകുന്നത് സമീപ ഗ്രാമങ്ങളെ പ്രളയത്തിലാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമീപ പ്രദേശങ്ങളിൽ ഇപ്പോഴും ചെറിയ ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നുണ്ട്. അതേസമയം അഗ്നിപർവ്വത സുനാമിയെക്കുറിച്ച് ഭൂകമ്പ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു, തടാകത്തിൽ നിന്ന് വെള്ളം ഒഴുകുന്നത് സമീപ ഗ്രാമങ്ങളെ പ്രളയത്തിലാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
1250
ആമസോണ്‍ കാടുകളെയും ഓസ്ട്രേലിയയെയും വിഴുങ്ങിയ കാട്ടുതീയ്ക്ക് ശേഷം ലോകം ആകാംഷയോടെയാണ് ഫിലിപ്പീന്‍സിലെ അഗ്നിപര്‍വ്വത സ്ഫോടനത്തെ നോക്കിക്കാണുന്നത്.

ആമസോണ്‍ കാടുകളെയും ഓസ്ട്രേലിയയെയും വിഴുങ്ങിയ കാട്ടുതീയ്ക്ക് ശേഷം ലോകം ആകാംഷയോടെയാണ് ഫിലിപ്പീന്‍സിലെ അഗ്നിപര്‍വ്വത സ്ഫോടനത്തെ നോക്കിക്കാണുന്നത്.

ആമസോണ്‍ കാടുകളെയും ഓസ്ട്രേലിയയെയും വിഴുങ്ങിയ കാട്ടുതീയ്ക്ക് ശേഷം ലോകം ആകാംഷയോടെയാണ് ഫിലിപ്പീന്‍സിലെ അഗ്നിപര്‍വ്വത സ്ഫോടനത്തെ നോക്കിക്കാണുന്നത്.
1350
ടാല്‍ പുകഞ്ഞ് സജീവമാകുന്നതിന് പുറകേ തുടരെത്തുടരെ അഗ്നിപർവ്വത ഭൂചലനങ്ങൾ, ഗർത്ത തടാകം വരണ്ടുപോകൽ, മറ്റ് ഭൗമാടയാളങ്ങൾ എന്നിവ സൂചിപ്പിക്കുന്നത്, ഭൂമിക്കുള്ളിലെ മാഗ്മയില്‍ ചലനങ്ങള്‍ സൃഷിക്കാന്‍ പോലും പ്രാപ്തിയുള്ളതാണ് ടാല്‍ എന്നാണെന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി ശാസ്ത്രജ്ഞയായ മരിയ അന്‍റോണിയ ബോർനാസ് പറയുന്നു.

ടാല്‍ പുകഞ്ഞ് സജീവമാകുന്നതിന് പുറകേ തുടരെത്തുടരെ അഗ്നിപർവ്വത ഭൂചലനങ്ങൾ, ഗർത്ത തടാകം വരണ്ടുപോകൽ, മറ്റ് ഭൗമാടയാളങ്ങൾ എന്നിവ സൂചിപ്പിക്കുന്നത്, ഭൂമിക്കുള്ളിലെ മാഗ്മയില്‍ ചലനങ്ങള്‍ സൃഷിക്കാന്‍ പോലും പ്രാപ്തിയുള്ളതാണ് ടാല്‍ എന്നാണെന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി ശാസ്ത്രജ്ഞയായ മരിയ അന്‍റോണിയ ബോർനാസ് പറയുന്നു.

ടാല്‍ പുകഞ്ഞ് സജീവമാകുന്നതിന് പുറകേ തുടരെത്തുടരെ അഗ്നിപർവ്വത ഭൂചലനങ്ങൾ, ഗർത്ത തടാകം വരണ്ടുപോകൽ, മറ്റ് ഭൗമാടയാളങ്ങൾ എന്നിവ സൂചിപ്പിക്കുന്നത്, ഭൂമിക്കുള്ളിലെ മാഗ്മയില്‍ ചലനങ്ങള്‍ സൃഷിക്കാന്‍ പോലും പ്രാപ്തിയുള്ളതാണ് ടാല്‍ എന്നാണെന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി ശാസ്ത്രജ്ഞയായ മരിയ അന്‍റോണിയ ബോർനാസ് പറയുന്നു.
1450
അതുകൊണ്ട് തന്നെ ടാല്‍ സൃഷ്ടിക്കുന്ന ദുർബലമായ ഭൂചലനങ്ങള്‍ പോലും ജീവൻ അപകടത്തിലാക്കുമെന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി ഉദ്യോഗസ്ഥരും പറയുന്നു.

അതുകൊണ്ട് തന്നെ ടാല്‍ സൃഷ്ടിക്കുന്ന ദുർബലമായ ഭൂചലനങ്ങള്‍ പോലും ജീവൻ അപകടത്തിലാക്കുമെന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി ഉദ്യോഗസ്ഥരും പറയുന്നു.

അതുകൊണ്ട് തന്നെ ടാല്‍ സൃഷ്ടിക്കുന്ന ദുർബലമായ ഭൂചലനങ്ങള്‍ പോലും ജീവൻ അപകടത്തിലാക്കുമെന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി ഉദ്യോഗസ്ഥരും പറയുന്നു.
1550
ബടാംഗാസ് പ്രവിശ്യയിൽ നിന്ന് അൽ ജസീറ വാര്‍ത്താ ചാനലിന്‍റെ റിപ്പോര്‍ട്ടര്‍ ജമേല അലിൻഡോഗൻ, നിരവധി ഉന്നത സർക്കാർ ഉദ്യോഗസ്ഥരോടൊപ്പം ലിപ സിറ്റിക്ക് മുകളിലൂടെ ഹെലികോപ്റ്ററിൽ ടാൽ തടാകത്തിലേക്കുള്ള ആദ്യ അന്വേഷണയാത്ര നടത്തി.

ബടാംഗാസ് പ്രവിശ്യയിൽ നിന്ന് അൽ ജസീറ വാര്‍ത്താ ചാനലിന്‍റെ റിപ്പോര്‍ട്ടര്‍ ജമേല അലിൻഡോഗൻ, നിരവധി ഉന്നത സർക്കാർ ഉദ്യോഗസ്ഥരോടൊപ്പം ലിപ സിറ്റിക്ക് മുകളിലൂടെ ഹെലികോപ്റ്ററിൽ ടാൽ തടാകത്തിലേക്കുള്ള ആദ്യ അന്വേഷണയാത്ര നടത്തി.

ബടാംഗാസ് പ്രവിശ്യയിൽ നിന്ന് അൽ ജസീറ വാര്‍ത്താ ചാനലിന്‍റെ റിപ്പോര്‍ട്ടര്‍ ജമേല അലിൻഡോഗൻ, നിരവധി ഉന്നത സർക്കാർ ഉദ്യോഗസ്ഥരോടൊപ്പം ലിപ സിറ്റിക്ക് മുകളിലൂടെ ഹെലികോപ്റ്ററിൽ ടാൽ തടാകത്തിലേക്കുള്ള ആദ്യ അന്വേഷണയാത്ര നടത്തി.
1650
"ഞങ്ങൾ അവിടെ കണ്ടത് മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയാത്തതായിരുന്നു. ഒരുകാലത്ത് ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രം ഇപ്പോൾ തിരിച്ചറിയാൻ കഴിയാത്തതാണ്. മുകളിൽ നിന്ന്, ടാൽ അഗ്നിപർവ്വതം നീരാവിയും ലാവയും വിതറിയപ്പോൾ കൊല്ലപ്പെട്ട മൃഗങ്ങളെ നമുക്ക് കാണാൻ കഴിയും. കൃഷിസ്ഥലങ്ങൾ നശിച്ചു, സമൂഹങ്ങളും ജനപഥങ്ങളും തകർന്നു. ഒരു പ്രവിശ്യ അതിന്‍റെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. " - ജമേല അലിൻഡോഗൻറഞ്ഞു.

"ഞങ്ങൾ അവിടെ കണ്ടത് മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയാത്തതായിരുന്നു. ഒരുകാലത്ത് ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രം ഇപ്പോൾ തിരിച്ചറിയാൻ കഴിയാത്തതാണ്. മുകളിൽ നിന്ന്, ടാൽ അഗ്നിപർവ്വതം നീരാവിയും ലാവയും വിതറിയപ്പോൾ കൊല്ലപ്പെട്ട മൃഗങ്ങളെ നമുക്ക് കാണാൻ കഴിയും. കൃഷിസ്ഥലങ്ങൾ നശിച്ചു, സമൂഹങ്ങളും ജനപഥങ്ങളും തകർന്നു. ഒരു പ്രവിശ്യ അതിന്‍റെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. " - ജമേല അലിൻഡോഗൻറഞ്ഞു.

"ഞങ്ങൾ അവിടെ കണ്ടത് മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയാത്തതായിരുന്നു. ഒരുകാലത്ത് ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രം ഇപ്പോൾ തിരിച്ചറിയാൻ കഴിയാത്തതാണ്. മുകളിൽ നിന്ന്, ടാൽ അഗ്നിപർവ്വതം നീരാവിയും ലാവയും വിതറിയപ്പോൾ കൊല്ലപ്പെട്ട മൃഗങ്ങളെ നമുക്ക് കാണാൻ കഴിയും. കൃഷിസ്ഥലങ്ങൾ നശിച്ചു, സമൂഹങ്ങളും ജനപഥങ്ങളും തകർന്നു. ഒരു പ്രവിശ്യ അതിന്‍റെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. " - ജമേല അലിൻഡോഗൻറഞ്ഞു.
1750
വിമാനത്തിനുശേഷം ഫിലിപ്പൈൻ സൈന്യത്തിലെ ബ്രിഗേഡിയർ ജനറൽ കിറ്റ് ടിയോഫിലോ അൽ ജസീറയോട് പറഞ്ഞത് : "ഇത് കാണുന്നത് ഹൃദയാഘാതമായിരുന്നു. നാശം ഭയങ്കരമായിരുന്നു. സൈന്യത്തെ സംബന്ധിച്ചിടത്തോളം, ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാം, ഒപ്പം ഞങ്ങളുടെ പൗരന്മാരെ പ്രോത്സാഹിപ്പിന്നു. ശാന്തമാക്കി അടുത്ത കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ ചെയ്യാനുള്ളത്." എന്നായിരുന്നു.

വിമാനത്തിനുശേഷം ഫിലിപ്പൈൻ സൈന്യത്തിലെ ബ്രിഗേഡിയർ ജനറൽ കിറ്റ് ടിയോഫിലോ അൽ ജസീറയോട് പറഞ്ഞത് : "ഇത് കാണുന്നത് ഹൃദയാഘാതമായിരുന്നു. നാശം ഭയങ്കരമായിരുന്നു. സൈന്യത്തെ സംബന്ധിച്ചിടത്തോളം, ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാം, ഒപ്പം ഞങ്ങളുടെ പൗരന്മാരെ പ്രോത്സാഹിപ്പിന്നു. ശാന്തമാക്കി അടുത്ത കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ ചെയ്യാനുള്ളത്." എന്നായിരുന്നു.

വിമാനത്തിനുശേഷം ഫിലിപ്പൈൻ സൈന്യത്തിലെ ബ്രിഗേഡിയർ ജനറൽ കിറ്റ് ടിയോഫിലോ അൽ ജസീറയോട് പറഞ്ഞത് : "ഇത് കാണുന്നത് ഹൃദയാഘാതമായിരുന്നു. നാശം ഭയങ്കരമായിരുന്നു. സൈന്യത്തെ സംബന്ധിച്ചിടത്തോളം, ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാം, ഒപ്പം ഞങ്ങളുടെ പൗരന്മാരെ പ്രോത്സാഹിപ്പിന്നു. ശാന്തമാക്കി അടുത്ത കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ ചെയ്യാനുള്ളത്." എന്നായിരുന്നു.
1850
ഞായറാഴ്ച മുതൽ, അഗ്നിപർവ്വതം അലേർട്ട് ലെവൽ 4 ൽ തുടരുകയാണ്. അപകടകരമായ സ്ഫോടനാത്മക സ്ഫോടനം മണിക്കൂറുകളിലോ ദിവസങ്ങളിലോ സാധ്യമാണെന്ന് സൂചിപ്പിക്കുന്ന രണ്ടാമത്തെ ഉയർന്ന മുന്നറിയിപ്പാണിത്. അഗ്നിപർവ്വതത്തിന്‍റെ പുനസ്ഥാപനം കുറഞ്ഞുവോ എന്ന് വിലയിരുത്താൻ രണ്ടാഴ്ച വരെ എടുത്തേക്കാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി റെനാറ്റോ സോളിഡം അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയോട് പറഞ്ഞു.

ഞായറാഴ്ച മുതൽ, അഗ്നിപർവ്വതം അലേർട്ട് ലെവൽ 4 ൽ തുടരുകയാണ്. അപകടകരമായ സ്ഫോടനാത്മക സ്ഫോടനം മണിക്കൂറുകളിലോ ദിവസങ്ങളിലോ സാധ്യമാണെന്ന് സൂചിപ്പിക്കുന്ന രണ്ടാമത്തെ ഉയർന്ന മുന്നറിയിപ്പാണിത്. അഗ്നിപർവ്വതത്തിന്‍റെ പുനസ്ഥാപനം കുറഞ്ഞുവോ എന്ന് വിലയിരുത്താൻ രണ്ടാഴ്ച വരെ എടുത്തേക്കാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി റെനാറ്റോ സോളിഡം അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയോട് പറഞ്ഞു.

ഞായറാഴ്ച മുതൽ, അഗ്നിപർവ്വതം അലേർട്ട് ലെവൽ 4 ൽ തുടരുകയാണ്. അപകടകരമായ സ്ഫോടനാത്മക സ്ഫോടനം മണിക്കൂറുകളിലോ ദിവസങ്ങളിലോ സാധ്യമാണെന്ന് സൂചിപ്പിക്കുന്ന രണ്ടാമത്തെ ഉയർന്ന മുന്നറിയിപ്പാണിത്. അഗ്നിപർവ്വതത്തിന്‍റെ പുനസ്ഥാപനം കുറഞ്ഞുവോ എന്ന് വിലയിരുത്താൻ രണ്ടാഴ്ച വരെ എടുത്തേക്കാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി റെനാറ്റോ സോളിഡം അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയോട് പറഞ്ഞു.
1950
സുരക്ഷാകാര്യങ്ങള്‍ക്കായി പൂട്ടിയിട്ടിരിക്കുന്ന പ്രദേശങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. സൈനികരും പൊലീസും നിരാശരായ ഗ്രാമീണരെ വസ്തുവകകൾ വീണ്ടെടുക്കുന്നതിനും അവരുടെ വളര്‍ത്തു മൃഗങ്ങളെ വീണ്ടെടുക്കാന്‍ എത്തുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുന്നു.

സുരക്ഷാകാര്യങ്ങള്‍ക്കായി പൂട്ടിയിട്ടിരിക്കുന്ന പ്രദേശങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. സൈനികരും പൊലീസും നിരാശരായ ഗ്രാമീണരെ വസ്തുവകകൾ വീണ്ടെടുക്കുന്നതിനും അവരുടെ വളര്‍ത്തു മൃഗങ്ങളെ വീണ്ടെടുക്കാന്‍ എത്തുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുന്നു.

സുരക്ഷാകാര്യങ്ങള്‍ക്കായി പൂട്ടിയിട്ടിരിക്കുന്ന പ്രദേശങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. സൈനികരും പൊലീസും നിരാശരായ ഗ്രാമീണരെ വസ്തുവകകൾ വീണ്ടെടുക്കുന്നതിനും അവരുടെ വളര്‍ത്തു മൃഗങ്ങളെ വീണ്ടെടുക്കാന്‍ എത്തുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുന്നു.
2050
ഉയർന്ന അപകടസാധ്യതയുള്ള ചില ഗ്രാമങ്ങളിൽ പകൽ മണിക്കൂറുകളോളമാണ് പൊലീസിന്‍റെ വിവിധ ബാച്ചുകള്‍ വീടുകൾ പരിശോധിച്ചിറങ്ങിയത്.

ഉയർന്ന അപകടസാധ്യതയുള്ള ചില ഗ്രാമങ്ങളിൽ പകൽ മണിക്കൂറുകളോളമാണ് പൊലീസിന്‍റെ വിവിധ ബാച്ചുകള്‍ വീടുകൾ പരിശോധിച്ചിറങ്ങിയത്.

ഉയർന്ന അപകടസാധ്യതയുള്ള ചില ഗ്രാമങ്ങളിൽ പകൽ മണിക്കൂറുകളോളമാണ് പൊലീസിന്‍റെ വിവിധ ബാച്ചുകള്‍ വീടുകൾ പരിശോധിച്ചിറങ്ങിയത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
മസ്ക്കറ്റിൽ നിന്ന് ലോകം കാത്തിരുന്ന ആദ്യ വിവരം പുറത്തുവിട്ട് ഇറാൻ, 'അമേരിക്കയുമായുള്ള ചർച്ച പോസിറ്റീവ്', ചർച്ചകൾ തുടരുമെന്നും സ്ഥിരീകരണം
Recommended image2
മസ്ക്കറ്റിൽ സംഭവിച്ചതെന്ത്? ഇറാൻ-അമേരിക്ക ആദ്യ ദിന ചർച്ചകൾ അവസാനിച്ചു; അതീവ രഹസ്യം, ചർച്ചയിലെ വിവരങ്ങൾ പുറത്തുവിട്ടില്ല, കൂടുതൽ ചർച്ചകൾക്ക് സാധ്യത
Recommended image3
സകല മര്യാദകളും ലംഘിച്ച് ഡോണൾഡ് ട്രംപ്, ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ വെച്ചുപിടിപ്പിച്ച് വീഡിയോ; യുഎസിൽ പ്രതിഷേധം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved