MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • വേൾഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ അവാര്‍ഡ് ചിത്രങ്ങള്‍ കാണാം

വേൾഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ അവാര്‍ഡ് ചിത്രങ്ങള്‍ കാണാം

വേൾഡ് പ്രസ് ഫോട്ടോ ഫൌണ്ടേഷന്‍റെ 63-ാമത് വാർഷിക ഫോട്ടോ മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു. ലോക പ്രസ്സ് ഫോട്ടോ ഓഫ് ദ ഇയർ വിഭാഗത്തില്‍ ഒന്നാം സമ്മാനം ജാപ്പനീസ് ഫോട്ടോഗ്രാഫർ യാസുയോഷി ചിബയ്ക്കാണ്. 125 രാജ്യങ്ങളിൽ നിന്നുള്ള 4,282 ഫോട്ടോഗ്രാഫർമാർ നൽകിയ 73,996 ൽ അധികം ഫോട്ടോഗ്രാഫുകളില്‍ നിന്ന് സ്വതന്ത്ര ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. 2019 ജൂൺ 19 ന് സുഡാനിലെ കാർട്ടൂമിൽ പ്രതിഷേധ കവിത ചൊല്ലുന്ന യൂവാവിന്‍റെ ചിത്രത്തിനാണ് ഒന്നാം സമ്മാനം. ഏജൻസ് ഫ്രാൻസ്-പ്രസിന്‍റെ (എഎഫ്‌പി) ചീഫ് ഫോട്ടോഗ്രാഫറാണ് യാസുയോഷി ചിബ.വിജയികളില്‍ മിക്കവരും ഉപയോഗിച്ചത് കാനൻ 5 ഡി മാർക്ക് IV,നിക്കോൺ ഡി 5, കാനൻ 5 ഡി മാർക്ക് III എന്നീ ക്യാമറകളാണ്. കഴിഞ്ഞ വർഷം വിജയികളില്‍ 4.4 ശതമാനം മാത്രമാണ്  മിറർലെസ്സ് ക്യാമറകൾ ഉപയോഗിച്ചത്.  എന്നാല്‍,  ഈ വർഷമത്‌ 23.7% ആയി ഉയർന്നു.  വരും വർഷങ്ങളിൽ  മിറർലെസ്സ് ക്യാമറകളുടെ ഉപയോഗം ഇനിയും വർദ്ധിക്കാന്‍ സാധ്യതയുണ്ട്. വിജയിച്ച ചിത്രങ്ങളിൽ 73.8%  ചിത്രങ്ങളും ഫുൾ ഫ്രെയിം കാമറ ഉപയോഗിച്ച് ചിത്രീകരിച്ചവയാണ്. പ്രധാനമായുംഫ്യൂജിയും സോണിയുമാണ് ഫോട്ടോഗ്രാഫര്‍മാര്‍ കൂടുതലായും ഉപയോഗിച്ചത്. ഹൈ ലൈറ്റ് ഡീറ്റൈൽസിന്‍റെ കാര്യത്തിൽ അസാധ്യ മികവാണ് ചിത്രങ്ങള്‍ പുലർത്തിയിരിക്കുന്നതെന്ന് ജൂറി പറഞ്ഞു.  കാണാം ആ വിജയ ചിത്രങ്ങള്‍.

5 Min read
Web Desk
Published : Apr 18 2020, 04:19 PM IST| Updated : Apr 22 2020, 03:29 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
125
<p>ലോക പ്രസ് ഫോട്ടോ ഓഫ് ദ ഇയർ മത്സരത്തില്‍ പൊതുവാര്‍ത്ത വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ 'നേരായ ശബ്ദം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം, 2019 ജൂൺ 19 ന് സുഡാനിലെ കാർട്ടൂമിൽ നടന്ന ഒരു പ്രതിഷേധത്തിനിടെ പകര്‍ത്തിയതാണ്. കെനിയയിലെ എഎഫ്‌പിയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ യാസുയോഷി ചിബയാണ് ചിത്രം പകര്‍ത്തിയത്. &nbsp;<em>“ഞാനെത്തുമ്പോഴേക്കും സ്ഥലം ആകെ ഇരുട്ടിൽ മൂടിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആളുകൾ ഇരുട്ടിൽ കൈയ്യടിക്കുകയും ഒരു യുവാവിന്‍റെ മുഖത്തേക്ക് തങ്ങളുടെ മൊബൈല്‍ ഫോണ്‍ ലൈറ്റുകള്‍ തെളിക്കുകയും ചെയ്തു. പെടുന്നനെ അയാള്‍ ഒരു പ്രതിഷേധ കവിത ചെല്ലാന്‍ തുടങ്ങി. കവിത ചൊല്ലുന്നതിനിടെ എല്ലാവരും തൗറാ (അറബിയില്‍ വിപ്ലവം എന്നര്‍ത്ഥം) എന്ന് &nbsp;വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു അയാളുടെ മുഖഭാവവും ശബ്ദവും എന്നെ ആകർഷിച്ചു. എനിക്ക് അവനിൽ ശ്രദ്ധ പിന്‍വലിക്കാന്‍ കഴിയില്ല, ഉടനെ തന്നെ ആ നിമിഷം ഞാന്‍ പകർത്തി. " </em>യാസുയോഷി ചിബ പറഞ്ഞു. ഫ്യൂജിഫിലിം X H1 കാമറ ആണ് യാസുയോഷി ചിബ ചിത്രം പകര്‍ത്താനായി ഉപയോഗിച്ചത്.&nbsp;</p>

<p>ലോക പ്രസ് ഫോട്ടോ ഓഫ് ദ ഇയർ മത്സരത്തില്‍ പൊതുവാര്‍ത്ത വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ 'നേരായ ശബ്ദം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം, 2019 ജൂൺ 19 ന് സുഡാനിലെ കാർട്ടൂമിൽ നടന്ന ഒരു പ്രതിഷേധത്തിനിടെ പകര്‍ത്തിയതാണ്. കെനിയയിലെ എഎഫ്‌പിയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ യാസുയോഷി ചിബയാണ് ചിത്രം പകര്‍ത്തിയത്. &nbsp;<em>“ഞാനെത്തുമ്പോഴേക്കും സ്ഥലം ആകെ ഇരുട്ടിൽ മൂടിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആളുകൾ ഇരുട്ടിൽ കൈയ്യടിക്കുകയും ഒരു യുവാവിന്‍റെ മുഖത്തേക്ക് തങ്ങളുടെ മൊബൈല്‍ ഫോണ്‍ ലൈറ്റുകള്‍ തെളിക്കുകയും ചെയ്തു. പെടുന്നനെ അയാള്‍ ഒരു പ്രതിഷേധ കവിത ചെല്ലാന്‍ തുടങ്ങി. കവിത ചൊല്ലുന്നതിനിടെ എല്ലാവരും തൗറാ (അറബിയില്‍ വിപ്ലവം എന്നര്‍ത്ഥം) എന്ന് &nbsp;വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു അയാളുടെ മുഖഭാവവും ശബ്ദവും എന്നെ ആകർഷിച്ചു. എനിക്ക് അവനിൽ ശ്രദ്ധ പിന്‍വലിക്കാന്‍ കഴിയില്ല, ഉടനെ തന്നെ ആ നിമിഷം ഞാന്‍ പകർത്തി. " </em>യാസുയോഷി ചിബ പറഞ്ഞു. ഫ്യൂജിഫിലിം X-H1 കാമറ ആണ് യാസുയോഷി ചിബ ചിത്രം പകര്‍ത്താനായി ഉപയോഗിച്ചത്.&nbsp;</p>

ലോക പ്രസ് ഫോട്ടോ ഓഫ് ദ ഇയർ മത്സരത്തില്‍ പൊതുവാര്‍ത്ത വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ 'നേരായ ശബ്ദം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം, 2019 ജൂൺ 19 ന് സുഡാനിലെ കാർട്ടൂമിൽ നടന്ന ഒരു പ്രതിഷേധത്തിനിടെ പകര്‍ത്തിയതാണ്. കെനിയയിലെ എഎഫ്‌പിയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ യാസുയോഷി ചിബയാണ് ചിത്രം പകര്‍ത്തിയത്.  “ഞാനെത്തുമ്പോഴേക്കും സ്ഥലം ആകെ ഇരുട്ടിൽ മൂടിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആളുകൾ ഇരുട്ടിൽ കൈയ്യടിക്കുകയും ഒരു യുവാവിന്‍റെ മുഖത്തേക്ക് തങ്ങളുടെ മൊബൈല്‍ ഫോണ്‍ ലൈറ്റുകള്‍ തെളിക്കുകയും ചെയ്തു. പെടുന്നനെ അയാള്‍ ഒരു പ്രതിഷേധ കവിത ചെല്ലാന്‍ തുടങ്ങി. കവിത ചൊല്ലുന്നതിനിടെ എല്ലാവരും തൗറാ (അറബിയില്‍ വിപ്ലവം എന്നര്‍ത്ഥം) എന്ന്  വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു അയാളുടെ മുഖഭാവവും ശബ്ദവും എന്നെ ആകർഷിച്ചു. എനിക്ക് അവനിൽ ശ്രദ്ധ പിന്‍വലിക്കാന്‍ കഴിയില്ല, ഉടനെ തന്നെ ആ നിമിഷം ഞാന്‍ പകർത്തി. " യാസുയോഷി ചിബ പറഞ്ഞു. ഫ്യൂജിഫിലിം X-H1 കാമറ ആണ് യാസുയോഷി ചിബ ചിത്രം പകര്‍ത്താനായി ഉപയോഗിച്ചത്. 

225
<p>ഛായാചിത്രം, സിംഗിൾസ് വിഭാഗത്തില്‍ രണ്ടാം സമ്മാനം കിട്ടിയ ചിത്രം. 2019 ഓഗസ്റ്റ് 4 ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിനടുത്തുള്ള കേപ് ഫ്ലാറ്റിന് സമീപത്തെ ടൗൺഷിപ്പായ ഖെയ്‌ലിത്ഷയിൽ സ്ത്രീകൾ മാംസം പാചകം ചെയ്ത് വിൽക്കുന്ന സ്ഥലത്ത് ഡ്രാഗ് ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായ ബെലിൻഡ ഖകാംബ കാ ഫാസ്സിയുടെ ചിത്രം പകര്‍ത്തിയത് ലീ-ആൻ ഓൾ‌വേജ്</p>

<p>ഛായാചിത്രം, സിംഗിൾസ് വിഭാഗത്തില്‍ രണ്ടാം സമ്മാനം കിട്ടിയ ചിത്രം. 2019 ഓഗസ്റ്റ് 4 ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിനടുത്തുള്ള കേപ് ഫ്ലാറ്റിന് സമീപത്തെ ടൗൺഷിപ്പായ ഖെയ്‌ലിത്ഷയിൽ സ്ത്രീകൾ മാംസം പാചകം ചെയ്ത് വിൽക്കുന്ന സ്ഥലത്ത് ഡ്രാഗ് ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായ ബെലിൻഡ ഖകാംബ കാ ഫാസ്സിയുടെ ചിത്രം പകര്‍ത്തിയത് ലീ-ആൻ ഓൾ‌വേജ്</p>

ഛായാചിത്രം, സിംഗിൾസ് വിഭാഗത്തില്‍ രണ്ടാം സമ്മാനം കിട്ടിയ ചിത്രം. 2019 ഓഗസ്റ്റ് 4 ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിനടുത്തുള്ള കേപ് ഫ്ലാറ്റിന് സമീപത്തെ ടൗൺഷിപ്പായ ഖെയ്‌ലിത്ഷയിൽ സ്ത്രീകൾ മാംസം പാചകം ചെയ്ത് വിൽക്കുന്ന സ്ഥലത്ത് ഡ്രാഗ് ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായ ബെലിൻഡ ഖകാംബ കാ ഫാസ്സിയുടെ ചിത്രം പകര്‍ത്തിയത് ലീ-ആൻ ഓൾ‌വേജ്

325
<p>ലോങ് ടൈം സ്റ്റോറീസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം കിട്ടിയ ചിത്രം. 2014 ഡിസംബർ 8 ന് അൾജീരിയയിലെ അൽജിയേഴ്സിലെ ബാബ് എൽ- ഔദിലെ തിരക്കേറിയ ക്ലൈമാറ്റ് ഡി ഫ്രാൻസ് ക്വാർട്ടറിൽ ഒരു യുവാവ് സംഗീതോപകരണം വായിക്കുന്നു. "സത്യത്തില്‍ അവര്‍ക്കാര്‍ക്കും അത് വായിക്കാനറിയില്ലായിരുന്നു. എന്നാല്‍, അവര്‍ ചെറുപ്പമാണ്. യാതൊരു പ്രത്യാശയ്ക്കും വകയില്ലാത്ത ജീവിതം അവര്‍ക്ക് മടുത്തിരിക്കുന്നു. മറ്റുള്ളവരെപ്പോലെ ജീവിക്കാനാണ് അവര്‍ക്കും ആഗ്രഹം." ഫോട്ടോഗ്രാഫര്‍ റോമെയ്ൻ ലോറൻ‌ഡോ എഴുതുന്നു.&nbsp;</p>

<p>ലോങ് ടൈം സ്റ്റോറീസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം കിട്ടിയ ചിത്രം. 2014 ഡിസംബർ 8 ന് അൾജീരിയയിലെ അൽജിയേഴ്സിലെ ബാബ് എൽ- ഔദിലെ തിരക്കേറിയ ക്ലൈമാറ്റ് ഡി ഫ്രാൻസ് ക്വാർട്ടറിൽ ഒരു യുവാവ് സംഗീതോപകരണം വായിക്കുന്നു. "സത്യത്തില്‍ അവര്‍ക്കാര്‍ക്കും അത് വായിക്കാനറിയില്ലായിരുന്നു. എന്നാല്‍, അവര്‍ ചെറുപ്പമാണ്. യാതൊരു പ്രത്യാശയ്ക്കും വകയില്ലാത്ത ജീവിതം അവര്‍ക്ക് മടുത്തിരിക്കുന്നു. മറ്റുള്ളവരെപ്പോലെ ജീവിക്കാനാണ് അവര്‍ക്കും ആഗ്രഹം." ഫോട്ടോഗ്രാഫര്‍ റോമെയ്ൻ ലോറൻ‌ഡോ എഴുതുന്നു.&nbsp;</p>

ലോങ് ടൈം സ്റ്റോറീസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം കിട്ടിയ ചിത്രം. 2014 ഡിസംബർ 8 ന് അൾജീരിയയിലെ അൽജിയേഴ്സിലെ ബാബ് എൽ- ഔദിലെ തിരക്കേറിയ ക്ലൈമാറ്റ് ഡി ഫ്രാൻസ് ക്വാർട്ടറിൽ ഒരു യുവാവ് സംഗീതോപകരണം വായിക്കുന്നു. "സത്യത്തില്‍ അവര്‍ക്കാര്‍ക്കും അത് വായിക്കാനറിയില്ലായിരുന്നു. എന്നാല്‍, അവര്‍ ചെറുപ്പമാണ്. യാതൊരു പ്രത്യാശയ്ക്കും വകയില്ലാത്ത ജീവിതം അവര്‍ക്ക് മടുത്തിരിക്കുന്നു. മറ്റുള്ളവരെപ്പോലെ ജീവിക്കാനാണ് അവര്‍ക്കും ആഗ്രഹം." ഫോട്ടോഗ്രാഫര്‍ റോമെയ്ൻ ലോറൻ‌ഡോ എഴുതുന്നു. 

425
<p>പരിസ്ഥിതി സിംഗിൾസ് വിഭാഗത്തില്‍ മൂന്നാം സമ്മാനം നേടിയ 'വിക്ടോറിയ തടാകം മരിക്കുന്നു' എന്ന ചിത്രം. &nbsp;2019 ജനുവരി 9 ന് ഉഗാണ്ടയിലെ മർച്ചിസൺ ബേയിലെ വിക്ടോറിയ തടാകത്തിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്ന ഒരു മത്സ്യത്തൊഴിലാളി. &nbsp;ഒരു സുഹൃത്തിനോടൊപ്പം മത്സ്യബന്ധനത്തിന് പോകുന്നതിനുമുമ്പ് ദിവസം മുഴുവൻ വെള്ളത്തില്‍ മുങ്ങിക്കിടന്ന വള്ളം ഉയര്‍ത്താന്‍ ശ്രമിക്കുന്നു. പനോസ് പിക്ചേഴ്സ് ഫോട്ടോഗ്രാഫറായ ഫ്രെഡറിക് നോയ് പകര്‍ത്തിയ ചിത്രം.</p>

<p>പരിസ്ഥിതി സിംഗിൾസ് വിഭാഗത്തില്‍ മൂന്നാം സമ്മാനം നേടിയ 'വിക്ടോറിയ തടാകം മരിക്കുന്നു' എന്ന ചിത്രം. &nbsp;2019 ജനുവരി 9 ന് ഉഗാണ്ടയിലെ മർച്ചിസൺ ബേയിലെ വിക്ടോറിയ തടാകത്തിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്ന ഒരു മത്സ്യത്തൊഴിലാളി. &nbsp;ഒരു സുഹൃത്തിനോടൊപ്പം മത്സ്യബന്ധനത്തിന് പോകുന്നതിനുമുമ്പ് ദിവസം മുഴുവൻ വെള്ളത്തില്‍ മുങ്ങിക്കിടന്ന വള്ളം ഉയര്‍ത്താന്‍ ശ്രമിക്കുന്നു. പനോസ് പിക്ചേഴ്സ് ഫോട്ടോഗ്രാഫറായ ഫ്രെഡറിക് നോയ് പകര്‍ത്തിയ ചിത്രം.</p>

പരിസ്ഥിതി സിംഗിൾസ് വിഭാഗത്തില്‍ മൂന്നാം സമ്മാനം നേടിയ 'വിക്ടോറിയ തടാകം മരിക്കുന്നു' എന്ന ചിത്രം.  2019 ജനുവരി 9 ന് ഉഗാണ്ടയിലെ മർച്ചിസൺ ബേയിലെ വിക്ടോറിയ തടാകത്തിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്ന ഒരു മത്സ്യത്തൊഴിലാളി.  ഒരു സുഹൃത്തിനോടൊപ്പം മത്സ്യബന്ധനത്തിന് പോകുന്നതിനുമുമ്പ് ദിവസം മുഴുവൻ വെള്ളത്തില്‍ മുങ്ങിക്കിടന്ന വള്ളം ഉയര്‍ത്താന്‍ ശ്രമിക്കുന്നു. പനോസ് പിക്ചേഴ്സ് ഫോട്ടോഗ്രാഫറായ ഫ്രെഡറിക് നോയ് പകര്‍ത്തിയ ചിത്രം.

525
<p>കായികം സിംഗിൾസില്‍ ഒന്നാം സമ്മാനം കിട്ടിയ ചിത്രം. ടൊറന്‍റോ റാപ്‌റ്റേഴ്‌സിന്‍റെ കവായി ലെയോനാർഡ് # 2 ഫിലാഡൽഫിയ 76 എസറിനെതിരെ ഗെയിം വിജയിച്ച ബസർ ബീറ്റർ ഷോട്ട് അടിച്ചതിന് ശേഷം പന്തിനെ നോക്കുന്നു. 2019 മെയ് 12 ന് കാനഡയിലെ ടൊറന്‍റോയിലെ സ്കോട്ടിയബാങ്ക് അരീനയിൽ നടന്ന 2019 എൻ‌ബി‌എ പ്ലേ ഓഫുകളുടെ ഈസ്റ്റേൺ കോൺഫറൻസ് സെമി ഫൈനലിലെ ഏഴാമത്തെ ഷോട്ടിന്‍റെ ചിത്രം പകര്‍ത്തിയത് എൻ‌ബി‌ഇ / ഗെറ്റി ഫോട്ടോഗ്രാഫറായ മാർക്ക് ബ്ലിഞ്ച്.</p>

<p>കായികം സിംഗിൾസില്‍ ഒന്നാം സമ്മാനം കിട്ടിയ ചിത്രം. ടൊറന്‍റോ റാപ്‌റ്റേഴ്‌സിന്‍റെ കവായി ലെയോനാർഡ് # 2 ഫിലാഡൽഫിയ 76 എസറിനെതിരെ ഗെയിം വിജയിച്ച ബസർ ബീറ്റർ ഷോട്ട് അടിച്ചതിന് ശേഷം പന്തിനെ നോക്കുന്നു. 2019 മെയ് 12 ന് കാനഡയിലെ ടൊറന്‍റോയിലെ സ്കോട്ടിയബാങ്ക് അരീനയിൽ നടന്ന 2019 എൻ‌ബി‌എ പ്ലേ ഓഫുകളുടെ ഈസ്റ്റേൺ കോൺഫറൻസ് സെമി ഫൈനലിലെ ഏഴാമത്തെ ഷോട്ടിന്‍റെ ചിത്രം പകര്‍ത്തിയത് എൻ‌ബി‌ഇ / ഗെറ്റി ഫോട്ടോഗ്രാഫറായ മാർക്ക് ബ്ലിഞ്ച്.</p>

കായികം സിംഗിൾസില്‍ ഒന്നാം സമ്മാനം കിട്ടിയ ചിത്രം. ടൊറന്‍റോ റാപ്‌റ്റേഴ്‌സിന്‍റെ കവായി ലെയോനാർഡ് # 2 ഫിലാഡൽഫിയ 76 എസറിനെതിരെ ഗെയിം വിജയിച്ച ബസർ ബീറ്റർ ഷോട്ട് അടിച്ചതിന് ശേഷം പന്തിനെ നോക്കുന്നു. 2019 മെയ് 12 ന് കാനഡയിലെ ടൊറന്‍റോയിലെ സ്കോട്ടിയബാങ്ക് അരീനയിൽ നടന്ന 2019 എൻ‌ബി‌എ പ്ലേ ഓഫുകളുടെ ഈസ്റ്റേൺ കോൺഫറൻസ് സെമി ഫൈനലിലെ ഏഴാമത്തെ ഷോട്ടിന്‍റെ ചിത്രം പകര്‍ത്തിയത് എൻ‌ബി‌ഇ / ഗെറ്റി ഫോട്ടോഗ്രാഫറായ മാർക്ക് ബ്ലിഞ്ച്.

625
<p>ഛായാചിത്ര വിഭാഗം സിംഗിൾസില്‍ ഒന്നാം സമ്മാനം നേടിയ &nbsp;'ഉണരുക' &nbsp;എന്ന് പേരിട്ടിരിക്കുന്ന ചിത്രം. &nbsp;<br />റെസിഗ്നേഷന്‍ സിൻഡ്രോം ബാധിച്ച് കാറ്ററ്റോണിക് അവസ്ഥയിൽ നിന്ന് അടുത്തിടെ സുഖം പ്രാപിച്ച 15 വയസുള്ള അർമേനിയൻ പെൺകുട്ടിയുടെ ചിത്രം. 2019 ജൂൺ 1 ന് പോഡ്കോവ ലിയാനയിലെ ഒരു അഭയാർഥി സ്വീകരണ കേന്ദ്രത്തിൽ വീൽചെയറിൽ ഇരിക്കുന്ന കുട്ടിയുടെ ചിത്രം പകര്‍ത്തിയത് ടോമെക് കക്സോർ.</p>

<p>ഛായാചിത്ര വിഭാഗം സിംഗിൾസില്‍ ഒന്നാം സമ്മാനം നേടിയ &nbsp;'ഉണരുക' &nbsp;എന്ന് പേരിട്ടിരിക്കുന്ന ചിത്രം. &nbsp;<br />റെസിഗ്നേഷന്‍ സിൻഡ്രോം ബാധിച്ച് കാറ്ററ്റോണിക് അവസ്ഥയിൽ നിന്ന് അടുത്തിടെ സുഖം പ്രാപിച്ച 15 വയസുള്ള അർമേനിയൻ പെൺകുട്ടിയുടെ ചിത്രം. 2019 ജൂൺ 1 ന് പോഡ്കോവ ലിയാനയിലെ ഒരു അഭയാർഥി സ്വീകരണ കേന്ദ്രത്തിൽ വീൽചെയറിൽ ഇരിക്കുന്ന കുട്ടിയുടെ ചിത്രം പകര്‍ത്തിയത് ടോമെക് കക്സോർ.</p>

ഛായാചിത്ര വിഭാഗം സിംഗിൾസില്‍ ഒന്നാം സമ്മാനം നേടിയ  'ഉണരുക'  എന്ന് പേരിട്ടിരിക്കുന്ന ചിത്രം.  
റെസിഗ്നേഷന്‍ സിൻഡ്രോം ബാധിച്ച് കാറ്ററ്റോണിക് അവസ്ഥയിൽ നിന്ന് അടുത്തിടെ സുഖം പ്രാപിച്ച 15 വയസുള്ള അർമേനിയൻ പെൺകുട്ടിയുടെ ചിത്രം. 2019 ജൂൺ 1 ന് പോഡ്കോവ ലിയാനയിലെ ഒരു അഭയാർഥി സ്വീകരണ കേന്ദ്രത്തിൽ വീൽചെയറിൽ ഇരിക്കുന്ന കുട്ടിയുടെ ചിത്രം പകര്‍ത്തിയത് ടോമെക് കക്സോർ.

725
<p>ഈ വർഷത്തെ വേൾഡ് പ്രസ്സ് ഫോട്ടോ നോമിനി അവര്‍ഡ് നേടിയ ചിത്രം. ദിവസങ്ങൾക്ക് മുമ്പ് സിറിയ - തുർക്കി അതിർത്തിയിൽ തുർക്കി സേനയുമായുള്ള യുദ്ധത്തിനിടെ പരിക്കേറ്റ കുർദിഷ് എസ്ഡിഎഫ് പോരാളിയെ ആദ്യമായി സന്ദർശിക്കുന്ന കാമുകി. അയാളുടെ പരുക്കുകള്‍ കണ്ടതോടെ ആശുപത്രി മുറിക്കുള്ളിലേക്ക് കയറാന്‍ അവള്‍ ഭയന്നു. തുടര്‍ന്ന് നഴ്സിന്‍റ നിര്‍ബന്ധപൂര്‍വ്വമായ ക്ഷണത്തെ തുടര്‍ന്ന് അവള്‍ മുറിക്കുള്ളിലേക്ക് കയറിയെങ്കിലും അയാളെ നോക്കാന്‍ അവള്‍ക്ക് ഭയമായിരുന്നു. തന്നെ കാണാനായെത്തിയ കാമുകിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാവ്. ന്യൂയോർക്ക് ടൈംസിന് വേണ്ടി ഐവർ പ്രിക്കറ്റ് പകര്‍ത്തിയ ചിത്രം.&nbsp;</p>

<p>ഈ വർഷത്തെ വേൾഡ് പ്രസ്സ് ഫോട്ടോ നോമിനി അവര്‍ഡ് നേടിയ ചിത്രം. ദിവസങ്ങൾക്ക് മുമ്പ് സിറിയ - തുർക്കി അതിർത്തിയിൽ തുർക്കി സേനയുമായുള്ള യുദ്ധത്തിനിടെ പരിക്കേറ്റ കുർദിഷ് എസ്ഡിഎഫ് പോരാളിയെ ആദ്യമായി സന്ദർശിക്കുന്ന കാമുകി. അയാളുടെ പരുക്കുകള്‍ കണ്ടതോടെ ആശുപത്രി മുറിക്കുള്ളിലേക്ക് കയറാന്‍ അവള്‍ ഭയന്നു. തുടര്‍ന്ന് നഴ്സിന്‍റ നിര്‍ബന്ധപൂര്‍വ്വമായ ക്ഷണത്തെ തുടര്‍ന്ന് അവള്‍ മുറിക്കുള്ളിലേക്ക് കയറിയെങ്കിലും അയാളെ നോക്കാന്‍ അവള്‍ക്ക് ഭയമായിരുന്നു. തന്നെ കാണാനായെത്തിയ കാമുകിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാവ്. ന്യൂയോർക്ക് ടൈംസിന് വേണ്ടി ഐവർ പ്രിക്കറ്റ് പകര്‍ത്തിയ ചിത്രം.&nbsp;</p>

ഈ വർഷത്തെ വേൾഡ് പ്രസ്സ് ഫോട്ടോ നോമിനി അവര്‍ഡ് നേടിയ ചിത്രം. ദിവസങ്ങൾക്ക് മുമ്പ് സിറിയ - തുർക്കി അതിർത്തിയിൽ തുർക്കി സേനയുമായുള്ള യുദ്ധത്തിനിടെ പരിക്കേറ്റ കുർദിഷ് എസ്ഡിഎഫ് പോരാളിയെ ആദ്യമായി സന്ദർശിക്കുന്ന കാമുകി. അയാളുടെ പരുക്കുകള്‍ കണ്ടതോടെ ആശുപത്രി മുറിക്കുള്ളിലേക്ക് കയറാന്‍ അവള്‍ ഭയന്നു. തുടര്‍ന്ന് നഴ്സിന്‍റ നിര്‍ബന്ധപൂര്‍വ്വമായ ക്ഷണത്തെ തുടര്‍ന്ന് അവള്‍ മുറിക്കുള്ളിലേക്ക് കയറിയെങ്കിലും അയാളെ നോക്കാന്‍ അവള്‍ക്ക് ഭയമായിരുന്നു. തന്നെ കാണാനായെത്തിയ കാമുകിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാവ്. ന്യൂയോർക്ക് ടൈംസിന് വേണ്ടി ഐവർ പ്രിക്കറ്റ് പകര്‍ത്തിയ ചിത്രം. 

825
<p>സമകാലിക വിഷയത്തില്‍, സിംഗിൾസ് &nbsp;വിഭാഗത്തില്‍ ഒന്നാം സമ്മാനം " യുദ്ധത്തിന്‍റെ ബാക്ക് ഓഫീസ് " കിട്ടിയ ചിത്രം. 2019 ഫെബ്രുവരി 18 ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അബുദാബിയിൽ നടന്ന അന്താരാഷ്ട്ര പ്രതിരോധ എക്സിബിഷന്‍റെ &nbsp;അവസാന ദിവസം ഒരു ജോടി ആന്‍റി ടാങ്ക് ഗ്രനേഡ് ലോഞ്ചറുകൾ ഒരാള്‍ ലോക്കറില്‍ പൂട്ടിയിടുന്നു. ചിത്രം പകര്‍ത്തിയത് നികിത ടെറിയോഷിൻ<br />&nbsp;</p>

<p>സമകാലിക വിഷയത്തില്‍, സിംഗിൾസ് &nbsp;വിഭാഗത്തില്‍ ഒന്നാം സമ്മാനം " യുദ്ധത്തിന്‍റെ ബാക്ക് ഓഫീസ് " കിട്ടിയ ചിത്രം. 2019 ഫെബ്രുവരി 18 ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അബുദാബിയിൽ നടന്ന അന്താരാഷ്ട്ര പ്രതിരോധ എക്സിബിഷന്‍റെ &nbsp;അവസാന ദിവസം ഒരു ജോടി ആന്‍റി ടാങ്ക് ഗ്രനേഡ് ലോഞ്ചറുകൾ ഒരാള്‍ ലോക്കറില്‍ പൂട്ടിയിടുന്നു. ചിത്രം പകര്‍ത്തിയത് നികിത ടെറിയോഷിൻ<br />&nbsp;</p>

സമകാലിക വിഷയത്തില്‍, സിംഗിൾസ്  വിഭാഗത്തില്‍ ഒന്നാം സമ്മാനം " യുദ്ധത്തിന്‍റെ ബാക്ക് ഓഫീസ് " കിട്ടിയ ചിത്രം. 2019 ഫെബ്രുവരി 18 ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അബുദാബിയിൽ നടന്ന അന്താരാഷ്ട്ര പ്രതിരോധ എക്സിബിഷന്‍റെ  അവസാന ദിവസം ഒരു ജോടി ആന്‍റി ടാങ്ക് ഗ്രനേഡ് ലോഞ്ചറുകൾ ഒരാള്‍ ലോക്കറില്‍ പൂട്ടിയിടുന്നു. ചിത്രം പകര്‍ത്തിയത് നികിത ടെറിയോഷിൻ
 

925
<p>സമകാലിക വിഷയത്തില്‍ കഥാ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ച 'ഏറ്റവും ദൈർഘ്യമേറിയ യുദ്ധം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം. 2019 ഡിസംബർ 11 രാവിലെ അഫ്ഗാനിസ്ഥാനിലെ ഖോഗ്യാനിയിൽ ഒരു താലിബാൻ പോരാളി കാറിൽ ഇരിക്കുന്നു. വാഷിംഗ്ടൺ പോസ്റ്റിന് വേണ്ടി ചിത്രം പകര്‍ത്തിയത് ലോറെൻസോ ടഗ്‌നോളി.</p>

<p>സമകാലിക വിഷയത്തില്‍ കഥാ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ച 'ഏറ്റവും ദൈർഘ്യമേറിയ യുദ്ധം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം. 2019 ഡിസംബർ 11 രാവിലെ അഫ്ഗാനിസ്ഥാനിലെ ഖോഗ്യാനിയിൽ ഒരു താലിബാൻ പോരാളി കാറിൽ ഇരിക്കുന്നു. വാഷിംഗ്ടൺ പോസ്റ്റിന് വേണ്ടി ചിത്രം പകര്‍ത്തിയത് ലോറെൻസോ ടഗ്‌നോളി.</p>

സമകാലിക വിഷയത്തില്‍ കഥാ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ച 'ഏറ്റവും ദൈർഘ്യമേറിയ യുദ്ധം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം. 2019 ഡിസംബർ 11 രാവിലെ അഫ്ഗാനിസ്ഥാനിലെ ഖോഗ്യാനിയിൽ ഒരു താലിബാൻ പോരാളി കാറിൽ ഇരിക്കുന്നു. വാഷിംഗ്ടൺ പോസ്റ്റിന് വേണ്ടി ചിത്രം പകര്‍ത്തിയത് ലോറെൻസോ ടഗ്‌നോളി.

1025
<p>സ്‌പോട്ട് ന്യൂസ് വിഭാഗത്തില്‍ വേൾഡ് പ്രസ്സ് ഫോട്ടോ നോമിനി അവര്‍ഡ് നേടിയ ചിത്രം. 2019 മാർച്ച് 14 ന് അഡിസ് അബാബയ്ക്കടുത്ത് തകര്‍ന്ന് വീണ എത്യോപ്യൻ എയർലൈൻസിന്‍റെ ഫ്ലൈറ്റ് ഇടി 302 വിമാനാപകടത്തിൽ മരിച്ച ബന്ധുവിനെ ഓര്‍ത്ത് മുഖത്തേക്ക് മണ്ണെറിഞ്ഞ് കൊണ്ട് കരയുന്ന സ്ത്രീ. &nbsp;അസോസിയേറ്റഡ് പ്രസ്സിന് വേണ്ടി ചിത്രം പകര്‍ത്തിയത് മുളുഗേറ്റ അയീൻ.</p>

<p>സ്‌പോട്ട് ന്യൂസ് വിഭാഗത്തില്‍ വേൾഡ് പ്രസ്സ് ഫോട്ടോ നോമിനി അവര്‍ഡ് നേടിയ ചിത്രം. 2019 മാർച്ച് 14 ന് അഡിസ് അബാബയ്ക്കടുത്ത് തകര്‍ന്ന് വീണ എത്യോപ്യൻ എയർലൈൻസിന്‍റെ ഫ്ലൈറ്റ് ഇടി 302 വിമാനാപകടത്തിൽ മരിച്ച ബന്ധുവിനെ ഓര്‍ത്ത് മുഖത്തേക്ക് മണ്ണെറിഞ്ഞ് കൊണ്ട് കരയുന്ന സ്ത്രീ. &nbsp;അസോസിയേറ്റഡ് പ്രസ്സിന് വേണ്ടി ചിത്രം പകര്‍ത്തിയത് മുളുഗേറ്റ അയീൻ.</p>

സ്‌പോട്ട് ന്യൂസ് വിഭാഗത്തില്‍ വേൾഡ് പ്രസ്സ് ഫോട്ടോ നോമിനി അവര്‍ഡ് നേടിയ ചിത്രം. 2019 മാർച്ച് 14 ന് അഡിസ് അബാബയ്ക്കടുത്ത് തകര്‍ന്ന് വീണ എത്യോപ്യൻ എയർലൈൻസിന്‍റെ ഫ്ലൈറ്റ് ഇടി 302 വിമാനാപകടത്തിൽ മരിച്ച ബന്ധുവിനെ ഓര്‍ത്ത് മുഖത്തേക്ക് മണ്ണെറിഞ്ഞ് കൊണ്ട് കരയുന്ന സ്ത്രീ.  അസോസിയേറ്റഡ് പ്രസ്സിന് വേണ്ടി ചിത്രം പകര്‍ത്തിയത് മുളുഗേറ്റ അയീൻ.

1125
<p>സ്‌പോട്ട് ന്യൂസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം കിട്ടിയ ചിത്രം. 2019 മെയ് 21 ന് അൾജീരിയയിലെ അൽജിയേഴ്സിൽ നടന്ന സർക്കാർ വിരുദ്ധ പ്രകടനത്തിനിടെ വിദ്യാർത്ഥികൾ പോലീസുമായി ഏറ്റുമുട്ടുന്നു. ഡിപിഎയ്ക്ക് വേണ്ടി ചിത്രം പകര്‍ത്തിയത് ഫാറൂഖ് ബാറ്റിചെ.</p>

<p>സ്‌പോട്ട് ന്യൂസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം കിട്ടിയ ചിത്രം. 2019 മെയ് 21 ന് അൾജീരിയയിലെ അൽജിയേഴ്സിൽ നടന്ന സർക്കാർ വിരുദ്ധ പ്രകടനത്തിനിടെ വിദ്യാർത്ഥികൾ പോലീസുമായി ഏറ്റുമുട്ടുന്നു. ഡിപിഎയ്ക്ക് വേണ്ടി ചിത്രം പകര്‍ത്തിയത് ഫാറൂഖ് ബാറ്റിചെ.</p>

സ്‌പോട്ട് ന്യൂസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം കിട്ടിയ ചിത്രം. 2019 മെയ് 21 ന് അൾജീരിയയിലെ അൽജിയേഴ്സിൽ നടന്ന സർക്കാർ വിരുദ്ധ പ്രകടനത്തിനിടെ വിദ്യാർത്ഥികൾ പോലീസുമായി ഏറ്റുമുട്ടുന്നു. ഡിപിഎയ്ക്ക് വേണ്ടി ചിത്രം പകര്‍ത്തിയത് ഫാറൂഖ് ബാറ്റിചെ.

1225
<p>പൊതു വാർത്താ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ ചിത്രം. 2019 ഒക്ടോബർ 1 ന് ഹോങ്കോങ്ങിലെ കോസ്‌വേ ബേ ജില്ലയിൽ നടന്ന പ്രകടനത്തിനിടെ ഒരു സ്ത്രീ കുട ( പ്രതിഷേധത്തിന്‍റെ പ്രതീകം) ഉയർത്തിപ്പിടിച്ച് പൊലീസിന് നേര്‍ക്കടുക്കുന്നു. ഹോങ്കോങ്ങിലെ പ്രതിഷേധത്തിനിടെ സമരക്കാര്‍ക്കെതിരെ പൊലീസ് ആദ്യമായി തോക്ക് ഉപയോഗിച്ചതില്‍ ഏകാംഗ പ്രതിഷേധം നടത്തുകയായിരുന്നു അവര്‍. ഏജൻസ് ഫ്രാൻസ് പ്രസ്സിന് വേണ്ടി നിക്കോളാസ് അസ്ഫൗറി പകര്‍ത്തിയ ചിത്രം.&nbsp;</p>

<p>പൊതു വാർത്താ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ ചിത്രം. 2019 ഒക്ടോബർ 1 ന് ഹോങ്കോങ്ങിലെ കോസ്‌വേ ബേ ജില്ലയിൽ നടന്ന പ്രകടനത്തിനിടെ ഒരു സ്ത്രീ കുട ( പ്രതിഷേധത്തിന്‍റെ പ്രതീകം) ഉയർത്തിപ്പിടിച്ച് പൊലീസിന് നേര്‍ക്കടുക്കുന്നു. ഹോങ്കോങ്ങിലെ പ്രതിഷേധത്തിനിടെ സമരക്കാര്‍ക്കെതിരെ പൊലീസ് ആദ്യമായി തോക്ക് ഉപയോഗിച്ചതില്‍ ഏകാംഗ പ്രതിഷേധം നടത്തുകയായിരുന്നു അവര്‍. ഏജൻസ് ഫ്രാൻസ് പ്രസ്സിന് വേണ്ടി നിക്കോളാസ് അസ്ഫൗറി പകര്‍ത്തിയ ചിത്രം.&nbsp;</p>

പൊതു വാർത്താ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ ചിത്രം. 2019 ഒക്ടോബർ 1 ന് ഹോങ്കോങ്ങിലെ കോസ്‌വേ ബേ ജില്ലയിൽ നടന്ന പ്രകടനത്തിനിടെ ഒരു സ്ത്രീ കുട ( പ്രതിഷേധത്തിന്‍റെ പ്രതീകം) ഉയർത്തിപ്പിടിച്ച് പൊലീസിന് നേര്‍ക്കടുക്കുന്നു. ഹോങ്കോങ്ങിലെ പ്രതിഷേധത്തിനിടെ സമരക്കാര്‍ക്കെതിരെ പൊലീസ് ആദ്യമായി തോക്ക് ഉപയോഗിച്ചതില്‍ ഏകാംഗ പ്രതിഷേധം നടത്തുകയായിരുന്നു അവര്‍. ഏജൻസ് ഫ്രാൻസ് പ്രസ്സിന് വേണ്ടി നിക്കോളാസ് അസ്ഫൗറി പകര്‍ത്തിയ ചിത്രം. 

1325
<p>പ്രകൃതി വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ 'അവസാന വിടവാങ്ങൽ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം. ഇന്തോനേഷ്യയിലെ സുമാത്രയിലെ സുബുലുസ്സലാം പട്ടണത്തിനടുത്തുള്ള ഒരു റെസ്ക്യൂ ടീമിന്‍റെ &nbsp;സർജിക്കൽ ഡ്രാപ്പില്‍ ഒരു മാസം പ്രായമുള്ള ഒറംഗുട്ടാന്‍റെ മൃതദേഹം. പരിക്കേറ്റ അമ്മയ്‌ക്കൊപ്പം 2019 മാർച്ച് 10 ന് പാം ഓയിൽ തോട്ടത്തിൽ കണ്ടെത്തിയതായിരുന്നു അതിനെ. എന്നാല്‍ പിന്നീട് ആ കുഞ്ഞ് മരിച്ചു. ചിത്രം പകര്‍ത്തിയത് അലൈൻ ഷ്രോഡർ.&nbsp;</p>

<p>പ്രകൃതി വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ 'അവസാന വിടവാങ്ങൽ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം. ഇന്തോനേഷ്യയിലെ സുമാത്രയിലെ സുബുലുസ്സലാം പട്ടണത്തിനടുത്തുള്ള ഒരു റെസ്ക്യൂ ടീമിന്‍റെ &nbsp;സർജിക്കൽ ഡ്രാപ്പില്‍ ഒരു മാസം പ്രായമുള്ള ഒറംഗുട്ടാന്‍റെ മൃതദേഹം. പരിക്കേറ്റ അമ്മയ്‌ക്കൊപ്പം 2019 മാർച്ച് 10 ന് പാം ഓയിൽ തോട്ടത്തിൽ കണ്ടെത്തിയതായിരുന്നു അതിനെ. എന്നാല്‍ പിന്നീട് ആ കുഞ്ഞ് മരിച്ചു. ചിത്രം പകര്‍ത്തിയത് അലൈൻ ഷ്രോഡർ.&nbsp;</p>

പ്രകൃതി വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ 'അവസാന വിടവാങ്ങൽ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം. ഇന്തോനേഷ്യയിലെ സുമാത്രയിലെ സുബുലുസ്സലാം പട്ടണത്തിനടുത്തുള്ള ഒരു റെസ്ക്യൂ ടീമിന്‍റെ  സർജിക്കൽ ഡ്രാപ്പില്‍ ഒരു മാസം പ്രായമുള്ള ഒറംഗുട്ടാന്‍റെ മൃതദേഹം. പരിക്കേറ്റ അമ്മയ്‌ക്കൊപ്പം 2019 മാർച്ച് 10 ന് പാം ഓയിൽ തോട്ടത്തിൽ കണ്ടെത്തിയതായിരുന്നു അതിനെ. എന്നാല്‍ പിന്നീട് ആ കുഞ്ഞ് മരിച്ചു. ചിത്രം പകര്‍ത്തിയത് അലൈൻ ഷ്രോഡർ. 

1425
<p>സ്പോർട്സ് വിഭാഗത്തില്‍ രണ്ടാം സമ്മാനം നേടിയ 'ആഹ്ളാദകരമായ ലക്ഷ്യം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം. നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയുടെ റിവർ പ്ലേറ്റിനെതിരെ ഗബ്രിയേൽ ബാർബോസ ഗോൾ നേടിയപ്പോൾ ബ്രസീലിലെ ഫ്ലമെംഗോ ഫുട്ബോൾ ടീം ആരാധകർ ആഹ്ളാദിക്കുന്നു. കോപ്പ ലിബർട്ടഡോറസിന്‍റെ ഫൈനലിൽ, ഭീമൻ സ്‌ക്രീനുകളിൽ ചിത്രം പ്രക്ഷേപണം ചെയ്തു. 2019 നവംബർ 23 ന് ബ്രസീലിലെ റിയോ ഡി ജനീറോയിലെ മാരകാനേ സ്റ്റേഡിയത്തിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിന് വേണ്ടി ചിത്രം പകര്‍ത്തിയത് സിൽവിയ ഇസ്ക്വിർഡോ.&nbsp;</p>

<p>സ്പോർട്സ് വിഭാഗത്തില്‍ രണ്ടാം സമ്മാനം നേടിയ 'ആഹ്ളാദകരമായ ലക്ഷ്യം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം. നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയുടെ റിവർ പ്ലേറ്റിനെതിരെ ഗബ്രിയേൽ ബാർബോസ ഗോൾ നേടിയപ്പോൾ ബ്രസീലിലെ ഫ്ലമെംഗോ ഫുട്ബോൾ ടീം ആരാധകർ ആഹ്ളാദിക്കുന്നു. കോപ്പ ലിബർട്ടഡോറസിന്‍റെ ഫൈനലിൽ, ഭീമൻ സ്‌ക്രീനുകളിൽ ചിത്രം പ്രക്ഷേപണം ചെയ്തു. 2019 നവംബർ 23 ന് ബ്രസീലിലെ റിയോ ഡി ജനീറോയിലെ മാരകാനേ സ്റ്റേഡിയത്തിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിന് വേണ്ടി ചിത്രം പകര്‍ത്തിയത് സിൽവിയ ഇസ്ക്വിർഡോ.&nbsp;</p>

സ്പോർട്സ് വിഭാഗത്തില്‍ രണ്ടാം സമ്മാനം നേടിയ 'ആഹ്ളാദകരമായ ലക്ഷ്യം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം. നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയുടെ റിവർ പ്ലേറ്റിനെതിരെ ഗബ്രിയേൽ ബാർബോസ ഗോൾ നേടിയപ്പോൾ ബ്രസീലിലെ ഫ്ലമെംഗോ ഫുട്ബോൾ ടീം ആരാധകർ ആഹ്ളാദിക്കുന്നു. കോപ്പ ലിബർട്ടഡോറസിന്‍റെ ഫൈനലിൽ, ഭീമൻ സ്‌ക്രീനുകളിൽ ചിത്രം പ്രക്ഷേപണം ചെയ്തു. 2019 നവംബർ 23 ന് ബ്രസീലിലെ റിയോ ഡി ജനീറോയിലെ മാരകാനേ സ്റ്റേഡിയത്തിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിന് വേണ്ടി ചിത്രം പകര്‍ത്തിയത് സിൽവിയ ഇസ്ക്വിർഡോ. 

1525
<p>ഛായാചിത്ര വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ "ദ ഹോണ്ടഡ് " എന്ന് പേരിട്ടിരിക്കുന്ന ചിത്രം. &nbsp;<br />പേരക്കുട്ടി ഹാരെത്തിനൊപ്പം 2019 ഏപ്രിൽ 22 ന് ഇറാഖിലെ നീനെവേയിലെ സലാമിയ ഐഡിപി രണ്ടാം നമ്പര്‍ കൂടാരത്തിൽ നൂറ അലി അബ്ബാസ് ഇരിക്കുന്നു. 2015 ൽ ഹാരെത്തിന്‍റെ പിതാവിനെ ഐഎസ്ഐഎസ് കൊണ്ടുപോയിരുന്നു. എന്നാൽ കുട്ടിയുടെ അച്ഛന്‍ ഒരു ഐസിസ് പോരാളിയാണെന്നും അതിനാല്‍ ഹാരെത്തിന് രാജ്യമില്ലെന്നും കുട്ടിക്ക് ഐഡന്‍റിറ്റി കാര്‍ഡ് നല്‍കാന്‍ ഇറാഖ് സർക്കാറിന് കഴിയില്ലെന്നും അധികൃതർ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയരായ നാടുകടത്തപ്പെട്ട യാസിദി ജനതയുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ചിത്രങ്ങൾ ഫെർഗൂസൺ എടുത്തു. ന്യൂയോർക്ക് ടൈംസിനായി ചിത്രം പകര്‍ത്തിയത് &nbsp;ആദം ഫെർഗൂസൺ.</p>

<p>ഛായാചിത്ര വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ "ദ ഹോണ്ടഡ് " എന്ന് പേരിട്ടിരിക്കുന്ന ചിത്രം. &nbsp;<br />പേരക്കുട്ടി ഹാരെത്തിനൊപ്പം 2019 ഏപ്രിൽ 22 ന് ഇറാഖിലെ നീനെവേയിലെ സലാമിയ ഐഡിപി രണ്ടാം നമ്പര്‍ കൂടാരത്തിൽ നൂറ അലി അബ്ബാസ് ഇരിക്കുന്നു. 2015 ൽ ഹാരെത്തിന്‍റെ പിതാവിനെ ഐഎസ്ഐഎസ് കൊണ്ടുപോയിരുന്നു. എന്നാൽ കുട്ടിയുടെ അച്ഛന്‍ ഒരു ഐസിസ് പോരാളിയാണെന്നും അതിനാല്‍ ഹാരെത്തിന് രാജ്യമില്ലെന്നും കുട്ടിക്ക് ഐഡന്‍റിറ്റി കാര്‍ഡ് നല്‍കാന്‍ ഇറാഖ് സർക്കാറിന് കഴിയില്ലെന്നും അധികൃതർ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയരായ നാടുകടത്തപ്പെട്ട യാസിദി ജനതയുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ചിത്രങ്ങൾ ഫെർഗൂസൺ എടുത്തു. ന്യൂയോർക്ക് ടൈംസിനായി ചിത്രം പകര്‍ത്തിയത് &nbsp;ആദം ഫെർഗൂസൺ.</p>

ഛായാചിത്ര വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ "ദ ഹോണ്ടഡ് " എന്ന് പേരിട്ടിരിക്കുന്ന ചിത്രം.  
പേരക്കുട്ടി ഹാരെത്തിനൊപ്പം 2019 ഏപ്രിൽ 22 ന് ഇറാഖിലെ നീനെവേയിലെ സലാമിയ ഐഡിപി രണ്ടാം നമ്പര്‍ കൂടാരത്തിൽ നൂറ അലി അബ്ബാസ് ഇരിക്കുന്നു. 2015 ൽ ഹാരെത്തിന്‍റെ പിതാവിനെ ഐഎസ്ഐഎസ് കൊണ്ടുപോയിരുന്നു. എന്നാൽ കുട്ടിയുടെ അച്ഛന്‍ ഒരു ഐസിസ് പോരാളിയാണെന്നും അതിനാല്‍ ഹാരെത്തിന് രാജ്യമില്ലെന്നും കുട്ടിക്ക് ഐഡന്‍റിറ്റി കാര്‍ഡ് നല്‍കാന്‍ ഇറാഖ് സർക്കാറിന് കഴിയില്ലെന്നും അധികൃതർ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയരായ നാടുകടത്തപ്പെട്ട യാസിദി ജനതയുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ചിത്രങ്ങൾ ഫെർഗൂസൺ എടുത്തു. ന്യൂയോർക്ക് ടൈംസിനായി ചിത്രം പകര്‍ത്തിയത്  ആദം ഫെർഗൂസൺ.

1625
<p>സമകാലിക വിഭാഗത്തില്‍ മൂന്നാം സമ്മാനം നേടിയ "പുറപ്പാട് " &nbsp;എന്ന് പേരിട്ടിരിക്കുന്ന ചിത്രം. 2018 ജൂലൈ 6 ന് കൊളംബിയ-വെനിസ്വേല അതിർത്തിക്ക് സമീപംത്തെ ലാ ഗുജൈറയിൽ കുടിയേറ്റക്കാർ ഒരു ട്രക്കിൽ കയറുന്നു. &nbsp;വെനസ്വേലയിലെ &nbsp;രാഷ്ട്രീയ സാമൂഹിക - സാമ്പത്തിക പ്രതിസന്ധിമൂലം 2016 മുതൽ രാജ്യത്ത് നിന്ന് കുടിയേറുന്നവരുടെ എണ്ണം വർദ്ധിച്ചു. രാഷ്ട്രീയ അരക്ഷിതാവസ്ഥയും &nbsp;അക്രമണങ്ങളും മൂലം ഭക്ഷണം, മരുന്ന് മറ്റ് അവശ്യ സേവനങ്ങൾ എന്നിവ ലഭിക്കാത്തതിം തൊഴില്‍/വരുമാന നഷ്ടം മൂലവും തങ്ങള്‍ രാജ്യം വിട്ട് പോകാന്‍ നിര്‍ബന്ധിതരായെന്നും &nbsp;വെനിസ്വേലക്കാർ പറഞ്ഞു. ചിത്രം പകര്‍ത്തിയത് നിക്കോള ഫിലിപ്പോ റോസ്സോ.</p>

<p>സമകാലിക വിഭാഗത്തില്‍ മൂന്നാം സമ്മാനം നേടിയ "പുറപ്പാട് " &nbsp;എന്ന് പേരിട്ടിരിക്കുന്ന ചിത്രം. 2018 ജൂലൈ 6 ന് കൊളംബിയ-വെനിസ്വേല അതിർത്തിക്ക് സമീപംത്തെ ലാ ഗുജൈറയിൽ കുടിയേറ്റക്കാർ ഒരു ട്രക്കിൽ കയറുന്നു. &nbsp;വെനസ്വേലയിലെ &nbsp;രാഷ്ട്രീയ സാമൂഹിക - സാമ്പത്തിക പ്രതിസന്ധിമൂലം 2016 മുതൽ രാജ്യത്ത് നിന്ന് കുടിയേറുന്നവരുടെ എണ്ണം വർദ്ധിച്ചു. രാഷ്ട്രീയ അരക്ഷിതാവസ്ഥയും &nbsp;അക്രമണങ്ങളും മൂലം ഭക്ഷണം, മരുന്ന് മറ്റ് അവശ്യ സേവനങ്ങൾ എന്നിവ ലഭിക്കാത്തതിം തൊഴില്‍/വരുമാന നഷ്ടം മൂലവും തങ്ങള്‍ രാജ്യം വിട്ട് പോകാന്‍ നിര്‍ബന്ധിതരായെന്നും &nbsp;വെനിസ്വേലക്കാർ പറഞ്ഞു. ചിത്രം പകര്‍ത്തിയത് നിക്കോള ഫിലിപ്പോ റോസ്സോ.</p>

സമകാലിക വിഭാഗത്തില്‍ മൂന്നാം സമ്മാനം നേടിയ "പുറപ്പാട് "  എന്ന് പേരിട്ടിരിക്കുന്ന ചിത്രം. 2018 ജൂലൈ 6 ന് കൊളംബിയ-വെനിസ്വേല അതിർത്തിക്ക് സമീപംത്തെ ലാ ഗുജൈറയിൽ കുടിയേറ്റക്കാർ ഒരു ട്രക്കിൽ കയറുന്നു.  വെനസ്വേലയിലെ  രാഷ്ട്രീയ സാമൂഹിക - സാമ്പത്തിക പ്രതിസന്ധിമൂലം 2016 മുതൽ രാജ്യത്ത് നിന്ന് കുടിയേറുന്നവരുടെ എണ്ണം വർദ്ധിച്ചു. രാഷ്ട്രീയ അരക്ഷിതാവസ്ഥയും  അക്രമണങ്ങളും മൂലം ഭക്ഷണം, മരുന്ന് മറ്റ് അവശ്യ സേവനങ്ങൾ എന്നിവ ലഭിക്കാത്തതിം തൊഴില്‍/വരുമാന നഷ്ടം മൂലവും തങ്ങള്‍ രാജ്യം വിട്ട് പോകാന്‍ നിര്‍ബന്ധിതരായെന്നും  വെനിസ്വേലക്കാർ പറഞ്ഞു. ചിത്രം പകര്‍ത്തിയത് നിക്കോള ഫിലിപ്പോ റോസ്സോ.

1725
<p>സമകാലിക വിഷയങ്ങളില്‍ രണ്ടാം സമ്മാനം നേടിയ " പുലികളുടെ അടുത്ത വാതിൽ " എന്ന് പേരിട്ടിരിക്കുന്ന ചിത്രം. 2019 ഏപ്രിൽ 30 ന് സൗത്ത് കരോലിനയിലെ മർട്ടിൽ ബീച്ച് സഫാരി വിനോദ കേന്ദ്രത്തിലെ കടുവ ഷോയിൽ നീന്തൽക്കുളത്തിൽ കെവിൻ ആന്‍റില്‍ തന്‍റെ സ്റ്റാഫുകൾക്കും കടുവകള്‍ക്കൊപ്പവും നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. അമേരിക്കയില്‍ 5,000 മുതൽ 10,000 വരെ കടുവകളെ ആളുകള്‍ വീടുകളിലും ഫാമുകളിലുമായി വളര്‍ത്തുന്നു. നാഷണൽ ജിയോഗ്രാഫിക്കിന് വേണ്ടി ചിത്രം പകര്‍ത്തിയത് സ്റ്റീവ് വിന്‍റര്‍.</p>

<p>സമകാലിക വിഷയങ്ങളില്‍ രണ്ടാം സമ്മാനം നേടിയ " പുലികളുടെ അടുത്ത വാതിൽ " എന്ന് പേരിട്ടിരിക്കുന്ന ചിത്രം. 2019 ഏപ്രിൽ 30 ന് സൗത്ത് കരോലിനയിലെ മർട്ടിൽ ബീച്ച് സഫാരി വിനോദ കേന്ദ്രത്തിലെ കടുവ ഷോയിൽ നീന്തൽക്കുളത്തിൽ കെവിൻ ആന്‍റില്‍ തന്‍റെ സ്റ്റാഫുകൾക്കും കടുവകള്‍ക്കൊപ്പവും നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. അമേരിക്കയില്‍ 5,000 മുതൽ 10,000 വരെ കടുവകളെ ആളുകള്‍ വീടുകളിലും ഫാമുകളിലുമായി വളര്‍ത്തുന്നു. നാഷണൽ ജിയോഗ്രാഫിക്കിന് വേണ്ടി ചിത്രം പകര്‍ത്തിയത് സ്റ്റീവ് വിന്‍റര്‍.</p>

സമകാലിക വിഷയങ്ങളില്‍ രണ്ടാം സമ്മാനം നേടിയ " പുലികളുടെ അടുത്ത വാതിൽ " എന്ന് പേരിട്ടിരിക്കുന്ന ചിത്രം. 2019 ഏപ്രിൽ 30 ന് സൗത്ത് കരോലിനയിലെ മർട്ടിൽ ബീച്ച് സഫാരി വിനോദ കേന്ദ്രത്തിലെ കടുവ ഷോയിൽ നീന്തൽക്കുളത്തിൽ കെവിൻ ആന്‍റില്‍ തന്‍റെ സ്റ്റാഫുകൾക്കും കടുവകള്‍ക്കൊപ്പവും നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. അമേരിക്കയില്‍ 5,000 മുതൽ 10,000 വരെ കടുവകളെ ആളുകള്‍ വീടുകളിലും ഫാമുകളിലുമായി വളര്‍ത്തുന്നു. നാഷണൽ ജിയോഗ്രാഫിക്കിന് വേണ്ടി ചിത്രം പകര്‍ത്തിയത് സ്റ്റീവ് വിന്‍റര്‍.

1825
<p>പ്രകൃതി വിഭാഗത്തില്‍ ഒന്നാം സമ്മാനം കിട്ടിയ ചിത്രം. അനാഥരായ ഒറംഗുട്ടാനുകളെ ഒരു ഫോറസ്റ്റ് സ്കൂളിലേക്ക് കൊണ്ടുപോകുന്നു. അവിടെ അവർ മരങ്ങളില്‍ കയറാൻ പഠിപ്പിക്കും. 2019 ജനുവരി 22 ന് &nbsp;ഇന്തോനേഷ്യയിലെ നോർത്ത് സുമാത്രയിലെ സിബോലാൻജിറ്റിലെ എസ്ഒസിപി കേന്ദ്രത്തിൽ നിന്ന് നാഷണൽ ജിയോഗ്രാഫിക്കിന് വേണ്ടി ചിത്രം പകര്‍ത്തിയത് അലൈൻ ഷ്രോഡർ. &nbsp;മഴക്കാടുകളുടെ നിരന്തരമായ നാശത്തെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ ഒറംഗുട്ടാനുകൾ കടുത്ത വംശനാശ ഭീഷണിയിലാണ്. ഒരുകാലത്ത് സുമാത്ര ദ്വീപിലുടനീളം ഉണ്ടായിരുന്ന സുമാത്രൻ ഒറംഗുട്ടാനുകൾ ഇപ്പോൾ ഇന്തോനേഷ്യയുടെ വടക്ക് മാത്രമായി പരിമിതപ്പെട്ടു.&nbsp;</p>

<p>പ്രകൃതി വിഭാഗത്തില്‍ ഒന്നാം സമ്മാനം കിട്ടിയ ചിത്രം. അനാഥരായ ഒറംഗുട്ടാനുകളെ ഒരു ഫോറസ്റ്റ് സ്കൂളിലേക്ക് കൊണ്ടുപോകുന്നു. അവിടെ അവർ മരങ്ങളില്‍ കയറാൻ പഠിപ്പിക്കും. 2019 ജനുവരി 22 ന് &nbsp;ഇന്തോനേഷ്യയിലെ നോർത്ത് സുമാത്രയിലെ സിബോലാൻജിറ്റിലെ എസ്ഒസിപി കേന്ദ്രത്തിൽ നിന്ന് നാഷണൽ ജിയോഗ്രാഫിക്കിന് വേണ്ടി ചിത്രം പകര്‍ത്തിയത് അലൈൻ ഷ്രോഡർ. &nbsp;മഴക്കാടുകളുടെ നിരന്തരമായ നാശത്തെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ ഒറംഗുട്ടാനുകൾ കടുത്ത വംശനാശ ഭീഷണിയിലാണ്. ഒരുകാലത്ത് സുമാത്ര ദ്വീപിലുടനീളം ഉണ്ടായിരുന്ന സുമാത്രൻ ഒറംഗുട്ടാനുകൾ ഇപ്പോൾ ഇന്തോനേഷ്യയുടെ വടക്ക് മാത്രമായി പരിമിതപ്പെട്ടു.&nbsp;</p>

പ്രകൃതി വിഭാഗത്തില്‍ ഒന്നാം സമ്മാനം കിട്ടിയ ചിത്രം. അനാഥരായ ഒറംഗുട്ടാനുകളെ ഒരു ഫോറസ്റ്റ് സ്കൂളിലേക്ക് കൊണ്ടുപോകുന്നു. അവിടെ അവർ മരങ്ങളില്‍ കയറാൻ പഠിപ്പിക്കും. 2019 ജനുവരി 22 ന്  ഇന്തോനേഷ്യയിലെ നോർത്ത് സുമാത്രയിലെ സിബോലാൻജിറ്റിലെ എസ്ഒസിപി കേന്ദ്രത്തിൽ നിന്ന് നാഷണൽ ജിയോഗ്രാഫിക്കിന് വേണ്ടി ചിത്രം പകര്‍ത്തിയത് അലൈൻ ഷ്രോഡർ.  മഴക്കാടുകളുടെ നിരന്തരമായ നാശത്തെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ ഒറംഗുട്ടാനുകൾ കടുത്ത വംശനാശ ഭീഷണിയിലാണ്. ഒരുകാലത്ത് സുമാത്ര ദ്വീപിലുടനീളം ഉണ്ടായിരുന്ന സുമാത്രൻ ഒറംഗുട്ടാനുകൾ ഇപ്പോൾ ഇന്തോനേഷ്യയുടെ വടക്ക് മാത്രമായി പരിമിതപ്പെട്ടു. 

1925
<p>ദീർഘകാല പ്രോജക്ടുകൾ എന്ന വിഭാഗത്തില്‍ &nbsp;രണ്ടാം സമ്മാനം നേടിയ ഖുർആനിന്‍റെ രക്ഷാധികാരികൾ " &nbsp;എന്ന ചിത്രം. 2018 &nbsp;ഓഗസ്റ്റ് &nbsp;4 ന് &nbsp;തുർക്കിയിലെ റൈസിലുള്ള ഒരു ഖുറാൻ സ്‌കൂളിലെ പുതിയ വിദ്യാർത്ഥിയായ എലിഫ് (9) ആദ്യമായി ഒരു ഹിജാബ് ധരിച്ച് മതപാഠശാലയിലേക്ക് പോകുന്നു. ചിത്രം പകര്‍ത്തിയത് സാബിഹ.&nbsp;</p>

<p>ദീർഘകാല പ്രോജക്ടുകൾ എന്ന വിഭാഗത്തില്‍ &nbsp;രണ്ടാം സമ്മാനം നേടിയ ഖുർആനിന്‍റെ രക്ഷാധികാരികൾ " &nbsp;എന്ന ചിത്രം. 2018 &nbsp;ഓഗസ്റ്റ് &nbsp;4 ന് &nbsp;തുർക്കിയിലെ റൈസിലുള്ള ഒരു ഖുറാൻ സ്‌കൂളിലെ പുതിയ വിദ്യാർത്ഥിയായ എലിഫ് (9) ആദ്യമായി ഒരു ഹിജാബ് ധരിച്ച് മതപാഠശാലയിലേക്ക് പോകുന്നു. ചിത്രം പകര്‍ത്തിയത് സാബിഹ.&nbsp;</p>

ദീർഘകാല പ്രോജക്ടുകൾ എന്ന വിഭാഗത്തില്‍  രണ്ടാം സമ്മാനം നേടിയ ഖുർആനിന്‍റെ രക്ഷാധികാരികൾ "  എന്ന ചിത്രം. 2018  ഓഗസ്റ്റ്  4 ന്  തുർക്കിയിലെ റൈസിലുള്ള ഒരു ഖുറാൻ സ്‌കൂളിലെ പുതിയ വിദ്യാർത്ഥിയായ എലിഫ് (9) ആദ്യമായി ഒരു ഹിജാബ് ധരിച്ച് മതപാഠശാലയിലേക്ക് പോകുന്നു. ചിത്രം പകര്‍ത്തിയത് സാബിഹ. 

2025
<p>പരിസ്ഥിതി വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ, " ധ്രുവക്കരടിയും അവളുടെ കുട്ടിയും " എന്ന് പേരിട്ടിരിക്കുന്ന ചിത്രം. ആർട്ടിക് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അനന്തരഫലങ്ങൾ അന്വേഷിക്കുന്ന ശാസ്ത്രീയ പര്യവേഷണത്തിന്‍റെ ഭാഗമായ പോളാർസ്റ്റെർൻ എന്ന കപ്പലിൽ നിന്നുള്ള ധ്രുവക്കരടിയും അവളുടെ കുട്ടിയും 2019 ഒക്ടോബർ 10 ന് മധ്യ ആർട്ടിക് സമുദ്രത്തിൽ എത്തിയപ്പോള്‍ ന്യൂയോർക്ക് ടൈംസിനായി ചിത്രം പകര്‍ത്തിയത് എസ്ഥർ ഹോർവത്ത്.</p>

<p>പരിസ്ഥിതി വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ, " ധ്രുവക്കരടിയും അവളുടെ കുട്ടിയും " എന്ന് പേരിട്ടിരിക്കുന്ന ചിത്രം. ആർട്ടിക് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അനന്തരഫലങ്ങൾ അന്വേഷിക്കുന്ന ശാസ്ത്രീയ പര്യവേഷണത്തിന്‍റെ ഭാഗമായ പോളാർസ്റ്റെർൻ എന്ന കപ്പലിൽ നിന്നുള്ള ധ്രുവക്കരടിയും അവളുടെ കുട്ടിയും 2019 ഒക്ടോബർ 10 ന് മധ്യ ആർട്ടിക് സമുദ്രത്തിൽ എത്തിയപ്പോള്‍ ന്യൂയോർക്ക് ടൈംസിനായി ചിത്രം പകര്‍ത്തിയത് എസ്ഥർ ഹോർവത്ത്.</p>

പരിസ്ഥിതി വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ, " ധ്രുവക്കരടിയും അവളുടെ കുട്ടിയും " എന്ന് പേരിട്ടിരിക്കുന്ന ചിത്രം. ആർട്ടിക് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അനന്തരഫലങ്ങൾ അന്വേഷിക്കുന്ന ശാസ്ത്രീയ പര്യവേഷണത്തിന്‍റെ ഭാഗമായ പോളാർസ്റ്റെർൻ എന്ന കപ്പലിൽ നിന്നുള്ള ധ്രുവക്കരടിയും അവളുടെ കുട്ടിയും 2019 ഒക്ടോബർ 10 ന് മധ്യ ആർട്ടിക് സമുദ്രത്തിൽ എത്തിയപ്പോള്‍ ന്യൂയോർക്ക് ടൈംസിനായി ചിത്രം പകര്‍ത്തിയത് എസ്ഥർ ഹോർവത്ത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
വീട്ടിൽ കളിയ്ക്കാനെത്തിയ കുട്ടിയെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിച്ചു, മൂന്ന് വർഷത്തോളം പീഡനം തുടർന്നു, 27കാരന് 51 വർഷം തടവും പിഴയും
Recommended image2
ഇല്ലാത്ത രോ​ഗമുണ്ടാക്കും, വനിതാ ഡോക്ടർമാർ ചികിത്സിക്കുന്ന ക്ലിനിക്കുകളിൽ മാത്രം ചികിത്സ തേടും, ഒടുവിൽ 25കാരന് പൂട്ടുവീണു
Recommended image3
വിമാനത്തിൽ നിന്ന് ചാടി, പക്ഷെ അബദ്ധം പറ്റി! 15000 അടി ഉയരത്തിൽ സ്കൈഡൈവർ വിമാനത്തിന്റെ ചിറകിൽ കുടുങ്ങി, വീഡിയോ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved