MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Local News
  • പത്ത് വര്‍ഷത്തെ ഒളിജീവിതം; സംശയങ്ങള്‍ ബാക്കി, 'ഒന്നൂടെ' അന്വേഷിക്കണമെന്ന് പൊലീസ്

പത്ത് വര്‍ഷത്തെ ഒളിജീവിതം; സംശയങ്ങള്‍ ബാക്കി, 'ഒന്നൂടെ' അന്വേഷിക്കണമെന്ന് പൊലീസ്

സിനിമാക്കഥയെ വെല്ലുന്നതായിരുന്നു കഴിഞ്ഞ ദിവസം പാലക്കാട് നെന്മാറയില്‍ നിന്ന് വന്ന വാര്‍ത്ത. പത്ത് വര്‍ഷം ഒരു കുഞ്ഞ് പോലുമറിയാതെ കാമുകിയെ സ്വന്തം വീട്ടില്‍ താമസിപ്പിക്കുക. പിന്നീട്, ഇരുവരും ചേര്‍ന്ന് വീട്ടില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരെയുള്ള വാടക വീട്ടില്‍ ഒളിച്ച് താമസിക്കുക. ഒരു പക്ഷേ മലയാളി ഇതുവരെ കണ്ടിട്ടുള്ള പ്രണയകഥകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഇരുവരുടെയും കഥ. എന്നാല്‍ ഇപ്പോള്‍ ഇവര്‍ പറയുന്ന കഥയില്‍ ചില പൊരുത്ത കേടുകളുണ്ടെന്നും സംഭവം വിശദമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് അയല്‍വാസികള്‍. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പിലായ കേസ് പൊലീസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചു. സംഭവ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ കെ അഭിലാഷ്.

2 Min read
Web Desk
Published : Jun 10 2021, 03:49 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
113
<p>ഈ വീട്ടിലാണ് പത്ത് വര്‍ഷത്തോളം തന്‍റെ കാമുകിയെ ഇരുചെവി അറിയാതെ അയാള്‍ പാര്‍പ്പിച്ചിരുന്നത്. യുവതിയുടെ കാമുകനും അമ്മയും അച്ഛനും സഹോദരിയും സഹോദരനും അടഞ്ഞിയ കുടുംബവും അതേ സമയം ഈ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്.&nbsp;</p>

<p>ഈ വീട്ടിലാണ് പത്ത് വര്‍ഷത്തോളം തന്‍റെ കാമുകിയെ ഇരുചെവി അറിയാതെ അയാള്‍ പാര്‍പ്പിച്ചിരുന്നത്. യുവതിയുടെ കാമുകനും അമ്മയും അച്ഛനും സഹോദരിയും സഹോദരനും അടഞ്ഞിയ കുടുംബവും അതേ സമയം ഈ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്.&nbsp;</p>

ഈ വീട്ടിലാണ് പത്ത് വര്‍ഷത്തോളം തന്‍റെ കാമുകിയെ ഇരുചെവി അറിയാതെ അയാള്‍ പാര്‍പ്പിച്ചിരുന്നത്. യുവതിയുടെ കാമുകനും അമ്മയും അച്ഛനും സഹോദരിയും സഹോദരനും അടഞ്ഞിയ കുടുംബവും അതേ സമയം ഈ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. 

213
<p>2010 ഫെബ്രുവരിയിലാണ് അയിലൂര്‍ സ്വദേശിയായ യുവതിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് പലപ്പോഴായി നടത്തിയ അന്വേഷണത്തില്‍ ഒരു തുമ്പും പൊലീസിന് ലഭിച്ചില്ല.&nbsp;</p>

<p>2010 ഫെബ്രുവരിയിലാണ് അയിലൂര്‍ സ്വദേശിയായ യുവതിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് പലപ്പോഴായി നടത്തിയ അന്വേഷണത്തില്‍ ഒരു തുമ്പും പൊലീസിന് ലഭിച്ചില്ല.&nbsp;</p>

2010 ഫെബ്രുവരിയിലാണ് അയിലൂര്‍ സ്വദേശിയായ യുവതിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് പലപ്പോഴായി നടത്തിയ അന്വേഷണത്തില്‍ ഒരു തുമ്പും പൊലീസിന് ലഭിച്ചില്ല. 

313
<p>അയിലൂര്‍ സ്വദേശിയായ യുവാവിന്‍റെ വീട്ടില്‍ മാതാപിതാക്കളുടെയും സഹോദരിയുടെയും കണ്ണുവെട്ടിച്ച് പത്ത് വര്‍ഷക്കാലം ഒരാളെ എങ്ങനെ താമസിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് ഇന്നും ഒരു പ്രഹേളികയാണ്. കഴിഞ്ഞ ദിവസം ഇയാള്‍ പൊലീസിനോട് കാര്യങ്ങള്‍ വിശദമാക്കും വരെ പുറത്താരും അറിയാതിരുന്ന ഒരു പ്രണയകഥ.</p>

<p>അയിലൂര്‍ സ്വദേശിയായ യുവാവിന്‍റെ വീട്ടില്‍ മാതാപിതാക്കളുടെയും സഹോദരിയുടെയും കണ്ണുവെട്ടിച്ച് പത്ത് വര്‍ഷക്കാലം ഒരാളെ എങ്ങനെ താമസിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് ഇന്നും ഒരു പ്രഹേളികയാണ്. കഴിഞ്ഞ ദിവസം ഇയാള്‍ പൊലീസിനോട് കാര്യങ്ങള്‍ വിശദമാക്കും വരെ പുറത്താരും അറിയാതിരുന്ന ഒരു പ്രണയകഥ.</p>

അയിലൂര്‍ സ്വദേശിയായ യുവാവിന്‍റെ വീട്ടില്‍ മാതാപിതാക്കളുടെയും സഹോദരിയുടെയും കണ്ണുവെട്ടിച്ച് പത്ത് വര്‍ഷക്കാലം ഒരാളെ എങ്ങനെ താമസിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് ഇന്നും ഒരു പ്രഹേളികയാണ്. കഴിഞ്ഞ ദിവസം ഇയാള്‍ പൊലീസിനോട് കാര്യങ്ങള്‍ വിശദമാക്കും വരെ പുറത്താരും അറിയാതിരുന്ന ഒരു പ്രണയകഥ.

413
<p>മൂന്ന് മാസം മുമ്പ് യുവാവിനെയും കാണാതായിരുന്നു. &nbsp;ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പതിവ് പോലെ ആ പരാതിയും പൊലീസ് അന്വേഷിച്ചു. തുമ്പൊന്നും കിട്ടാതെ കേസ് തേഞ്ഞ് മാഞ്ഞ് പോകവേയാണ്. യുവാവിന്‍റെ സഹോദരന്‍ ഇയാളെ വീട് ഏഴ് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്ഥലത്ത് നിന്ന് തിരിച്ചറിയുന്നത്.</p>

<p>മൂന്ന് മാസം മുമ്പ് യുവാവിനെയും കാണാതായിരുന്നു. &nbsp;ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പതിവ് പോലെ ആ പരാതിയും പൊലീസ് അന്വേഷിച്ചു. തുമ്പൊന്നും കിട്ടാതെ കേസ് തേഞ്ഞ് മാഞ്ഞ് പോകവേയാണ്. യുവാവിന്‍റെ സഹോദരന്‍ ഇയാളെ വീട് ഏഴ് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്ഥലത്ത് നിന്ന് തിരിച്ചറിയുന്നത്.</p>

മൂന്ന് മാസം മുമ്പ് യുവാവിനെയും കാണാതായിരുന്നു.  ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പതിവ് പോലെ ആ പരാതിയും പൊലീസ് അന്വേഷിച്ചു. തുമ്പൊന്നും കിട്ടാതെ കേസ് തേഞ്ഞ് മാഞ്ഞ് പോകവേയാണ്. യുവാവിന്‍റെ സഹോദരന്‍ ഇയാളെ വീട് ഏഴ് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്ഥലത്ത് നിന്ന് തിരിച്ചറിയുന്നത്.

513
<p>തുടര്‍ന്ന് സഹോദരന്‍ ഇയാളെ കൈയോടെ പൊലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ പത്ത് വര്‍ഷമായുള്ള ഒഴിജീവിതത്തിന്‍റെ കഥ പറയുന്നത്. പെണ്‍കുട്ടി യുവാവിന്‍റെ സഹോദരിയെ കാണാനായി വീട്ടില്‍ വരുമായിരുന്നു. എന്നാല്‍ ഈ വരവ് പ്രണയത്തിലേക്കും തുടര്‍ന്ന് യുവാവില്ലാതെ ജീവിതം സാധ്യമാകില്ലെന്ന അവസ്ഥയിലേക്കും പെണ്‍കുട്ടിയെ എത്തിച്ചു.</p>

<p>തുടര്‍ന്ന് സഹോദരന്‍ ഇയാളെ കൈയോടെ പൊലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ പത്ത് വര്‍ഷമായുള്ള ഒഴിജീവിതത്തിന്‍റെ കഥ പറയുന്നത്. പെണ്‍കുട്ടി യുവാവിന്‍റെ സഹോദരിയെ കാണാനായി വീട്ടില്‍ വരുമായിരുന്നു. എന്നാല്‍ ഈ വരവ് പ്രണയത്തിലേക്കും തുടര്‍ന്ന് യുവാവില്ലാതെ ജീവിതം സാധ്യമാകില്ലെന്ന അവസ്ഥയിലേക്കും പെണ്‍കുട്ടിയെ എത്തിച്ചു.</p>

തുടര്‍ന്ന് സഹോദരന്‍ ഇയാളെ കൈയോടെ പൊലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ പത്ത് വര്‍ഷമായുള്ള ഒഴിജീവിതത്തിന്‍റെ കഥ പറയുന്നത്. പെണ്‍കുട്ടി യുവാവിന്‍റെ സഹോദരിയെ കാണാനായി വീട്ടില്‍ വരുമായിരുന്നു. എന്നാല്‍ ഈ വരവ് പ്രണയത്തിലേക്കും തുടര്‍ന്ന് യുവാവില്ലാതെ ജീവിതം സാധ്യമാകില്ലെന്ന അവസ്ഥയിലേക്കും പെണ്‍കുട്ടിയെ എത്തിച്ചു.

613
<p>വീട് വിട്ട് കാമുകനെ തേടി അവളെത്തി. എന്നാല്‍, പ്രണയം പുറത്ത് പറഞ്ഞാല്‍ സംഭവിക്കുന്ന കാര്യങ്ങളോര്‍ത്ത് അയാള്‍ ഇത് ആരോടും പറഞ്ഞില്ല. പകരം വീടിനോട് ചേര്‍ന്ന ചായ്പ്പില്‍ ഇയാള്‍ തനിക്കറിയാവുന്ന് ഇലക്ട്രിക്ക് വിദ്യകളുപയോഗിച്ച് പുറത്ത് നിന്നും തുറക്കുകയും അടയ്ക്കുകയും ചെയ്യാന്‍ പറ്റുന്ന ചില പ്രത്യേക സാങ്കേതിക വിദ്യകള്‍ വാതിലില്‍ ഉറപ്പിച്ചു.&nbsp;</p>

<p>വീട് വിട്ട് കാമുകനെ തേടി അവളെത്തി. എന്നാല്‍, പ്രണയം പുറത്ത് പറഞ്ഞാല്‍ സംഭവിക്കുന്ന കാര്യങ്ങളോര്‍ത്ത് അയാള്‍ ഇത് ആരോടും പറഞ്ഞില്ല. പകരം വീടിനോട് ചേര്‍ന്ന ചായ്പ്പില്‍ ഇയാള്‍ തനിക്കറിയാവുന്ന് ഇലക്ട്രിക്ക് വിദ്യകളുപയോഗിച്ച് പുറത്ത് നിന്നും തുറക്കുകയും അടയ്ക്കുകയും ചെയ്യാന്‍ പറ്റുന്ന ചില പ്രത്യേക സാങ്കേതിക വിദ്യകള്‍ വാതിലില്‍ ഉറപ്പിച്ചു.&nbsp;</p>

വീട് വിട്ട് കാമുകനെ തേടി അവളെത്തി. എന്നാല്‍, പ്രണയം പുറത്ത് പറഞ്ഞാല്‍ സംഭവിക്കുന്ന കാര്യങ്ങളോര്‍ത്ത് അയാള്‍ ഇത് ആരോടും പറഞ്ഞില്ല. പകരം വീടിനോട് ചേര്‍ന്ന ചായ്പ്പില്‍ ഇയാള്‍ തനിക്കറിയാവുന്ന് ഇലക്ട്രിക്ക് വിദ്യകളുപയോഗിച്ച് പുറത്ത് നിന്നും തുറക്കുകയും അടയ്ക്കുകയും ചെയ്യാന്‍ പറ്റുന്ന ചില പ്രത്യേക സാങ്കേതിക വിദ്യകള്‍ വാതിലില്‍ ഉറപ്പിച്ചു. 

713
<p>ജനല്‍ കമ്പികള്‍ എടുത്ത് മാറ്റാന്‍ പറ്റുന്ന വിധത്തിലാക്കി. ഇതുവഴി ആരും കാണാതെ രഹസ്യമായി പെണ്‍കുട്ടി അത്യാവശ്യകാര്യങ്ങള്‍ക്കും ശുചിമുറിയില്‍ പോകാനുമായി &nbsp;പുറത്തിറങ്ങി. മൂന്ന് നേരവും തന്‍റെ കാമുകിക്കുള്ള ഭക്ഷണം ആരും കാണാതെ അയാള്‍ എത്തികൊണ്ടിരുന്നു. &nbsp;</p>

<p>ജനല്‍ കമ്പികള്‍ എടുത്ത് മാറ്റാന്‍ പറ്റുന്ന വിധത്തിലാക്കി. ഇതുവഴി ആരും കാണാതെ രഹസ്യമായി പെണ്‍കുട്ടി അത്യാവശ്യകാര്യങ്ങള്‍ക്കും ശുചിമുറിയില്‍ പോകാനുമായി &nbsp;പുറത്തിറങ്ങി. മൂന്ന് നേരവും തന്‍റെ കാമുകിക്കുള്ള ഭക്ഷണം ആരും കാണാതെ അയാള്‍ എത്തികൊണ്ടിരുന്നു. &nbsp;</p>

ജനല്‍ കമ്പികള്‍ എടുത്ത് മാറ്റാന്‍ പറ്റുന്ന വിധത്തിലാക്കി. ഇതുവഴി ആരും കാണാതെ രഹസ്യമായി പെണ്‍കുട്ടി അത്യാവശ്യകാര്യങ്ങള്‍ക്കും ശുചിമുറിയില്‍ പോകാനുമായി  പുറത്തിറങ്ങി. മൂന്ന് നേരവും തന്‍റെ കാമുകിക്കുള്ള ഭക്ഷണം ആരും കാണാതെ അയാള്‍ എത്തികൊണ്ടിരുന്നു.  

813
<p>എന്നാല്‍, മൂന്ന് മാസം മുമ്പ് ഇയാള്‍ പെണ്‍കുട്ടിയുമായി താമസം മാറി. അതും വീട്ടുകാരോ നാട്ടുകാരോ അറിഞ്ഞില്ല. വീട്ടില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരെയുള്ള വിത്തനശ്ശേരിയിലെ വാടക വീട്ടിലേക്ക് മാറി. യുവാവിനെ കാണാതായതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി കൊടുക്കുന്നതും സഹോദരന്‍ ഇയാളെ കണ്ടെത്തുന്നതു.&nbsp;</p>

<p>എന്നാല്‍, മൂന്ന് മാസം മുമ്പ് ഇയാള്‍ പെണ്‍കുട്ടിയുമായി താമസം മാറി. അതും വീട്ടുകാരോ നാട്ടുകാരോ അറിഞ്ഞില്ല. വീട്ടില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരെയുള്ള വിത്തനശ്ശേരിയിലെ വാടക വീട്ടിലേക്ക് മാറി. യുവാവിനെ കാണാതായതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി കൊടുക്കുന്നതും സഹോദരന്‍ ഇയാളെ കണ്ടെത്തുന്നതു.&nbsp;</p>

എന്നാല്‍, മൂന്ന് മാസം മുമ്പ് ഇയാള്‍ പെണ്‍കുട്ടിയുമായി താമസം മാറി. അതും വീട്ടുകാരോ നാട്ടുകാരോ അറിഞ്ഞില്ല. വീട്ടില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരെയുള്ള വിത്തനശ്ശേരിയിലെ വാടക വീട്ടിലേക്ക് മാറി. യുവാവിനെ കാണാതായതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി കൊടുക്കുന്നതും സഹോദരന്‍ ഇയാളെ കണ്ടെത്തുന്നതു. 

913
1013
<p>പെണ്‍കുട്ടിക്ക് വലിയ അസുഖങ്ങളൊന്നും ഇക്കാലയളവിലുണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. യുവാവിനൊപ്പം അതേ വീട്ടിൽ കഴിഞ്ഞിരുന്നതായി യുവതിയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും പറഞ്ഞ സജ്ജീകരണങ്ങൾ ഇവരുടെ മുറിയിൽ ഉണ്ടായിരുന്നതായി നെന്മാറ പൊലീസും പറയുന്നു.&nbsp;</p>

<p>പെണ്‍കുട്ടിക്ക് വലിയ അസുഖങ്ങളൊന്നും ഇക്കാലയളവിലുണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. യുവാവിനൊപ്പം അതേ വീട്ടിൽ കഴിഞ്ഞിരുന്നതായി യുവതിയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും പറഞ്ഞ സജ്ജീകരണങ്ങൾ ഇവരുടെ മുറിയിൽ ഉണ്ടായിരുന്നതായി നെന്മാറ പൊലീസും പറയുന്നു.&nbsp;</p>

പെണ്‍കുട്ടിക്ക് വലിയ അസുഖങ്ങളൊന്നും ഇക്കാലയളവിലുണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. യുവാവിനൊപ്പം അതേ വീട്ടിൽ കഴിഞ്ഞിരുന്നതായി യുവതിയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും പറഞ്ഞ സജ്ജീകരണങ്ങൾ ഇവരുടെ മുറിയിൽ ഉണ്ടായിരുന്നതായി നെന്മാറ പൊലീസും പറയുന്നു. 

1113
<p>ഒടുവില്‍ പരാതികളെല്ലാം പൊലീസ് പരിഹരിച്ചു. യുവാവിനെയും യുവതിയെയും ഒന്നിച്ച് ജീവിക്കാന്‍ അനുവദിച്ചു. എന്നാല്‍, അവിടെ നിന്ന് പുതിയ പ്രശ്നങ്ങളാരംഭിച്ചു എന്ന് വേണം കരുതാന്‍. പത്ത് വര്‍ഷത്തോളം ഒരു പെണ്‍കുട്ടിയെ ഇരുചെവി അറിയാതെ താമസിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും അയല്‍വാസികളും ആരോപിച്ചു.</p>

<p>ഒടുവില്‍ പരാതികളെല്ലാം പൊലീസ് പരിഹരിച്ചു. യുവാവിനെയും യുവതിയെയും ഒന്നിച്ച് ജീവിക്കാന്‍ അനുവദിച്ചു. എന്നാല്‍, അവിടെ നിന്ന് പുതിയ പ്രശ്നങ്ങളാരംഭിച്ചു എന്ന് വേണം കരുതാന്‍. പത്ത് വര്‍ഷത്തോളം ഒരു പെണ്‍കുട്ടിയെ ഇരുചെവി അറിയാതെ താമസിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും അയല്‍വാസികളും ആരോപിച്ചു.</p>

ഒടുവില്‍ പരാതികളെല്ലാം പൊലീസ് പരിഹരിച്ചു. യുവാവിനെയും യുവതിയെയും ഒന്നിച്ച് ജീവിക്കാന്‍ അനുവദിച്ചു. എന്നാല്‍, അവിടെ നിന്ന് പുതിയ പ്രശ്നങ്ങളാരംഭിച്ചു എന്ന് വേണം കരുതാന്‍. പത്ത് വര്‍ഷത്തോളം ഒരു പെണ്‍കുട്ടിയെ ഇരുചെവി അറിയാതെ താമസിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും അയല്‍വാസികളും ആരോപിച്ചു.

1213
<p>നാട്ടുകാരുടെ എതിര്‍പ്പ് കൂടിയതോടെ കേസ് പുനരന്വേഷിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘം ബുധനാഴ്ച രാത്രി അയിലൂര്‍ കാരക്കാട്ട് പറമ്പിലെ വീട്ടിലെത്തി വീണ്ടും പരിശോധന നടത്തി. കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്.<br />&nbsp;</p>

<p>നാട്ടുകാരുടെ എതിര്‍പ്പ് കൂടിയതോടെ കേസ് പുനരന്വേഷിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘം ബുധനാഴ്ച രാത്രി അയിലൂര്‍ കാരക്കാട്ട് പറമ്പിലെ വീട്ടിലെത്തി വീണ്ടും പരിശോധന നടത്തി. കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്.<br />&nbsp;</p>

നാട്ടുകാരുടെ എതിര്‍പ്പ് കൂടിയതോടെ കേസ് പുനരന്വേഷിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘം ബുധനാഴ്ച രാത്രി അയിലൂര്‍ കാരക്കാട്ട് പറമ്പിലെ വീട്ടിലെത്തി വീണ്ടും പരിശോധന നടത്തി. കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്.
 

1313
<p>&nbsp;</p><p>&nbsp;</p><p>&nbsp;</p><p>&nbsp;</p><p>&nbsp;</p><p>&nbsp;</p><p>&nbsp;</p><p><br /><strong><em>കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona</em></strong></p>

<p>&nbsp;</p><p>&nbsp;</p><p>&nbsp;</p><p>&nbsp;</p><p>&nbsp;</p><p>&nbsp;</p><p>&nbsp;</p><p><br /><strong><em>കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona</em></strong></p>

 

 

 

 

 

 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
Recommended image2
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്
Recommended image3
പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved