MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • പറഞ്ഞുപറ്റിച്ചു; ഗാന്ധിജിയെ മരണത്തില്‍നിന്ന് രക്ഷിച്ച പാചകക്കാരനോട് നമ്മുടെ സര്‍ക്കാറുകള്‍ ചെയ്തത്

പറഞ്ഞുപറ്റിച്ചു; ഗാന്ധിജിയെ മരണത്തില്‍നിന്ന് രക്ഷിച്ച പാചകക്കാരനോട് നമ്മുടെ സര്‍ക്കാറുകള്‍ ചെയ്തത്

2017 -ലാണ് ഗാന്ധിജിയുടെ ചമ്പാരന്‍ സന്ദര്‍ശനത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിച്ചത്. നാടടക്കി വിളിച്ച പരിപാടിയില്‍ 'ഭട്ടക് മിയാന്‍' എന്ന പേരുപോലുമുയര്‍ന്നില്ല. മിയാന്‍റെ കുടുംബത്തിലെ ഒരാളെയും പരിപാടിക്കായി ആരും ക്ഷണിച്ചുമില്ല. 

2 Min read
Web Desk | Asianet News
Published : Oct 02 2020, 04:15 PM IST| Updated : Oct 02 2021, 09:53 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
132
<p><br />ഗാന്ധിജിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്സെയെ നാമറിയും. എന്നാല്‍, സ്വജീവന് വിലകല്‍പ്പിക്കാതെ മഹാത്മാവിനെ മരണത്തില്‍നിന്നും രക്ഷപ്പെടുത്തിയ ഭട്ടക് മിയാനെ നമുക്കറിയില്ല. എങ്കിലും, ഭട്ടക് മിയാന്‍മാര്‍ ഇക്കാലത്തും നമ്മുടെ ഓര്‍മ്മകളില്‍ നിറയേണ്ടതുണ്ട്.&nbsp;</p>

<p><br />ഗാന്ധിജിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്സെയെ നാമറിയും. എന്നാല്‍, സ്വജീവന് വിലകല്‍പ്പിക്കാതെ മഹാത്മാവിനെ മരണത്തില്‍നിന്നും രക്ഷപ്പെടുത്തിയ ഭട്ടക് മിയാനെ നമുക്കറിയില്ല. എങ്കിലും, ഭട്ടക് മിയാന്‍മാര്‍ ഇക്കാലത്തും നമ്മുടെ ഓര്‍മ്മകളില്‍ നിറയേണ്ടതുണ്ട്.&nbsp;</p>


ഗാന്ധിജിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്സെയെ നാമറിയും. എന്നാല്‍, സ്വജീവന് വിലകല്‍പ്പിക്കാതെ മഹാത്മാവിനെ മരണത്തില്‍നിന്നും രക്ഷപ്പെടുത്തിയ ഭട്ടക് മിയാനെ നമുക്കറിയില്ല. എങ്കിലും, ഭട്ടക് മിയാന്‍മാര്‍ ഇക്കാലത്തും നമ്മുടെ ഓര്‍മ്മകളില്‍ നിറയേണ്ടതുണ്ട്. 

232
<p>ലോക ചരിത്രത്തില്‍ 1917 എന്ന വര്‍ഷം ഓര്‍മ്മിക്കപ്പെടുന്നത് സാര്‍ ഭരണകൂടത്തിന്റെ ക്രൂരതയ്ക്ക് അന്ത്യം കുറിച്ച റഷ്യന്‍ വിപ്ലവത്തിന്റെ പേരിലാണ്.&nbsp;എന്നാല്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളവും അത് ചമ്പാരന്‍ സത്യാഗ്രഹം നടന്ന വര്‍ഷം</p>

<p>ലോക ചരിത്രത്തില്‍ 1917 എന്ന വര്‍ഷം ഓര്‍മ്മിക്കപ്പെടുന്നത് സാര്‍ ഭരണകൂടത്തിന്റെ ക്രൂരതയ്ക്ക് അന്ത്യം കുറിച്ച റഷ്യന്‍ വിപ്ലവത്തിന്റെ പേരിലാണ്.&nbsp;എന്നാല്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളവും അത് ചമ്പാരന്‍ സത്യാഗ്രഹം നടന്ന വര്‍ഷം</p>

ലോക ചരിത്രത്തില്‍ 1917 എന്ന വര്‍ഷം ഓര്‍മ്മിക്കപ്പെടുന്നത് സാര്‍ ഭരണകൂടത്തിന്റെ ക്രൂരതയ്ക്ക് അന്ത്യം കുറിച്ച റഷ്യന്‍ വിപ്ലവത്തിന്റെ പേരിലാണ്. എന്നാല്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളവും അത് ചമ്പാരന്‍ സത്യാഗ്രഹം നടന്ന വര്‍ഷം

332
<p>വര്‍ഷം. ബ്രിട്ടീഷ് കാലത്ത് നിര്‍ബന്ധിത നീലം കൃഷിക്കെതിരെ ബീഹാറിലെ ചമ്പാരന്‍ ഗ്രാമത്തിലെ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭമായിരുന്നു ചമ്പാരന്‍ സമരം.</p>

<p>വര്‍ഷം. ബ്രിട്ടീഷ് കാലത്ത് നിര്‍ബന്ധിത നീലം കൃഷിക്കെതിരെ ബീഹാറിലെ ചമ്പാരന്‍ ഗ്രാമത്തിലെ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭമായിരുന്നു ചമ്പാരന്‍ സമരം.</p>

വര്‍ഷം. ബ്രിട്ടീഷ് കാലത്ത് നിര്‍ബന്ധിത നീലം കൃഷിക്കെതിരെ ബീഹാറിലെ ചമ്പാരന്‍ ഗ്രാമത്തിലെ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭമായിരുന്നു ചമ്പാരന്‍ സമരം.

432
<p>ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി വന്ന ശേഷം സത്യാഗ്രഹത്തില്‍ ഗാന്ധിജിയുടെ ആദ്യ പരീക്ഷണം നടന്നത് ചമ്പാരനിലായിരുന്നു. ഗാന്ധിജിയുടെ സാന്നിധ്യമാണ് ആ സമരത്തെ മറ്റൊരു തലത്തില്‍ എത്തിച്ചത്.&nbsp;</p>

<p>ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി വന്ന ശേഷം സത്യാഗ്രഹത്തില്‍ ഗാന്ധിജിയുടെ ആദ്യ പരീക്ഷണം നടന്നത് ചമ്പാരനിലായിരുന്നു. ഗാന്ധിജിയുടെ സാന്നിധ്യമാണ് ആ സമരത്തെ മറ്റൊരു തലത്തില്‍ എത്തിച്ചത്.&nbsp;</p>

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി വന്ന ശേഷം സത്യാഗ്രഹത്തില്‍ ഗാന്ധിജിയുടെ ആദ്യ പരീക്ഷണം നടന്നത് ചമ്പാരനിലായിരുന്നു. ഗാന്ധിജിയുടെ സാന്നിധ്യമാണ് ആ സമരത്തെ മറ്റൊരു തലത്തില്‍ എത്തിച്ചത്. 

532
<p>ഭട്ടക് മിയാന്‍മാര്‍ ഇക്കാലത്തും നമ്മുടെ ഓര്‍മ്മകളില്‍ നിറയേണ്ടതുണ്ട്.&nbsp;</p>

<p>ഭട്ടക് മിയാന്‍മാര്‍ ഇക്കാലത്തും നമ്മുടെ ഓര്‍മ്മകളില്‍ നിറയേണ്ടതുണ്ട്.&nbsp;</p>

ഭട്ടക് മിയാന്‍മാര്‍ ഇക്കാലത്തും നമ്മുടെ ഓര്‍മ്മകളില്‍ നിറയേണ്ടതുണ്ട്. 

632
<p><br />ഗാന്ധിജിക്കുനേരെ ആദ്യമായി ഒരു വധശ്രമം നടക്കുന്നത് അവിടെ വെച്ചായിരുന്നു. അന്നദ്ദേഹത്തെ രക്ഷപ്പെടുത്തിയത് ഒരു മുസ്ലിം പാചകക്കാരനായിരുന്നു. ഭട്ടക് മിയാന്‍.&nbsp;</p>

<p><br />ഗാന്ധിജിക്കുനേരെ ആദ്യമായി ഒരു വധശ്രമം നടക്കുന്നത് അവിടെ വെച്ചായിരുന്നു. അന്നദ്ദേഹത്തെ രക്ഷപ്പെടുത്തിയത് ഒരു മുസ്ലിം പാചകക്കാരനായിരുന്നു. ഭട്ടക് മിയാന്‍.&nbsp;</p>


ഗാന്ധിജിക്കുനേരെ ആദ്യമായി ഒരു വധശ്രമം നടക്കുന്നത് അവിടെ വെച്ചായിരുന്നു. അന്നദ്ദേഹത്തെ രക്ഷപ്പെടുത്തിയത് ഒരു മുസ്ലിം പാചകക്കാരനായിരുന്നു. ഭട്ടക് മിയാന്‍. 

732
<p>ഇവിടെയുള്ള, നീലം ഉല്‍പ്പാദകരായ മോതിഹരി എസ്റ്റേറ്റിന്റെ മാനേജറായിരുന്നു ഡബ്ല്യൂ എസ് ഇര്‍വിന്‍ എന്ന ബ്രിട്ടീഷുകാരന്‍. കൊടിയ പീഡകന്‍. കര്‍ഷകരെയും തൊഴിലാളികളെയും അടിച്ചമര്‍ത്തുന്നതില്‍ കുപ്രസിദ്ധന്‍.&nbsp;</p>

<p>ഇവിടെയുള്ള, നീലം ഉല്‍പ്പാദകരായ മോതിഹരി എസ്റ്റേറ്റിന്റെ മാനേജറായിരുന്നു ഡബ്ല്യൂ എസ് ഇര്‍വിന്‍ എന്ന ബ്രിട്ടീഷുകാരന്‍. കൊടിയ പീഡകന്‍. കര്‍ഷകരെയും തൊഴിലാളികളെയും അടിച്ചമര്‍ത്തുന്നതില്‍ കുപ്രസിദ്ധന്‍.&nbsp;</p>

ഇവിടെയുള്ള, നീലം ഉല്‍പ്പാദകരായ മോതിഹരി എസ്റ്റേറ്റിന്റെ മാനേജറായിരുന്നു ഡബ്ല്യൂ എസ് ഇര്‍വിന്‍ എന്ന ബ്രിട്ടീഷുകാരന്‍. കൊടിയ പീഡകന്‍. കര്‍ഷകരെയും തൊഴിലാളികളെയും അടിച്ചമര്‍ത്തുന്നതില്‍ കുപ്രസിദ്ധന്‍. 

832
<p>ചമ്പാരന്‍ സന്ദര്‍ശനത്തിനിടെ നിരവധി കര്‍ഷകരാണ് ഗാന്ധിജിയോട് ഇയാളുടെ ്രകൂരതകളെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇതു സംബന്ധിച്ച് ഇര്‍വിനുമായി ഗാന്ധിജി പല വട്ടം കത്തിടപാടുകള്‍ നടത്തി. ഇര്‍വിന്റെ ക്രൂരതകളെക്കുറിച്ച് അന്നത്തെ ജില്ലാ കലക്ടര്‍ ഡബ്ല്യൂ ബി ഹെയ്കോക്കിന് ഗാന്ധിജി കത്ത് എഴുതുകയും ചെയ്തിരുന്നു.</p>

<p>ചമ്പാരന്‍ സന്ദര്‍ശനത്തിനിടെ നിരവധി കര്‍ഷകരാണ് ഗാന്ധിജിയോട് ഇയാളുടെ ്രകൂരതകളെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇതു സംബന്ധിച്ച് ഇര്‍വിനുമായി ഗാന്ധിജി പല വട്ടം കത്തിടപാടുകള്‍ നടത്തി. ഇര്‍വിന്റെ ക്രൂരതകളെക്കുറിച്ച് അന്നത്തെ ജില്ലാ കലക്ടര്‍ ഡബ്ല്യൂ ബി ഹെയ്കോക്കിന് ഗാന്ധിജി കത്ത് എഴുതുകയും ചെയ്തിരുന്നു.</p>

ചമ്പാരന്‍ സന്ദര്‍ശനത്തിനിടെ നിരവധി കര്‍ഷകരാണ് ഗാന്ധിജിയോട് ഇയാളുടെ ്രകൂരതകളെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇതു സംബന്ധിച്ച് ഇര്‍വിനുമായി ഗാന്ധിജി പല വട്ടം കത്തിടപാടുകള്‍ നടത്തി. ഇര്‍വിന്റെ ക്രൂരതകളെക്കുറിച്ച് അന്നത്തെ ജില്ലാ കലക്ടര്‍ ഡബ്ല്യൂ ബി ഹെയ്കോക്കിന് ഗാന്ധിജി കത്ത് എഴുതുകയും ചെയ്തിരുന്നു.

932
<p><br />തുടര്‍ന്ന്, ഗാന്ധി ചമ്പാരനില്‍ എത്തുമ്പോള്‍ വിഷം കലര്‍ത്തിയ പാല്‍ നല്‍കി &nbsp;കൊല്ലാന്‍ തോട്ടമുടമ പദ്ധതിയിട്ടു.&nbsp;</p>

<p><br />തുടര്‍ന്ന്, ഗാന്ധി ചമ്പാരനില്‍ എത്തുമ്പോള്‍ വിഷം കലര്‍ത്തിയ പാല്‍ നല്‍കി &nbsp;കൊല്ലാന്‍ തോട്ടമുടമ പദ്ധതിയിട്ടു.&nbsp;</p>


തുടര്‍ന്ന്, ഗാന്ധി ചമ്പാരനില്‍ എത്തുമ്പോള്‍ വിഷം കലര്‍ത്തിയ പാല്‍ നല്‍കി  കൊല്ലാന്‍ തോട്ടമുടമ പദ്ധതിയിട്ടു. 

1032
<p><br />തന്റെ കൂടെ സമരത്തിനായി വന്നവരെല്ലാം ജാതിമത വേലിക്കെട്ടുകള്‍ മറന്നു നിര്‍ബന്ധമായും പൊതുഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നും പാചകക്കാരന്റെ മതവും ജാതിയും നോക്കരുതെന്നും ഗാന്ധിജി ശഠിച്ചിരുന്നു. അവിടെ നിയോഗിക്കപ്പെട്ട പാചകക്കാരനായിരുന്നു ഭട്ടക് മിയാന്‍.</p>

<p><br />തന്റെ കൂടെ സമരത്തിനായി വന്നവരെല്ലാം ജാതിമത വേലിക്കെട്ടുകള്‍ മറന്നു നിര്‍ബന്ധമായും പൊതുഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നും പാചകക്കാരന്റെ മതവും ജാതിയും നോക്കരുതെന്നും ഗാന്ധിജി ശഠിച്ചിരുന്നു. അവിടെ നിയോഗിക്കപ്പെട്ട പാചകക്കാരനായിരുന്നു ഭട്ടക് മിയാന്‍.</p>


തന്റെ കൂടെ സമരത്തിനായി വന്നവരെല്ലാം ജാതിമത വേലിക്കെട്ടുകള്‍ മറന്നു നിര്‍ബന്ധമായും പൊതുഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നും പാചകക്കാരന്റെ മതവും ജാതിയും നോക്കരുതെന്നും ഗാന്ധിജി ശഠിച്ചിരുന്നു. അവിടെ നിയോഗിക്കപ്പെട്ട പാചകക്കാരനായിരുന്നു ഭട്ടക് മിയാന്‍.

1132
<p>ഇര്‍വിന്‍ സായിപ്പ് &nbsp;ഭട്ടക് മിയാനെ സമീപിച്ച് ഗാന്ധിജിയുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ആവശ്യപ്പെടുന്നു. ഗാന്ധിജിയെ കൊല്ലാന്‍ അയാള്‍ കൂട്ടുനിന്നില്ല.&nbsp;&nbsp;പണവും പാരിതോഷികവും കൊണ്ട് മിയാനെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ഇര്‍വിന്‍ മിയാനെ ഭീഷണിപ്പെടുത്തുന്നു.&nbsp;</p>

<p>ഇര്‍വിന്‍ സായിപ്പ് &nbsp;ഭട്ടക് മിയാനെ സമീപിച്ച് ഗാന്ധിജിയുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ആവശ്യപ്പെടുന്നു. ഗാന്ധിജിയെ കൊല്ലാന്‍ അയാള്‍ കൂട്ടുനിന്നില്ല.&nbsp;&nbsp;പണവും പാരിതോഷികവും കൊണ്ട് മിയാനെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ഇര്‍വിന്‍ മിയാനെ ഭീഷണിപ്പെടുത്തുന്നു.&nbsp;</p>

ഇര്‍വിന്‍ സായിപ്പ്  ഭട്ടക് മിയാനെ സമീപിച്ച് ഗാന്ധിജിയുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ആവശ്യപ്പെടുന്നു. ഗാന്ധിജിയെ കൊല്ലാന്‍ അയാള്‍ കൂട്ടുനിന്നില്ല.  പണവും പാരിതോഷികവും കൊണ്ട് മിയാനെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ഇര്‍വിന്‍ മിയാനെ ഭീഷണിപ്പെടുത്തുന്നു. 

1232
<p><br />മിയാന്‍ വഴങ്ങിയില്ലെന്നു മാത്രമല്ല ഈ വിവരം ഗാന്ധിജിയെയും കൂടെ ഉണ്ടായിരുന്ന പില്‍ക്കാലത്ത് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആയിരുന്ന രാജേന്ദ്ര പ്രസാദിനെയും അറിയിച്ചു. മഹാത്മജി രക്ഷപ്പെട്ടു.&nbsp;</p>

<p><br />മിയാന്‍ വഴങ്ങിയില്ലെന്നു മാത്രമല്ല ഈ വിവരം ഗാന്ധിജിയെയും കൂടെ ഉണ്ടായിരുന്ന പില്‍ക്കാലത്ത് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആയിരുന്ന രാജേന്ദ്ര പ്രസാദിനെയും അറിയിച്ചു. മഹാത്മജി രക്ഷപ്പെട്ടു.&nbsp;</p>


മിയാന്‍ വഴങ്ങിയില്ലെന്നു മാത്രമല്ല ഈ വിവരം ഗാന്ധിജിയെയും കൂടെ ഉണ്ടായിരുന്ന പില്‍ക്കാലത്ത് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആയിരുന്ന രാജേന്ദ്ര പ്രസാദിനെയും അറിയിച്ചു. മഹാത്മജി രക്ഷപ്പെട്ടു. 

1332
<p><br />കുപിതനായ ഇര്‍വിന്‍ മിയാന്റെ ഭൂമിയും വീടും മറ്റു സാധനങ്ങളും പിടിച്ചെടുത്തു. ഭട്ടക് മിയാനെ അറസ്റ്റ് ചെയ്ത് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കി ജയിലിലടച്ചു.മിയാന്റെ കുടുംബത്തെ നാട്ടില്‍ നിന്ന് ആട്ടിയോടിച്ചു.&nbsp;</p>

<p><br />കുപിതനായ ഇര്‍വിന്‍ മിയാന്റെ ഭൂമിയും വീടും മറ്റു സാധനങ്ങളും പിടിച്ചെടുത്തു. ഭട്ടക് മിയാനെ അറസ്റ്റ് ചെയ്ത് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കി ജയിലിലടച്ചു.മിയാന്റെ കുടുംബത്തെ നാട്ടില്‍ നിന്ന് ആട്ടിയോടിച്ചു.&nbsp;</p>


കുപിതനായ ഇര്‍വിന്‍ മിയാന്റെ ഭൂമിയും വീടും മറ്റു സാധനങ്ങളും പിടിച്ചെടുത്തു. ഭട്ടക് മിയാനെ അറസ്റ്റ് ചെയ്ത് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കി ജയിലിലടച്ചു.മിയാന്റെ കുടുംബത്തെ നാട്ടില്‍ നിന്ന് ആട്ടിയോടിച്ചു. 

1432
<p>കാലം മാറി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയി. ഭട്ടക് മിയാന്‍ ജയില്‍ മോചിതനായി. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായി. വധശ്രമം നടക്കുന്ന സമയത്ത് ഗാന്ധിജിക്കൊപ്പം ഉണ്ടായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ് രാഷ്ട്രപതിയായി.&nbsp;</p>

<p>കാലം മാറി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയി. ഭട്ടക് മിയാന്‍ ജയില്‍ മോചിതനായി. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായി. വധശ്രമം നടക്കുന്ന സമയത്ത് ഗാന്ധിജിക്കൊപ്പം ഉണ്ടായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ് രാഷ്ട്രപതിയായി.&nbsp;</p>

കാലം മാറി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയി. ഭട്ടക് മിയാന്‍ ജയില്‍ മോചിതനായി. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായി. വധശ്രമം നടക്കുന്ന സമയത്ത് ഗാന്ധിജിക്കൊപ്പം ഉണ്ടായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ് രാഷ്ട്രപതിയായി. 

1532
<p>1950 -ല്‍ രാഷ്ട്രപതിയായിരിക്കെ ഡോ. രാജേന്ദ്ര പ്രസാദ് വീണ്ടും ചമ്പാരനിലെത്തി. ബന്ധുവായ ഒരാളുടെ മരണത്തെ തുടര്‍ന്നാണ് രാജേന്ദ്ര പ്രസാദ് ചമ്പാരനില്‍ എത്തിയത്. അന്ന് മോതിഹാരി റെയില്‍വേ സ്റ്റേഷനില്‍ രാഷ്ട്രപതിയെ കാണാന്‍ എത്തിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഭട്ടക് മിയാനെ രാജേന്ദ്ര പ്രസാദ് തിരിച്ചറിഞ്ഞു.&nbsp;</p>

<p>1950 -ല്‍ രാഷ്ട്രപതിയായിരിക്കെ ഡോ. രാജേന്ദ്ര പ്രസാദ് വീണ്ടും ചമ്പാരനിലെത്തി. ബന്ധുവായ ഒരാളുടെ മരണത്തെ തുടര്‍ന്നാണ് രാജേന്ദ്ര പ്രസാദ് ചമ്പാരനില്‍ എത്തിയത്. അന്ന് മോതിഹാരി റെയില്‍വേ സ്റ്റേഷനില്‍ രാഷ്ട്രപതിയെ കാണാന്‍ എത്തിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഭട്ടക് മിയാനെ രാജേന്ദ്ര പ്രസാദ് തിരിച്ചറിഞ്ഞു.&nbsp;</p>

1950 -ല്‍ രാഷ്ട്രപതിയായിരിക്കെ ഡോ. രാജേന്ദ്ര പ്രസാദ് വീണ്ടും ചമ്പാരനിലെത്തി. ബന്ധുവായ ഒരാളുടെ മരണത്തെ തുടര്‍ന്നാണ് രാജേന്ദ്ര പ്രസാദ് ചമ്പാരനില്‍ എത്തിയത്. അന്ന് മോതിഹാരി റെയില്‍വേ സ്റ്റേഷനില്‍ രാഷ്ട്രപതിയെ കാണാന്‍ എത്തിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഭട്ടക് മിയാനെ രാജേന്ദ്ര പ്രസാദ് തിരിച്ചറിഞ്ഞു. 

1632
<p>അവശനായിരുന്ന ഭട്ടക് മിയാനെ രാഷ്ട്രപതി അരികില്‍ പിടിച്ചിരുത്തി. തുടര്‍ന്ന്, അവിടെ കൂടിയിരുന്നവരോട് 1917-ല്‍ തങ്ങള്‍ക്കെതിരെ നടന്ന വധശ്രമത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.&nbsp;</p>

<p>അവശനായിരുന്ന ഭട്ടക് മിയാനെ രാഷ്ട്രപതി അരികില്‍ പിടിച്ചിരുത്തി. തുടര്‍ന്ന്, അവിടെ കൂടിയിരുന്നവരോട് 1917-ല്‍ തങ്ങള്‍ക്കെതിരെ നടന്ന വധശ്രമത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.&nbsp;</p>

അവശനായിരുന്ന ഭട്ടക് മിയാനെ രാഷ്ട്രപതി അരികില്‍ പിടിച്ചിരുത്തി. തുടര്‍ന്ന്, അവിടെ കൂടിയിരുന്നവരോട് 1917-ല്‍ തങ്ങള്‍ക്കെതിരെ നടന്ന വധശ്രമത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 

1732
<p>മിയാന്‍ ഇല്ലായിരുന്നെങ്കില്‍ ഗാന്ധിജിയും താനും കൊല്ലപ്പെട്ടേനെ എന്നും എങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രം തികച്ചും മറ്റൊന്നായേനേ എന്നും രാജേന്ദ്ര പ്രസാദ് ആള്‍ക്കൂട്ടത്തോട് പറഞ്ഞുവെന്ന് ആ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന ചരിത്രകാരനായ ഗീരീഷ് മിശ്ര രേഖപ്പെടുത്തിയിട്ടുണ്ട്.&nbsp;</p>

<p>മിയാന്‍ ഇല്ലായിരുന്നെങ്കില്‍ ഗാന്ധിജിയും താനും കൊല്ലപ്പെട്ടേനെ എന്നും എങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രം തികച്ചും മറ്റൊന്നായേനേ എന്നും രാജേന്ദ്ര പ്രസാദ് ആള്‍ക്കൂട്ടത്തോട് പറഞ്ഞുവെന്ന് ആ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന ചരിത്രകാരനായ ഗീരീഷ് മിശ്ര രേഖപ്പെടുത്തിയിട്ടുണ്ട്.&nbsp;</p>

മിയാന്‍ ഇല്ലായിരുന്നെങ്കില്‍ ഗാന്ധിജിയും താനും കൊല്ലപ്പെട്ടേനെ എന്നും എങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രം തികച്ചും മറ്റൊന്നായേനേ എന്നും രാജേന്ദ്ര പ്രസാദ് ആള്‍ക്കൂട്ടത്തോട് പറഞ്ഞുവെന്ന് ആ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന ചരിത്രകാരനായ ഗീരീഷ് മിശ്ര രേഖപ്പെടുത്തിയിട്ടുണ്ട്. 

1832
<p>ഗാന്ധിജിയെ കൊല്ലാന്‍ ഒരു തോട്ടം ഉടമ നടത്തിയ ശ്രമങ്ങളെ വിഫലമാക്കിയ ധീരനെ ജന്മദേശം പൂര്‍ണാര്‍ത്ഥത്തില്‍ തിരിച്ചറിയുന്നത് അപ്പോഴാണ്. ചമ്പാരനിലെ സ്വാതന്ത്ര്യ സേനാനികള്‍ എന്ന പുസ്തകത്തില്‍ അങ്ങനെ മിയാനും ഇടം പിടിച്ചു.</p>

<p>ഗാന്ധിജിയെ കൊല്ലാന്‍ ഒരു തോട്ടം ഉടമ നടത്തിയ ശ്രമങ്ങളെ വിഫലമാക്കിയ ധീരനെ ജന്മദേശം പൂര്‍ണാര്‍ത്ഥത്തില്‍ തിരിച്ചറിയുന്നത് അപ്പോഴാണ്. ചമ്പാരനിലെ സ്വാതന്ത്ര്യ സേനാനികള്‍ എന്ന പുസ്തകത്തില്‍ അങ്ങനെ മിയാനും ഇടം പിടിച്ചു.</p>

ഗാന്ധിജിയെ കൊല്ലാന്‍ ഒരു തോട്ടം ഉടമ നടത്തിയ ശ്രമങ്ങളെ വിഫലമാക്കിയ ധീരനെ ജന്മദേശം പൂര്‍ണാര്‍ത്ഥത്തില്‍ തിരിച്ചറിയുന്നത് അപ്പോഴാണ്. ചമ്പാരനിലെ സ്വാതന്ത്ര്യ സേനാനികള്‍ എന്ന പുസ്തകത്തില്‍ അങ്ങനെ മിയാനും ഇടം പിടിച്ചു.

1932
<p><br />തീര്‍ന്നില്ല, ഭട്ടക് മിയാന്റെയും കുടുംബത്തിന്റെയും ദുരിതാവസ്ഥ കണ്ട രാജേന്ദ്ര പ്രസാദ് അന്ന് തന്നെ മിയാനും മൂന്നു മക്കള്‍ക്കുമായി 50 ഏക്കര്‍ ഭൂമി നല്‍കാന്‍ ഉത്തരവിട്ടു. നിസ്വാര്‍ത്ഥനായ ആ പാചകക്കാരനോടുള്ള ഇന്ത്യയുടെ സ്നേഹവും കടപ്പാടും അങ്ങനെയാണ് ബോധ്യപ്പെടുത്തേണ്ടത് എന്നുമദ്ദേഹം പറഞ്ഞു.</p>

<p><br />തീര്‍ന്നില്ല, ഭട്ടക് മിയാന്റെയും കുടുംബത്തിന്റെയും ദുരിതാവസ്ഥ കണ്ട രാജേന്ദ്ര പ്രസാദ് അന്ന് തന്നെ മിയാനും മൂന്നു മക്കള്‍ക്കുമായി 50 ഏക്കര്‍ ഭൂമി നല്‍കാന്‍ ഉത്തരവിട്ടു. നിസ്വാര്‍ത്ഥനായ ആ പാചകക്കാരനോടുള്ള ഇന്ത്യയുടെ സ്നേഹവും കടപ്പാടും അങ്ങനെയാണ് ബോധ്യപ്പെടുത്തേണ്ടത് എന്നുമദ്ദേഹം പറഞ്ഞു.</p>


തീര്‍ന്നില്ല, ഭട്ടക് മിയാന്റെയും കുടുംബത്തിന്റെയും ദുരിതാവസ്ഥ കണ്ട രാജേന്ദ്ര പ്രസാദ് അന്ന് തന്നെ മിയാനും മൂന്നു മക്കള്‍ക്കുമായി 50 ഏക്കര്‍ ഭൂമി നല്‍കാന്‍ ഉത്തരവിട്ടു. നിസ്വാര്‍ത്ഥനായ ആ പാചകക്കാരനോടുള്ള ഇന്ത്യയുടെ സ്നേഹവും കടപ്പാടും അങ്ങനെയാണ് ബോധ്യപ്പെടുത്തേണ്ടത് എന്നുമദ്ദേഹം പറഞ്ഞു.

2032
<p><br />അത് നടന്നത് 1950 ലാണ്. അതു കഴിഞ്ഞ് 69 വര്‍ഷമായിട്ടും ആ ഉത്തരവ് നടപ്പാക്കിയിട്ടില്ല. ഉത്തരവിറങ്ങി ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം ഭട്ടക് മിയാന്‍ മരിച്ചു.&nbsp;</p>

<p><br />അത് നടന്നത് 1950 ലാണ്. അതു കഴിഞ്ഞ് 69 വര്‍ഷമായിട്ടും ആ ഉത്തരവ് നടപ്പാക്കിയിട്ടില്ല. ഉത്തരവിറങ്ങി ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം ഭട്ടക് മിയാന്‍ മരിച്ചു.&nbsp;</p>


അത് നടന്നത് 1950 ലാണ്. അതു കഴിഞ്ഞ് 69 വര്‍ഷമായിട്ടും ആ ഉത്തരവ് നടപ്പാക്കിയിട്ടില്ല. ഉത്തരവിറങ്ങി ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം ഭട്ടക് മിയാന്‍ മരിച്ചു. 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
Recommended image2
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്
Recommended image3
'അസുഖം വന്നാലും ലീവില്ല'; ഇന്ത്യൻ കമ്പനി സിക്ക് ലീവ് നിർത്തലാക്കിയെന്ന് പരാതി, ജോലിസ്ഥലത്തെ ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം ശക്തം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved