MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • സിനിമ പോലെ ഒരാനക്കഥ; ലോകമെങ്ങുമുള്ള നല്ല മനുഷ്യര്‍ ഇടപെട്ടു; ഭൂമിയിലെ ഏറ്റവും ഏകാകിയായ ആനയ്ക്ക് മോചനം

സിനിമ പോലെ ഒരാനക്കഥ; ലോകമെങ്ങുമുള്ള നല്ല മനുഷ്യര്‍ ഇടപെട്ടു; ഭൂമിയിലെ ഏറ്റവും ഏകാകിയായ ആനയ്ക്ക് മോചനം

ഇതൊരു ആനക്കഥയാണ്. പാക്കിസ്താനിലെ ഇസ്ലാമബാദ് മൃഗശാലയില്‍ മൂന്നര പതിറ്റാണ്ടായി അകപ്പെട്ട ഒരു പാവം കാട്ടാനയുടെ കഥ. ഇരുമ്പു ചങ്ങലകളില്‍ കുരുങ്ങി ദുരിതം തിന്നു കഴിഞ്ഞിരുന്ന ഈ ആന നാളെ രാവിലയോടെ ചങ്ങലക്കെട്ടുകളില്‍നിന്നും മോചിതനാവും. 

3 Min read
Web Desk| stockphoto
Published : Nov 29 2020, 04:27 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
155
<p><br />ലോകമെങ്ങുമുള്ള അനേകം മനുഷ്യരുടെ നിരന്തരശ്രമത്തെ തുടര്‍ന്നാണ് പാക് നിയമങ്ങളുടെ ചുവപ്പു നാടകളാകെ അഴിച്ചെടുത്ത് ഈ ആന മോചിതനാവുന്നത്. &nbsp;</p>

<p><br />ലോകമെങ്ങുമുള്ള അനേകം മനുഷ്യരുടെ നിരന്തരശ്രമത്തെ തുടര്‍ന്നാണ് പാക് നിയമങ്ങളുടെ ചുവപ്പു നാടകളാകെ അഴിച്ചെടുത്ത് ഈ ആന മോചിതനാവുന്നത്. &nbsp;</p>


ലോകമെങ്ങുമുള്ള അനേകം മനുഷ്യരുടെ നിരന്തരശ്രമത്തെ തുടര്‍ന്നാണ് പാക് നിയമങ്ങളുടെ ചുവപ്പു നാടകളാകെ അഴിച്ചെടുത്ത് ഈ ആന മോചിതനാവുന്നത്.  

255
<p>ഇസ്‌ലാമബാദില്‍നിന്ന് ഇന്ന് &nbsp;വെകിട്ട് പുറപ്പെടുന്ന പ്രത്യേക റഷ്യന്‍ ചാര്‍ട്ടര്‍ വിമാനത്തില്‍ ഈ ആന കംബോഡിയയിലെ വന്യജീവി സങ്കേതത്തിലേക്ക് പുറപ്പെടും. ആറു മണിക്കൂര്‍ യാത്രക്കൊടുവില്‍ കാവന്‍ നരകജീവിതത്തില്‍നിന്നും മോചിതനാവും.&nbsp;</p>

<p>ഇസ്‌ലാമബാദില്‍നിന്ന് ഇന്ന് &nbsp;വെകിട്ട് പുറപ്പെടുന്ന പ്രത്യേക റഷ്യന്‍ ചാര്‍ട്ടര്‍ വിമാനത്തില്‍ ഈ ആന കംബോഡിയയിലെ വന്യജീവി സങ്കേതത്തിലേക്ക് പുറപ്പെടും. ആറു മണിക്കൂര്‍ യാത്രക്കൊടുവില്‍ കാവന്‍ നരകജീവിതത്തില്‍നിന്നും മോചിതനാവും.&nbsp;</p>

ഇസ്‌ലാമബാദില്‍നിന്ന് ഇന്ന്  വെകിട്ട് പുറപ്പെടുന്ന പ്രത്യേക റഷ്യന്‍ ചാര്‍ട്ടര്‍ വിമാനത്തില്‍ ഈ ആന കംബോഡിയയിലെ വന്യജീവി സങ്കേതത്തിലേക്ക് പുറപ്പെടും. ആറു മണിക്കൂര്‍ യാത്രക്കൊടുവില്‍ കാവന്‍ നരകജീവിതത്തില്‍നിന്നും മോചിതനാവും. 

355
<p>ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ അഭിനേത്രിയും ലോകപ്രശസ്ത ഗായികയുമായ ഷെര്‍ ഓണ്‍ലൈനിലും പുറത്തും നടത്തിയ പോരാട്ടങ്ങളാണ് ഇതില്‍ നിര്‍ണായകമായത്. കാവനൊപ്പം കാംബോഡിയയിലേക്ക് പോവുന്ന വിമാനത്തില്‍ ഷെര്‍ കൂടി പോവുന്നുണ്ട്.&nbsp;</p>

<p>ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ അഭിനേത്രിയും ലോകപ്രശസ്ത ഗായികയുമായ ഷെര്‍ ഓണ്‍ലൈനിലും പുറത്തും നടത്തിയ പോരാട്ടങ്ങളാണ് ഇതില്‍ നിര്‍ണായകമായത്. കാവനൊപ്പം കാംബോഡിയയിലേക്ക് പോവുന്ന വിമാനത്തില്‍ ഷെര്‍ കൂടി പോവുന്നുണ്ട്.&nbsp;</p>

ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ അഭിനേത്രിയും ലോകപ്രശസ്ത ഗായികയുമായ ഷെര്‍ ഓണ്‍ലൈനിലും പുറത്തും നടത്തിയ പോരാട്ടങ്ങളാണ് ഇതില്‍ നിര്‍ണായകമായത്. കാവനൊപ്പം കാംബോഡിയയിലേക്ക് പോവുന്ന വിമാനത്തില്‍ ഷെര്‍ കൂടി പോവുന്നുണ്ട്. 

455
<p>മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പോരാട്ടങ്ങളും ഇസ്ലാമബാദ് ഹൈക്കോടതിയുടെ ഇടപെടലും അതിന് അനുകൂലമായി പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ സ്വീകരിച്ച നടപടികളുമാണ് മോചനത്തിന് വഴിയൊരുക്കിയത്.&nbsp;</p>

<p>മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പോരാട്ടങ്ങളും ഇസ്ലാമബാദ് ഹൈക്കോടതിയുടെ ഇടപെടലും അതിന് അനുകൂലമായി പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ സ്വീകരിച്ച നടപടികളുമാണ് മോചനത്തിന് വഴിയൊരുക്കിയത്.&nbsp;</p>

മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പോരാട്ടങ്ങളും ഇസ്ലാമബാദ് ഹൈക്കോടതിയുടെ ഇടപെടലും അതിന് അനുകൂലമായി പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ സ്വീകരിച്ച നടപടികളുമാണ് മോചനത്തിന് വഴിയൊരുക്കിയത്. 

555
<p><br />കാവന്‍ എന്നാണ് ഈ ആനയുടെ പേര്. അനേകം രാഷ്ട്രങ്ങള്‍ പങ്കാളികളായ അസാധാരണമായ ഒരു ജീവിതകഥയാണ് കാവന്‍േറത്. ലോകത്തെ ഏറ്റവും ഏകാകിയായ ആന എന്നറിയപ്പെടുന്ന കാവന്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞു തുടങ്ങിയിട്ട് കാലങ്ങളാവുന്നു.&nbsp;</p>

<p><br />കാവന്‍ എന്നാണ് ഈ ആനയുടെ പേര്. അനേകം രാഷ്ട്രങ്ങള്‍ പങ്കാളികളായ അസാധാരണമായ ഒരു ജീവിതകഥയാണ് കാവന്‍േറത്. ലോകത്തെ ഏറ്റവും ഏകാകിയായ ആന എന്നറിയപ്പെടുന്ന കാവന്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞു തുടങ്ങിയിട്ട് കാലങ്ങളാവുന്നു.&nbsp;</p>


കാവന്‍ എന്നാണ് ഈ ആനയുടെ പേര്. അനേകം രാഷ്ട്രങ്ങള്‍ പങ്കാളികളായ അസാധാരണമായ ഒരു ജീവിതകഥയാണ് കാവന്‍േറത്. ലോകത്തെ ഏറ്റവും ഏകാകിയായ ആന എന്നറിയപ്പെടുന്ന കാവന്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞു തുടങ്ങിയിട്ട് കാലങ്ങളാവുന്നു. 

655
<p><br />ഇസ്ലാമബാദ് മൃഗശാലയില്‍ രണ്ട് പതിറ്റാണ്ടായി ചങ്ങലകളില്‍ കുരുങ്ങി, ഇടുങ്ങിയ വൃത്തിഹീനമായ കോണ്‍ക്രീറ്റ് കൂടിനുള്ളില്‍ നരകജീവിതം നയിച്ച കാവന്‍, ലോകമെങ്ങുമുള്ള അനേകം മൃഗസ്നേഹികളുടെ പോരാട്ടത്തിനൊടുവില്‍ കമ്പോഡിയയിലെ, അതിവിശാലമായ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റപ്പെടുകയാണ്.&nbsp;</p>

<p><br />ഇസ്ലാമബാദ് മൃഗശാലയില്‍ രണ്ട് പതിറ്റാണ്ടായി ചങ്ങലകളില്‍ കുരുങ്ങി, ഇടുങ്ങിയ വൃത്തിഹീനമായ കോണ്‍ക്രീറ്റ് കൂടിനുള്ളില്‍ നരകജീവിതം നയിച്ച കാവന്‍, ലോകമെങ്ങുമുള്ള അനേകം മൃഗസ്നേഹികളുടെ പോരാട്ടത്തിനൊടുവില്‍ കമ്പോഡിയയിലെ, അതിവിശാലമായ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റപ്പെടുകയാണ്.&nbsp;</p>


ഇസ്ലാമബാദ് മൃഗശാലയില്‍ രണ്ട് പതിറ്റാണ്ടായി ചങ്ങലകളില്‍ കുരുങ്ങി, ഇടുങ്ങിയ വൃത്തിഹീനമായ കോണ്‍ക്രീറ്റ് കൂടിനുള്ളില്‍ നരകജീവിതം നയിച്ച കാവന്‍, ലോകമെങ്ങുമുള്ള അനേകം മൃഗസ്നേഹികളുടെ പോരാട്ടത്തിനൊടുവില്‍ കമ്പോഡിയയിലെ, അതിവിശാലമായ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റപ്പെടുകയാണ്. 

755
<p><br />നമുക്കിനി ഈ ആനയുടെ കഥ കേള്‍ക്കാം. കഥ തുടങ്ങുന്നത് ശ്രീലങ്കയില്‍നിന്നാണ്. അവിടത്തെ, പിന്നവാല ആന സങ്കേതത്തിലായിരുന്നു ഏതോ കാട്ടില്‍നിന്നും ആരോ കെണിവെച്ചു പിടിച്ച ഈ കാട്ടാനക്കുട്ടി. ഒരു വയസ്സു മാത്രമുണ്ടായിരുന്ന ഈ ആനക്കുട്ടന്‍ അപ്രതീക്ഷിതമായാണ് പാക്കിസ്താനിലേക്ക് എത്തുന്നത്.&nbsp;</p>

<p><br />നമുക്കിനി ഈ ആനയുടെ കഥ കേള്‍ക്കാം. കഥ തുടങ്ങുന്നത് ശ്രീലങ്കയില്‍നിന്നാണ്. അവിടത്തെ, പിന്നവാല ആന സങ്കേതത്തിലായിരുന്നു ഏതോ കാട്ടില്‍നിന്നും ആരോ കെണിവെച്ചു പിടിച്ച ഈ കാട്ടാനക്കുട്ടി. ഒരു വയസ്സു മാത്രമുണ്ടായിരുന്ന ഈ ആനക്കുട്ടന്‍ അപ്രതീക്ഷിതമായാണ് പാക്കിസ്താനിലേക്ക് എത്തുന്നത്.&nbsp;</p>


നമുക്കിനി ഈ ആനയുടെ കഥ കേള്‍ക്കാം. കഥ തുടങ്ങുന്നത് ശ്രീലങ്കയില്‍നിന്നാണ്. അവിടത്തെ, പിന്നവാല ആന സങ്കേതത്തിലായിരുന്നു ഏതോ കാട്ടില്‍നിന്നും ആരോ കെണിവെച്ചു പിടിച്ച ഈ കാട്ടാനക്കുട്ടി. ഒരു വയസ്സു മാത്രമുണ്ടായിരുന്ന ഈ ആനക്കുട്ടന്‍ അപ്രതീക്ഷിതമായാണ് പാക്കിസ്താനിലേക്ക് എത്തുന്നത്. 

855
<p>ശ്രീലങ്കയും പാക്കിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്, അന്നത്തെ ശ്രീലങ്കന്‍ സര്‍ക്കാര്‍ കാവനെ പാക്കിസ്താന് സമ്മാനമായി നല്‍കിയത്.&nbsp;</p>

<p>ശ്രീലങ്കയും പാക്കിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്, അന്നത്തെ ശ്രീലങ്കന്‍ സര്‍ക്കാര്‍ കാവനെ പാക്കിസ്താന് സമ്മാനമായി നല്‍കിയത്.&nbsp;</p>

ശ്രീലങ്കയും പാക്കിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്, അന്നത്തെ ശ്രീലങ്കന്‍ സര്‍ക്കാര്‍ കാവനെ പാക്കിസ്താന് സമ്മാനമായി നല്‍കിയത്. 

955
<p><br />ശ്രീലങ്കന്‍ സൈന്യം നടത്തിയ സൈനിക നടപടിയെ പിന്തുണച്ച അന്നത്തെ പാക് സൈനിക ഭരണാധികാരി ജനറല്‍ സിയാവുല്‍ ഹഖിനുള്ള ഉപഹാരമായിരുന്നു അത്.&nbsp;</p>

<p><br />ശ്രീലങ്കന്‍ സൈന്യം നടത്തിയ സൈനിക നടപടിയെ പിന്തുണച്ച അന്നത്തെ പാക് സൈനിക ഭരണാധികാരി ജനറല്‍ സിയാവുല്‍ ഹഖിനുള്ള ഉപഹാരമായിരുന്നു അത്.&nbsp;</p>


ശ്രീലങ്കന്‍ സൈന്യം നടത്തിയ സൈനിക നടപടിയെ പിന്തുണച്ച അന്നത്തെ പാക് സൈനിക ഭരണാധികാരി ജനറല്‍ സിയാവുല്‍ ഹഖിനുള്ള ഉപഹാരമായിരുന്നു അത്. 

1055
<p>രസകരമായ മറ്റൊരു കഥ കൂടിയുണ്ട് ഈ സമ്മാനത്തിനു പിന്നില്‍. ജനറല്‍ സിയാവുല്‍ ഹഖിന്റെ മകള്‍ സെയിന്‍ സിയയാണ് പഴയൊരു പ്രാര്‍ത്ഥനയുടെ കഥ ഈയിടെ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.</p>

<p>രസകരമായ മറ്റൊരു കഥ കൂടിയുണ്ട് ഈ സമ്മാനത്തിനു പിന്നില്‍. ജനറല്‍ സിയാവുല്‍ ഹഖിന്റെ മകള്‍ സെയിന്‍ സിയയാണ് പഴയൊരു പ്രാര്‍ത്ഥനയുടെ കഥ ഈയിടെ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.</p>

രസകരമായ മറ്റൊരു കഥ കൂടിയുണ്ട് ഈ സമ്മാനത്തിനു പിന്നില്‍. ജനറല്‍ സിയാവുല്‍ ഹഖിന്റെ മകള്‍ സെയിന്‍ സിയയാണ് പഴയൊരു പ്രാര്‍ത്ഥനയുടെ കഥ ഈയിടെ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

1155
<p><br />ആ കഥ സെയിന്‍ സിയ ബിബിസിയോട് പറയുന്നത് ഇങ്ങനെയാണ്: ''ഹാഥി മേരെ സാഥി എന്ന സിനിമ കണ്ടതോടെ ഒരാനക്കുട്ടിയെ വേണമെന്ന ആഗ്രഹം എനിക്ക് കഠിനമായി. ഒരാനക്കുട്ടിയെ സ്വന്തമായി തരണമേയെന്ന് ഞാന്‍ ദൈവത്തോട് അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചു.'</p>

<p><br />ആ കഥ സെയിന്‍ സിയ ബിബിസിയോട് പറയുന്നത് ഇങ്ങനെയാണ്: ''ഹാഥി മേരെ സാഥി എന്ന സിനിമ കണ്ടതോടെ ഒരാനക്കുട്ടിയെ വേണമെന്ന ആഗ്രഹം എനിക്ക് കഠിനമായി. ഒരാനക്കുട്ടിയെ സ്വന്തമായി തരണമേയെന്ന് ഞാന്‍ ദൈവത്തോട് അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചു.'</p>


ആ കഥ സെയിന്‍ സിയ ബിബിസിയോട് പറയുന്നത് ഇങ്ങനെയാണ്: ''ഹാഥി മേരെ സാഥി എന്ന സിനിമ കണ്ടതോടെ ഒരാനക്കുട്ടിയെ വേണമെന്ന ആഗ്രഹം എനിക്ക് കഠിനമായി. ഒരാനക്കുട്ടിയെ സ്വന്തമായി തരണമേയെന്ന് ഞാന്‍ ദൈവത്തോട് അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചു.'

1255
<p><br />അതു കഴിഞ്ഞ് കുറച്ചു നാള്‍ക്കുശേഷം, സ്‌കൂളിലേക്ക് പോവാന്‍ ഓടുമ്പോള്‍ സിയയെ പിതാവ് സിയാവുല്‍ ഹഖ് പിടിച്ച് നിര്‍ത്തി, ഒരത്ഭുതം കാണിച്ചു തരാമെന്ന് പറഞ്ഞ് കണ്ണുകള്‍ തുണികൊണ്ട് കെട്ടി അവളെ കൊണ്ട് നിര്‍ത്തിയത് ഒരു കുട്ടിയാനയുടെ മുന്നിലാണ്. പ്രാര്‍ത്ഥന ഫലിച്ചു എന്നു കരുതിയെങ്കിലും, അത് സര്‍ക്കാറിനുള്ള ആനയായതിനാല്‍, മൃഗശാലയിലേക്ക് കൊണ്ടുപോവുമെന്ന് പിതാവ് അറിയിച്ചു.&nbsp;</p>

<p><br />അതു കഴിഞ്ഞ് കുറച്ചു നാള്‍ക്കുശേഷം, സ്‌കൂളിലേക്ക് പോവാന്‍ ഓടുമ്പോള്‍ സിയയെ പിതാവ് സിയാവുല്‍ ഹഖ് പിടിച്ച് നിര്‍ത്തി, ഒരത്ഭുതം കാണിച്ചു തരാമെന്ന് പറഞ്ഞ് കണ്ണുകള്‍ തുണികൊണ്ട് കെട്ടി അവളെ കൊണ്ട് നിര്‍ത്തിയത് ഒരു കുട്ടിയാനയുടെ മുന്നിലാണ്. പ്രാര്‍ത്ഥന ഫലിച്ചു എന്നു കരുതിയെങ്കിലും, അത് സര്‍ക്കാറിനുള്ള ആനയായതിനാല്‍, മൃഗശാലയിലേക്ക് കൊണ്ടുപോവുമെന്ന് പിതാവ് അറിയിച്ചു.&nbsp;</p>


അതു കഴിഞ്ഞ് കുറച്ചു നാള്‍ക്കുശേഷം, സ്‌കൂളിലേക്ക് പോവാന്‍ ഓടുമ്പോള്‍ സിയയെ പിതാവ് സിയാവുല്‍ ഹഖ് പിടിച്ച് നിര്‍ത്തി, ഒരത്ഭുതം കാണിച്ചു തരാമെന്ന് പറഞ്ഞ് കണ്ണുകള്‍ തുണികൊണ്ട് കെട്ടി അവളെ കൊണ്ട് നിര്‍ത്തിയത് ഒരു കുട്ടിയാനയുടെ മുന്നിലാണ്. പ്രാര്‍ത്ഥന ഫലിച്ചു എന്നു കരുതിയെങ്കിലും, അത് സര്‍ക്കാറിനുള്ള ആനയായതിനാല്‍, മൃഗശാലയിലേക്ക് കൊണ്ടുപോവുമെന്ന് പിതാവ് അറിയിച്ചു. 

1355
<p>അങ്ങനെയാണ്, സിയാവുല്‍ ഹഖിനു ലഭിച്ച ആനക്കുട്ടി ഇസ്ലാമബാദിലെ മാര്‍ഘുസാര്‍ മൃഗശാലയിലെത്തിയത്. സര്‍ക്കാറിന്റെയോ മൃഗസംരക്ഷണ വകുപ്പിന്റെയോ കാര്യമായ ശ്രദ്ധ ഇല്ലാതിരുന്ന മൃഗശാല, ലാഭക്കൊതിയന്‍മാരും സ്വാധീനശാലികളുമായ കുറേ അധികാരികളുടെ കൈകളിലായിരുന്നു.&nbsp;</p>

<p>അങ്ങനെയാണ്, സിയാവുല്‍ ഹഖിനു ലഭിച്ച ആനക്കുട്ടി ഇസ്ലാമബാദിലെ മാര്‍ഘുസാര്‍ മൃഗശാലയിലെത്തിയത്. സര്‍ക്കാറിന്റെയോ മൃഗസംരക്ഷണ വകുപ്പിന്റെയോ കാര്യമായ ശ്രദ്ധ ഇല്ലാതിരുന്ന മൃഗശാല, ലാഭക്കൊതിയന്‍മാരും സ്വാധീനശാലികളുമായ കുറേ അധികാരികളുടെ കൈകളിലായിരുന്നു.&nbsp;</p>

അങ്ങനെയാണ്, സിയാവുല്‍ ഹഖിനു ലഭിച്ച ആനക്കുട്ടി ഇസ്ലാമബാദിലെ മാര്‍ഘുസാര്‍ മൃഗശാലയിലെത്തിയത്. സര്‍ക്കാറിന്റെയോ മൃഗസംരക്ഷണ വകുപ്പിന്റെയോ കാര്യമായ ശ്രദ്ധ ഇല്ലാതിരുന്ന മൃഗശാല, ലാഭക്കൊതിയന്‍മാരും സ്വാധീനശാലികളുമായ കുറേ അധികാരികളുടെ കൈകളിലായിരുന്നു. 

1455
<p><br />മൃഗശാലയ്ക്ക് ചുറ്റും വ്യാപാര സ്ഥാപനങ്ങള്‍ സ്ഥാപിച്ച് സാമ്പത്തിക ലാഭം കൊയ്യുന്നതിലായിരുന്നു അധികാരികളുടെ ശ്രദ്ധ. &nbsp;സന്ദര്‍ശകര്‍ക്ക് മുന്നില്‍ മൃഗങ്ങളെ കൊണ്ട് പലതും കാണിച്ചും അവര്‍ കാശുണ്ടാക്കി. എന്നാല്‍, അവയുടെ പരിചരണത്തിനോ ആരോഗ്യസംരക്ഷണത്തിനോ ഒന്നും ചെയ്തിരുന്നില്ല അവര്‍.&nbsp;</p>

<p><br />മൃഗശാലയ്ക്ക് ചുറ്റും വ്യാപാര സ്ഥാപനങ്ങള്‍ സ്ഥാപിച്ച് സാമ്പത്തിക ലാഭം കൊയ്യുന്നതിലായിരുന്നു അധികാരികളുടെ ശ്രദ്ധ. &nbsp;സന്ദര്‍ശകര്‍ക്ക് മുന്നില്‍ മൃഗങ്ങളെ കൊണ്ട് പലതും കാണിച്ചും അവര്‍ കാശുണ്ടാക്കി. എന്നാല്‍, അവയുടെ പരിചരണത്തിനോ ആരോഗ്യസംരക്ഷണത്തിനോ ഒന്നും ചെയ്തിരുന്നില്ല അവര്‍.&nbsp;</p>


മൃഗശാലയ്ക്ക് ചുറ്റും വ്യാപാര സ്ഥാപനങ്ങള്‍ സ്ഥാപിച്ച് സാമ്പത്തിക ലാഭം കൊയ്യുന്നതിലായിരുന്നു അധികാരികളുടെ ശ്രദ്ധ.  സന്ദര്‍ശകര്‍ക്ക് മുന്നില്‍ മൃഗങ്ങളെ കൊണ്ട് പലതും കാണിച്ചും അവര്‍ കാശുണ്ടാക്കി. എന്നാല്‍, അവയുടെ പരിചരണത്തിനോ ആരോഗ്യസംരക്ഷണത്തിനോ ഒന്നും ചെയ്തിരുന്നില്ല അവര്‍. 

1555
<p>വ്യക്തമായ മൃഗശാല നയമോ മൃഗ സംരക്ഷണ നയമോ ഇല്ലാതിരുന്ന പാക്കിസ്താനില്‍, സര്‍ക്കാറിന്റെ ശ്രദ്ധയൊന്നും ഇതില്‍ പതിഞ്ഞിരുന്നില്ല. ഇതാണ് ലാഭക്കൊതിയന്‍മാര്‍ക്ക് ആശ്രയമായത്.&nbsp;</p>

<p>വ്യക്തമായ മൃഗശാല നയമോ മൃഗ സംരക്ഷണ നയമോ ഇല്ലാതിരുന്ന പാക്കിസ്താനില്‍, സര്‍ക്കാറിന്റെ ശ്രദ്ധയൊന്നും ഇതില്‍ പതിഞ്ഞിരുന്നില്ല. ഇതാണ് ലാഭക്കൊതിയന്‍മാര്‍ക്ക് ആശ്രയമായത്.&nbsp;</p>

വ്യക്തമായ മൃഗശാല നയമോ മൃഗ സംരക്ഷണ നയമോ ഇല്ലാതിരുന്ന പാക്കിസ്താനില്‍, സര്‍ക്കാറിന്റെ ശ്രദ്ധയൊന്നും ഇതില്‍ പതിഞ്ഞിരുന്നില്ല. ഇതാണ് ലാഭക്കൊതിയന്‍മാര്‍ക്ക് ആശ്രയമായത്. 

1655
<p><br />മൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നത് അനിവാര്യമായ ഒരു സൗകര്യവും അവിടെയില്ലായിരുന്നില്ല. മൃഗഡോക്ടറോ ചികില്‍സാ സൗകര്യമോ ഒന്നുമില്ല. വൃത്തിയുള്ള കൂടുകളോ ആവശ്യത്തിന് ഭക്ഷണമോ അവിടെ ഇല്ലായിരുന്നു.&nbsp;</p>

<p><br />മൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നത് അനിവാര്യമായ ഒരു സൗകര്യവും അവിടെയില്ലായിരുന്നില്ല. മൃഗഡോക്ടറോ ചികില്‍സാ സൗകര്യമോ ഒന്നുമില്ല. വൃത്തിയുള്ള കൂടുകളോ ആവശ്യത്തിന് ഭക്ഷണമോ അവിടെ ഇല്ലായിരുന്നു.&nbsp;</p>


മൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നത് അനിവാര്യമായ ഒരു സൗകര്യവും അവിടെയില്ലായിരുന്നില്ല. മൃഗഡോക്ടറോ ചികില്‍സാ സൗകര്യമോ ഒന്നുമില്ല. വൃത്തിയുള്ള കൂടുകളോ ആവശ്യത്തിന് ഭക്ഷണമോ അവിടെ ഇല്ലായിരുന്നു. 

1755
<p><br />പാക്കിസ്താനിലെ വമ്പന്‍മാര്‍ക്ക് മൃഗങ്ങള്‍ക്കൊപ്പം പാര്‍ട്ടി നടത്താന്‍ സൗകര്യം ഒരുക്കുക, മൃഗങ്ങളെ വിനോദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക, സന്ദര്‍ശകര്‍ക്ക് മുന്നില്‍ അണിനിരത്തുക എന്നിങ്ങനെയായിരുന്നു അന്നത്തെ പരിപാടികള്‍.&nbsp;</p>

<p><br />പാക്കിസ്താനിലെ വമ്പന്‍മാര്‍ക്ക് മൃഗങ്ങള്‍ക്കൊപ്പം പാര്‍ട്ടി നടത്താന്‍ സൗകര്യം ഒരുക്കുക, മൃഗങ്ങളെ വിനോദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക, സന്ദര്‍ശകര്‍ക്ക് മുന്നില്‍ അണിനിരത്തുക എന്നിങ്ങനെയായിരുന്നു അന്നത്തെ പരിപാടികള്‍.&nbsp;</p>


പാക്കിസ്താനിലെ വമ്പന്‍മാര്‍ക്ക് മൃഗങ്ങള്‍ക്കൊപ്പം പാര്‍ട്ടി നടത്താന്‍ സൗകര്യം ഒരുക്കുക, മൃഗങ്ങളെ വിനോദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക, സന്ദര്‍ശകര്‍ക്ക് മുന്നില്‍ അണിനിരത്തുക എന്നിങ്ങനെയായിരുന്നു അന്നത്തെ പരിപാടികള്‍. 

1855
<p><br />മൃഗശാലയുടെ മുഖ്യ ആകര്‍ഷണമായി വളര്‍ന്നുവെങ്കിലും, കാവന് ജീവിതം നരകമായിരുന്നു. ഒരു സൗകര്യവുമില്ലാത്ത കോണ്‍ക്രീറ്റ് കൂടിനുള്ളില്‍ അവെന അടച്ചു. അടിസ്ഥാന ആവശ്യങ്ങള്‍ പോലും നല്‍കിയില്ല. തോട്ടിയും മറ്റായുധങ്ങളും ഉപയോഗിച്ച് ക്രൂര പീഡനവും.&nbsp;</p>

<p><br />മൃഗശാലയുടെ മുഖ്യ ആകര്‍ഷണമായി വളര്‍ന്നുവെങ്കിലും, കാവന് ജീവിതം നരകമായിരുന്നു. ഒരു സൗകര്യവുമില്ലാത്ത കോണ്‍ക്രീറ്റ് കൂടിനുള്ളില്‍ അവെന അടച്ചു. അടിസ്ഥാന ആവശ്യങ്ങള്‍ പോലും നല്‍കിയില്ല. തോട്ടിയും മറ്റായുധങ്ങളും ഉപയോഗിച്ച് ക്രൂര പീഡനവും.&nbsp;</p>


മൃഗശാലയുടെ മുഖ്യ ആകര്‍ഷണമായി വളര്‍ന്നുവെങ്കിലും, കാവന് ജീവിതം നരകമായിരുന്നു. ഒരു സൗകര്യവുമില്ലാത്ത കോണ്‍ക്രീറ്റ് കൂടിനുള്ളില്‍ അവെന അടച്ചു. അടിസ്ഥാന ആവശ്യങ്ങള്‍ പോലും നല്‍കിയില്ല. തോട്ടിയും മറ്റായുധങ്ങളും ഉപയോഗിച്ച് ക്രൂര പീഡനവും. 

1955
<p><br />അങ്ങനെയിരിക്കെ, 1990-ല്‍ ഏകാകിയായ കാവന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണാന കടന്നു വന്നു. ബംഗ്ലാദേശില്‍നിന്നും പിടിച്ചു കൊണ്ടുവന്ന സഹേലി എന്ന പിടിയാന. കാവന്റെ ഇണയായി മാറിയ സഹേലിക്കും നരകജീവിതം തന്നെയായിരുന്നു മൃഗശാലയില്‍.&nbsp;</p>

<p><br />അങ്ങനെയിരിക്കെ, 1990-ല്‍ ഏകാകിയായ കാവന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണാന കടന്നു വന്നു. ബംഗ്ലാദേശില്‍നിന്നും പിടിച്ചു കൊണ്ടുവന്ന സഹേലി എന്ന പിടിയാന. കാവന്റെ ഇണയായി മാറിയ സഹേലിക്കും നരകജീവിതം തന്നെയായിരുന്നു മൃഗശാലയില്‍.&nbsp;</p>


അങ്ങനെയിരിക്കെ, 1990-ല്‍ ഏകാകിയായ കാവന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണാന കടന്നു വന്നു. ബംഗ്ലാദേശില്‍നിന്നും പിടിച്ചു കൊണ്ടുവന്ന സഹേലി എന്ന പിടിയാന. കാവന്റെ ഇണയായി മാറിയ സഹേലിക്കും നരകജീവിതം തന്നെയായിരുന്നു മൃഗശാലയില്‍. 

2055
<p><br />22 വര്‍ഷങ്ങള്‍ സഹേലി കാവനൊപ്പം ഉണ്ടായിരുന്നു. 2012-ല്‍ സഹേലി ചെരിഞ്ഞു. ഹൃദയസ്തംഭനമാണ് കാരണം എന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും, കഠിനമായ പീഡനങ്ങളാണ് അതിനിടയാക്കിയത് എന്ന് മൃഗസംരക്ഷണ കൂട്ടായ്മകള്‍ ആരോപണം ഉയര്‍ത്തി.&nbsp;</p>

<p><br />22 വര്‍ഷങ്ങള്‍ സഹേലി കാവനൊപ്പം ഉണ്ടായിരുന്നു. 2012-ല്‍ സഹേലി ചെരിഞ്ഞു. ഹൃദയസ്തംഭനമാണ് കാരണം എന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും, കഠിനമായ പീഡനങ്ങളാണ് അതിനിടയാക്കിയത് എന്ന് മൃഗസംരക്ഷണ കൂട്ടായ്മകള്‍ ആരോപണം ഉയര്‍ത്തി.&nbsp;</p>


22 വര്‍ഷങ്ങള്‍ സഹേലി കാവനൊപ്പം ഉണ്ടായിരുന്നു. 2012-ല്‍ സഹേലി ചെരിഞ്ഞു. ഹൃദയസ്തംഭനമാണ് കാരണം എന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും, കഠിനമായ പീഡനങ്ങളാണ് അതിനിടയാക്കിയത് എന്ന് മൃഗസംരക്ഷണ കൂട്ടായ്മകള്‍ ആരോപണം ഉയര്‍ത്തി. 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
Recommended image2
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!
Recommended image3
ഡ്രൈവറില്ലാതെ ഓടുന്ന കാറിൽ പ്രസവിച്ച് യുവതി, റോബോ ടാക്സിയിൽ തന്നെ ആശുപത്രിയിലേക്ക്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved