MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • ലോക സൈക്കിൾ ദിനത്തിൽ കാണാം, കേരളത്തിലെ ഏറ്റവും പുരാതനമായ സൈക്കിൾ ശേഖരങ്ങളിൽ ഒന്നിന്റെ ചിത്രങ്ങൾ

ലോക സൈക്കിൾ ദിനത്തിൽ കാണാം, കേരളത്തിലെ ഏറ്റവും പുരാതനമായ സൈക്കിൾ ശേഖരങ്ങളിൽ ഒന്നിന്റെ ചിത്രങ്ങൾ

ഇന്ന് ലോക 'സൈക്കിൾ' ദിനം. ലോകം 'ബൈസിക്കിൾ' എന്നും നമ്മൾ മലയാളികൾ വെറും 'സൈക്കിളെന്നും' പറയുന്ന ഈ ഇരുചക്ര വാഹനം, കൈവിട്ടുപോയ ഒരു കാലത്തിന്റെ ഗൃഹാതുരസ്മരണ പകരുന്ന പ്രതീകമാണ്. മലയാളികളിൽ പലരും ആദ്യമായി സ്വന്തമാക്കിയ വാഹനം ഒരുപക്ഷേ, സൈക്കിൾ തന്നെയാവും. അച്ഛന്റെ സൈക്കിളിന്റെ സീറ്റിനു മുന്നിലെ കമ്പിയിൽ പിടിപ്പിച്ച കുഞ്ഞു സീറ്റിലിരുന്ന് യാത്ര ചെയ്തതിന്റെ മങ്ങിയതെങ്കിലും ഒരോർമ്മ കാണും പലർക്കും. ഈ 'ലോക സൈക്കിൾ ദിന'ത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ഒരു യഥാർത്ഥ സൈക്കിൾ പ്രേമിയെയാണ്. ഈ ഇരുചക്ര വാഹനത്തിന്റെ ചരിത്രഗതിയിലെ അമൂല്യമായ പല സൈക്കിളുകളും സ്വന്തമായുണ്ട് ഇദ്ദേഹത്തിന്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ സുകുമാരൻ നായരാണ് ഈ സൈക്കിൾ പ്രേമി. അദ്ദേഹത്തിന് ഇന്ന് സ്വന്തമായുള്ളത് 6 സൈക്കിളുകളാണ്. ഓരോന്നും അതാതിന്റെ സവിശേഷതകൾ കൊണ്ട് 'അനന്യം' എന്ന് തന്നെ പറയാവുന്നവ.   

2 Min read
Babu Ramachandran
Published : Jun 03 2020, 05:59 AM IST| Updated : Jun 03 2020, 06:14 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
<p>BSNL'ൽ അക്കൗണ്ട്സ് ഓഫീസർ ആയി വിരമിച്ച സുകുമാരൻ നായർ പുരാവസ്തുക്കളെ ഏറെ വൈകാരികമായി സമീപിക്കുന്ന ഒരാളാണ്. ഒരുപക്ഷേ, ഇന്ത്യയിലെ ഏറ്റവും പഴയ സൈക്കിളുകളിൽ ഒന്നിന്റെ ഉടമയാണ് അദ്ദേഹം.</p>

<p>BSNL'ൽ അക്കൗണ്ട്സ് ഓഫീസർ ആയി വിരമിച്ച സുകുമാരൻ നായർ പുരാവസ്തുക്കളെ ഏറെ വൈകാരികമായി സമീപിക്കുന്ന ഒരാളാണ്. ഒരുപക്ഷേ, ഇന്ത്യയിലെ ഏറ്റവും പഴയ സൈക്കിളുകളിൽ ഒന്നിന്റെ ഉടമയാണ് അദ്ദേഹം.</p>

BSNL'ൽ അക്കൗണ്ട്സ് ഓഫീസർ ആയി വിരമിച്ച സുകുമാരൻ നായർ പുരാവസ്തുക്കളെ ഏറെ വൈകാരികമായി സമീപിക്കുന്ന ഒരാളാണ്. ഒരുപക്ഷേ, ഇന്ത്യയിലെ ഏറ്റവും പഴയ സൈക്കിളുകളിൽ ഒന്നിന്റെ ഉടമയാണ് അദ്ദേഹം.

27
<p>1907-ൽ നിർമിക്കപ്പെട്ട 'ഗോൾഡൻ' മോഡൽ 'സൺബീം' ആണ് ഈ അമൂല്യ വാഹനം. 112 &nbsp;വർഷത്തെ പഴക്കമുണ്ട് ഇതിന്. &nbsp;ഒറ്റയടിക്ക് ഈ സൈക്കിളിനെ തിരിച്ചറിയാൻ സഹായിക്കുന്നത് അതിന്റെ പേറ്റന്റഡ് അലുമിനിയം പെഡൽ ഡിസൈൻ ആണ്. സാധാരണ സൈക്കിളുകളുടെ പെഡൽ രണ്ടു പീസ് ചേർന്നതായിരിക്കും. ഇത് നാലു പാർട്ടുകൾ ഒന്നിച്ചു ചേർത്ത് ഘടിപ്പിച്ച ഒരു സവിശേഷ ഡിസൈൻ ആയിരുന്നു ഗോൾഡണിന്റെ പെഡലിന്റേത്. 1889 -ലാണ് ആദ്യമായി 'സൺബീം' ഒരു സൈക്കിൾ വിപണിയിലിറക്കുന്നത് . നൂറിലധികം വർഷം പഴക്കമുള്ള ഇതിന്റെ ഡൺലപ്പ് റിമ്മിൽ തുരുമ്പിന്റെ ഒരു സ്‌പോട്ടുപോലും കാണിച്ചു തരാനാവില്ല. അത്രയ്ക്കുണ്ട് അതിന്റെ ക്വാളിറ്റി. &nbsp;</p>

<p>1907-ൽ നിർമിക്കപ്പെട്ട 'ഗോൾഡൻ' മോഡൽ 'സൺബീം' ആണ് ഈ അമൂല്യ വാഹനം. 112 &nbsp;വർഷത്തെ പഴക്കമുണ്ട് ഇതിന്. &nbsp;ഒറ്റയടിക്ക് ഈ സൈക്കിളിനെ തിരിച്ചറിയാൻ സഹായിക്കുന്നത് അതിന്റെ പേറ്റന്റഡ് അലുമിനിയം പെഡൽ ഡിസൈൻ ആണ്. സാധാരണ സൈക്കിളുകളുടെ പെഡൽ രണ്ടു പീസ് ചേർന്നതായിരിക്കും. ഇത് നാലു പാർട്ടുകൾ ഒന്നിച്ചു ചേർത്ത് ഘടിപ്പിച്ച ഒരു സവിശേഷ ഡിസൈൻ ആയിരുന്നു ഗോൾഡണിന്റെ പെഡലിന്റേത്. 1889 -ലാണ് ആദ്യമായി 'സൺബീം' ഒരു സൈക്കിൾ വിപണിയിലിറക്കുന്നത് . നൂറിലധികം വർഷം പഴക്കമുള്ള ഇതിന്റെ ഡൺലപ്പ് റിമ്മിൽ തുരുമ്പിന്റെ ഒരു സ്‌പോട്ടുപോലും കാണിച്ചു തരാനാവില്ല. അത്രയ്ക്കുണ്ട് അതിന്റെ ക്വാളിറ്റി. &nbsp;</p>

1907-ൽ നിർമിക്കപ്പെട്ട 'ഗോൾഡൻ' മോഡൽ 'സൺബീം' ആണ് ഈ അമൂല്യ വാഹനം. 112  വർഷത്തെ പഴക്കമുണ്ട് ഇതിന്.  ഒറ്റയടിക്ക് ഈ സൈക്കിളിനെ തിരിച്ചറിയാൻ സഹായിക്കുന്നത് അതിന്റെ പേറ്റന്റഡ് അലുമിനിയം പെഡൽ ഡിസൈൻ ആണ്. സാധാരണ സൈക്കിളുകളുടെ പെഡൽ രണ്ടു പീസ് ചേർന്നതായിരിക്കും. ഇത് നാലു പാർട്ടുകൾ ഒന്നിച്ചു ചേർത്ത് ഘടിപ്പിച്ച ഒരു സവിശേഷ ഡിസൈൻ ആയിരുന്നു ഗോൾഡണിന്റെ പെഡലിന്റേത്. 1889 -ലാണ് ആദ്യമായി 'സൺബീം' ഒരു സൈക്കിൾ വിപണിയിലിറക്കുന്നത് . നൂറിലധികം വർഷം പഴക്കമുള്ള ഇതിന്റെ ഡൺലപ്പ് റിമ്മിൽ തുരുമ്പിന്റെ ഒരു സ്‌പോട്ടുപോലും കാണിച്ചു തരാനാവില്ല. അത്രയ്ക്കുണ്ട് അതിന്റെ ക്വാളിറ്റി.  

37
<p>അടുത്തത് 'ഹംബർ' എന്ന മോഡലാണ്. ചുരുങ്ങിയത് 70 &nbsp;വർഷത്തെ പഴക്കമുണ്ട് &nbsp;ഈ സൈക്കിളിനും എന്നാണ് &nbsp;അദ്ദേഹം പറയുന്നത്. മുന്‍ചക്രം പിടിപ്പിക്കുന്ന 'ഫോർക്ക്' എന്ന ഭാഗമാണ് ഇതിനെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നത്. മറ്റുള്ള സൈക്കിളുകളിൽ നിന്നും വ്യത്യസ്തമായി 'ഡുപ്ലെക്സ് ഫോർക്ക് ' ഡിസൈൻ ആണ് ഹംബറിന്. 1949 -ൽ ഇന്ത്യയിൽ റാലി നിർമിച്ചു വിറ്റിരുന്ന ഒരു മോഡലായിരുന്നു ഹംബർ &nbsp;'ഡുപ്ലെക്സ് &nbsp;ഫോർക്ക് '.&nbsp;</p>

<p>അടുത്തത് 'ഹംബർ' എന്ന മോഡലാണ്. ചുരുങ്ങിയത് 70 &nbsp;വർഷത്തെ പഴക്കമുണ്ട് &nbsp;ഈ സൈക്കിളിനും എന്നാണ് &nbsp;അദ്ദേഹം പറയുന്നത്. മുന്‍ചക്രം പിടിപ്പിക്കുന്ന 'ഫോർക്ക്' എന്ന ഭാഗമാണ് ഇതിനെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നത്. മറ്റുള്ള സൈക്കിളുകളിൽ നിന്നും വ്യത്യസ്തമായി 'ഡുപ്ലെക്സ് ഫോർക്ക് ' ഡിസൈൻ ആണ് ഹംബറിന്. 1949 -ൽ ഇന്ത്യയിൽ റാലി നിർമിച്ചു വിറ്റിരുന്ന ഒരു മോഡലായിരുന്നു ഹംബർ &nbsp;'ഡുപ്ലെക്സ് &nbsp;ഫോർക്ക് '.&nbsp;</p>

അടുത്തത് 'ഹംബർ' എന്ന മോഡലാണ്. ചുരുങ്ങിയത് 70  വർഷത്തെ പഴക്കമുണ്ട്  ഈ സൈക്കിളിനും എന്നാണ്  അദ്ദേഹം പറയുന്നത്. മുന്‍ചക്രം പിടിപ്പിക്കുന്ന 'ഫോർക്ക്' എന്ന ഭാഗമാണ് ഇതിനെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നത്. മറ്റുള്ള സൈക്കിളുകളിൽ നിന്നും വ്യത്യസ്തമായി 'ഡുപ്ലെക്സ് ഫോർക്ക് ' ഡിസൈൻ ആണ് ഹംബറിന്. 1949 -ൽ ഇന്ത്യയിൽ റാലി നിർമിച്ചു വിറ്റിരുന്ന ഒരു മോഡലായിരുന്നു ഹംബർ  'ഡുപ്ലെക്സ്  ഫോർക്ക് '. 

47
<p>സുകുമാരൻ നായരുടെ ശേഖരത്തിലെ അടുത്ത അമൂല്യവസ്തു നൂറു വർഷം പഴക്കമുള്ള 'ഇംഗ്ലണ്ട്' റാലി( Rayleigh) 'ആൾ സ്റ്റീൽ' ഫുൾ ഓപ്‌ഷൻ സൈക്കിളാണ്. റാലി എന്നത് സൈക്കിളുകളുടെ ലോകത്തെ ഹാർലി ഡേവിഡ്‌സൺ ആണ്. ഫുൾ ഓപ്‌ഷൻ എന്നൊക്കെ സൈക്കിളിന്റെ കാര്യത്തിൽ പറയാമോ എന്നാവും. അന്നത്തെ സൈക്കിളുകൾക്ക് ലക്ഷ്വറി ആയിരുന്ന പല സംവിധാനങ്ങളും തികഞ്ഞ ഒരു സൈക്കിളായിരുന്നു ഇത്. സംവിധാനങ്ങൾ എന്ന് പറഞ്ഞാൽ 3 &nbsp;ഗിയർ സിസ്റ്റം, ഡ്രം ബ്രേക്ക്, മുൻ ചക്രത്തിലെ ഡ്രം ബ്രേക്കിനൊപ്പം ഉള്ള ഡൈനാമോ, കറങ്ങിമുഴങ്ങുന്ന ബെൽ അങ്ങനെ ഒരു വിധം എല്ലാ സംവിധാനങ്ങളും ചേർന്നതായിരുന്നു ഈ ലക്ഷ്വറി മോഡൽ സൈക്കിൾ. ഇത് സുകുമാരൻ നായർ സ്വന്തമാക്കിയത് ഒരു ആന്റിക് കച്ചവടക്കാരന് ഇരുപത്തയ്യായിരം രൂപ നൽകിയായിരുന്നു</p>

<p>സുകുമാരൻ നായരുടെ ശേഖരത്തിലെ അടുത്ത അമൂല്യവസ്തു നൂറു വർഷം പഴക്കമുള്ള 'ഇംഗ്ലണ്ട്' റാലി( Rayleigh) 'ആൾ സ്റ്റീൽ' ഫുൾ ഓപ്‌ഷൻ സൈക്കിളാണ്. റാലി എന്നത് സൈക്കിളുകളുടെ ലോകത്തെ ഹാർലി ഡേവിഡ്‌സൺ ആണ്. ഫുൾ ഓപ്‌ഷൻ എന്നൊക്കെ സൈക്കിളിന്റെ കാര്യത്തിൽ പറയാമോ എന്നാവും. അന്നത്തെ സൈക്കിളുകൾക്ക് ലക്ഷ്വറി ആയിരുന്ന പല സംവിധാനങ്ങളും തികഞ്ഞ ഒരു സൈക്കിളായിരുന്നു ഇത്. സംവിധാനങ്ങൾ എന്ന് പറഞ്ഞാൽ 3 &nbsp;ഗിയർ സിസ്റ്റം, ഡ്രം ബ്രേക്ക്, മുൻ ചക്രത്തിലെ ഡ്രം ബ്രേക്കിനൊപ്പം ഉള്ള ഡൈനാമോ, കറങ്ങിമുഴങ്ങുന്ന ബെൽ അങ്ങനെ ഒരു വിധം എല്ലാ സംവിധാനങ്ങളും ചേർന്നതായിരുന്നു ഈ ലക്ഷ്വറി മോഡൽ സൈക്കിൾ. ഇത് സുകുമാരൻ നായർ സ്വന്തമാക്കിയത് ഒരു ആന്റിക് കച്ചവടക്കാരന് ഇരുപത്തയ്യായിരം രൂപ നൽകിയായിരുന്നു</p>

സുകുമാരൻ നായരുടെ ശേഖരത്തിലെ അടുത്ത അമൂല്യവസ്തു നൂറു വർഷം പഴക്കമുള്ള 'ഇംഗ്ലണ്ട്' റാലി( Rayleigh) 'ആൾ സ്റ്റീൽ' ഫുൾ ഓപ്‌ഷൻ സൈക്കിളാണ്. റാലി എന്നത് സൈക്കിളുകളുടെ ലോകത്തെ ഹാർലി ഡേവിഡ്‌സൺ ആണ്. ഫുൾ ഓപ്‌ഷൻ എന്നൊക്കെ സൈക്കിളിന്റെ കാര്യത്തിൽ പറയാമോ എന്നാവും. അന്നത്തെ സൈക്കിളുകൾക്ക് ലക്ഷ്വറി ആയിരുന്ന പല സംവിധാനങ്ങളും തികഞ്ഞ ഒരു സൈക്കിളായിരുന്നു ഇത്. സംവിധാനങ്ങൾ എന്ന് പറഞ്ഞാൽ 3  ഗിയർ സിസ്റ്റം, ഡ്രം ബ്രേക്ക്, മുൻ ചക്രത്തിലെ ഡ്രം ബ്രേക്കിനൊപ്പം ഉള്ള ഡൈനാമോ, കറങ്ങിമുഴങ്ങുന്ന ബെൽ അങ്ങനെ ഒരു വിധം എല്ലാ സംവിധാനങ്ങളും ചേർന്നതായിരുന്നു ഈ ലക്ഷ്വറി മോഡൽ സൈക്കിൾ. ഇത് സുകുമാരൻ നായർ സ്വന്തമാക്കിയത് ഒരു ആന്റിക് കച്ചവടക്കാരന് ഇരുപത്തയ്യായിരം രൂപ നൽകിയായിരുന്നു

57
<p>അടുത്ത മോഡൽ 'റോബിൻ ഹുഡ്' ആണ്. 1960 &nbsp;മുതൽ ഇന്ത്യയിൽ റാലി നിർമിച്ചു വിറ്റിരുന്ന ഒരു ബ്രാൻഡ് ആയിരുന്നു 'റോബിൻഹുഡ്' സൈക്കിളുകൾ. മുൻവശത്തെ ചക്രത്തെ ഫ്രയിമുമായി ബന്ധിപ്പിച്ചിരുന്ന ഫോർക്കിന്റെ ഒരു തുടക്കത്തിൽ ഉള്ള ഒരു കപ്പ് ഡിസൈൻ ആണ് ഇതിന്റെ പ്രത്യേകത. &nbsp;റാലിയുടെ ഇന്ത്യയിലെ വളരെ ജനപ്രിയമായിരുന്ന ഒരു മോഡൽ ആയിരുന്നു ഇതും. മേൽപ്പറഞ്ഞ നാലു മോഡലുകൾക്ക് പുറമേ, മറ്റൊരു ഒറിജിനൽ 'ഇംഗ്ലണ്ട്' റാലി സ്റ്റാർട്ടിങ്ങ് മോഡലും സുകുമാരൻ നായരുടെ കയ്യിലുണ്ട്.</p>

<p>അടുത്ത മോഡൽ 'റോബിൻ ഹുഡ്' ആണ്. 1960 &nbsp;മുതൽ ഇന്ത്യയിൽ റാലി നിർമിച്ചു വിറ്റിരുന്ന ഒരു ബ്രാൻഡ് ആയിരുന്നു 'റോബിൻഹുഡ്' സൈക്കിളുകൾ. മുൻവശത്തെ ചക്രത്തെ ഫ്രയിമുമായി ബന്ധിപ്പിച്ചിരുന്ന ഫോർക്കിന്റെ ഒരു തുടക്കത്തിൽ ഉള്ള ഒരു കപ്പ് ഡിസൈൻ ആണ് ഇതിന്റെ പ്രത്യേകത. &nbsp;റാലിയുടെ ഇന്ത്യയിലെ വളരെ ജനപ്രിയമായിരുന്ന ഒരു മോഡൽ ആയിരുന്നു ഇതും. മേൽപ്പറഞ്ഞ നാലു മോഡലുകൾക്ക് പുറമേ, മറ്റൊരു ഒറിജിനൽ 'ഇംഗ്ലണ്ട്' റാലി സ്റ്റാർട്ടിങ്ങ് മോഡലും സുകുമാരൻ നായരുടെ കയ്യിലുണ്ട്.</p>

അടുത്ത മോഡൽ 'റോബിൻ ഹുഡ്' ആണ്. 1960  മുതൽ ഇന്ത്യയിൽ റാലി നിർമിച്ചു വിറ്റിരുന്ന ഒരു ബ്രാൻഡ് ആയിരുന്നു 'റോബിൻഹുഡ്' സൈക്കിളുകൾ. മുൻവശത്തെ ചക്രത്തെ ഫ്രയിമുമായി ബന്ധിപ്പിച്ചിരുന്ന ഫോർക്കിന്റെ ഒരു തുടക്കത്തിൽ ഉള്ള ഒരു കപ്പ് ഡിസൈൻ ആണ് ഇതിന്റെ പ്രത്യേകത.  റാലിയുടെ ഇന്ത്യയിലെ വളരെ ജനപ്രിയമായിരുന്ന ഒരു മോഡൽ ആയിരുന്നു ഇതും. മേൽപ്പറഞ്ഞ നാലു മോഡലുകൾക്ക് പുറമേ, മറ്റൊരു ഒറിജിനൽ 'ഇംഗ്ലണ്ട്' റാലി സ്റ്റാർട്ടിങ്ങ് മോഡലും സുകുമാരൻ നായരുടെ കയ്യിലുണ്ട്.

67
<h2>സൈക്കിളുകളുടെ രാത്രി സഞ്ചാരത്തിന് ഡൈനാമോ എന്ന ആധുനികൻ &nbsp;വെളിച്ചം പകർന്നു തുടങ്ങുന്നതിനു മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന ഒന്നായിരുന്നു എണ്ണ ഒഴിച്ച് തിരിയിട്ടു കത്തിച്ചിരുന്ന ലാമ്പുകൾ. സൈക്കിളോടിക്കുമ്പോൾ കാറ്റത്തും തിരിനാളം കെട്ടുപോവാത്ത രീതിയിലായിരുന്നു ലാമ്പിന്റെ ഡിസൈൻ. അതുമാത്രമല്ല, മുൻവശത്ത് ഒരു ലെൻസ് ഉണ്ടായിരുന്നതുകൊണ്ട് ലാമ്പിന്റെ പ്രകാശം മുന്നിലെ നിരത്തിൽ സാമാന്യത്തിലധികം ദൂരത്തേക്ക് പരക്കുകയും ചെയ്തിരുന്നു. ഇന്ന് ഈ അപൂർവ വസ്തുവിന് കണ്ണുമടച്ച് ആരും പതിനായിരം രൂപയെങ്കിലും കൊടുക്കും.&nbsp;</h2>

<h2>സൈക്കിളുകളുടെ രാത്രി സഞ്ചാരത്തിന് ഡൈനാമോ എന്ന ആധുനികൻ &nbsp;വെളിച്ചം പകർന്നു തുടങ്ങുന്നതിനു മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന ഒന്നായിരുന്നു എണ്ണ ഒഴിച്ച് തിരിയിട്ടു കത്തിച്ചിരുന്ന ലാമ്പുകൾ. സൈക്കിളോടിക്കുമ്പോൾ കാറ്റത്തും തിരിനാളം കെട്ടുപോവാത്ത രീതിയിലായിരുന്നു ലാമ്പിന്റെ ഡിസൈൻ. അതുമാത്രമല്ല, മുൻവശത്ത് ഒരു ലെൻസ് ഉണ്ടായിരുന്നതുകൊണ്ട് ലാമ്പിന്റെ പ്രകാശം മുന്നിലെ നിരത്തിൽ സാമാന്യത്തിലധികം ദൂരത്തേക്ക് പരക്കുകയും ചെയ്തിരുന്നു. ഇന്ന് ഈ അപൂർവ വസ്തുവിന് കണ്ണുമടച്ച് ആരും പതിനായിരം രൂപയെങ്കിലും കൊടുക്കും.&nbsp;</h2>

സൈക്കിളുകളുടെ രാത്രി സഞ്ചാരത്തിന് ഡൈനാമോ എന്ന ആധുനികൻ  വെളിച്ചം പകർന്നു തുടങ്ങുന്നതിനു മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന ഒന്നായിരുന്നു എണ്ണ ഒഴിച്ച് തിരിയിട്ടു കത്തിച്ചിരുന്ന ലാമ്പുകൾ. സൈക്കിളോടിക്കുമ്പോൾ കാറ്റത്തും തിരിനാളം കെട്ടുപോവാത്ത രീതിയിലായിരുന്നു ലാമ്പിന്റെ ഡിസൈൻ. അതുമാത്രമല്ല, മുൻവശത്ത് ഒരു ലെൻസ് ഉണ്ടായിരുന്നതുകൊണ്ട് ലാമ്പിന്റെ പ്രകാശം മുന്നിലെ നിരത്തിൽ സാമാന്യത്തിലധികം ദൂരത്തേക്ക് പരക്കുകയും ചെയ്തിരുന്നു. ഇന്ന് ഈ അപൂർവ വസ്തുവിന് കണ്ണുമടച്ച് ആരും പതിനായിരം രൂപയെങ്കിലും കൊടുക്കും. 

77
<p>ഇപ്പോൾ തന്നെ അഞ്ചു റാലി സൈക്കിളുകൾ സ്വന്തമായിട്ടുണ്ടെങ്കിലും, പുതിയ സൈക്കിളുകൾ എവിടെക്കണ്ടാലും സുകുമാരൻ നായരുടെ കണ്ണുകൾ അതിലുടക്കിപ്പോവും. അറിയാതെ അവിടേക്ക് ചെന്നുപോവും. കൊടുക്കുന്നുണ്ടോ എന്ന് ചോദിക്കും. വില ഒക്കുമെങ്കിൽ കൂടെക്കൂട്ടും. സൈക്കിളുകള്‍ക്ക് പുറമെ അങ്ങനെ കൂട്ടിയ ജാവയും, യെസ്ഡിയും, ലാംബി വിജയും, പഴയ വെസ്പയും, ടിവിഎസ് 30 സിസി മോപ്പെഡും അടക്കം നിരവധി വാഹനങ്ങൾ അദ്ദേഹത്തിന്റെ വീട്ടുവളപ്പിലെ ഷെഡ്ഡുകളിൽ പലയിടത്തായി വിശ്രമിക്കുന്നുണ്ട്.</p><p>ബിഎസ്എൻഎല്ലിൽ നിന്നും&nbsp;അടുത്തൂൺ പറ്റി വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം ഓരോ ദിവസം ഓരോ സൈക്കിളുകളായി എടുത്ത് എണ്ണയിട്ട് തുടച്ച് പ്രഭാത സവാരിക്ക് കൂട്ടു കൊണ്ടുപോവും. അദ്ദേഹവും അദ്ദേഹത്തിന്റെ റാലി സൈക്കിളും തിരുവനന്തപുരത്ത് സൈക്കിൾ കമ്പമുള്ള എല്ലാവരുടെയും അസൂയയ്ക്ക് പാത്രമാണ്. അവരോടൊക്കെ അന്നും ഇന്നും എന്നും സുകുമാരൻ നായർക്ക് ഒന്നേ പറയാനുള്ളൂ.. " മക്കളാണ്.. വേണമെന്ന് പറയരുത്..! &nbsp;തരില്ല.."&nbsp;</p>

<p>ഇപ്പോൾ തന്നെ അഞ്ചു റാലി സൈക്കിളുകൾ സ്വന്തമായിട്ടുണ്ടെങ്കിലും, പുതിയ സൈക്കിളുകൾ എവിടെക്കണ്ടാലും സുകുമാരൻ നായരുടെ കണ്ണുകൾ അതിലുടക്കിപ്പോവും. അറിയാതെ അവിടേക്ക് ചെന്നുപോവും. കൊടുക്കുന്നുണ്ടോ എന്ന് ചോദിക്കും. വില ഒക്കുമെങ്കിൽ കൂടെക്കൂട്ടും. സൈക്കിളുകള്‍ക്ക് പുറമെ അങ്ങനെ കൂട്ടിയ ജാവയും, യെസ്ഡിയും, ലാംബി വിജയും, പഴയ വെസ്പയും, ടിവിഎസ് 30 സിസി മോപ്പെഡും അടക്കം നിരവധി വാഹനങ്ങൾ അദ്ദേഹത്തിന്റെ വീട്ടുവളപ്പിലെ ഷെഡ്ഡുകളിൽ പലയിടത്തായി വിശ്രമിക്കുന്നുണ്ട്.</p><p>ബിഎസ്എൻഎല്ലിൽ നിന്നും&nbsp;അടുത്തൂൺ പറ്റി വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം ഓരോ ദിവസം ഓരോ സൈക്കിളുകളായി എടുത്ത് എണ്ണയിട്ട് തുടച്ച് പ്രഭാത സവാരിക്ക് കൂട്ടു കൊണ്ടുപോവും. അദ്ദേഹവും അദ്ദേഹത്തിന്റെ റാലി സൈക്കിളും തിരുവനന്തപുരത്ത് സൈക്കിൾ കമ്പമുള്ള എല്ലാവരുടെയും അസൂയയ്ക്ക് പാത്രമാണ്. അവരോടൊക്കെ അന്നും ഇന്നും എന്നും സുകുമാരൻ നായർക്ക് ഒന്നേ പറയാനുള്ളൂ.. " മക്കളാണ്.. വേണമെന്ന് പറയരുത്..! &nbsp;തരില്ല.."&nbsp;</p>

ഇപ്പോൾ തന്നെ അഞ്ചു റാലി സൈക്കിളുകൾ സ്വന്തമായിട്ടുണ്ടെങ്കിലും, പുതിയ സൈക്കിളുകൾ എവിടെക്കണ്ടാലും സുകുമാരൻ നായരുടെ കണ്ണുകൾ അതിലുടക്കിപ്പോവും. അറിയാതെ അവിടേക്ക് ചെന്നുപോവും. കൊടുക്കുന്നുണ്ടോ എന്ന് ചോദിക്കും. വില ഒക്കുമെങ്കിൽ കൂടെക്കൂട്ടും. സൈക്കിളുകള്‍ക്ക് പുറമെ അങ്ങനെ കൂട്ടിയ ജാവയും, യെസ്ഡിയും, ലാംബി വിജയും, പഴയ വെസ്പയും, ടിവിഎസ് 30 സിസി മോപ്പെഡും അടക്കം നിരവധി വാഹനങ്ങൾ അദ്ദേഹത്തിന്റെ വീട്ടുവളപ്പിലെ ഷെഡ്ഡുകളിൽ പലയിടത്തായി വിശ്രമിക്കുന്നുണ്ട്.

ബിഎസ്എൻഎല്ലിൽ നിന്നും അടുത്തൂൺ പറ്റി വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം ഓരോ ദിവസം ഓരോ സൈക്കിളുകളായി എടുത്ത് എണ്ണയിട്ട് തുടച്ച് പ്രഭാത സവാരിക്ക് കൂട്ടു കൊണ്ടുപോവും. അദ്ദേഹവും അദ്ദേഹത്തിന്റെ റാലി സൈക്കിളും തിരുവനന്തപുരത്ത് സൈക്കിൾ കമ്പമുള്ള എല്ലാവരുടെയും അസൂയയ്ക്ക് പാത്രമാണ്. അവരോടൊക്കെ അന്നും ഇന്നും എന്നും സുകുമാരൻ നായർക്ക് ഒന്നേ പറയാനുള്ളൂ.. " മക്കളാണ്.. വേണമെന്ന് പറയരുത്..!  തരില്ല.." 

About the Author

BR
Babu Ramachandran

Latest Videos
Recommended Stories
Recommended image1
ഇന്ത്യ ഇഷ്ടമല്ലാത്തതു കൊണ്ടല്ല, കോടികളുണ്ടെങ്കിലും മടങ്ങി വരാത്തത്; ചർച്ചയായി കുറിപ്പ്
Recommended image2
സ്വന്തം പേരുപോലും ആ 13 -കാരി പറഞ്ഞില്ല, ഒന്നിനും കാത്തുനിന്നില്ല, തണുത്തുറഞ്ഞ തടാകത്തിൽ വീണ 4 വയസുകാരനെ രക്ഷിക്കാനിറങ്ങി പെണ്‍കുട്ടി
Recommended image3
'പ്രണയാവധി' വേണമെന്ന് ജീവനക്കാരൻ; ബോസിന്‍റെ മറുപടി വൈറൽ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved