ഷെരീഫ് കല്ലട്ര, അഷ്‌റഫ് കല്ലട്ര എന്നിവരെയാണ് തടഞ്ഞത്. ഇത് സംഘർഷത്തിന് ഇടയാക്കുകയും ചെയ്തു. അതേസമയം പണം നൽകാൻ വീട്ടിൽ എത്തിയപ്പോഴാണ് തടഞ്ഞതെന്ന് എൽഡിഎഫ് പ്രവർത്തകർ പറഞ്ഞു.
കാസർഗോഡ്: കാസർകോട് വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി എൽഡിഎഫ്. നായന്മാർമൂലയിൽ യുഡിഎഫ് സ്ഥാനാർത്ഥി കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരങ്ങളെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഷെരീഫ് കല്ലട്ര, അഷ്‌റഫ് കല്ലട്ര എന്നിവരെയാണ് തടഞ്ഞത്. ഇത് സംഘർഷത്തിന് ഇടയാക്കുകയും ചെയ്തു. അതേസമയം പണം നൽകാൻ വീട്ടിൽ എത്തിയപ്പോഴാണ് തടഞ്ഞതെന്ന് എൽഡിഎഫ് പ്രവർത്തകർ പറഞ്ഞു.


