ഫാത്തിമയുടെ സഹപാഠികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നു ഉദ്യോഗസ്ഥർ അറിയിച്ചതായി ഫാത്തിമയുടെ പിതാവ് പറഞ്ഞു. അധ്യാപകരുടെ പീഡനമാണ് ഫാത്തിമയുടെ മരണത്തിനു കാരണമെന്നാണ് കുടുംബത്തിൻ്റെ പരാതി.
ചെന്നൈ ഐഐടിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിൻ്റെ കുടുംബാംഗങ്ങളുടെ മൊഴി സിബിഐ രേഖപ്പെടുത്തി. സി ബി ഐ യുടെ ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥർ ഫാത്തിമയുടെ കൊല്ലത്തെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഫാത്തിമ മരിച്ച് ഒരു വർഷത്തിനു ശേഷമാണ് സിബിഐ സംഘം കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തുന്നത്. ഫാത്തിമയുടെ സഹപാഠികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നു ഉദ്യോഗസ്ഥർ അറിയിച്ചതായി ഫാത്തിമയുടെ പിതാവ് പറഞ്ഞു. അധ്യാപകരുടെ പീഡനമാണ് ഫാത്തിമയുടെ മരണത്തിനു കാരണമെന്നാണ് കുടുംബത്തിൻ്റെ പരാതി.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 18, 2020, 5:11 PM IST
Post your Comments