43,95,610 ഓഹരികളാണ് തിരികെ വാങ്ങുന്നത്. 

ദില്ലി: കൊച്ചി കപ്പല്‍ശാല 200 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങാന്‍ തീരുമാനിച്ചു. കൊച്ചി കപ്പല്‍ശാല ബോര്‍ഡ് യോഗം ഇതിന് അനുമതി നല്‍കി. 

43,95,610 ഓഹരികളാണ് തിരികെ വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കപ്പല്‍ശാല ഐപിഒ ഇറക്കിയത്.