ദില്ലി: നോട്ട് അസാധുവാക്കിയതിന് ശേഷം റിയല്‍ എസ്റ്റേറ്റ് രംഗത്ത് 22,600 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 44 ശതമാനം വില്‍പ്പന ഇടിഞ്ഞു. 2010ന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ മാന്ദ്യമാണിതെന്നും റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് പറയുന്നു. എട്ട് പ്രധാനപ്പെട്ട നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ സര്‍ക്കറിന് സ്റ്റാന്പ് ഡ്യൂട്ടി ഇനത്തില്‍ 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും നൈറ്റ് ഫ്രാങ്ക് കണ്ടെത്തി.
നോട്ട് അസാധുവാക്കല്‍; റിയല്‍ എസ്റ്റേറ്റ് രംഗത്ത് 22,600 കോടിയുടെ നഷ്ടം
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.
Latest Videos
